- ഹല്ലുകളിൽ മുപ്പത്തുരണ്ടാമക്ഷരം
- പദാരംഭത്തിൽ ചേർന്നുവന്നാൽ പിൻപദാർത്ഥത്തോടുകൂടിയതെന്നു അർത്ഥം വരും
- ഉദാ:
- സഖേദം. (ഖേദത്തോടുകൂടി)
- അവൻ
- പാമ്പു്
- ശിവൻ
- വിഷ്ണു
- കരിമ്പായൽ
- വിശേഷണം:
- (വ്യാകരണത്തിൽ) കർമ്മമുള്ള
- വിശേഷണം:
- മുഴുവനായ
- കടല
- ഒട്ടൊഴിയാത്തതു്
- എല്ലാം. കലകളോടുകൂടിയതു് എന്നർത്ഥം
- എല്ലാം
- എല്ലാത്തിനും ഈശൻ
- 21 നരകങ്ങളിൽ ഒന്നു്
- കാമത്തോടുകൂടെ
- ആഗ്രഹത്തോടുകൂടെ
- സ എന്ന അക്ഷരം
- സമീപം
- അടുക്കൽ
- സകുഅരി. Sago (പോർട്ടുഗീസുഭാഷ)
- വിശേഷണം:
- ഒരമ്മയിൽ നിന്നു ജനിച്ച
- കാവ്യഗുണങ്ങളിൽ ഒന്നു്
- വിശേഷണം:
- കുലത്തോടുകൂടിയ
- ഒരു കുടുംബത്തിലുള്ള
- ബഹുമാനകുടുംബത്തിലുള്ള
- ബന്ധു
- കുലത്തിലുള്ളവൻ
- പരൽ എന്ന മത്സ്യം
- ചാർച്ചക്കാരൻ
- സംബന്ധക്കാരൻ
- ഒരിക്കൽ, ഒന്നു്
- ഒരുമിച്ചു്, കൂടെ
- എല്ലായ്പോഴും
- വെട്ടിക്കുതിര
- കാക്ക. ഒരിക്കൽ കുട്ടിയുണ്ടാക്കുന്നതെന്നർത്ഥം
- കൊല്ലത്തിലൊരിക്കൽ മുട്ടയിടുന്നതെന്നർത്ഥമായാൽ യോജിക്കും
- ഒരു കാക്ക ഒരിക്കലേ പ്രസവിക്കയുള്ളു എന്നു പറയപ്പെടുന്നു. ഇങ്ങിനെ അല്ലെന്നും അഭിപ്രായക്കാരുണ്ടു്. അവർ ഇവിടെ കാണിച്ചിട്ടുള്ള ശബ്ദാർത്ഥംതന്നെ സ്വീകരിച്ചുകൊള്ളണമെന്നപേക്ഷ.
- വാഴ
- സത്യകർമ്മം
- കുറുബാന
- വിശേഷണം:
- ചേർന്നിരിക്കുന്ന
- താൽപര്യമുള്ള
- ചേർച്ച, യോഗം
- സ്നേഹം
- വന്നി വൃക്ഷം. മലർപൊടിപോലെ സ്വാദുള്ള ഫലങ്ങളുള്ളതെന്നർത്ഥം
- പുറംതുട. കൂടിക്കൊണ്ടിരിക്കുന്നതെന്നർത്ഥം
- മുഴുവൻ കാലിന്റെ വാചകമായിട്ടും കാണുന്നുണ്ടു്.
- വിശേഷണം:
- മുറിവേറ്റ
- ‘സഖി’ എന്നാണു പ്രകൃതി. പ്രതിഫലേച്ഛ കൂടാതെ സ്വാഭാവികമായി സ്നേഹിക്കുന്നവൻ. ജനങ്ങൾ ഇവർ രണ്ടാളും സമന്മാരെന്നു പറയുന്നതിനാൽ ഈ പേർ വന്നു
- പര്യായപദങ്ങൾ:
- മിത്രം
- സുഹൃത്ത്
- മിത്രം
- ബന്ധു
- ചങ്ങാതിയായ സ്ത്രീ
- തോഴി. (ഈകാരാന്തം) തുല്യമായി പ്രസിദ്ധിയുള്ളവളെന്നർത്ഥം
- സഖാവു് എന്നതിനു പകരം മലയാളത്തിൽ ഒഴുക്കനായി ബന്ധു എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നുമുണ്ട്. ഒപ്പം കളിച്ചുവളർന്നവളത്രേ സഖി.
- സ്നേഹിതൻ
- ചങ്ങാതിത്വം
- ചങ്ങാതിത്വം, മൈത്രി, സ്നേഹഭാവം
- സന്ധി
- കൂടിവരവ്, യോഗം
- വിശേഷണം:
- ഒരേവിധത്തിലുള്ള
- തമ്മിൽ ബന്ധമുള്ള
- ഒരു രാജാവു്
- “ഭഗീരഥന്റെ പിതാമഹന്റെ പിതാമഹൻ. സൂര്യവംശരാജാവായ ബാഹുവിന്റെ പുത്രൻ. ഹൈഹന്മാരും മറ്റും ബാഹുവിനെ യുദ്ധത്തിൽ തോല്പിച്ചു കാട്ടിലേക്കു ഓടിച്ചു. ബാഹു ഭാര്യമാരോടുകൂടി കാട്ടിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. മുമ്പുതന്നെ ഗർഭംധരിച്ച മാതാവിനു ഏഴുവർഷം ഗർഭത്തിലിരുന്ന മറ്റൊരു രാജസ്ത്രീ കൈവിഷം കൊടുത്തു. ഔർവമുനിയുടെ അനുഗ്രഹം കൊണ്ടു ഗർഭിണിക്കും ഗർഭത്തിലിരുന്ന കുട്ടിക്കും യാതൊരു തരക്കേടും പറ്റിയില്ല. ഗർഭിണി പ്രസവിച്ചു. പ്രസവിച്ച ആൺകുട്ടിക്കു ‘സഗരൻ’ എന്നു പേരുണ്ടായി. (സ = കൂടെ. ഗരം = വിഷം = വിഷത്തോടു കൂടിയതു്). അദ്ദേഹം ഒടുവിൽ ശത്രുക്കളെ ജയിച്ചു. സഗരൻ നഷ്ടമായ രാജ്യത്തെ കൈവശപ്പെടുത്തി പ്രതാപവാനായി നാടുവാണു. അദ്ദേഹത്തിനു കേശിനി എന്ന ഭാര്യയിൽ അസമഞ്ജൻ എന്ന പുത്രനും സുമതി എന്ന ഭാര്യയിൽ അറുപതിനായിരം പുത്രൻമാരും ജനിച്ചുവത്രേ. സുമതി പ്രസവിച്ച ഒരു കുമ്പളങ്ങയിൽ 60,000 അരികൾ ഉണ്ടായിരുന്നു എന്നും അവയെ പാല്പാത്രത്തിൽ വെച്ചപ്പോൾ അത്രയും കുഞ്ഞുങ്ങളായിത്തീർന്നു എന്നും കാണുന്നുണ്ട്. അസമഞ്ജൻ ദുർവൃത്തനായി തീർന്നതു കൊണ്ട് അയാളെ സഗരൻ നാട്ടിൽ നിന്നും നിഷ്കാസനം ചെയ്തു. ഒരിക്കൽ സഗരൻ നൂറാമത്തെ അശ്വമേധയാഗത്തിനാരംഭിച്ചു. അശ്വത്തെ ഇന്ദ്രൻ കളവുചെയ്തു പാതാളലോകത്തു കൊണ്ടുപോയി ഒളിച്ചു. ആ അശ്വത്തെ കാണാതായപ്പോൾ സഗരൻ തന്റെ അറുപതിനായിരം പുത്രൻമാരേയും അയച്ചു തിരക്കിച്ചു. അവർ പാതാള ലോകത്തു ചെന്നു. അവിടെ കപിലൻ എന്ന മുനി തപസ്സുചെയ്തുകൊണ്ടിരിക്കുന്നിടത്തു കുതിരനില്ക്കുന്നതു കണ്ടു മുനിതന്നെ കളവുചെയ്തിരിക്കുമെന്നു വിചാരിച്ചു അവർ മുനിയുടെ അടുക്കൽ ചെന്നു അയാളെ അടിച്ചുകൊല്ലാൻ ഭാവിച്ചു. അവർ അടുത്തപ്പോൾ കപിലമുനി കണ്ണുതുറന്നു കോപത്തോടുകൂടി നോക്കി അറുപതിനായിരം രാജകുമാരന്മാരും ഭസ്മമായിപ്പോയി. അയച്ചകുമാരന്മാരെ കാണായ്കയാൽ സഗരൻ അദ്ദേഹത്തിന്റെ പൗത്രനായ അംശുമാനെ അയച്ചു. അംശുമാൻ കപിലമുനിയുടെ അടുക്കലെത്തി കുതിരയെ ആവ ശ്യപ്പെട്ടു. കപിലൻ അംശുമാന്റെ ആകൃതിയും പ്രകൃതിയും കണ്ടു സന്തോഷിച്ചു കുതിരയെ കൊടുത്തു. “നിന്റെ പൗത്രന്നു ആകാശഗംഗയെ ഭൂമിയിൽ കൊണ്ടുവരാൻ സംഗതിയാകും” എന്നു മുനി പറകയും ചെയ്തു. സമുദ്രക്കര വെട്ടിക്കുഴിച്ചാണു രാജകുമാരന്മാർ പാതാളത്തുപോയതു. അങ്ങിനെ ചെയ്തതിൽ സമുദ്രത്തിനു വിസ്താരംകൂടി. ക്രമേണ സമുദ്രത്തിനു അതിനാൽ ’സാഗരം’ എന്ന പേർ വന്നു.
- ജ്യേഷ്ഠൻ
- അനുജൻ, സഹജൻ. ഒരു ഗർഭപാത്രത്തിലുണ്ടായവൻ എന്നർത്ഥം. തുല്യമായ ഗർഭത്തിൽ ഭവിച്ചവൻ എന്നുമാവാം. ജ്യേഷ്ഠാനുജന്മാരുടെ പേർ
- വിശേഷണം:
- ഒരു വംശത്തിലുള്ള
- വംശത്തിലുള്ളവൻ
- സമാനമായ ഗോത്രത്തോടുകൂടിയവൻ
- വംശം
- സ്വജനം
- സഹഭക്ഷണം. കൂടിയിരുന്നുള്ള ഭോജനം
- (ഇതാണു സദ്യ ആയതു്. സദ്യ എന്ന ശബ്ദം നോക്കുക).
- വിശേഷണം:
- ഇടുക്കമുള്ള
- കൂട്ടംകൂടിയ
- ആവലാതിക്കാരൻ
- ദുഃഖിക്കുന്നു. (സങ്കടപ്പെടുത്തുന്നു - സകര്‍മ്മകക്രിയ:)
- ആവലാതി
- ദുഃഖം
- ആപത്തു്
- പ്രയാസം
- ഇടം കുറഞ്ഞേടം
- ആവലാതി എഴുതിവയ്ക്കുന്ന ഓല
- 11
-
-
കരണൻ - ശൂദ്രജാതിയിൽ വൈശ്യനുണ്ടായ പുത്രൻ.
-
അംബഷ്ഠൻ - വൈശ്യജാതിയിൽ ബ്രാഹ്മണനുണ്ടായ പുത്രൻ. വൃത്തി - ചികിത്സ.
-
ഉഗ്രൻ - ശൂദ്രജാതിയിൽ ക്ഷത്രിയന്നുണ്ടായ പുത്രൻ. വൃത്തി - ശസ്ത്രം.
-
മാഗധൻ - ക്ഷത്രിയജാതിസ്ത്രീയിൽ വൈശ്യനുണ്ടായ പുത്രൻ. രാജാക്കന്മാർ പ്രഭുക്കന്മാർ മുതലായവരുടെ അടുക്കൽ സ്തുതിപാഠം ചെയ്തുപജീവിക്കുന്നതു - വൃത്തി.
-
മാഹിഷ്യൻ - വൈശ്യജാതിസ്ത്രീയിൽ ക്ഷത്രിയന്നുണ്ടായ പുത്രൻ. ജ്യോതിഷം, ശകുനശാസ്ത്രം, സ്വരശാസ്ത്രം - വൃത്തി.
-
ക്ഷത്താവു് - ക്ഷത്രിയജാതിസ്ത്രീയിൽ ശൂദ്രന്നുണ്ടായ പുത്രൻ. ഗോപുരംകാക്കുക വൃത്തി.
-
സൂതൻ - ബ്രാഹ്മണജാതിസ്ത്രീയിൽ ക്ഷത്രിയന്നുണ്ടായ പുത്രൻ. ആനയെ തളയ്ക്കുക, തേർകൊണ്ടുനടത്തുക മുതലായവ - വൃത്തി.
-
വൈദേഹകൻ - ബ്രാഹ്മണസ്ത്രീയിൽ വൈശ്യനുണ്ടായ പുത്രൻ. 64 കലാവിദ്യ വൃത്തി.
-
രഥകാരൻ - കരണിയിൽ (ശൂദ്രജാതിസ്ത്രീയിൽ വൈശ്യന്നുണ്ടായ മകളിൽ) മാഹിഷ്യനിൽ നിന്നു (വൈശ്യജാതിസ്ത്രീയിൽ ക്ഷത്രിയന്നുണ്ടായ പുത്രങ്കൽ നിന്നു) ജനിച്ച പുത്രൻ. തേർപണിയും വിറകു കച്ചവടവും - വൃത്തി.
-
പാരശവൻ - ബ്രാഹ്മണന്നു ശൂദ്രസ്ത്രീയിൽ ഉണ്ടായ പുത്രൻ.
-
ചണ്ഡാലൻ - ബ്രഹ്മണസ്ത്രീയിൽ ശൂദ്രന്നുണ്ടായവൻ. ശവത്തിന്മേൽ നിന്നെടുക്കുന്ന വസ്ത്രം ധരിക്കയും നിന്ദ്യമാംസങ്ങളെ ഭുജിക്കയും ശ്മശാനം കാക്കുകയും ചെയ്യുന്നതു് - വൃത്തി.
-
- അടിച്ചുകൂട്ടപ്പെട്ടതു്, കലർപ്പു്
- ചവറു്
- കുഴക്കൽ
- രണ്ടുകൂടിയതു്
- അലംകാരത്തിൽ ഒരു പിരിവു്
- ബലഭദ്രൻ. പ്രളയകാലത്തിൽ ലോകത്തെ സംഹരിക്കുന്നവൻ എന്നർത്ഥം
- അനന്തൻ
- ആകർഷണം
- ഉഴവു്
- ചേർച്ച
- കൂട്ടിക്കലർച്ച
- വിശേഷണം:
- ചേർന്ന
- കൂമ്പാരം കൂട്ടിയ
- ഒന്നിച്ചുചേർത്ത
- ഉറപ്പിൽ കെട്ടപ്പെട്ട
- കണക്കുകൂട്ടുന്നതിന്റെ ഒരു വഴി
- ഒരുതുകയോടു കൂട്ടിച്ചേർത്ത മറ്റൊരു തുക. കൂട്ടിച്ചേർത്തു കണക്കാക്കപ്പെട്ടതു് എന്നർത്ഥം
- വിശേഷണം:
- സങ്കല്പത്തിങ്കൽനിന്നു ജനിച്ച.
- കാമദേവൻ
- മനസ്സുകൊണ്ടുള്ള കർമ്മം, മനോവ്യാപാരം, വിചാരം, സമ്യക്കാകുംവണ്ണമുള്ള സാമർത്ഥ്യം എന്നർത്ഥം
- ധ്യാനം
- വിചാരം
- നേർച്ച
- ധ്യാനിക്കുന്നു, വിചാരിക്കുന്നു
- പ്രതിഷ്ഠിക്കുന്നു
- വിശേഷണം:
- ഉറപ്പില്ലാത്ത, സ്ഥിരതയില്ലാത്ത, മാറ്റമുള്ള
- സംശയമുള്ള
- ക്ഷീണതയുള്ള
- അസ്ഥിരൻ
- വിശേഷണം:
- തുല്യമായ.
സങ്കാശനിറംകലർന്നജാനകിയെ’
- സമീപം.
- വിശേഷണം:
- മറ്റൊന്നിനോടുചേർന്ന
- കൂട്ടംകൂടിയ
- പലതരത്തിലുള്ള
- ശുദ്ധമില്ലാത്ത
- കലർന്ന
- ഇടുങ്ങിയ
- പരന്ന
- വാക്യത്രയത്തിൽ ഒന്നു്
- അംഗാംഗിവാക്യങ്ങൾ ചേർന്നതു്.
- കാവ്യദോഷങ്ങളിൽ ഒന്നു്, ഒരു വാക്യത്തിന്റെ ഉള്ളിൽ കിടക്കുന്ന പദം മറ്റൊരു വാക്യത്തിൽ അന്വയിക്കുന്നതിനാലുണ്ടാകുന്ന ദോഷം
- അനേകതരത്തിലുള്ളവ ഒന്നിച്ചുചേർന്നാലുള്ളതു്
- വ്യാപിച്ചതു്
- അശുദ്ധമായ വസ്തു
- അംബഷ്ഠൻ
- കരണൻ തുടങ്ങി ചണ്ഡാലപര്യന്തമുള്ളവരെല്ലാം
- സ്ത്രോത്രം
- സ്തുതി
- വിശേഷണം:
- കൂമ്പിയ
- വിടിരാത്ത
- ചുരുക്കിയ
- ഉദാ:‘സങ്കുചിതാംശുജാലൻ’.
- വിശേഷണം:
- മിശ്രമായ
- തിങ്ങിയ
- വിശേഷണം:
- കലർന്ന
- യോജ്യതയില്ലാത്ത
- പരസ്പരവിരുദ്ധാർത്ഥമായ വാക്കു്
- അനേകതരത്തിലുള്ളവ ഒന്നിച്ചുചേർന്നതിന്റെ പേർ
- കൂട്ടം, പലതിലും വ്യാപിച്ചതു്
- ഛന്ദസ്സുകളിൽ ഒന്നു്
- സഞ്ചയനം
- രക്ഷാസ്ഥലം, പ്രത്യേകമായി സങ്കല്പിക്കപ്പെട്ടതു്
- സ്വാധീനമായി നിശ്ചയിക്കപ്പെട്ട സ്ഥലം, കാമുകനെ കണ്ടുമുട്ടുന്നതിലേക്കായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സ്ഥലം, കുറിസ്ഥലം
- അടയാളം
- രക്ഷാസ്ഥലം
- ശുഭകാര്യങ്ങൾക്കായി ഭൂമി ഭാഗിക്ക
- കുങ്കുമം
- കൂമ്പൽ, മൂടൽ
- സംശയം
- ലജ്ജ
- കുങ്കുമം
- കൂമ്പുന്നു
- സംശയിക്കുന്നു
- ഇന്ദ്രൻ. ശത്രുക്കളെ കരയിപ്പിക്കുന്നവൻ എന്നർത്ഥം
- കടക്കുക
- കടന്നുകൂടുക
- കോട്ട മുതലായ ദുർഗ്ഗങ്ങളിൽ പ്രവേശിക്കുക
- നടപ്പാൻ വയ്യാത്ത മാർഗ്ഗം. കടന്നുകൂടുക എന്നർത്ഥം
- കടക്കുന്നു
- ഒന്നുചേരുന്നു(കലരുന്നു)
- വിശേഷണം:
- കടക്കപ്പെട്ട.
- സൂര്യൻ ഒരു രാശിയിൽ നിന്നു് മറ്റൊരു രാശിയിലേക്കു കടക്കുന്ന സമയം
- ഒരുമിച്ചുള്ള കളി
- ലോകനാശം
- നാശം
- കഴുകൽ
- വിശേഷണം:
- സംക്ഷേപിക്കപ്പെട്ട
- ചുരുക്കപ്പെട്ട
- അയയ്ക്കപ്പെട്ട
- എറിയപ്പെട്ട
- ചുരുക്കൽ, പരന്നുകിടക്കുന്ന ഏതെങ്കിലും വസ്തുവെ ചുരുക്കുക
- ഉദാ:ഭാഗവതത്തിന്റെ സം ക്ഷേപമാണു് ‘നാരായണീയം’
- അയയ്ക്ക
- എറിക
- ചുരുക്കയും മറ്റും ചെയ്യുന്നു
- അഹംഭാവം
- മറിച്ചിൽ
- ഇളക്കം, വിറയൽ
- എണ്ണം, കണക്കു്
- പ്രമാണങ്ങളെക്കൊണ്ടു അർത്ഥനിർണ്ണയം ചെയ്യുക
- അറിവു്
- യുദ്ധം. നല്ല പ്രസിദ്ധിയുണ്ടാക്കുന്നതു് എന്നർത്ഥം
- (സ്ഥാന സംജ്ഞ നോക്കുക)
- വിശേഷണം:
- എണ്ണപ്പെട്ട
- കണക്കാക്കപ്പെട്ട. (സംഖ്യാനം ചെയ്യപ്പെട്ടതു് - സംഖ്യാതം).
- (ദിക്കാല പഞ്ചാംഗം നോക്കുക)
- വിശേഷണം:
- സംഖ്യയുള്ള.
- വിദ്വാന്മാർ
- വിദ്വാൻ
- പണ്ഡിതൻ. ആലോചനയുള്ളവൻ എന്നർത്ഥം
- ശിവൻ
- വിശേഷണം:
- എണ്ണപ്പെടത്തക്ക.
- വിശേഷണം:
- സംഗമിച്ച
- ചേർന്ന.
- വിശേഷണം:
- കോട്ടുകാലുള്ള.
- യുക്തിയുക്തമായ വാക്കു്. മനസ്സിന്നു ചേരുന്നതു് എന്നർത്ഥം. മറ്റൊരു
- പര്യായപദങ്ങൾ:
- ഹൃദയംഗമം
- കാര്യം
- ചേർച്ച, സംബന്ധം
- കാരണം
- യാദൃശ്ചികാ സംഭവം
- സംഘം
- ചേർച്ച, തമ്മിൽ കൂടിച്ചേരുക
- ആസക്തി
- ചേർച്ച, തമ്മിൽ കൂടിച്ചേരുക
- ആറ്റിന്റെ ചേർച്ച
- ചേരുന്നു
- ഇരിങ്ങാലക്കുട കൂടമാണിക്കദേവൻ
- യുദ്ധം. വളരെ ശബ്ദമുള്ളതു് എന്നർത്ഥം
- പ്രതിജ്ഞ
- ഉടമ്പടി
- ആപത്തു്
- വന്നിക്കായ്
- കർമ്മനിയമം
- ചേർന്നവൻ. (സ്ത്രീ:- സംഗിനി)
- വിശേഷണം:
- പ്രതിജ്ഞചെയ്യപ്പെട്ട
- അംഗീകരിക്കപ്പെട്ട
- പാട്ടുകാരൻ
- പാട്ടുകാരി
- പാട്ടു്
- സാമവേദത്തിന്റെ ഉപവേദം
- ഇതു ശ്രോത്രേന്ദ്രിയപ്രധാനമായ ഒരു കലയാണു്. ക്രമീകൃതമായ സ്വരഗ്രാമത്തിനു മനുഷ്യാത്മാവിനെ സ്പർശിപ്പാൻ ഒരു പ്രത്യേകശക്തിയുണ്ടു്. രാഗങ്ങൾ ഉച്ചനീചങ്ങളായ സ്വരങ്ങൾ മൂലമുണ്ടാകണം. താളങ്ങൾ സ്വരങ്ങളുടെ ദീർഘതയേയും ഹ്രസ്വത്തേയും ആശ്രയിച്ചിരിക്കണം. ഗായകൻ മനോഭാവങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനു വളരെ സമർത്ഥനായിരിക്കണം. സംഗീതശാസ്ത്രപ്രകാരം സ്വരവൃത്തികൾ വിളംബം, പ്രവാഹം, കമ്പനം, ഭ്രമണം ഇങ്ങിനെ 4 വിധം.
സരസ്വത്യാസ്തനദ്വയം
ഏകമാപാദമധുര
മന്യദാലോചനാമൃതം’
- സംഗീതം
- നൃത്തം മുതലായവയെപ്പറ്റിയുള്ള ഒരു കൃതി
- ഇതിന്റെ കർത്താവു് ശാർങ്ഗദേവനാകുന്നു.
- വിശേഷണം:
- മറയ്ക്കപ്പെട്ട
- ചുരുക്കപ്പെട്ട
- കൂട്ടപ്പെട്ട
- ചേർക്കപ്പെട്ട
- ഉറപ്പിൽ കെട്ടപ്പെട്ട
- ഒരു തുകയോടു കൂട്ടിച്ചേർത്ത മറ്റൊരു തുക
- വിശേഷണം:
- എടുക്കപ്പെട്ട
- സംക്ഷേപിക്കപ്പെട്ട
- കൂട്ടപ്പെട്ട
- സംക്ഷേപം, ചുരുക്കിപ്പറയുക
- കൂട്ടിച്ചേർപ്പു്
- പ്രതിജ്ഞ
- സ്വീകാരം
- മുഷ്ടി
- ഉയർച്ച
- പ്രയത്നം
- (സാഹിത്യസാഹ്യപ്രകാരം) വിസ്തൃമായ അർത്ഥത്തെ ചുരുക്കുക
- കൂട്ടിവയ്ക്കുന്നു
- എടുക്കുന്നു
- കരുതുന്നു
- സംക്ഷേപിക്കുന്നു
- യുദ്ധയാത്രയ്ക്കുള്ള വാദ്യഘോഷം
- യുദ്ധം
- മുഷ്ടിചുരുട്ടി (കയ്യിന്റെ വിരലുകൾ മടക്കി) പിടിക്കുക
- കൈനാട
- കൈക്കൊള്ളുക. വഴി പോലെ പിടിക്കപ്പെടുന്നതു് എന്നർത്ഥം
- ശാസ്ത്രക്കളി
- കൂട്ടക്കാർ
- യോഗക്കാർ
- മീൻ
- ചേർച്ച
- ചേരുന്നു
- കൂട്ടിമുട്ടുന്നു. (സകര്‍മ്മകക്രിയ:സംഘടിപ്പിക്കുന്നു)
- വിശേഷണം:
- നല്ലവണ്ണം ചേർക്കപ്പെട്ട
- ചേർച്ച, കൂട്ടിമുട്ടുക
- ആലിംഗനം
- സമൂഹം
- ജന്തുക്കളുടെ കൂട്ടം
- യോഗം. സംഹനിക്കപ്പെടുന്നതു് എന്നർത്ഥം
- മത്സരം, സ്പർദ്ധം
- അരയ്ക്കുക
- ഒലിക്കുക
- ചങ്ങാടം
- ജോടി
- മണം
- കൂട്ടം
- ഒരു നരകം
- കൊല
- സഹായം
- വന്ദനം, വണക്കം
- സ്നേഹിതൻ
- ഇന്ദ്രന്റെ ഭാര്യ
- ചായമിട്ട
- പലനിറമുള്ള
- മന്ത്രി
- സഹായജനം. ഒന്നിച്ചുനടക്കുന്നവൻ എന്നർത്ഥം
- വിശേഷണം:
- ചേതസ്സുള്ള
- ബോധമുള്ള
- ജീവനുള്ള
- വിശേഷണം:
- വിശേഷബുദ്ധിയുള്ള
- വിശേഷണം:
- വസ്ത്രം ധരിച്ച
- വസ്ത്രംമുക്കിക്കുളിക്കുക
- മാവു്
- മഞ്ഞൾ
- ദൈവത്തിനുള്ള ഒരു പേർ
- പരമാത്മാവു്
- വിഷ്ണു. (സച്ചിന്മയൻ എന്നതു നോക്കുക)
- സത്തും ചിത്തും ആനന്ദവും
- ദൈവത്തിനെ സ്തുതിച്ചു പറയുന്ന ഒരു പേർ
- സച്ചിത്സ്വരൂപൻ
- സത്തും ചിത്തും കലർന്നവൻ. (സത്തു് = ഉണ്ടെന്നുള്ള അവസ്ഥ. ചിത്തു് = ജ്ഞാനം)
- ദൈവം
- സഹഭോജനം
- ഒരു കുടുംബത്തിലുള്ളവൻ
- ചാർച്ചക്കാരൻ
- വിശേഷണം:
- ചേറോടുകൂടിയ
- ചേറുള്ള
- ചളിമയമായ പ്രദേശം
- വിശേഷണം:
- ഒരുമിച്ചു ജനിച്ച
- വിശേഷണം:
- ഒരു കുലത്തിൽ ജനിച്ച
- വിശേഷണം:
- ഒരു കുലത്തിൽ ജനിച്ച
- ഒരേ ജാതിയിൽ പെട്ട
- ഒരേ വകയിലുള്ള
- അലങ്കാരം
- കവചം
- വിശേഷണം:
- കവചമിടപ്പെട്ട, കുപ്പായം ചട്ട മുതലായവ ധരിച്ചു ഗമനത്തിന്നൊരുങ്ങിയ എന്നർത്ഥം
- ഒരുക്കപ്പെട്ട
- മൂടപ്പെട്ട
- അലങ്കരിക്കപ്പെട്ട
- ഒരുങ്ങിയവൻ
- ചട്ടയിട്ടവൻ
- സന്നദ്ധൻ
- നല്ല ആൾ, നല്ല തറവാട്ടിൽ ജനിച്ചവൻ
- ആനയുടെ അലങ്കാരം
- അലങ്കാരം
- സൈന്യരക്ഷണത്തിനായി നിറുത്തിയ കാവൽ സൈന്യം
- അണിനിരത്തൽ
- നല്ല ജനങ്ങളുമായുള്ള ചേർച്ച
- തയ്യാറാവുക
- രാജാവിന്നു കയറുന്നതിനായി ആനയെ അമ്പാരികെട്ടി ചമയിക്കുക
- വിശേഷണം:
- ഒരുക്കപ്പെട്ട
- കവചമിടപ്പെട്ട
- അലങ്കരിക്കപ്പെട്ട
- തയ്യാറാക്കുന്നു. (നാമം - സജ്ജീകരണം)
- സന്നദ്ധമാക്കിച്ചെയ്യപ്പെട്ടതു്
- വിശേഷണം:
- ഞാണുവലിച്ചുകെട്ടിയ.
- കുലച്ച വില്ലു്
- ചൂടു്, ഉഷ്ണം
- എരിച്ചിൽ
- ഒരുമിച്ചുചേർക്ക
- ഒരാൾ മരിച്ചു ദഹിപ്പിച്ചതിന്റെ ശേഷം അസ്ഥി പെറുക്കി സ്ഥാപിക്കുന്ന ഒരു കർമ്മം
- ഒരുമിച്ചുകൂട്ടുക
- സമൂഹം, കൂട്ടം. വർദ്ധിക്കുന്നതു എന്നർത്ഥം
- ഒരുമിച്ചുകൂട്ടുക
- നടപ്പു്
- നടക്കുന്നു
- വിശേഷണം:
- വിറക്കുന്ന.
- ഇളക്കം
- വനം ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥൻ
- മരങ്ങൾ
- തടി ഇവ സംബന്ധിച്ച ഡിപ്പാർട്ടുമെന്റ്
- പുറവരവു്
- ഒരു വിശേഷ യാഗം
- വഴികാട്ടുന്നവൻ
- ഉത്സാഹിപ്പിക്കുന്നവൻ
- വിശേഷണം:
- സഹായമില്ലാതെ വലയുന്ന.
- നടപ്പു്
- പ്രയാസം
- പ്രയാസപ്പെട്ട വഴി
- അശുദ്ധി
- വിശേഷണം:
- നടക്കുന്ന
- ഇളക്കമുള്ള
- പ്രയാസമുള്ള
- നടക്കുന്നവൻ
- വായു
- ദൂതി. സന്ദേശത്തെ കൊണ്ടു നടത്തുന്നവൾ എന്നർത്ഥം
- നടക്കുന്നവൾ
- ചെറുപ്പുള്ളടി
- മടിശ്ശീല
- ഉറുപ്പ
- വർദ്ധിച്ച
- സമ്പാദിക്കപ്പെട്ട
- ഉണ്ടാക്കപ്പെട്ട
- ചേർക്കപ്പെട്ട
- കൂട്ടം
- ധ്യാനം
- വിചാരം
- പൊടിക്കുക
- പറഞ്ഞയയ്ക്ക
- നടത്തുക
- ധൃതരാഷ്ട്രരുടെ മന്ത്രിയും സാരഥിയും
- ഭാരതയുദ്ധം കണ്ടതുപോലെ അന്ധനായ ധൃതരാഷ്ട്രരോടു പറഞ്ഞു കേൾപ്പിച്ചു. ഗവൽഗണന്റെ പുത്രനാകയാൽ ഗാവൽഗണി എന്നും പറയുന്നു.
- വാസവദത്തയുടെ പിതാവായ ഉജ്ജയിനിയിലെ ഒരു രാജാവു്
- തെക്കിനി മുതലായ നാലുംകൂടി കൂടിയ നാലു പുര.
- ആട്ടിൻപെട
- വിശേഷണം:
- ജനിച്ച.
- നാലുകെട്ടുംപുര
- ഒരുമിച്ചുള്ള പാർപ്പു്
- പുനർജീവിപ്പിക്കൽ
- നാലുകെട്ടുംപുര
- ആഹാരം
- അഗ്നിയുടെ ചൂടു്
- ജട, ചുമലിലെ രോമക്കൂട്ടം
- കിരീടം
- നാട
- സിംഹം
- സിംഹം
- അടവിക്കച്ചോലം
- ചെറുകച്ചോലം
- വെളുത്തീയം
- ചണ
- മീൻകൂടു്
- പക്ഷിയുടെ ഗമനം
- കൂട്ടം കൂട്ടമായി പറക്കുന്നതു്
- വിശേഷണം:
- നിത്യമായുള്ള
- നിത്യവും
- എല്ലാനാളും
- സമ്മാനം, ദാനം, ഇനാം
- അവസാനം, നാശം
- ഉടന്തടി ചാടുക
- പാതിവ്രത്യമുള്ള സ്ത്രീ, ഭർത്താവു് ഒരാളിൽതന്നെ സദാ അഭിനിവേശമുള്ളവൾ എന്നർത്ഥം
- ശിവന്റെ ഭാര്യ, ദക്ഷന്റെ പുത്രി
- ദക്ഷന്റെ കോപം ഹേതുവായിട്ടു ദേഹത്യാഗം ചെയ്തു. തദനന്തരം ഹിമവാന്റെയും മേനയുടേയും പുത്രിയായി ജനിച്ചു. ശിവൻ വേട്ടു.
- ഒരുവക പയറു്
- ഒരു ഗുരുവിങ്കൽനിന്നു പഠിച്ചവൻ
വിപ്രൻ’
- തുല്യം
- ഒരു പയറു്
- വിശേഷണം:
- ശ്രേഷ്ഠതയുള്ള
- കൊള്ളാവുന്ന, നല്ല
- (മറ്റു പദങ്ങളുടെ മുൻപിൽ ചേർത്തു ഈ അർത്ഥത്തിൽ പ്രയോഗിക്കുന്നു).
- സത്യമുള്ള
- മാനമുള്ള
- സുകൃതമുള്ള
- ബുദ്ധിയുള്ള
- സ്ഥിരതയുള്ള
- നല്ലകഥ
- വിശേഷണം:
- പൂജിക്കപ്പെട്ട
- ബഹുമാനിക്കപ്പെട്ട
- സുകൃതം
- നല്ല പ്രവൃത്തി
- പൂജിക്കുന്നു
- മാനിക്കുന്നു
- ബഹുമാനം
- സൽക്കാരം
- നല്ല പ്രവൃത്തി
- നല്ലഗതി
- മോക്ഷം
- വിശേഷണം:
- നന്മയില്ലാത്ത
- എല്ലാടത്തും എല്ലാപ്പോഴും വ്യാപിച്ചിരിക്കുന്ന വസ്തു, സത്യദൈവം
- ചാറു്
- സാരകാര്യം
- സജ്ജനം
- നല്ലതു്
- പരമാർത്ഥം
- ഇരിക്ക
- നന്മ
- ശ്രേഷ്ഠത്വം
- വിശേഷണം:
- സുകൃതമുള്ള
- ശ്രേഷ്ഠത്വമുള്ള
- ഉണ്ടെന്നുമാത്രം അറിയേണ്ടതു്
- സ്ഥിരം
- നല്ല ജനങ്ങൾ
- നല്ലപാത്രം
- യോഗ്യൻ
- നല്ലവഴി
- നല്ലഗുണം
- മാതളനാരങ്ങ
- നല്ല ഭാവം
- അഹംഭാവം, നിന്ദ.
- വിശേഷണം:
- സൽഭാവമുള്ള
- അഹംഭാവമുള്ള
- ഭവനം
- വിശേഷണം:
- പരമാർത്ഥമായുള്ള
- നേരായുള്ള
- വിശേഷണം:
- സത്യമുള്ള
- നേരുള്ള
- സാത്യകിയുടെ അച്ഛൻ
- സത്യകൻ യദുകുലോല്പന്നനായ ശിനിയുടെ പുത്രനാണു്.
- ബ്രഹ്മാവു്
- അച്ചാരം
- ഉടമ്പടി
- നേരുള്ള പ്രവൃത്തി
- കുറുബാന
- ഉടമ്പടി
- സത്യം ചെയ്യുന്നതിനു തീരുമാനിചു കോർട്ടിൽ നിന്നെഴുതുന്ന ഒരെഴുത്ത്
- ‘ഞാൻ ഇതു വിലയ്ക്കു തരാം’ അല്ലെങ്കിൽ ‘ഞാൻ ഇതു വിലയ്ക്കുവാങ്ങിക്കൊള്ളാം’ എന്നു ഏറ്റുപറയുക
- അച്ചാരം
- വിശേഷണം:
- സത്യത്തെ അറിഞ്ഞ
- ശരദ്വാന്റെ പുത്രൻ
- ഉർവശിയിൽ. കൃപന്റെയും കൃപിയുടേയും അച്ഛൻ
- ശ്രീരാമൻ
- വിഷ്ണു. സത്തുക്കളിൽ കരുണയുള്ളവൻ എന്നർത്ഥം
- പരിശുദ്ധമായ ദ്വന്ദ്വയുദ്ധം
- ആണ
- ശപഥം
- വൈകുണ്ഠം
- വിഷ്ണുലോകം
- വാഗ്ദാനത്തിൽ സത്യമുള്ള
- നേരായ പ്രമാണം
- കൂവളം
- നേരുകേടു്
- വ്യാസൻ
- സത്രാജിത്തിന്റെ പുത്രി
- കൃഷ്ണന്റെ അഷ്ടഭാര്യമാരിൽ ഒരുത്തി
- കൃഷ്ണൻ സത്യഭാമയ്ക്കുവേണ്ടി പാരിജാതത്തെ സ്വർഗ്ഗത്തിൽ നിന്നുംകൊണ്ടു വന്നു ഭാമയുടെ ഗൃഹത്തിൽ നട്ടു. ഇതു നിമിത്തം ഇന്ദ്രനുമായി യുദ്ധമുണ്ടായി. സത്യഭാമയുടെ പുത്രന്മാർ–10. ഭാനു, സ്വർഭാനു, പ്രഭാനു, ഭാനുമാൻ, ചന്ദ്രഭാനു, ബൃഹൽഭാനു, അതിഭാനു, ശ്രീഭാനു, പ്രതിഭാനു, സുഭാനു.
- പരമാർത്ഥം
- ആണ
- ബ്രഹ്മാവിന്റെ ലോകം
- കൃതയുഗം
- അരയാൽ
- വികാരമില്ലാത്തതു്
- കൃതയുഗം
- ബ്രഹ്മാവിന്റെ ലോകം
- സത്യഭംഗം
- നേരുവാക്കു്
- ഋഷി
- വിശേഷണം:
- സത്യമുള്ള
- ശന്തനുവിന്റെ ഭാര്യ, ചിത്രാംഗദന്റെയും വിചിത്രവീര്യന്റെയും അമ്മ. വ്യാസന്റെ അമ്മ, അപ്സരസ്ത്രീയായ അദ്രികയിൽ ചേദിരാജാവായ ഉപരിചരന്റെ പുത്രി (കാളി)
- സത്യവതി കുട്ടിയായിരുന്നപ്പോൾ പരാശരനു യമുനയിൽവച്ചുണ്ടായവനത്രെ വേദവ്യാസൻ.
- നാരദന്റെ ഭാര്യ
- ഋചീകന്റെ ഭാര്യ, വിശ്വാമിത്രന്റെ സഹോദരി
- വ്യാസൻ
- നേരുവാക്കു്
- മഹർഷി
- കാക്ക
- നേരുവാക്കു്
- വിശേഷണം:
- സത്യംപറയുന്ന
- നേരുള്ളവൻ
- ഒരു രാജാവു്
- സാവിത്രിയുടെ ഭർത്താവു്
- വിശേഷണം:
- സത്യം പറയുന്ന
- സത്യത്തിനുവേണ്ടിയുള്ള വ്യാജം
സത്യവ്യാജാൽ’
- വിശേഷണം:
- സത്യത്തെ പാലിക്കുന്ന
- ഏഴാമത്തെ മനു
- സൂര്യവംശത്തിൽ പണ്ടുണ്ടായിരുന്ന ഒരു നൃപൻ, ത്രിശംകു, ഹരിശ്ചന്ദ്രന്റെ പിതാവു്
- (ത്രിശംകു എന്ന പദം നോക്കുക).
- വിശേഷണം:
- സത്യമുളള
- വിശേഷണം:
- സത്യമായി വിചാരിക്കുന്ന
- വിശേഷണം:
- സത്യം പോലെയുള്ള
- വിശേഷണം:
- സത്യത്തെ പാലിക്കുന്ന
- സത്യത്തെ പാലിക്കുന്ന
- രാമൻ
- രാമന്റെ അനുജനായ ഭരതൻ
- ജനമേജയൻ എന്ന രാജാവു്
- പാഞ്ചാലി
- കുബേരൻ
- ദൈവം
- നിർവികാരനായ പരബ്രഹ്മം
- സത്തുക്കളിൽ കരുണയുള്ള പല അവതാരരൂപങ്ങൾ ഉള്ളവൻ
- വിശേഷണം:
- നേരില്ലാത്ത
- സീത
- വ്യാസന്റെ അമ്മ, സത്യവതി
- ദുർഗ്ഗ
- സത്യഭാമ
- വിഷ്ണുവിന്റെ അമ്മ
- അച്ചാരം
- സത്യത്തോടു യോജിച്ച
- കച്ചവടം
- അച്ചാരം
- സത്യം പറക
- വിശേഷണം:
- ലജ്ജയുള്ള
- തടുക്കപ്പെടുന്നു
- യാഗം
- വഴിയമ്പലം
- മറവു്
- സദാ കൊടുക്കുന്നതു്, ദാനം
- ചതിവു്
- കൊടുങ്കാടു്
- ഭവനം
- സമ്പത്തു്
- തിടുക്കം
- വനം
- ഡംഭം
- ഊട്ടുപുര
- യാഗശാല
- ഊട്ടുപുര
- കൂടെ
- ഒരു യാദവൻ
- നിഘ്നന്റെ പുത്രൻ
- സത്യഭാമയുടെ പിതാവു്
- സൂര്യനെ സേവിച്ചു സ്യമന്തകം എന്ന മണി വാങ്ങിച്ചു. (സ്യമന്തകം കഥ സർവ്വപ്രസിദ്ധമാണു്. വായിക്കുക.)
- ദേവൻ
- യാഗം ചെയ്തവൻ, ധർമ്മിഷ്ഠൻ, എപ്പോഴും അന്നാദിദാനം ചെയ്തുകൊണ്ടിരിക്കുന്ന ഗൃഹസ്ഥൻ, സത്രമുള്ളവൻ എന്നർത്ഥം. സത്രം-അന്നാദിദാനം
- സ്ഥാനാപതി
- ഗൃഹസ്ഥൻ
- യാഗം കഴിക്കുന്ന ആചാര്യൻ
- മൂന്നുഗുണങ്ങളുള്ളതിൽ ഒന്നാമത്തേതു്
- നല്ല ഗുണം
- മൂന്നു ഗുണങ്ങളിൽ ഒന്നു്
- വസ്തു
- ജീവൻ, ചൈതന്യം
- പ്രാണൻ
- ബലം
- ധൈര്യം
- സമ്പത്തു്
- സ്വഭാവം
- സാരകാര്യം
- പ്രാണി
- ബുദ്ധി
- നാമപദം
- നിശ്ചയം
- സൗജന്യം
- വീര്യം
- വേഗത്തിൽ
- സത്വമെന്നുള്ള സമ്പത്തു്
- ബലം
- വീര്യം
- വിശേഷണം:
- അധികം സമ്പത്തുള്ള
- മനസ്സിൽ സച്ചിദാനന്ദ വസ്തുവിന്റെ സ്ഫുരണം
- ജീവിതത്തിലുള്ള അഭിമാനം
- നല്ല ജനങ്ങളോടുള്ള ചേർച്ച
- വിശേഷണം:
- സത്തുക്കളാൽ സേവിക്കപ്പെട്ട
- ഭവനം
- ജലം
- ഞണ്ടു്
- കങ്കപക്ഷി
- ദയയോടെ
- മുഖ്യമായ
- ശ്രേഷ്ഠമായ (അറബി ഭാഷ)
- സഭ
- യാഗശാലയിലുള്ള ആചാര്യൻമാരിൽ ഒരുത്തൻ
- സഭ്യൻ
- എല്ലായ്പ്പോഴും
- എല്ലാസമയത്തും
- വായു
- ബ്രഹ്മം
- സൂര്യൻ
- നല്ല ആചാരം
- മര്യാദ
- വിശേഷണം:
- നിത്യമായുള്ള
- നിത്യൻ
- വിഷ്ണു
- എന്നും നിലനില്പുള്ള ആത്മാവു്
- ദൈവം
- ബ്രഹ്മാവു്
- നിത്യാനന്ദം
- വാലാട്ടിപ്പക്ഷി
- കരതോയ എന്ന നദി
- പണ്ടു കർക്കടകമാസത്തിൽ ഗംഗാദേവി മൂന്നു ദിവസം രജസ്വലയായി വർത്തിച്ചു വന്നു. അന്നു എല്ലാ നദികളിലും ഋതുരജസ്സു ഒഴുകിക്കൊണ്ടിരുന്നു. ഈ കരതോയാ (സദാനീരാ) നദിയിൽ അന്നും ശുദ്ധജലം തന്നെ ഒഴുകിക്കൊണ്ടിരുന്നു. ഈ നദി സ്വതന്ത്രനദിയാണു്. മറ്റൊന്നിന്റെ സാന്നിദ്ധ്യം കൂടാതെ തന്നെ (തനിച്ചുതന്നെ) ഇതിനു പരിശുദ്ധതയുണ്ടു്.
- തെങ്ങു്
- ചെമ്മരം
- കുരുക്കുത്തിമുല്ല
- എരിക്കു്
- മന്താരം
- കുരുക്കുത്തിമുല്ല
- എരിക്കു്
- ചെമ്മരം
- അത്തിയാൽ
- കൂവളം
- തെങ്ങു്
- കാട്ടത്തി
- കൃഷ്ണൻ
- ഭാര്യയോടു കൂടിയവൻ
- പരബ്രഹ്മം
- ശിവൻ
- വിശേഷണം:
- തുല്യമായുള്ള
- വിശേഷണം:
- തുല്യമായ
- തുല്യത
- തുല്യമാക്കുന്നു
- തുല്യമാക്കിച്ചെയ്യുന്നു
- വിശേഷണം:
- അടുത്തുള്ള
- സമീപം
- ഭവനം
- ജലം
- ഊട്ടു്
- സഹഭോജനം
- സഗ്ദ്ധി എന്നതു ക്രമേണ സദ്ധിയായി പിന്നീടു സദ്യയായി. സഗ്ദ്ധി = സഹഭോജനം (കൂടിയിരുന്നുള്ള ഭക്ഷണം)
- വേഗത്തിൽ, ഇപ്പോൾ, തൽക്ഷണത്തിങ്കൽ
- ഇന്നു്
- കുറച്ചുമുമ്പു്
- സമീപകാലത്തു്
- വിശേഷണം:
- വേഗത്തിൽ ഫലം വരുന്ന
- നായിക്കൊരുണ
- ശിവൻ
- ഒരു രോഗം
- പല മുനകളോടും മുഖങ്ങളോടും കൂടിയ ആയുധങ്ങൾ ശരീരത്തിൽ കൊള്ളുമ്പോൾ പലവിധത്തിലുള്ള മുറിവുകൾ ഉണ്ടാകുന്നു. മുറിയുക, പിളർന്നുപോക, തുളഞ്ഞുപോക, ക്ഷയിച്ചുപോക, നുറുങ്ങിപ്പോക, അറ്റുപോക ഇങ്ങിനെ ആറുവിധം.
- ഗ്രാമം
- നല്ല കാര്യത്തിൽ ഏർപ്പെടുകയെന്നുള്ളതു്
- വിശേഷണം:
- നല്ല ശീലമുള്ള
- നല്ലതായ വൃത്തി
- വിശേഷണം:
- തുല്യമായുള്ള
- വിവാഹംചെയ്ത ഭാര്യ
- ധർമ്മപത്നി
- വിശേഷണം:
- മുറയെ അനുസരിക്കുന്ന
- വിവാഹംചെയ്ത ഭാര്യ
- അഗ്നി
- കാള
- വിശേഷണം:
- കൂടെപ്പോകുന്ന
- അനുഗമിക്കുന്ന
- ഒരു മഹർഷി
- സനകൻ, സനന്ദൻ, സനാതനൻ, സനൽകുമാരൻ ഇവർ ബ്രഹ്മാവിന്റെ പുത്രന്മാരാണു്. ഇവരെ സനകാദികൾ എന്നു പറയുന്നു. ബ്രഹ്മാവിന്റെ മനസ്സിൽനിന്നും ജനിച്ചവരാണു്. ഇവർ എന്നും ബാലന്മാരാകുന്നു. വിവാഹം ചെയ്തിട്ടില്ല.
രം നാലുപേർസനകനും സനന്ദൻസനാ
തനൻ * നാലാമൻസനൽകുമാരാഖ്യ
നും ക്രമത്താലെ നാലഞ്ചു വയസ്സുള്ള
പൈതങ്ങൾതമ്മെപ്പോലെ * നാലുവേ
ദാന്തത്തേയുംശീലിച്ചുസദാകാലം നാല
രുംപിരിയാതെനടപ്പൂപലകാലം’
- വിശേഷണം:
- നിത്യമായ
- ബ്രഹ്മം
- ഒരു മഹർഷി.
- നിത്യം കുമാരനെന്നർത്ഥം. സനൽ-ബ്രഹ്മം. ബ്രഹ്മപുത്രനെന്നുമുണ്ടു്.
- ആനയുടെ ചെവികൊണ്ടുള്ള അടി
- ഒരു തൈ
- ഒരു വൃക്ഷം
- നിത്യം
- വിശേഷണം:
- നിത്യമായുള്ള
- സ്ഥിരതയുള്ള
- ബ്രഹ്മാവു്
- വിഷ്ണു
- ശിവൻ
- ശാശ്വതം
- ലക്ഷ്മി
- പാർവതി (ദുർഗ്ഗാ)
- സരസ്വതി
- ഭർത്താവുള്ളവൾ
- പുരുഷോന്തരത്തോളമുള്ളവൻ
- വിശേഷണം:
- സദൃശമായുള്ള
- പ്രിയമുള്ള
- മേലും കീഴും ഏഴാംപുരുഷാന്തരത്തോളമുള്ളവരുടെ പേർ. മൂലപുരുഷനോടുകൂടിയവർ എന്നർത്ഥം
- ബന്ധു
- ഒരു രാഗം
- ഗുരു മുതലായവരെ ആരാധിക്ക, വന്ദനം
- അപേക്ഷ
- ദിക്കു്
- കാവ്യദോഷങ്ങളിൽ ഒന്നു്
- ഉമിനീർ (തുപ്പൽ)
- ഏത്തായ
- കഫം ഇവ തെറിച്ചുകൊണ്ടു് പറയുന്ന വാക്കു്
- പാർവതി
- പ്രകാശം
- സമീപം
- വിശേഷണം:
- എല്ലായ്പോഴുമുള്ള
- ഒരുവക ജ്വരം
- ഒരു പകലിന്റേയും രാത്രിയുടേയും ഇടയിൽ രണ്ടുതവണയുണ്ടാകും.
- എല്ലായ്പോഴും.
- സമ്യക്കാകുംവണ്ണം തതം. തതം = വിസ്തൃതം. ‘തനുവിസ്താരേ കരണേ ച’ എന്നു ധാതു.
- വംശം
- പുത്രനും പുത്രിയും.
- വിസ്തരിക്കുന്നതു്, ജനസമുദായത്തെ പരത്തുന്നതെന്നർത്ഥം.
- വിശേഷണം:
- ദുഃഖിച്ച
- ചുട്ടു പഴുത്ത
- കൂരിരുട്ടു്
- കടക്കുന്നു. (കാരണക്രിയ:സന്തരിപ്പിക്കുന്നു. നാമം-സന്തരണം).
- ഭയപ്പെടുത്തൽ
- വിശേഷണം:
- ഭയപ്പെടുത്തപ്പെട്ട
- തൃപ്തിയാക, മതിയാക
- ഉഴുന്നു്
- വംശം
- സന്തതി, കുഞ്ഞുങ്ങൾ
- തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത്. ഉദാ:‘സന്തോഷസന്താനം’
- കല്പകവൃക്ഷം
- പരപ്പു്
- സർവാഭീഷ്ടപ്രദങ്ങളായ വേദവാക്യാർത്ഥങ്ങൾ
-
— ഈ വളച്ചുകെട്ടിയസ്തുതി ഹനൂമാരെ സംബന്ധിച്ചതാണു്. ഹനുമാൻ എന്ന പദം നോക്കുക.
താമരാസാക്ഷന്റെമെത്തേടെതാഴത്തു’
- പത, നുര
- പാലിന്റെ പാട
- ചിലന്തിവല
- വായ്തല, മൂർച്ച
- കയ്പൻ കരിങ്ങാലി
- ചൂടു്
- വേദന
- ദുഃഖം
- കാമദേവന്റെ ഒരസ്ത്രം
- ദുഃഖം
- ചൂടു്
- വേദന
- പശ്ചാത്താപം
- കോപം
- ദുഃഖിക്കുന്നു
- ഉഷ്ണിക്കുന്നു
- വിശേഷണം:
- ദുഃഖിക്കപ്പെട്ട
- ചൂടുപിടിക്കപ്പെട്ട
- അവസാനം
- ദാനം
- വിശേഷണം:
- സന്തോഷിച്ച
- സന്തോഷം
- തൃപ്തി
- നല്ല തൃപ്തി
- പ്രീതി
- പ്രസാദം
- തൃപ്തി
- പ്രീതി
- പ്രസാദം
- നന്ദി
- പ്രസാദിക്കുന്നു. (സകര്‍മ്മകക്രിയ:സന്തോഷിപ്പിക്കുന്നു).
- വിശേഷണം:
- പ്രസാദിപ്പിക്കപ്പെട്ട
- വിശേഷണം:
- പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ട
- ഉപേക്ഷിക്കുന്നു. (കാരണക്രിയ:സന്ത്യജിപ്പിക്കുന്നു)
- ചവണ
- ഒരു നരകം
- ചവണ
- പൂമാലയും മറ്റും കോർക്കുക
- കോർക്കുക
- കൂട്ടം
- കലർച്ച
- ചേർപ്പു്, യോജിപ്പു്
- ഗ്രന്ഥരചന
- കാണുക, നോക്കുക
- പശുക്കയറു്
- മസ്തകഭാഗം
- പങ്കിടുക
- വിശേഷണം:
- കെട്ടപ്പെട്ട
- മൂന്നു ശ്ലോകങ്ങളെ ഒന്നിച്ചു അന്വയിക്കേണ്ടിവരുമ്പോൾ പറയുന്ന പേർ
- ഗോഷ്ഠം
- പുറകോട്ടു തിരിച്ചോടുക
- ചെറിയ കട്ടിൽ
- വിശേഷണം:
- സംശയിക്കപ്പെട്ട
- കുഴപ്പത്തിലായ
- രക്ഷയില്ലാത്ത
- സംശയിക്കപ്പെട്ടതു്
- (കാവ്യത്തിൽ) പദദോഷങ്ങളിൽ ഒന്നു്
- താൻ ചെയ്യുന്ന കർമ്മങ്ങളെ കുറിച്ചു നല്ല വിശ്വാസമില്ലാത്തവൻ
- തർക്കമുള്ള കടം
- സംശയമുള്ള പൊരുൾ
- വിശേഷണം:
- കെട്ടപ്പെട്ട
- കോർക്കപ്പെട്ട
- വിശേഷണം:
- വർത്തമാനം പറയപ്പെട്ട, അറിയിക്കപ്പെട്ട
- സമ്മതിക്കപ്പെട്ട
- വാഗ്ദത്തം ചെയ്യപ്പെട്ട
- വർത്തമാനം
- വർത്തമാനം പറഞ്ഞയക്കപ്പെട്ട ദൂതൻ
- കത്തിക്കുക, പ്രകാശിപ്പിക്കുക
- കാമദേവന്റെ അമ്പുകളിൽ ഒന്നു്
- വർത്തമാനക്കുറി
- വർത്തമാനം
- ഒരുതരം കാവ്യം
- ഈ കാവ്യത്തിലേയ്ക്കു ആദ്യമായി തൂണിട്ടതു കാളിദാസനാകുന്നു. ഇദ്ദേഹം ‘മേഘസന്ദേശം’ എന്നു ഒരു കാവ്യം ഉണ്ടാക്കുകയും അതിൽ മന്ദാക്രാന്തവൃത്തം പ്രയോഗിക്കുകയും ചെയ്തു. അതിനെ അനുകരിച്ചു പിൻഗാമികളായ ചില കവികളും ആ വൃത്തത്തിൽ തന്നെ സന്ദേശകാവ്യങ്ങൾ രചിക്കയാൽ, ‘സന്ദേശവൃത്തം’ എന്നുള്ള പേർ സാർവത്രികമായിത്തീർന്നു. വിരഹികളായ ദമ്പതിമാർ വിഷയമായിട്ടുള്ള ഈവക കാവ്യങ്ങളിൽ സ്ഥായിയായിക്കാണുന്ന രസം വിപ്രലംഭശൃംഗാരമാകുന്നു. സന്ദേശകാവ്യത്തിന്നു പൂർവഭാഗം, ഉത്തരഭാഗം എന്നു രണ്ടു ഭാഗങ്ങൾ ഉണ്ട്. അതിൽ ഒന്നാമത്തേതിൽ ദൂതിനുള്ള കാരണം, സന്ദർഭം, ദൂതാവർജനം, ദൂതിന്റെ മാർഗ്ഗവർണ്ണനം ഇവയും രണ്ടാമത്തേതിൽ നായികാഗൃഹവർണ്ണനം, നായികാവർണ്ണനം, സന്ദേശം ഇവയും അടങ്ങിയിരിക്കും. ഈ വക കാവ്യങ്ങളിൽ മുഖ്യഭാഗം, ‘സന്ദേശം’ ആണെന്നു വരികിലും ദൂതൻ കടന്നുപോകേണ്ട മാർഗ്ഗത്തിലുള്ള പർവതങ്ങൾ, നദികൾ, വനങ്ങൾ, നഗരങ്ങൾ, ദേവാലയങ്ങൾ മുതലായ മനോഹര വസ്തുക്കളെ സന്ദർഭോചിതമാകുംവിധം വർണ്ണിക്കുന്നതിലാണ് അവയുടെ അധികഭാഗത്തേയും ഉപയോഗിക്കുന്നത്. കവിയുടെ സാമർത്ഥ്യത്തെ പ്രകടിപ്പിക്കുന്നത് ഈ ഘട്ടമാണ്. മലയാളത്തിൽ സന്ദേശകാവ്യങ്ങളുടെ ആവിർഭാവത്തിന്നു ഹേതുഭൂതം വിശിഷ്ടകാവ്യമായ മയൂരസന്ദേശമത്രെ.
- വർത്തമാനത്തിനുള്ള എഴുത്തു്
- വാചകം
- ദൂതൻ
- സന്ദേശംകൊണ്ടു പോകുന്നവൻ
- സംശയം
- ഒരലങ്കാരം
- സംശയിക്കുന്നു
- കൂട്ടം
- പാൽകറപ്പു്
- ഓട്ടം
- വിശേഷണം:
- കൂടിയ
- ചേർന്ന
- പ്രതിജ്ഞ
- അവസ്ഥ
- സ്ഥിരത
- സന്ധ്യ
- മര്യാദ. (അതിർത്തി)
- മദ്യം വാറ്റുക
- ചേർക്ക
- കെട്ടുക
- പുളിച്ചകഞ്ഞി
- കൂട്ടം
- താങ്ങുക
- ചാരായം
- ചമ്മന്തിക്കറി
- (വ്യാകരണത്തിൽ) വാക്യങ്ങൾക്കു തമ്മിലുള്ള അർത്ഥയോജന, ഖണ്ഡികകളുടെ പരസ്പര സംബന്ധം
- കാടി
- മദ്യം മുതലായവ വാറ്റുന്ന സ്ഥലം
- ലോഹാദികൾ വാർക്കുന്ന സ്ഥലം
- വാറ്റുക
- വിശേഷണം:
- കെട്ടപ്പെട്ട
- കോർക്കപ്പെട്ട
- തൊഴുത്തു്
- രക്ഷ
- ദുഃഖാനുഭവം
- നിറുത്തൽ
- ചേർപ്പു്
- സമാധാനം
- നിർത്തു്
- തുരങ്കം
- ദ്വാരം
- യുഗാവസാനം
- ഉടമ്പടി
- മൈത്രം
- പങ്കിടൽ
- സമയം
- ആറു നയങ്ങളിൽ ഒരു ബലവാന്മാരുമായി യോജിച്ചു കഴിച്ചുകൂട്ടുന്നതു്
- (നാടകശാസ്ത്രം സംബന്ധിച്ചവ). മുഖം
- പ്രതിമുഖം
- ഗർഭം
- വിമർശം
- നിർവഹണം ഇവ 5-ഉം)
- ഒരു സന്നിപാതരോഗം
- പൂർവരൂപമായി വേദനയുണ്ടായതിൽ പിന്നെ ശരീരം ചടയ്ക്കയും, വായുകോ പം കൊണ്ട് വേദനയും, കഫവർദ്ധനയും, ബലക്ഷയവും, നിദ്രാനാശവും ഉണ്ടാകയും ചെയ്യും.
- വാറ്റുന്ന തൊഴിൽ
- ചേരുന്നു. (കാരണക്രിയ:സന്ധിപ്പിക്കുന്നു).
- ഒരുവിധം കഴിച്ചുകൂട്ടുക
- വിശേഷണം:
- ചേർക്കപ്പെട്ട
- കെട്ടപ്പെട്ട. കോർക്കപ്പെട്ട
- മറ്റു രാജ്യങ്ങളുമായി സംബന്ധം പിടിപ്പാനുള്ള കൗശലം
- ഉപ്പിലിട്ട ഫലം
- ചനയേറ്റ പശു
- ചേർപ്പു്
- യോജിപ്പു്
- കെട്ടു്, ഏപ്പു്, ചേർപ്പു്
- ഞരമ്പു്
- ഒരു പുഷ്പം
- ഏപ്പു്
- ഞരമ്പു്
- മദ്ധ്യം
- നദി
- ചുവരിലെ വിടവു്
- ദിവസം രാത്രി പക്കം മുതലായതിന്റെ തമ്മിൽ ചേരുന്ന സമയം
- സംശയം
- ചേർപ്പു്
- അവയവം
- സന്ധി
- ജ്വലിപ്പിക്കൽ
- പ്രഭാതത്തിന്നും, മദ്ധ്യാഹ്നത്തിന്നും, സായാഹ്നത്തിന്നും സന്ധ്യയെന്നു പറയും.
- (പ്രഭാതം = ഉദിക്കുന്ന സമയം. മദ്ധ്യാഹ്നം = ഉച്ച. സായാഹ്നം = വൈകുന്നേരം).
- അർദ്ധരാത്രി
- അതിരു്
- വാഗ്ദത്തം
- ഉടമ്പടി
- ഒരു നദി
- ഒരു യുഗംകഴിഞ്ഞു മറ്റെ
- യുഗം തുടങ്ങുന്നതിനിടയിലുള്ള സമയം. 8. സന്ധ്യാവന്ദനം. 9. ഒരു പുഷ്പം. 1൦. ബ്രഹ്മാവിന്റെ മകൾ.
(ആർദ്ര എന്ന പദം നോക്കുക.) അഹോരാത്രങ്ങളാൽ സന്ധിക്കപ്പെടുന്നതു. സൂര്യാസ്തമനത്തിനു പിമ്പു മൂന്നുനാഴികയും, സൂര്യോദയത്തിന്നു മുമ്പു അഞ്ചുനാഴികയും ഉള്ള സമയത്തിനു ‘സന്ധ്യ’ എന്നു പേർ. പ്രാഹ്നം—പ്രഭാതസന്ധ്യ അപരാഹ്നം—അസ്തമയസന്ധ്യ)
സന്ധ്യാകാലങ്ങളിൽ ഉപേക്ഷിക്കേണ്ടവ.
ആഹാരം, സ്ത്രീസേവ, നിദ്ര, പഠനം.
11. ശിവന്റെ ഭാര്യ.
- ഏ
- ഓ
- ഐ
- ഔ ഈ നാലും
- അസ്തമനസമയം
- യുഗാവസാനം
- പിച്ചകം
- സന്ധ്യക്കുള്ള മേഘം
- പൊൻകാവി
- സിന്ദൂരം
- സന്ധ്യകളിൽ ചെയ്യേണ്ടുന്ന കർമ്മം
- നിലനിറുത്തുന്നവൻ
- (സ്ത്രീ:സന്ധ്രിണി).
- വിശേഷണം:
- കനംകുറഞ്ഞ
- കളഞ്ഞുപോയ
- ആത്മാവില്ലാത്ത
- അനക്കമില്ലാത്ത
- ക്ഷീണിച്ച
- നശിച്ച
- സമീപമുള്ള
- പദത്തിന്റെ ആരംഭത്തിൽ വന്നാൽ പിൻപദാർത്ഥത്തിന്റെ അഭാവത്തെ കാണിക്കും
- ഉദാ:സന്നഗാംഭീര്യം (ഗാംഭീര്യമില്ലാതെയായ).
- മുരൾവൃക്ഷം
- വിശേഷണം:
- നമസ്കരിച്ച
- വഴങ്ങിയ
- താണ
- താണതു്
- തകരം
- വണക്കം, വന്ദനം
- ഒരുവക യാഗം
- ശബ്ദം
- സർക്കാരിൽനിന്നും വില്ക്കന്നവസ്തു വാങ്ങിക്കുന്ന ആളിനുകൊടുക്കുന്ന ഒരു എഴുത്തു്
- വക്കീലന്മാർക്കുള്ള ബിരുതുപത്രം, അധികാരപത്രം
- വിശേഷണം:
- ആയുധം ധരിച്ച
- യുദ്ധത്തിനായിട്ടൊരുങ്ങിയ, പടച്ചട്ടധരിച്ച
- കൊല്ലുന്നതിനൊരുങ്ങിയ
- സമീപത്തുള്ള
- തയ്യാറായ
- കൂട്ടിക്കെട്ടിയ
- ബലേന ബന്ധിക്കപ്പെട്ടതു്
- രൊക്കം തയാറുള്ളതു്
- തയാർ
- അല്പം, ചെറിയ അംശം
- ക്ഷീണം
- മുരൾമരം
- വണക്കം
- നമനം
- വണങ്ങുന്നു, നമസ്കരിക്കുന്നു
- കുനിയുന്നു
- സംഘം
- പിൻപട
- തുക, സംഖ്യം
- ഒരുമ്പാടു്
- നദി
- ഒരുമ്പാടു്
- ജാഗ്രത
- യുദ്ധത്തിനുള്ള കവചവും ആയുധക്കോപ്പും
- പടച്ചട്ട
- ഒരു ദീനം
- സമീപം, അടുപ്പം
- സമീപത്തുകൊണ്ടുവരുക
- ചേർച്ച, സംബന്ധം
- വിശേഷണം:
- അടുക്കലുള്ള
- അണഞ്ഞ
- കൂട്ടം
- സമീപം
- സാമീപ്യം
- അടുപ്പം
- അണച്ചുവയ്ക്കൽ
- വായുമുതലായവ മൂന്നുംകൂടി ക്ഷയിക്കുകയൊ വർദ്ധിക്കുകയൊ ചെയ്യുമ്പോഴുള്ളപേർ, ഒരു രോഗം. (സന്നി)
- സന്നിപാതരോഹിണി എന്നൊരു രോഗമുണ്ട്. സന്നിപാതം നിമിത്തമുണ്ടാകുന്ന നീരു് അഗാധമായ പഴുപ്പൊടു് ചികിത്സകൊണ്ടു തടുക്കാൻ കഴിയാത്തതായ ബലത്തോടും വാതരോഹിണി മുതലായ മൂന്നു രോഹിണികളുടെ ലക്ഷണങ്ങളോടും കൂടിയിരിക്കും. ഈ രോഹിണി ഉടനെ മരിപ്പിക്കും.
- കൂട്ടം
- ചേർച്ചകൂട്ടുക
- കൂട്ടിക്കലർച്ച
- വിശേഷണം:
- മുറുക്കെക്കെട്ടിയ
- മുറുക്കെക്കെട്ടുക
- വിശേഷണം:
- തുല്യമായ
- വിശേഷണം:
- പിൻവാങ്ങിയ
- നിറുത്തിയ
- വെളിപ്രദേശം
- സമീപം
- കൂട്ടം
- ഏർപ്പാടു്
- ചേർച്ച
- വിശേഷണം:
- അടുത്ത, അണഞ്ഞ
- വെക്കപ്പെട്ട
- സാമീപ്യം
- നല്ലവഴി, നല്ലനടപ്പു്
- മര്യാദയോടുപെരുമാറുക
- സത്യമതം
- വിശേഷണം:
- നല്ലനടപ്പുകാരൻ
- മര്യാദക്കാരൻ
- സന്യാസിയായിത്തീരുന്നു
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട
- ലോകവ്യാപാരങ്ങളെ ഉപേക്ഷിക്കുക
- സകലവും സന്ത്യജിച്ചുള്ള ഇരിപ്പു്, ബ്രഹ്മധ്യാനം
- നിഷ്കാമകർമ്മംചെയ്ത സാധനചതുഷ്ടയസമ്പന്നന്മാർക്കാണു സന്യാസം വിധിച്ചിരിക്കുന്നതു്; അല്ലാത്തവർക്കു് അതു ദുഃഖഹേതുവായിരിക്കും.
- ഒരുവക മരുന്നു്
- ഒരു ദീനം
- സന്യാസം എന്ന രോഗത്തിന്റെ ലക്ഷണം-ഇതു ചില കാരണങ്ങളാൽ ബലമില്ലാതായവർക്കുണ്ടാകുന്നു. ഈ രോഗത്താൽ പീഡിതനായവൻ തടിപോലെ കിടക്കും.
- സന്യസിച്ചവൻ
- നാലാമത്തെ ആശ്രമം ധരിച്ച ബ്രാഹ്മണൻ
- വിശേഷണം:
- ചിറകുള്ള
- ചെങ്ങാത്തമുള്ള
- ചങ്ങാതി
- പങ്കുകാരൻ
- കൂട്ടുകാരൻ
- ശത്രു.
- സപത്നിയെപ്പോലെ എപ്പോഴും സ്പർദ്ധിച്ചുകൊണ്ടിരിക്കുന്നവൻ എന്നർത്ഥം.
- തന്റെ ഭർത്താവിന്റെ അന്യഭാര്യ
- കൂട്ടുഭാര്യ
- ഭാര്യയുള്ളവൻ
- ഉടനെ
- തൽക്ഷണം
- വേഗം
- വന്ദനം
- പൂജ
- പിണ്ഡത്തിന്നധികാരമുള്ള ചാർച്ചക്കാരൻ
- ശേഷക്രിയചെയ്യാൻ അർഹൻ
- മരിച്ചവർക്കുവേണ്ടി ചെയ്യുന്ന ഒരുകർമ്മം
- കൂടിക്കുടിക്കുക.
- പീതി = പാനം. ഒരുമിച്ചുള്ള പാനം എന്നർത്ഥം.
- വിശേഷണം:
- ഏഴു്
- വിശേഷണം:
- ഏഴായുള്ള
- ഏഴാമത്തെ
- വേദത്തിൽ ഒരു ഭാഗം
- പരാക്രമം
- പ്രാഗത്ഭ്യം
- കൗശലം
- ധൈര്യം
- ഉദാരത
- നിയമനശക്തി
- യുദ്ധത്തിൽ പിന്മാറാതെയുള്ള നില
- സ്ത്രീയുടെ അരയിലുള്ള ഒരാഭരണം. സ്ത്രീകൾ അരയിൽ ഉടുത്ത വസ്ത്രത്തിന്റെ മേലെകെട്ടുന്ന അരഞ്ഞാൺ. സപ്തസ്വരങ്ങളെപ്പോലെ അത്രയും വിശേഷമായി ശബ്ദിക്കുന്നതു് എന്നർത്ഥം
- കിരാതം
- വിരാടം
- മഹാരാഷ്ട്രം
- കൊങ്കണം
- ഹെയിഗം
- തുളു
- കേരളം ഈ ഏഴുരാജ്യങ്ങളും.
- (താഴെ പറയുംപ്രകാരവും കാണുന്നു).
- കാരാടം, വിരാടം, മരാടം, കൊങ്കണം, ഹവ്യഗം, തൗവളം, കേരളം ഇവ ഏഴും.
മരാടം കൊങ്കണം തഥാ
ഹവ്യഗം തൗളവംചൈവ
കേരളഞ്ചേതിസപ്തകം’
- (ചിരഞ്ജീവികൾ എന്നതു നോക്കുക.)
- ഏഴിലമ്പാല
- സപ്തജനങ്ങൾ എന്ന ഏഴുമുനിമാർ തലകീഴായി വെള്ളത്തിൽ നിന്നു തപസ്സുചെയ്തു മോക്ഷം പ്രാപിച്ച ഒരു പുണ്യസ്ഥലം
- യാഗം.
- ഏഴു ഛന്ദസ്സുകളാൽ വിസ്തരിക്കപ്പെട്ടതു് എന്നർത്ഥം.
- വീണ
- കീഴ് ലോകങ്ങൾ
- വിശേഷണം:
- എഴുപതു്
- വിശേഷണം:
- പതിനേഴാമത്തെ
- പതിനേഴു്
- അഗ്നി
- ഏഴു ദ്വീപങ്ങൾ
-
-
ജംബുദ്വീപം-(ഏഷ്യാ).
-
പ്ലക്ഷദ്വീപം-(തെക്കേ അമേരിക്കാ).
-
പുഷ്കരദ്വീപം-(വടക്കേ അമേരിക്കാ).
-
ക്രൗഞ്ചദ്വീപം-(ആഫ്രിക്കാ).
-
ശകദ്വീപം-(യൂറോപ്പു്).
-
ശാല്മലദ്വീപം-(അൻറ്റാർക്റ്റാ, ആസ്ത്രേലിയാ).
-
കുശദ്വീപം-(ഓഷിയാനിയാ).
-
- ഭൂമി
- ഏഴുപ്രകാരം.
- ഏഴുധാതുക്കൾ = രസം
- രക്തം
- മാംസം
- മേദസ്സ്
- അസ്ഥി
- മജ്ജ
- ശുക്ലം
- ധാതുക്കൾ—ശ്രേഷ്ഠകർമ്മം.
-
രസം-പ്രീതിയെ ഉണ്ടാക്കുക.
-
രക്തം-ഓജസ്സിനെ ഉണ്ടാക്കുക.
-
മാംസം-അസ്ഥികളുടെ ചുറ്റും പറ്റിനിന്നു രക്ഷിക്കുക.
-
മേദസ്സ്-നേത്രാദികളിൽസ്നിഗ്ദ്ധതയെ ഉണ്ടാക്കുക.
-
അസ്ഥി-ദേഹത്തെ ഊർദ്ധ്വായതമാക്കി നിറുത്തുക.
-
മജ്ജ-അസ്ഥികളുടെ ഉള്ളിൽ നിറഞ്ഞുനില്ക്കുക.
-
ശുക്ലം-ഗർഭോല്പാദനം.
-
മജ്ജശ്ശുക്ലാനിധാതവഃ’
- ഗംഗാ
- യമുനാ
- ഗോദാവരി
- സരസ്വതി
- നർമ്മദാ
- സിന്ധു
- കാവേരി ഇവ ഏഴും
- ഏഴു നാഡികൾ
- (ഉല്പത്തിസ്ഥാനം മൂലാധാരം).
-
ഇഡ-ഇടത്തേനാസിക.
-
പിംഗലാ-വലത്തേനാസിക.
-
സ്സുഷുമ്നാ-മൂലാധാരം മുതൽ കപാലപത്മം വരെ എത്തിയിരിക്കുന്നതു്.
-
മൃഷ-വലത്തുകണ്ണു്.
-
അലംബുഷാ-ഇടത്തുകണ്ണു്.
-
അസ്ഥിജിഹ്വാ-ഇടത്തുചെവി.
-
ഗാന്ധാരി-വലത്തുചെവി.
— ചിന്താരത്നം -
- ദ്രവ്യം
- ഗുണം
- കർമ്മം
- സാമാന്യം
- വിശേഷം
- സമവായം
- അഭാവം ഇവ ഏഴും
- ഒരടിയന്ത്രം
- വിവാഹസമയം ഭർത്താവു ഭാര്യ ഒന്നിച്ചു ഏഴടി നടക്കുക എന്നതു്.
- ഏഴിലമ്പാല
- മഹേന്ദ്രം, മലയം, സഹ്യൻ, ശുക്തിമാൻ, ഋക്ഷപർവതം, വിന്ധ്യൻ, പാരിയാത്രം ഇവ ഏഴും
- കുലപർവതങ്ങൾ (ആ വാക്കു നോക്കുക)
- ഏഴു കീഴ് ലോകങ്ങൾ.
- (ചതുർദ്ദശലോകങ്ങൾ നോക്കുക).
- പുണ്യനഗരികൾ നോക്കുക
- രാജ്യഭരണത്തിന്നു് അവശ്യം വേണ്ട ഏഴുപകരണങ്ങൾ
- 1. രാജാവു്. 2. മന്ത്രി. 3. ബന്ധു ബലം. 4. ഭണ്ഡാരം. 5. രാജ്യം. 6. കോട്ടകൾ. 7. സൈന്യം.
- വിശേഷണം:
- ഏഴാമത്തെ
- (മങ്കണമഹർഷിയുടെ ഏഴു പുത്രന്മാർ).
- വായുവേഗൻ, വായുബലൻ, വായുഹാവു്, വായുമണ്ഡലൻ, വായുകാലൻ, വായുരേതസ്സു്, വായുചക്രൻ.
- ബ്രാഹ്മി
- മാഹേശ്വരി
- കൗമാരി
- വൈഷ്ണവി
- വാരാഹി
- ഇന്ദ്രാണി
- ചാമുണ്ഡ. ഇങ്ങിനെ ഏഴമ്മമാർ
-
-
ബ്രാഹ്മി-ബ്രഹ്മാവിനെ സംബന്ധിച്ചവൾ
-
മാഹേശ്വരി-മഹേശ്വരനെ „
-
കൗമാരി-കുമാരനെ „
-
വൈഷ്ണവി-വിഷ്ണുവിനെ „
-
വാരാഹീ-വരാഹത്തെ „
-
ഇന്ദ്രാണി-ഇന്ദ്രനെ „
-
ചാമുണ്ഡ-ചാമുണ്ഡൻ എന്ന അസുരനെ കൊന്നവൾ.
-
കൗമാരീവൈഷ്ണവീ തഥാ,
വാരാഹീ ച തഥേന്ദ്രാണീ
ചാമുണ്ഡാ സപ്തമാതരഃ’
- ആവഹൻ
- സംവഹൻ
- പ്രവഹൻ
- ഉദ്വഹൻ
- വിവഹൻ
- പരിവഹൻ
- പരാവഹൻ ഇവർ ഏഴുപേരും
- ആവഹൻ-മേഘത്തെ വർദ്ധിപ്പിക്കുന്നു. സംവഹൻ-ശീതാംശുമണ്ഡലം പതിവായി നടത്തുന്നു. പ്രവഹൻ-സൂര്യമണ്ഡലത്തിലെ പ്രവർത്തകനാണു്. ഉദ്വഹൻ-നക്ഷത്രങ്ങളുടെ മണ്ഡലം നടത്തുന്നു.
- വിവഹൻ - ഗ്രഹമണ്ഡലം നടത്തുന്നു.
പരിവഹൻ - സപ്തർഷിചക്രത്തേയും സ്വർഗ്ഗംഗയേയും (താരങ്ങളുടെ ചക്രം) നടത്തുന്നു.
പരാവഹൻ - ധ്രുവമണ്ഡലം നടത്തുന്നു.
- ഗഗനൻ
- സ്പർശനൻ
- വായു
- അനിലൻ
- പ്രാണൻ
- പ്രാണേശ്വരൻ
- ജീവൻ-പക്ഷാന്തരമാണു ആവഹൻ മുതലായവ
- ഏഴാമത്തെ തിഥി
- ബുദ്ധമുനി ശിഷ്യന്മാർക്കു കൊടുത്ത ഏഴുപദേശങ്ങൾ
- ഏഴു മഹർഷിമാർ.
- (മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ).
- സൂര്യമണ്ഡലത്തിൽ നിന്നുയർന്നു ഉത്തരധ്രുവം സമീപിച്ചു നില്ക്കുന്ന ഏഴു നക്ഷത്രങ്ങളാണ് സപ്തർഷികൾ.
- ഇവരുടെ ധർമ്മപത്നിമാർ
- മരീചി - കലാ.
അംഗിരസ്സ് - ശ്രദ്ധാ.
അത്രി - അനസൂയ.
പുലസ്ത്യൻ - ഹവിർഭൂ.
പുലഹൻ - ഗതി.
ക്രതു - ക്രിയ.
വസിഷ്ഠൻ - അരുന്ധതി. - ഈ പതിവ്രതകൾ ഏഴുപേരും കർദ്ദമ പ്രജാപതിയിങ്കൽ നിന്നു ദേവഹൂതി യിൽ ജനിച്ചവരും കപിലവാസുദേവമൂർത്തിയുടെ സഹോദരിമാരുമാകുന്നു.
പുലസ്ത്യഃപുലഹഃ ക്രതുഃ I
വസിഷ്ഠശ്ചേതിസപ്തൈതേ
ജ്ഞേയാശ്ചിത്രശിഖണ്ഡിനഃ II’
ഹവിർഭൂശ്ചഗതിഃ ക്രിയാ I
അരുന്ധതീചക്രമശ
സ്സപ്തക്ഷീണാം പതിവ്രതാഃ II’
- പിച്ചകം
- തൂശിമുല്ല
- ചർമ്മലന്ത
- ചെമന്ന കുന്നി
- പാതിരി
- ഒരു ഋഷി
- തന്റെ ഭാര്യയുമായി സംയോഗം ചെയ്യാതിരിപ്പാനായി സപ്തവധ്രിയെ സ്വസഹോദരന്മാർ ഏഴുപേരും കൂടി പതിവായി രാത്രി ഒരു കോട്ടയിൽ അടച്ചു സൂക്ഷിച്ച് വെളുപ്പിനു മോചിച്ചുവന്നു. എന്നാൽ അശ്വിനിദേവകളിൽ നിന്നും രാത്രി പുറത്തിറങ്ങുന്നതിനും ഉദയത്തിനു മുമ്പിൽ അതിൽ കടക്കുന്നതിനും സപ്തവധ്രി വരം വാങ്ങി.
- സപ്താംഗം
- വെളുപ്പു്, കറുപ്പു്, ചെമപ്പു്, പച്ച, മഞ്ഞ, നീലം, ഊത
- ചെമപ്പു്, പച്ച, മഞ്ഞ, നീലം, ഊത, രക്തപീതം, ഇന്ദ്രനീലം
- നായാട്ടു്
- ചൂതു്
- സ്ത്രീസേവ
- മദ്യപാനം
- വാക്ക്പാരുഷ്യം
- ദണ്ഡപാരുഷ്യം (കഠിനശിക്ഷ)
- അർത്ഥദൂഷണം ഇവയേഴും
പാനഞ്ചൈവാർത്ഥദൂഷണം
വാഗ്ദണ്ഡീയശ്ചപാരുഷ്യം
സപ്തൈതാനിവിവർജ്ജയേൽ’
- ദേവീമാഹാത്മ്യം കാവ്യം
- വെറ്റിലക്കൊടി
- (ഗൃഹസ്ഥനാവശ്യമുള്ള ദുർല്ലഭഗുണങ്ങൾ).
- സമ്പത്തു്, സരസ്വതി, സത്യം, സന്താനം, സദനുഗ്രഹം, സത്താ, സുകൃതസംഭാരം.
- സൂര്യൻ
- സൂര്യനു സപ്തനാമാവായ ഒരു കുതിരയുണ്ടു്. ഏഴുകുതിരകളിൽ ഒന്നാണു്.
- ഏഴു സമുദ്രങ്ങൾ
- (സപ്തസാഗരം എന്നതു നോക്കുക).
- സപ്തസമുദ്രം
- ലവണ (ഉപ്പു) സമുദ്രം, ഇക്ഷു (കരിമ്പിന്നീർ) സമുദ്രം, സുരാ (മദ്യ) സമുദ്രം, സർപ്പി (നെയ്) സമുദ്രം, ദധി (തൈരു്) സമുദ്രം, ശുദ്ധോദക (ശുദ്ധജല) സമുദ്രം, ക്ഷീര (പാൽ) സമുദ്രം.
- (സാരസ്വതതീർത്ഥം നോക്കുക).
- അരയാൽ
- മാവു്
- അകിൽ
- ഇലഞ്ഞി
- ചമത
- കാഞ്ഞിരം
- പുളി ഇവ ഏഴും
- 7-ഉം, പയൻ വൃക്ഷങ്ങളെന്നും, വൃക്ഷങ്ങളെന്നും, പനകൾ എന്നും കാണുന്നുണ്ടു്.
- (വേദത്തിൽ) ഗംഗാ, യമുനാ, സരസ്വതി, തുശുദ്രി. പരുണ്ണി, മരുൽവൃധാ, ആജികീയ ഇങ്ങിനെ ഏഴു നദികൾ. (പക്ഷാന്തരവും പലവിധം കാണുന്നു). പക്ഷാന്തരം — (രാമായണത്തിൽ) ഗംഗ ആകാശത്തിൽ നിന്നു വീണുണ്ടായ കൈവഴികളായ നളിനി, ഹ്ലാദിനി, പാവനി, ചക്ഷു, സീത, സിന്ധു, ഭാഗീരഥി. (മഹാഭാരതത്തിൽ) വസ്വോകസാര, നളിനി, പാവനി, ഗംഗാ, സീത, സിന്ധു, ജംബുനദി. (മറ്റൊരിടത്തു) ഗംഗ, യമുനാ, പ്ലക്ഷഗാ, രഥസ്ഥാ, സരയൂ, ഗോമതി, ഗണ്ഡകി.
- സംഗീതശാസ്ത്രപ്രകാരമുള്ള ആദ്യത്തെ ഏഴു സ്വരങ്ങൾ. ഷഡ്ജം
- ഋഷഭം
- ഗാന്ധാരം
- മധ്യമം
- പഞ്ചമം
- ധൈവതം
- നിഷാദം ഇവ ഏഴും
- ഷഡ്ജം — നാസിക, കണ്ഠം, നെഞ്ചു്, താലുപ്രദേശം, നാക്കു്, പല്ലു് ഇവയെ സ്പർശിച്ചു ഈ ആറു സ്ഥലങ്ങളിൽ നിന്നുമുണ്ടാകുന്നതാണു്. ഷഡ്ജസ്വരത്തിലാണു മയില്‍ ശബ്ദിക്കുന്നതു്.
ഋഷഭം — മനസ്സിൽ പ്രവേശിക്കുന്നതു കാളയുടെ ശബ്ദം. കാളയുടെ ശബ്ദം ഈ സ്വരത്തിലാണു്.
ഗാന്ധാരം — ഗാന്ധാരദേശവാസികളാൽ ഗാനം ചെയ്യപ്പെടുന്നതു്. മറ്റൊരു സ്വരത്തിന്റെ ഗന്ധലേശത്തെ ആദാനം ചെയ്യുന്നതു് (വാക്കുകളെ ധരിക്കുന്നതു്). ആടും കുറിയാടും ഈ സ്വരത്തിൽ ശബ്ദിക്കുന്നു.
മദ്ധ്യമം — നടുസ്ഥാനത്തു നില്‍ക്കുന്നതു്, നാഭിയാകുന്ന മധ്യപ്രദേശത്തു നിന്നു ജനിച്ചതു്. ചക്രവാകം ഈ സ്വരത്തില്‍ കൂകുന്നു.
പഞ്ചമം — കുയിലിനാൽ വിസ്തരിക്കപ്പെടുന്നതു്, വായു നാഭിയിങ്കൽ നിന്നുയർന്നു വക്ഷസ്സു്, ഹൃദയം, കണ്ഠം, മൂർദ്ധാവു് ഈ സ്ഥാനങ്ങളിൽ സഞ്ചരിച്ചു അഞ്ചാമത്തെ സ്ഥാനമായ ശിരസ്സിനെ പ്രാപിക്കുക കാരണത്താൽ പഞ്ചമം എന്നു പറയപ്പെടുന്നു.
ധൈവതം — നാഭ്യാദി സ്ഥാനങ്ങളിൽ നില്ക്കുന്നതു്. കുതിര ഈ സ്വരത്തിൽ ശബ്ദിക്കുന്നു.
നിഷാദം — സ്വരങ്ങൾ അടങ്ങിയിരിക്കുന്നതു്. ആന ഈ സ്വരത്തിൽ ശബ്ദിക്കുന്നു.
- രാജാവു്
- മന്ത്രി
- നാടു്
- കോട്ട
- ഭണ്ഡാരം
- സൈന്യം
- ബന്ധു ഇവ 7-ഉം
ദുർഗ്ഗംകോശോബലം സുഹൃൽ’
- (കുലഗിരികൾ നോക്കുക).
- ഏഴു കടൽ
- (സപ്തസാഗരം എന്നതു നോക്കുക).
- അഗ്നി
- ഏഴുവിധം ജ്വാലകൾ ഉള്ളതെന്നർത്ഥം.
- ശനി
- (ലവണം, ഇക്ഷു, മദ്യം, നെയ്യ്, പാൽ, തൈരു്, ജലം).
- എൺപത്തേഴു
- ആദിത്യൻ
- ഏഴു കുതിരകൾ ഉള്ളവന്‍ എന്നർത്ഥം. ‘സപ്തം’ എന്നു പേരായ ഒരു കുതിരയുള്ളവൻ എന്നുമാവാം.
- (പ്രധാനങ്ങളായ ഏഴസ്ത്രങ്ങൾ) ബ്രഹ്മാസ്ത്രം
- ബ്രഹ്മദണ്ഡം
- ബ്രഹ്മശിരസ്സു്
- പാശുപതം
- വായവ്യം
- ആഗ്നേയം
- നാരസിംഹം
- (ഇവയുടെ ഭേദത്തിന്നവസാനമില്ല).
- കുതിര സേനയിൽകൂടി ചേരുന്നതു് എന്നർത്ഥം
- (ഉപധാതുക്കൾ നോക്കുക).
- വിശേഷണം:
- വിശ്വാസമുള്ള
- വിശേഷണം:
- ഒരിടത്തുനിന്നുത്ഭവിച്ച
- ഒരുവക ചെറിയ മിനുങ്ങുന്ന മത്സ്യം
- കരുമത്സ്യം
- വിശേഷണം:
- ഫലമുള്ള
- കായ്ക്കുന്ന
- സഫലം × വിഫലം.
- ക്ഷമ
- (അറബിഭാഷ).
- ഒരുമിച്ചു പഠിച്ചവൻ
- ഒരു വേദത്തെത്തന്നെ അദ്ധ്യയനം ചെയ്യുന്ന വ്രതത്തെ ആചരിക്കുന്നവരുടെ അന്യോന്യമുള്ള പേർ. (ബ്രഹ്മം — വേദം).
- സഭാസ്ഥലം
- എല്ലാവരും ഒരേ നിലയിൽ ശോഭിക്കുന്ന സ്ഥലമെന്നർത്ഥം.
- സമൂഹം
- ഭവനം
- രംഗസ്ഥലം
- പള്ളി (Church)
- കൂടിവിചാരിക്കുന്ന സ്ഥലം
- (സഭയുടെ
- ഒരു പർവം
- പര്യായപദങ്ങൾ:
- സമജ്യ
- പരിഷത്തു്
- ഗോഷ്ഠീ
- സഭ
- സമിതീ
- സംസത്തു്
- ആസ്ഥാനി
- ആസ്ഥാനം
- സദസ്സു് (പള്ളി).
- ശ്ലേഷാലംകാരത്തിൽ ഒരു പിരിവ്
- ഭർത്താവുള്ള സ്ത്രീ
- സഭയിൽ പറവാനുള്ള ലജ്ജ
- പള്ളിനിബന്ധനകൾ
- സഭയുടെ ഏർപ്പാടുകൾ
- അഭിനന്ദനം, ബാന്ധവാദി ജനങ്ങളെ സ്വാഗതവചനവും മറ്റും കൊണ്ട് ആനന്ദിപ്പിക്കുക, ആദരവു്, ബഹുമാനിക്കുക
- (സഭാജ് എന്ന ധാതുവിൽ നിന്നുണ്ടായതു്). തനിക്കുള്ള പ്രീതിയെ കാണിക്കുന്നതു് എന്നു ശബ്ദാർത്ഥം.
- സഭയിലുള്ള ജനം
സഭാജനം ചെയ്യരുതൊന്നുകൊണ്ടും’
- സഭയിൽ പ്രധാനി
- ശുശ്രൂഷക്കാരൻ
- ശിവൻ
- വിശേഷണം:
- സഭയിൽ ഇരിക്കുന്ന
- സഭയിലൊരുത്തൻ
- സഭയിൽ വസിക്കുന്ന സാമാജികൻ
- പള്ളിവക സ്വത്തുക്കൾ
- സഭയിൽ വസിക്കുന്ന സാമാജികൻ
- ചൂതുകളിപ്പിക്കുന്നവൻ
- രണ്ടു കക്ഷികളേയും ഒന്നുപോലെ വിചാരിച്ചു ചൂതു വച്ചുകൊടുത്തുംമറ്റും കളി നടത്തുന്നവൻ എന്നുമുണ്ട്
- വിശേഷണം:
- കൂട്ടത്തിലുള്ള
- സഭയിലൊരാൾ, സഭയിൽ പ്രമാണി
- സഭായോഗ്യൻ
- സഭ്യം×ഗ്രാമ്യം.
- വിശേഷണം:
- തുല്യതയുള്ള
- ആസകലമായ
- നല്ലസമത
- (നാമം — സമത്വം).
- വിശേഷണം:
- തുല്യകാലത്തുള്ള
- പാമ്പു്
- കണ്ണിന്നുമുമ്പു്
- മുമ്പിൽ
- മുമ്പാകെ
- പ്രത്യക്ഷമാകുംവണ്ണം
- രാമച്ചം
- വിശേഷണം:
- പൂർണ്ണമായ
- തികഞ്ഞ
- മഞ്ചട്ടി
- പടർച്ചുണ്ട
- മുക്കുറ്റി
- കുറുന്തോട്ടി
- നീളവും വീതിയുമൊന്നുപോലെയുള്ള ഒരു ചതുരശ്രം
- സമഭാവനവന്ന മനോഗതിയുള്ളവൻ
- മൃഗക്കൂട്ടം
- മൂഢക്കൂട്ടം
- കൊടുങ്കാടു്
- കാടു്
- സമജം എന്നതു പശുക്കളുടെ സമൂഹത്തിന്റെ മാത്രം പേരാണു്. പശുവ്യതിരിക്തങ്ങളായ പ്രാണികളുടെ സമൂഹത്തിന്നു സമാജം എന്നു പേർ.
- കീർത്തി
- എല്ലാവരാലും അറിയപ്പെടുന്നതു് എന്നർത്ഥം.
- പേർ
- സഭാ
- കൂട്ടം
- കീർത്തി
- വിശേഷണം:
- യോഗ്യമായ
- കുറ്റമില്ലാത്ത
- സത്യമായ, സൂഷ്മമായ
- ഉചിതത്തിൽനിന്നു തെറ്റായ്ക, യുക്തം, നീതിന്യായം
- സമ്മതമായ തത്വത്തോടുകൂടിയത് എന്നർത്ഥം.
- യോഗ്യത
- കാവ്യഗുണങ്ങളിൽ ഒന്നു്
- തുല്യത
- സകല ജീവികളോടും ഒന്നുപോലെ പെരുമാറുന്നവൻ
- വിശേഷണം:
- അത്യന്തം അധികമായിട്ടുള്ള
- വർദ്ധിച്ച
- ഒരുമ
- ഒരുമിപ്പു്
- നിരപ്പുള്ള നിലം
- ചുറ്റും, എല്ലാടവും
- ആസകലവും
- ചതുരക്കള്ളി
- ബുദ്ധൻ
- പരിപൂർണ്ണ മംഗളൻ എന്നർത്ഥം. പുണ്യജ്ഞാനങ്ങളെ സമ്പാദിച്ചവൻ എന്നുമാവാം.
- ചുറ്റും
- ഏവുകാരന്റെ നില
- അലങ്കാരത്തിന്റെ ഒരു പിരിവു്
- തുല്യമനസ്സു്
- പക്ഷഭേദമില്ലായ്ക
- വിശേഷണം:
- ഒരുപോലെ ഭാവമുള്ള
- തുല്യഭാവം
- തുല്യത
- ശരി
- തുല്യം
- അലങ്കാരശാസ്ത്രത്തിലൊരു അലങ്കാരം
- കൂടെ
- തുല്യമാകുന്നു
- നിരപ്പാകുന്നു
- (സകര്‍മ്മകക്രിയ:സമമാക്കുന്നു.)
- കാലം
- വഴിപോലെ ഗമിക്കുന്നതെന്നർത്ഥം.
- ആണ, ശപഥം
- ആചാരം
- നേരം
- ഉടമ്പടി
- കല്പന
- സിദ്ധാന്തം
- സമ്മതം
- സംഭാഷണം
- അന്തികം
- മധ്യം
- യുദ്ധത്തിൽ ഭയമുള്ളവൻ
- യുദ്ധം
- വഴിപോലെയുള്ള ഗമനമെന്നർത്ഥം.
- വൃഷഭം
- കർക്കടകം
- കന്യാ
- വൃശ്ചികം
- മകരം
- മീനം ഇവ ആറും
- വിശേഷണം:
- ബലമുള്ള
- ബുദ്ധിയുള്ള
- സാമർത്ഥ്യമുള്ള
- യോഗ്യതയുള്ള
- അകിൽവൃക്ഷം
- സാമർത്ഥ്യം
- ആലോചിച്ചു തീർച്ചചെയ്യുക
- (യുക്തായുക്തങ്ങളെ പരീക്ഷിച്ചു യുക്തം ഇന്നതെന്നു തീർച്ചപ്പെടുത്തുന്നതത്രേ സമർത്ഥനം).
- വാക്കുകളെ കൂട്ടിച്ചേർക്ക
- ആലോചിച്ചു തീർച്ച ചെയ്യുന്നു
- സാധിക്കുന്നു
- (സമർത്ഥനം എന്നതു നോക്കുക).
- വിശേഷണം:
- ധർമ്മം കൊടുക്കുന്ന
- ഇഷ്ടദാനശീലമുള്ള
- തരുക
- ദാനം
- വിട്ടുകൊടുക്കുക
- നല്ലവണ്ണം വെക്കുക
- കൊടുക്കുന്നു
- അവസാനിപ്പിക്കുന്നു
- വിശേഷണം:
- കൊടുക്കപ്പെട്ട
- വിശേഷണം:
- സമീപത്തുള്ള
- അതിർ തിരിച്ച
- ദശരൂപകങ്ങളിൽ ഒന്നു്
- (ദശരൂപകം എന്നതു നോക്കുക).
- കാലൻ
- തുല്യമായി വർത്തിക്കുന്നവൻ എന്നർത്ഥം.
- വിശേഷണം:
- തുല്യമായി വർത്തിക്കുന്ന
- കൂട്ടം, സമൂഹം
- കലപ്പു്
- അടുപ്പം
- കൂട്ടത്തോടുള്ള ചേർച്ച
- വേർതിരിയാത്ത സംബന്ധം
- വിശേഷണം:
- ഉറ്റ അടുപ്പമുള്ള
- വിശേഷണം:
- കൂടിയ
- ചേർന്ന
- സംക്ഷേപം
- വാതക്കൊടി
- ഒരുവക ചീര, ശാകഭേദം
- മാങ്ങാനാറി
- വലിയചേന
- ചുരുക്കം
- സംക്ഷേപിക്കുക
- പരന്നുകിടക്കുന്ന ഏതെങ്കിലും വസ്തുവിനെ ചുരുക്കുക
- കൂട്ടിച്ചേർപ്പു്
- കല്പാവസാനം
- ലോകാവസാനം
- സഹജീവിവർഗ്ഗം
- ലോകത്തിലുള്ള പ്രാണിവർഗ്ഗവും സസ്യവർഗ്ഗവും
- മുഴുവനും
- വിശേഷണം:
- എല്ലാത്തിനുമാശ്രയമായ
- വിശേഷണം:
- സമമായുള്ള
- ശരിയായ
- നിരപ്പായുള്ള
- രാജ്യം
- വിശേഷണം:
- സമാസിപ്പാൻതക്ക
- ചുരുക്കുവാൻതക്ക
- പൂരണയോഗ്യമായ വാക്യൈകദേശം
- പൂരിപ്പിക്കുവാൻതക്ക കവിത
- സമസ്യ മൂന്നുവിധം — സമസമസ്യാ, വിഷമസമസ്യാ, അപൂർണ്ണസമസ്യാ. മൂന്നുപാദവും രചിക്കുന്നതിനു സാധിക്കുമോ എന്നു കവിയുടെ ശക്തിയെ പരീക്ഷിക്കുന്നതിനായിട്ടു ഉണ്ടാക്കുന്ന വാക്യൈകദേശമത്രേ സമസ്യാ.
- ശ്ലോകത്തിൽ തികക്കേണ്ടുന്ന ഭാഗം
- സംവത്സരം
- വർഷം
- ജനങ്ങളെ വിഹ്വലപ്പെടുത്തുന്നതു് എന്നു ശബ്ദാർത്ഥം.
- വിശേഷണം:
- ദൂരവ്യാപിയായ
- സുഗന്ധമുള്ള
- കീർത്തി
- വിശേഷണം:
- വന്ന
- അടുത്ത
- ചേർന്ന
- സമാഗമനം
- വരവു്
- അടുക്കുക
- ചേരുക
- മറിക
- ചേർച്ച, കൂടിക്കാഴ്ച്ച, ഒരുമിപ്പു്, സന്ധിപ്പു്
- വരവു്
- പ്രാപ്തി
- വന്നുചേരുക
- യുദ്ധം
- അടിക്കുക, കൊല്ലുക
- മണക്ക
- സമ്യക്കാകുംവണ്ണം ആചമനംചെയ്ക
- (ആചമനംചെയ്ക = ആത്മാവിനെ ശുദ്ധമാക്കുക).
- വിശേഷണം:
- നല്ലനടപ്പുള്ള
- നല്ല മര്യാദയുള്ള
- നല്ലനടപ്പു്
- വർത്തമാനം
- കൂട്ടം
- സംഘം
- ആന
- ആദരം
- മനസ്സിന്റെ അടക്കം, ധ്യാനം
- അറിയിക്കുക, വാഗ്ദത്തം ചെയ്ക
- ക്ഷമ, ദാനശീലം ഇവ രണ്ടും സമാധാനത്തിന്നു കാരണങ്ങളാകുന്നു.
- ഏകാഗ്രത, ഉറപ്പുള്ള ധ്യാനം, തപസ്സു്
- അഷ്ടാംഗയോഗങ്ങളിൽ ഒന്നു്
- ധ്യേയമായ വസ്തുവിൽ (ശുദ്ധബ്രഹ്മത്തിൽ) ഏകാഗ്രമായി മനസ്സിനെ നിറുത്തുന്നതു്, മനസ്സിനെ ഈശ്വരങ്കൽ തന്നെ ലയിപ്പിച്ചു വെളിയിൽ നടക്കുന്ന യാതൊന്നും അറിയാതിരിക്കുന്ന അവസ്ഥ.
- അടക്കം
- മൗനം
- യോജിപ്പിക്ക
- പ്രതിജ്ഞ
- സമാധാനം
- കാവ്യഗുണങ്ങളിൽ ഒന്നു്
- യോഗാംഗം
- ദോഷപരിഹാരം
- ബുദ്ധിപരിപാകം
- മഹർഷി
- വിശേഷണം:
- തുല്യമായ
- വിശേഷണം:
- ഒരേകാലത്തു ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ ജീവിച്ചിരുന്ന
- (‘സമാനകാലികൻ’ എന്ന പദമാണു ശരി. സമാനകാലീനൻ അല്ല.)
- തുല്യത
- തുല്യൻ
- അഞ്ചുവായുക്കളിൽ ഒന്നു്
- ഒരു വൃത്തത്തിന്റെ പേർ
- സോദരൻ
- ഒരു വയറ്റിൽ കിടന്നവനെന്നർത്ഥം.
- ഒരു പോലെയുള്ള അകൽച്ച
- വിശേഷണം:
- കറതീർക്കുന്ന
- മുഴുപ്പിക്കുന്ന
- യാദൃഛികം
- അവസാനം
- വധം
- അദ്ധ്യയനം
- ലാഭം
- ധ്യാനം
- വിശേഷണം:
- തീർച്ചവരുത്തിയ
- ലഭിച്ച
- സംഭവിച്ച
- അവസാനിപ്പിച്ച
- കൊലചെയ്ത
- അവസാനം
- കുറതീർപ്പ്
- അവസാനിപ്പിക്കുന്നു
- വിശേഷണം:
- അവസാനിപ്പിച്ച
- കുറതീർത്ത.
- കാവ്യദോഷങ്ങളിൽ ഒന്നു്
- വിശേഷണം:
- അവസാനിച്ച.
- അവസാനം
- അവസാനം
- കുറതീർപ്പ്
- വിശേഷണം:
- ഒരുപോലെ പങ്കുള്ള.
- വിശേഷണം:
- ഒരുപോലെ പങ്കുള്ള
- അവകാശമുള്ള.
- ആണ്ടുതോറും പ്രസവിക്കുന്ന പശു
- വരവു്, എത്തുക
- കാഴ്ച
- വിശേഷണം:
- ചേർക്കപ്പെട്ട, ചേർന്ന
- അലങ്കരിക്കപ്പെട്ട
- വിശേഷണം:
- യോജിക്കപ്പെട്ട, ചേർക്കപ്പെട്ട
- നിയമിക്കപ്പെട്ട
- ചേർച്ച
- കാരണം, ആന്തരം
- കൂട്ടം, കൂമ്പാരം
- തുടസ്സം
- തുടങ്ങുക
- തുടങ്ങുന്നു
- പൂജ
- വിശേഷണം:
- തുല്യാർത്ഥമുള്ള.
- ഒരലങ്കാരം
- കളഭംതേക്കുക
- പൂചൂടുക. വഴിപോലെ അനുഭവിക്കുക എന്നർത്ഥം
- നോട്ടം
- കാഴ്ച
- ബ്രാഹ്മണരുടെ ഒരു കർമ്മം
- പഠിത്തം കഴിഞ്ഞു ഗുരുകുലത്തിൽ നിന്നും പോരുക
- സമാവർത്തനം
- പഠിത്തം കഴിഞ്ഞു ഗുരുകുലത്തിൽ നിന്നും പോന്നവൻ
- കൂട്ടം കൂടൽ
- പിശാചുകൂടുക
- ആശ്രയസ്ഥലം
- ആറു നയങ്ങളിൽ ഒന്നു്. ബലിഷ്ഠശത്രു ആക്രമിക്കുമ്പോൾ അന്യ രാജാക്കന്മാരോടു സഹായം അപേക്ഷിക്കുന്നതു്
- വിശേഷണം:
- ആശ്രയിക്കപ്പെട്ട.
- കൂട്ടം
- സംക്ഷേപം
- ഒരുമിച്ചുള്ള ചേർപ്പ്
- വിശേഷണം:
- അടുത്തുവരുന്ന
- സമ്പാദിക്കുന്ന
- (ഏഴുവിധമുണ്ടു്) കാളവണ്ടി
- കുതിരവണ്ടി
- ഒട്ടകം
- വള്ളം
- പടി
- മാളിക
- ശിലാതലം. (ഇവയിൽ ശിഷ്യനു ഗുരുവിനൊപ്പം ഇരിക്കാം)
- ഒരു വൃത്തം
- രാമായണം 24 വൃത്തത്തിലെ 4-ം വൃത്തം ഇതാകുന്നു.
- വിശേഷണം:
- പ്രാപിക്കപ്പെട്ട
- സമ്പാദിക്കപ്പെട്ട
- വിശേഷണം:
- പ്രാപിക്കത്തക്ക
- സമ്പാദിക്കത്തക്ക
- ശ്ലോകത്തിൽ തികക്കേണ്ടുന്ന ഭാഗം
- കൂട്ടിച്ചേർക്കുന്നു
- പല സംസ്കൃതവാക്കുകളെ വിഭക്തി ലോപിച്ചു കൂട്ടിച്ചേർക്കുന്നു
- സംഗ്രഹിക്കുന്നു
- വിശേഷണം:
- ഇരുന്ന.
- ഒരലങ്കാരം
- വിശേഷണം:
- കൊല്ലപ്പെട്ട
- ചേർക്കുക, ഒന്നായിച്ചേർക്കുക
- പദങ്ങളെ കൂട്ടിച്ചേർക്ക
- കൂട്ടിച്ചേർക്കുന്നു
- കൂട്ടിച്ചേർപ്പു്
- ചേരാത്ത പദങ്ങളുടെ കൂട്ടിച്ചേർപ്പു്
- സംഗ്രഹം, ചുരുക്കം
- വിശേഷണം:
- അംഗീകരിക്കപ്പെട്ട, മനസ്സിരുത്തിയ
- സമ്മതിച്ച
- സ്ഥാപിച്ച
- വാഗ്ദത്തം ചെയ്ത
- അടങ്ങിയ
- അവസാനിച്ച
- സ്ഥാപിച്ച
- ശമിച്ച
- അവസാനിപ്പിച്ച
- സ്ഥിരമായ
- ഒരുമിച്ചുകൂടിയ
- പരിശുദ്ധൻ
- വിശേഷണം:
- ഹരിക്കപ്പെട്ട, എടുക്കപ്പെട്ട
- കൂട്ടിച്ചേർക്കപ്പെട്ട
- സംഗ്രഹിക്ക
- ശാസ്ത്രങ്ങളുടെയും മറ്റും സാരത്തെ ചുരുക്കിയെടുക്കുക
- വിളി
- യുദ്ധം
- കോഴിപ്പോരു മുതലായതു്, വിളിച്ചുവരുത്തി കളിക്കുന്ന ച്ചൂതു്
- യുദ്ധം
- സമത്വം
- സഭ
- സഭകൂടുക
- ചമത
- വിറകു്
- യുദ്ധം
- വേണ്ടുംവണ്ണം ജ്വലിപ്പിക്കപ്പെട്ടിതു്
- വർദ്ധിച്ചതു
- യുദ്ധം
- കുന്തം
- സമമാക്കിച്ചെയ്യുന്നു. (നാമം-സമീകരണം)
- വിശേഷണം:
- തുല്യമാക്കപ്പെട്ട
- തുലാസിൽ തൂക്കപ്പെട്ട
- സാംഖ്യത്തിൽ ഒരുഭാഗം
- നോട്ടം
- തിരിച്ചറിവു്
- അന്വേഷണം
- കർമ്മങ്ങൾ കഴിക്കുന്നതിനെക്കുറിച്ചു വിവരിക്കുന്ന ഒരു പുസ്തകം
- നോട്ടം
- പരീക്ഷ, ശോധനം, അന്വേഷണം
- കാഴ്ച
- വിജ്ഞാനശാസ്ത്രത്തിന്റെ ഒരു ഭാഗം
- സാംഖ്യം
- കടൽ
- വിശേഷണം:
- നല്ല
- യോഗ്യമായ.
- വഴിപോലെയുള്ള
- നന്മ
- യോഗ്യത
- സത്യം
- വിശേഷണം:
- അടുത്തുള്ള.
- അടുപ്പം
- വിശേഷണം:
- സമീപത്തിരിക്കുന്ന.
- അടുക്കുന്നു
- അടുത്തുചെല്ലുന്നു
- വായുഗുളികക്കുപകരം പറയുന്ന പേർ
- വായു, വഴിപോലെ പ്രേരിപ്പിക്കുന്നവൻ എന്നർത്ഥം
- വഴി പോക്കൻ
- കർപ്പൂരതുളസി
- എറിക
- വായു
- കാറ്റു്. വഴിപോലെ ഗമിക്കുന്നവനെന്നർത്ഥം
- കൂവളം
- വിശേഷണം:
- ആഗ്രഹിക്കപ്പെട്ട.
- ചൊരിയുക
- തൂകുക
- വിശേഷണം:
- വാക്സാമർത്ഥ്യമുള്ള.
- വിശേഷണം:
- യോഗ്യമായ
- ചേർച്ചയുള്ള
- ഉയർന്ന.
- പലതുംകൂടി ഒരിടത്തുവെക്കുക, കൂട്ടുക
- വാക്കുകളേയും മറ്റും പലതിനെ അടുപ്പിച്ചു പറയുമ്പോൾ പറയുന്നതു്
- ഒരലങ്കാരം
- ഉന്നതി, പൊക്കം
- വിരോധം, ശത്രുത
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട.
- മേല്പോട്ടുപൊങ്ങുക
- ചേർപ്പ്
- വിശേഷണം:
- ഉയർന്ന
- ഉത്ഭവിച്ച
- എഴുന്നേൽപ്പ്
- വളർച്ച
- പുറപ്പാടു്
- രോഗത്തിന്റെ പുറപ്പാടു്
- ജനനം
- സംഭവം
- വിശേഷണം:
- ഉല്പാദിച്ച.
- വിശേഷണം:
- തീരെ നാനാവിധമായ
- അത്യന്തം ആകുലമായ
- അത്യന്തം ആകുലമായ സൈന്യാദിയുടെ പേർ
- നാനാവിധമായ സൈന്യം
- വേരോടെ പിഴുതുകളക
- ഒടിച്ചുകളക
- പിൻതുടരുക
- വിശേഷണം:
- ആഗ്രഹത്തോടു കൂടിയ. 2. മനസ്സിനു സുഖമില്ലാത്ത
- ദുഃഖമുള്ള.
- പൊക്കം
- ഘനം
- വിശേഷണം:
- ഉയർത്തപ്പെട്ട
- വിലക്കപ്പെട്ട.
- കിണറുമുതലായതിൽ നിന്നു് തേവി എടുക്കപ്പെട്ട ജലം മുതലായതിന്റെ പേർ. മേല്പോട്ടു ഗമിക്കപ്പെട്ടതെന്നർത്ഥം
- കൂട്ടം
- യുദ്ധം
- ഉയർച്ച
- ഉത്സാഹം
- പൂർണജ്ഞാനം
- കൂട്ടം
- യുദ്ധം
- വിശേഷണം:
- നല്ലവണ്ണം ഉദിച്ച
- കരേറിയ.
- ചേർപ്പു്
- ഒരുമാതിരി യമകമായിട്ടുള്ള ശ്ലോകം
- ഉയർച്ച
- ഉത്ഭവം
- ഛർദ്ദിക്കുക
- പൊക്കുക
- വിശേഷണം:
- ഛർദ്ദിക്കപ്പെട്ട
- ഉയർത്തപ്പെട്ട
- വിശേഷണം:
- ഇളക്കിപ്പറത്തപ്പെട്ട
- ദുർനടപ്പുള്ള
- ഗർവമുള്ള
- ഛർദ്ദിച്ചചോറു മുതലായതു്
- വലിച്ചുപൊക്കുക, പൊക്കുക
- കടൽനാക്കു്
- നദി
- ചോനകപ്പുല്ലു്
- സമുദ്രതീരം
- ഒരുവക കായ്
- നീർക്കടമ്പിൻകായ് എന്നു തോന്നുന്നു. വെള്ളത്തിലരച്ചുകലക്കിക്കുടിച്ചാൽ കൃമിയെ നശിപ്പിക്കും.
- നദി
- ഒരു കവി
- നാലാം ശതവർഷത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ഗുപ്തവംശ്യനായ രണ്ടാമത്തെ മഹാൻ.
- കടലുപ്പു്
- കടലരികിലുള്ള സ്ഥലം
- നദി
- ഒരൗെഷധം
- സമുദ്രക്കാ
- പാലാഴിമർദ്ദനം
- (ചതുർദ്ദശരത്നങ്ങൾ നോക്കുക).
- കടൽ
- ഒരു വലിയ തുക
- (100,000 മഹാഖർവം).
- കടലുപ്പു്
- ഗംഗാനദി
- ചോനകപ്പുല്ലു്
- കുരുപ്പരുത്തി
- വെങ്കൊടിത്തൂവ
- ചെങ്കൊടിത്തൂവ
- ജാതിക്ക
- വിശേഷണം:
- സമുദ്രസംബന്ധമുള്ള
- നനവു്
- വിശേഷണം:
- നനഞ്ഞ
- വിശേഷണം:
- ഉയർന്ന
- ഉയർത്തിയ
- മഹാൻ
- ഉയർച്ച
- ഐശ്വര്യം
- വിശേഷണം:
- ഡംഭമുള്ള
- വിദ്വാൻ എന്നു ഭാവമുള്ള
- ഉത്ഭവിച്ച
- കെട്ടപ്പെട്ട
- ഉയർത്തുക
- ലഭിക്കുക
- സംഭവം
- അടുത്തുവരിക
- പൂർണ്ണസന്തോഷത്തോടെ
- (ഉപയോഷം എന്ന പാഠവും കാണുന്നു).
- അടുത്തുവരിക
- വിശേഷണം:
- ഒന്നിച്ചുകൂടിയ, കൂമ്പാരമായി കൂട്ടിയ
- ശേഖരിച്ച
- വളഞ്ഞ
- ശുദ്ധിയാക്കിയ
- വിവാഹം കഴിക്കപ്പെട്ട
- വെളുത്ത നിറവും തടിച്ച കഴുത്തുമുള്ള മാൻ
- വിശേഷണം:
- വേരോടുകൂടി
- മുഴുവനും
- കൂട്ടക്കാർ
- യോഗക്കാർ
- പച്ചപ്പുഴുവു്
- കൂട്ടം
- ധാരാളസ്ഥിതി
- ചൂൽ
- കൂട്ടം
- യോഗം
- കൂട്ടുന്നു
- വിശേഷണം:
- കൂട്ടപ്പെടുവാൻ തക്ക
- യാഗത്തിനുള്ള അഗ്നി
- വിശേഷണം:
- പുഷ്ടിയുള്ള
- വളർന്ന
- ഫലമുള്ള
- ധനമുള്ള
- വർദ്ധന
- ഉപജീവനത്തിനു ധാരാളം പാങ്ങുണ്ടായിരിക്കുന്ന സ്ഥിതി
- സമൃദ്ധി × ദാരിദ്ര്യം.
- വർദ്ധിക്കുന്നു
- വളരെയാകുന്നു
- (സകര്‍മ്മകക്രിയ:സമൃദ്ധിയാക്കുന്നു).
- വിശേഷണം:
- അടുത്ത
- കൂടിയ
- കാരീയം
- ചേർച്ച
- നല്ലവണ്ണം
- കൂട്ടം
- ഒരു ഉപസർഗ്ഗം
- ഇതു ചില വാക്കുകളുടെ ആദിയിൽ ചേർക്കുമ്പോൾ അതിനു ചേർച്ച, നല്ലവണ്ണം മുതലായ അർത്ഥങ്ങൾ കൂടിവരും.
- ഉണർച്ചയുള്ള ബുദ്ധി, ബോധം
- അറിവു്
- ബുദ്ധി, മനസ്സു്
- പേർ
- കൈ കണ്ണു് മുതലായവകൊണ്ടുള്ള അർത്ഥസൂചന
- വിശ്വകർമ്മാവിന്റെ പുത്രി, സൂര്യന്റെ ഭാര്യ
- സൂര്യന്റെ ശോഭ സഹിപ്പാൻ നിവൃത്തിയില്ലാഞ്ഞു ഒരിക്കൽ സംജ്ഞ ഛായയെ അദ്ദേഹത്തിന്റെ അടുക്കൽ പക രം നിയമിച്ചുംവെച്ചു ഒരു പെണ്‍കുതിരയുടെ രൂപത്തെ അവലംബിച്ചു കാട്ടില്‍ ചെന്നു തപസ്സുതുടങ്ങി. ഉടന്‍ സൂര്യന്‍ ഈ വിവരം ഗ്രഹിച്ചു ഒരാണ്‍കുതിരയുടെ രൂപത്തില്‍ സംജ്ഞയെ പ്രാപിച്ചു. രണ്ടശ്വിനികളും രേവന്തനും അപ്പോഴുണ്ടായവരാണു്. തദനന്തരം സംജ്ഞയെ സൂര്യന്‍ തന്റെ വസതിക്കു കൂട്ടിക്കൊണ്ടുപോയി. പിന്നെയും സൂര്യശോഭ സഹിക്കവയ്യാതെ സംജ്ഞ സങ്കടപ്പെടുന്നതറിഞ്ഞു ആ ശോഭയില്‍ അരയ്ക്കാലംശം വിശ്വകര്‍മ്മാവു കടഞ്ഞെടുത്തു. ദ്യുമയി, മഹാവീര്യ ഇങ്ങിനെയും സംജ്ഞയെ വിളിക്കാറുണ്ടു്. (ഛായ എന്ന പദം കൂടി നോക്കുക).
- ശിവൻ
- കൊല
- പറഞ്ഞയക്കുക, നിയോഗിക്കുക, അറിവുകൊടുക്കുക എന്നതു്, പഠിപ്പിക്കുക
- വിളിക്കുക
- കൊല, വധം
- വിശേഷണം:
- വിളിക്കപ്പെട്ട
- സംജ്ഞയോടു (പേരോടു) കൂടിയതു്
- തമ്മിൽ അത്യന്തമടുപ്പമുള്ള മുട്ടുകളോടു കൂടിയവൻ
- ഒരുമിച്ചു ചേരുകയെന്നുള്ളതു്
- ശുഭം
- വൃദ്ധി
- സമ്പത്തു്
- ശ്രേഷ്ഠത
- ധനം, ദ്രവ്യം
- വിജയം
- ഭാഗ്യം
- നിറവു്
- ലാഭം
- ലക്ഷ്മി
- വൈശ്രവണന്റെ ഭാര്യ
- ദൈവം
- ആസുരം
- ശുഭം
- ദ്രവ്യവർദ്ധനം, ഭാഗ്യം, ഐശ്വര്യം
- വിജയം
- നന്മ
- യോഗ്യമായ സ്ഥിതി
- സമ്പത്തു വർദ്ധിപ്പാനുള്ള മാർഗ്ഗം
- മുതൽ വർദ്ധിക്കുന്നതു്
- രാജാവു്
- വിശേഷണം:
- മികച്ച, പൂർണ്ണമായ
- ധനമുള്ള, ഐശ്വര്യമുള്ള
- മുഴുവനാക്കിയ
- തികവായി വളർന്ന
- ശരിയായ
- ധനവൻ
- സമ്പന്നൻ × ദരിദ്രൻ.
- ശിവൻ
- ധനമുള്ളവൾ
- യുദ്ധം
- യുദ്ധം
- ആപത്തു്
- ഭാവിസ്ഥിതി
- സംസർഗ്ഗം
- ചേർച്ച
- സംബന്ധം
- സ്പർശനം
- കൂട്ടു്
- സമൂഹം
- മിന്നൽ
- തർക്കശാസ്ത്രം പഠിച്ച
- ഹീനമായ
- ലജ്ജയില്ലാത്ത
- വൻകൊന്നവൃക്ഷം
- മൃദുത്വം
- തമ്മിൽ മുറിക്കുന്ന സ്ഥലം
- വീഴ്ച
- കൂട്ടിമുട്ടൽ
- ഒരു പക്ഷി
- ശ്രീരാമന്റെ ഒരിഷ്ടൻ
- ഗരുഡപുത്രൻ
- ജടായുസ്സിന്റെ സഹോദരൻ
- സമ്പാദിക്ക
- നേടുന്നു
- ദ്രവ്യം സൂക്ഷിക്കുന്നു
- വിശേഷണം:
- സമ്പാദിക്കപ്പെട്ട
- വിശേഷണം:
- സമ്പാദിക്കത്തക്ക
- മൂടിയുള്ള ഒരുമാതിരി പെട്ടി
- രാമായണം ഇരുപത്തിനാലുവൃത്തത്തിലെ 8-ഉം
- 21-ഉം
- വൃത്തങ്ങൾ
- ബഹുമാനിപ്പു്
- വിശേഷണം:
- തികഞ്ഞ
- എല്ലാം
- മുഴുവനായ
- വിശേഷണം:
- കൂട്ടിച്ചേർക്കപ്പെട്ട
- നിത്യസംബന്ധമുള്ള
- കഴുകൽ
- കുളി
- ഭരണകർത്താവു്
- ന്യായാധിപതി
- അപ്പോള്‍
- ഇപ്പോള്‍
- കണക്കെഴുത്തുകാരിൽ ഒരു പ്രമാണി
- ആ വേല
- സമ്പ്രതിപ്പിള്ളയുടെ വേല
- സമ്പ്രതിപ്പിള്ള
- ലാഭം, ലഭിക്കുക
- ഉടമ്പടി
- ആക്രമം
- സംഭവം
- കണക്കെഴുത്തുകാരിൽ പ്രമാണി
- സമ്പ്രതി
- പൂർണ്ണമായ തടവു്, തടസ്ഥം
- തടവിൽ വെക്കുക
- പാറാവു്
- ഊഹം
- ശ്രുതി
- കേൾവി
- ബോധഹേതു
- ഉടമ്പടി
- അശേഷമായി കൊടുക്ക
- ദാനം
- ചതുർത്ഥിവിഭക്തിയുടെ പ്രയോഗം
- വിവാഹമായി കൊടുക്ക
- സമ്മാനം, ദാനം
- സമ്മാനം
- ദാനം
- സൂത്രക്കാരൻ, തട്ടിപ്പുകാരൻ
- പാരമ്പര്യമായിട്ടു ചില വിദ്യയുള്ളവൻ
- സമർത്ഥൻ
- സൂത്രം
- സാമർത്ഥ്യം
- പാരമ്പര്യന്യായം
- തട്ടിപ്പു്
- മാതിരി
- വിശേഷണം:
- സൂത്രക്കാരൻ, തട്ടിപ്പുകാരൻ
- പാരമ്പര്യക്കാരൻ
- സമർത്ഥൻ
- അറിവു്
- നിശ്ചയം
- നിശ്ചയം
- ചുറ്റിത്തിരിയുക
- വിശേഷണം:
- വന്നിട്ടുള്ള
- പ്രാപിച്ച
- വിശേഷണം:
- ചീന്തിയ
- കീറിയ
- പിളർന്ന
- ചേർച്ച
- ചട്ടം
- സുരതം
- കൺകെട്ടുവിദ്യ
- പ്രവൃത്തിക്കു ശരിയായ വാക്കു
- യ്
- വ്
- ര്
- ല് എന്നീ അക്ഷരങ്ങൾ ഇ
- ഉ
- ഋ
- ഌ എന്നായിത്തീരുക
- യുദ്ധം
- വഴിപോലെ പ്രഹരിക്കുക എന്നർത്ഥം.
- വധം
- അടി
- വിശേഷണം:
- ലഭിച്ച
- പ്രാപിച്ച
- ലാഭം
- പ്രാപിക്ക
- സ്നേഹം
- സന്തോഷം
- പുണ്യാഹം
- കുറിയാടു്
- വിശേഷണം:
- വിടിർന്ന
- വിശേഷണം:
- യോഗ്യതയുള്ള, പ്രാപ്തിയുള്ള, ശേഷിയുള്ള
- ചേർച്ചയുള്ള
- സ്നേഹിതൻ
- ചേർച്ച, ഉടപ്പം
- ശുഭത
- ഒരലങ്കാരം
- വിശേഷണം:
- സംബന്ധമുള്ള
- സൽസ്വഭാവമുള്ള
- ചേരുന്നു
- കുറിച്ചു്
- പറ്റി
- ജലം
- ഒരസുരൻ
- (‘ശംബരൻ’ നോക്കുക).
- വെള്ളം
- നീർമരുതു്
- മറിമാൻ
- ഒരു പർവതം
- വളർച്ച
- ഗർജ്ജനം
- വഴിച്ചെലവിനുള്ള സാധനം
- വെള്ളം
- വിശേഷണം:
- ഇരുച്ചാലുഴുത
- ഇടുക്കമുള്ളതു്
- ഇടകുറഞ്ഞതു്
- മുടക്കുക
- തടയുക
- തടുക്കുക
- വിശേഷണം:
- നല്ലപോലെ ഗ്രഹിച്ച
- നല്ല ബുദ്ധി
- പൂർണ്ണബോധം
- വിളി
- സംബോധനവിഭക്തി
- വിളി
- അറിവു്
- തെളിവു്
- വിശേഷണം:
- വിഭാഗിക്കപ്പെട്ട, പങ്കിട്ട
- വിശ്വസ്തതയുള്ള
- കൈവശമുള്ള
- വിഭാഗം
- ബഹുമാനം
- ശിവൻ
- വിശേഷണം:
- പൊളിഞ്ഞ, ഉടഞ്ഞ
- ചിതറിക്കപ്പെട്ട
- സമ്പാദിക്കുന്നു
- നേടുന്നു
- ജനനം, ഉത്ഭവം
- കാരണം
- ഉണ്ടാകുന്നു
- ഒരുക്കം, വട്ടംകൂട്ടുക
- കൂമ്പാരം, കൂട്ടം
- രക്ഷിക്ക
- പൂർണ്ണത
- () അധികം വെള്ളംകൂട്ടിയ മോരു്
- ബഹുമാനം, വന്ദനം
- ഒരലങ്കാരം
- വന്ദിക്ക
- ബഹുമാനിക്ക
- മാനിക്ക
- വിശേഷണം:
- വന്ദിക്കപ്പെട്ട, മാനിക്കപ്പെട്ട
- സംഭവിക്കാനുള്ള
- സംഭവിക്കത്തക്കതെന്നുള്ള അവസ്ഥ
- ബഹുമാനിക്കത്തക്കവൻ
- സംഭാഷണം
- പടവിളി
- സംസാരം
- സംസാരം, വർത്തമാനം പറക
- പടവിളി
- ഉടമ്പടി
- സംഭാഷണം ചെയ്തേങ്ങുന്നവൻ
- വിശേഷണം:
- വർത്തമാനം പറയപ്പെട്ട
- സംസാരം
- വർത്തമാനം
- വിശേഷണം:
- വേർപെട്ട
- ഇളക്കപ്പെട്ട
- വിശേഷണം:
- ഭുജിക്കപ്പെട്ട
- നല്ലവണ്ണം അനുഭവിച്ച
- വിശേഷണം:
- സംഭവിച്ച
- ജനിച്ച
- ഉൽപത്തി, ജനനം
- ശക്തി
- യോഗ്യത
- പങ്കുകച്ചവടം
- വിശേഷണം:
- ശേഖരിക്കപ്പെട്ട
- ഒരുങ്ങിയ
- സമ്പാദിക്കപ്പെട്ട
- നിറഞ്ഞ
- രക്ഷിക്കപ്പെട്ട
- തയ്യാറാക്കിയ
- ലഭിക്കപ്പെട്ട
- വളർത്തിയ, രക്ഷിച്ച
- പോഷണം
- അധികത
- ഒരുക്കുക
- കൂട്ടം
- രക്ഷ
- പിളർപ്പു്
- രണ്ടു് ആറു കൂടുന്ന സ്ഥലം
- ആറുവാ
- ചേർച്ച
- സുഖാനുഭവം
- സന്തോഷം
- കൂടിച്ചേർച്ച
- പ്രയോഗം
- ശൃംഗാരത്തിൽ ഒരിനം
- വിശേഷണം:
- സംഭോഗമുള്ള
- ഹർഷം മുതലായതു നിമിത്തം കർത്തവ്യകർമ്മങ്ങളിലുള്ള ത്വരാവിശേഷം (പരിഭ്രമം)
- ബദ്ധപ്പാടു്
- ഭയം
- ചുറ്റിത്തിരിച്ചൽ
- ബഹുമാനം
- വേഗം
- കുഴപ്പം
- മൂഢത്വം
- ചൊടിപ്പു്
- കുഴങ്ങുന്നു
- ചുറ്റിത്തിരിയുന്നു
- ഭ്രമം
- ഇളക്കം
- വിശേഷണം:
- സ്നേഹിച്ച
- തുല്യതയുള്ള
- വിചാരിച്ച
- വഴിപോലെ ബഹുമാനിച്ച
- ഉടമ്പടിക്കച്ചീട്ടു്
- കൊള്ളാകുന്നവൻ
- സമ്മതമുള്ളവൻ
- ഇഷ്ടം, അഭിപ്രായം
- അനുസരണം
- ആഗ്രഹം
- കല്പന
- അനുവാദം
- ബോധം
- വണക്കം
- അനുവദിക്കുന്നു
- ബോധിക്കുന്നു
- വിശേഷണം:
- സന്തോഷമുള്ള
- സുഖം
- നല്ല സന്തോഷമെന്നർത്ഥം.
- ആലോചന
- നല്ലവണ്ണം മർദ്ദിക്ക
- തിക്കൽ
- ഉദാ:ജനസമ്മർദ്ദം.
- തിക്കുന്നു
- കുഴക്കുന്നു
- വിശേഷണം:
- വഴിപോലെ മർദ്ദിക്കപ്പെട്ട
- ദാനം, ഇനാം
- ബഹുമാനം
- സമ്മാനം × അവമാനം.
- സ്തുതി
- ബഹുമാനിക്കുന്നു
- ദാനം ചെയ്യുന്നു
- സമ്മാനിക്കപ്പെട്ട
- വെടിപ്പാക്കുക
- ചൂൽ
- വഴിപോലെ ശുദ്ധിവരുത്തുന്നതെന്നർത്ഥം.
- വിശേഷണം:
- കൂടിയ
- തുല്യൻ
- വിശേഷണം:
- ചേർക്കപ്പെട്ട
- കൂട്ടിക്കലർന്ന
- (കണ്ണു) അടയ്ക്ക, (പുഷ്പം) അടയുക
- മൂടുക
- വിശേഷണം:
- ചേർന്ന
- വിശേഷണം:
- എതിരിട്ട
- നേരെ വന്ന
- അഭിമുഖം
- വിശേഷണം:
- ഭംഗിയുള്ള
- മൂഢതയുള്ള
- മോഹാലസ്യം
- ഉയർച്ച
- സർവത്രവ്യാപ്തി
- എല്ലാടവുമുള്ള വ്യാപനം
- മീൻ
- വിശേഷണം:
- അരിക്കപ്പെട്ട
- ശുദ്ധിയാക്കപ്പെട്ട
- കല്ലു്
- മുള്ളു് മുതലായവ നീക്കി പരിശോധിച്ചുണ്ടാക്കിയ അന്നാദി
- ചേർച്ച
- വിടുതൽ
- അയക്കൽ
- സന്തോഷം
- വിശേഷണം:
- മോഹിപ്പിക്കുന്ന.
- വശീകരണം
- കാമദേവന്റെ ഒരു ശരം
- മോഹിപ്പിക്കുന്ന അമ്പു്
- ഇച്ഛ
- കുഴപ്പം
- മൗഢ്യം
- വഴിപോലെ
- കൂടെപ്പോകുന്ന
- സത്യം
- എല്ലാം
- വഴിപോലെ
- അശേഷമായി, മുഴുവനും
- ചക്രവർത്തി
- രാജസൂയം കഴിച്ച രാജാവു്
- ദ്വാദശരാജ മണ്ഡലാധിപതിയായ രാജാവു്
- സാർവഭൗമൻ. വഴിപോലെ ശോഭിക്കുന്നവൻ എന്നർത്ഥം
- (സംമ്രാട്ടു് × സാമന്തൻ).
- യുദ്ധം. കഴിയുന്നപ്രകാരം യത്നിക്ക എന്നർത്ഥം
- വിശേഷണം:
- കെട്ടപ്പെട്ട
- ബന്ധിക്കപ്പെട്ടവൻ
- കയറുമുതലായതിനാൽ കെട്ടപ്പെട്ടവൻ
- ബന്ധനം
- അടക്കം
- യമന്റെ നഗരം
- അസ്ഥിക്കൂടു്
- സകലേന്ദ്രിയങ്ങളേയും അടക്കിച്ചെയ്യേണ്ടതായ യോഗാംഗം
- അടക്കം
- ഇന്ദ്രിയനിഗ്രഹം
- അത്യുൽകൃഷ്ടമായ ഉപരതി
- പ്രേതനാഥന്റെ രാജധാനി
- അടക്കുന്നു
- കടൽസഞ്ചാരം
- കൂടെ പോവുക
- ഉത്തരീയം
- അടക്കം
- ഇന്ദ്രിയനിഗ്രഹം
- അത്യുൽകൃഷ്ടമായ ഉപരതി
- വിശേഷണം:
- നല്ല ലക്ഷണങ്ങളോടുകൂടിയ.
- വിശേഷണം:
- കൂടിയ.
- യുദ്ധം. വഴിപോലെ കൂടിച്ചേരുക എന്നർത്ഥം
- വിശേഷണം:
- കൂടിയ
- ചേർന്ന.
- ചേർച്ച. സംയോഗം × വിയോഗം
- കാവ്യഗുണങ്ങളിൽ ഒന്നു്
- ചേരുന്നു
- ചേർച്ച
- ചേരുന്നു
- (സകര്‍മ്മകക്രിയ:സംയോജിപ്പിക്കുന്നു).
- വിശേഷണം:
- ചേർക്കപ്പെട്ട
- സംയോജിപ്പിക്കപ്പെട്ട
- കൂട്ടപ്പെട്ട.
- വിശേഷണം:
- മോഹമുള്ള
- അനുരാഗമുള്ള
- പലനിറമുള്ള
- ചുവന്ന
- കോപിച്ച
- രക്ഷിക്ക
- സ്വപക്ഷസ്ഥാപനവ്യസനംകൊണ്ടു മതിമറക്കുക
- കോപം
- അഹംഭാവം
- അത്യാഗ്രഹം
- ഇളക്കം
- ഉറപ്പായ ധ്യാനം
- ഒച്ച
- ശബ്ദം
- വിശേഷണം:
- വിശ്വാസമുള്ള
- പുഷ്പിച്ച, മുളച്ച
- വിരോധം
- വിരോധിക്കുന്നു
- പരസ്പരസംഭാഷണം
- സംബോധനാപൂർവകമായിട്ടുള്ള ഭാഷണം. വ്യക്തമായി പറയുക എന്നർത്ഥം. (
- പര്യായപദങ്ങൾ:
- ആഭാഷണം).
- വിക്രമാദിത്യന്റെ ആണ്ടു്
- സംവത്സരം
- ആണ്ടു്. ഋതുക്കളുടെ നല്ലവാസസ്ഥാനം എന്നർത്ഥം
- മണിമന്ത്രൗഷധാദികളെക്കൊണ്ടു ചെയ്യപ്പെടുന്ന വശീകരണം
- (പാഠങ്ങൾ-സംവപനം, സംവദനം).
- ഉടുക്കുന്നു
- ഒരു രാജാവു്
- ഭരതന്റെ പ്രപൗത്രനായ ഹസ്തിയുടെ പൗത്രൻ അജമീഡൻ. ഇദ്ദേഹത്തിന്നു നാലു പത്നികളിൽ 24൦൦ മക്കളുണ്ടായി. അവരിൽ സംവരണൻ വംശധരൻ. സൂര്യപുത്രിയായ തപതിയെ വേട്ടു. ഇവരുടെ സന്താനമാണു് കുരു. സൂര്യവംശജനാണു്. ഹസ്തിനാപുരത്തിൽ നിന്നു ഇദ്ദേഹത്തെ പാഞ്ചാലർ ഓടിച്ചുകളഞ്ഞു. വസിഷ്ഠൻ പുരോഹിതനായ ശേഷം രാജ്യം തിരിയെ ലഭിച്ചു.
- ഒരു നാടകം
- മൂടി, മറവു്
- വെള്ളം
- മറിമാൻ
- മൂടി
- ചിറ, അണ
- ഒരു രാക്ഷസൻ
- അഗ്നി
- ബലഭദ്രൻ
- ബലഭദ്രൻ
- ബലഭദ്രന്റെ ആയുധമായ കലപ്പ
- ബൃഹസ്പതിയുടെ അനുജൻ
- ഒരു ധർമശാസ്ത്രകർത്താവു്
- പ്രളയം. ജഗത്തിന്റെ പ്രകൃതിമാറ്റ കാലം എന്നർത്ഥം
- മേഘം
- താമരപ്പൂ മുതലായതിന്റെ അകത്തെ പുതിയ ഇതൾ.
- പര്യായപദങ്ങൾ:
- നവദളം.
- വിശേഷണം:
- വർദ്ധിപ്പിക്കുന്ന.
- ചേർച്ച
- കലർച്ച
- ഗ്രാമം. സുഖമായി പാർക്കുന്നേടമെന്നർത്ഥം
- പാർക്കുന്നു
- ഏഴു വായുക്കളിൽ മൂന്നാമത്തേതു്
- (സപ്തമാരുതൻന്മാർ എന്നതു നോക്കുക).
- ചുമക്കുക
- കൈ കാൽ മുതലായ അംഗങ്ങളെ തലോടുക
- (ശരിയായ പാഠം ‘സംവാഹനം’ എന്നാണു്).
- ചുമക്കുന്നു
- തിരുമ്മുന്നു
- സംഭാഷണം
- വീടു്
- പാർക്കുന്ന സ്ഥലം
- വിശേഷണം:
- സുഗന്ധം വരുത്തിയ.
- കാലു തിരുമ്മുന്നവൻ
- പരിചാരകൻ
- കാലു തിരുമ്മുക, ചുമക്കുക
- ബുദ്ധി. സമ്യക്കാകംവണ്ണമുള്ള അറിവിന്നു കാരണം എന്നർത്ഥം
- ജ്ഞാനം
- സംഭാഷണം
- സമ്മതം
- കൊടി, അടയാളം
- യുദ്ധം
- ഉടമ്പടി
- അറിവു്
- പടവിളി
- പേർ
- ആചാരം
- ക്രിയാനാമം
- സങ്കേതം
- ഉടമ്പടി
- ഏർപ്പാടു്
- കരാർ
- വിശേഷണം:
- അറിയപ്പെട്ട.
- ബോധരൂപം
- ചെയ്ക
- പങ്കിടുക
- പങ്കു്
- വിശേഷണം:
- കിടക്കുന്ന, ഉറങ്ങുന്ന
- ഒന്നിച്ചു പ്രവേശിച്ച
- വസ്ത്രം ധരിച്ച
- ഒന്നിച്ചിരുന്ന
- അന്വേഷണം
- വിശേഷണം:
- ചുറ്റപ്പെട്ട.
- ചുറ്റപ്പെട്ടതു്
- നദി മുതലായതിനാൽ ചുറ്റപ്പെട്ട ദ്വീപു മുതലായതു്
- വിശേഷണം:
- ചുറ്റപ്പെട്ടു
- മറക്കപ്പെട്ട
- അടയ്ക്കപ്പെട്ട
- ചുരുക്കിയ
- മൂടപ്പെട്ട
- രഹസ്യസ്ഥലം, രഹസ്യം
- ഒരുമാതിരി ഉച്ചാരണം
- കൃഷ്ണനു്, പറഞ്ഞിട്ടു് ഇത്യാദികളിലെപ്പോലെ അസ്ഫുടമായി ഒരു ഉൾവലിവോടുകൂടി ഉച്ചരിക്കുന്ന ഉകാരം. ഇതു് ് ഈ വിധം (അർദ്ധചന്ദ്രം) അടയാളം ഇട്ടു എഴുതണം.
ഈ ഉകാരത്തിനു അടുത്തു പിമ്പിൽ സ്വരം ഇരുന്നാൽ മുൻ ഉകാരം സംവൃതമായിരിക്കണം. ഉദാ:“മാധവനു് ഇപ്പോൾ നല്ല കാലമാണു്. അവനു് എപ്പൊഴും കച്ചവടത്തിൽ ലാഭം കിട്ടുന്നു”
- വിശേഷണം:
- മറയ്ക്കപ്പെട്ട
- ആയ, തീർന്ന, കഴിഞ്ഞ
- നിവർത്തിക്കപ്പെട്ട, തിർക്കപ്പെട്ട
- വരുണൻ
- മറവു്
- മൂടി, അടപ്പ്
- രഹസ്യകാര്യം
- അനുഭവം
- പരിഭ്രമം, സഭ്രമം, തിടുക്കം, ഭയാദികളെക്കൊണ്ടുഴലുക
- അറിവു്
- സുഖദുഃഖാദ്യനു ഭവം
- വേദന
- ഉറക്കം. ജീവാത്മാവു് സൂക്ഷ്മശരീരത്തെ സ്വപ്നാവസ്ഥയിൽ വഴിപോലെ പ്രവേശിക്കുന്നതിനാൽ ഈ അർത്ഥം വന്നു
- സ്വപ്നം
- സ്ത്രീപുരുഷന്മാരുടെ തമ്മിലുള്ള ചേർച്ച
- ഇരിക്കുന്നതിനുള്ള സാധനം
- ഉറക്കം
- (ഉത്ഥാപനം എഴുന്നേല്ക്കൽ).
സംവേശനോത്ഥാപനം = ഉറക്കവും എഴുന്നേല്ക്കലും.
- ഉത്തരീയം, രണ്ടാംമുണ്ടു്, മേൽപുടവ (ഇടത്തേത്തോളിൽ ധരിക്കുന്നവസ്ത്രം)
- വസ്ത്രം
- മൂടി
- യുദ്ധത്തിൽനിന്നു പിൻ തിരിയുകയില്ലെന്നു സത്യം ചെയ്തിട്ടുള്ളവൻ
- (‘ഞങ്ങൾ ഒരിക്കലും മടങ്ങുകയില്ല’ എന്നു ശപഥം ചെയ്തു പുറപ്പെട്ടു് യുദ്ധത്തിൽനിന്നു പിൻതിരിയാതിരിക്കുന്നവരത്രേ സംശപ്തകന്മാർ).
- സന്ദേഹം
- നിശ്ചയമില്ലായ്ക
- പരമാർത്ഥബോധംകൂടാതെ ഉഭയകോടിയിലുമിരിക്കുന്നതെന്നർത്ഥം.
- പര്യായപദങ്ങൾ:
- വിചികിത്സ
- സന്ദേഹം. ദ്വാപരം.
- വിശേഷണം:
- മനസ്സിൽ സംശയമുള്ള.
- വിശേഷണം:
- സംശയമുള്ള.
- സന്ദേഹിക്കുന്നു
- വിശേഷണം:
- സംശയമുള്ള
- യുദ്ധത്തിന്റെ ആരംഭം
- ആക്രമണം
- വിശേഷണം:
- നിശ്ചയമുള്ള
- സാധിച്ച, നിവർത്തിച്ച
- സംശയം
- പരിശുദ്ധി
- സംശയനിവൃത്തി
- വെടിപ്പാകുക
- വിശേഷണം:
- ചുരുക്കിയ
- കുറച്ച
- ആശ്രയം
- ആറു നയങ്ങളിൽ ഒന്നു്.
- സഹായം അപേക്ഷിക്കുന്നതത്രേ സംശ്രയം
- കേൾക്കുക
- ചെവി
- അംഗീകാരം
- പ്രതിജ്ഞ (ഏല്ക്കുക)
- ആണയിടുക
- വിശേഷണം:
- ആശ്രയിച്ച, അംഗീകരിക്കപ്പെട്ട
- ചേർന്ന
- രക്ഷിക്കപ്പെട്ട
- ആശ്രിതൻ
- സേവകൻ
- വിശേഷണം:
- അംഗീകരിക്കപ്പെട്ട
- പ്രതിജ്ഞചെയ്യപ്പെട്ട
- വിശേഷണം:
- ആലിംഗനം ചെയ്യപ്പെട്ട
- കൂട്ടിച്ചേർത്ത
- തഴുകൽ
- ആലിംഗനം
- കെട്ടു്
- ചേർപ്പു്
- വിശേഷണം:
- അടുത്ത
- ഇടയിൽ മറ്റൊന്നില്ലാത്തവിധം തമ്മിൽ കൂടിച്ചേർന്ന, ചേർന്ന, പറ്റിയ
- കെട്ടപ്പെട്ട
- സമീപത, വലിയ അടുപ്പം
- പരിചയം, സ്നേഹം
- ചേർച്ച, സംബന്ധം, സംഗം
- കെട്ടു്
- ഭക്തി
- സഭ
- കൂട്ടം
- സമൂഹം.
- ഒന്നിച്ചിരിക്കുന്നേടമെന്നർത്ഥം.
- വിശാലമായ രാജവഴി.
- ജനങ്ങൾ യോഗംചേർന്നു സഞ്ചരിക്കുന്നേടമെന്നർത്ഥം
- പടയുടെ നിർവിഘ്നമായ ഗമനം
- ലോകം
- യുദ്ധത്തിന്റെ ആരംഭം
- പ്രാണികളുടെ ജനനമരണരൂപമായ സംസാരം
- ഗമനം.
- വഴിപോലെ ഗമിക്കുക എന്നു ശബ്ദാർത്ഥം
- സത്രം
- അന്യോന്യത
- സംബന്ധം
- വിടുതൽ
- ഇഴഞ്ഞുനടക്ക
- നിനച്ചിരിയാത്തപ്പോൾ എതിർക്കുക
- കാമദേവൻ
- ജനനവും മരണവും, ലോകവിഷയം, അർത്ഥപുത്രകളത്രാദികളിൽ ഭ്രമിച്ചിട്ടു ജനനമരണങ്ങൾക്കു വശവർത്തിയായി ഉഴലുന്ന അവസ്ഥ
- ലോകം
- സംഭാഷണം
- മാർഗ്ഗം, വഴി
- വിശേഷണം:
- സംസാരമുള്ള
- ലോകസംബന്ധമുള്ള
- ജീവനുള്ള ജന്തു
- വ്യവഹാരക്കാരൻ
- സംഭാഷണംചെയ്യുന്നു
- വിശേഷണം:
- തളിക്കപ്പെട്ട
- നനച്ച
- വിശേഷണം:
- സാധിച്ച
- നിവർത്തിച്ച
- സ്വഭാവം
- ശീലം
- മുൻകോപമുള്ള സ്ത്രീ
- തീർച്ച, നിവൃത്തി
- ആശ്രയിച്ചു നില്ക്കുക
- പ്രതീക്ഷിക്കുക
- ലോകം
- ഒഴുക്കു്
- വിശേഷണം:
- ചേർക്കപ്പെട്ട, തിരിയെ കൂട്ടിച്ചേർക്കപ്പെട്ട
- വിശേഷവസ്ത്രം ധരിക്കപ്പെട്ട
- ചേർച്ച
- മുതലവകാശി
- അലങ്കാരത്തിൽ ഒരു പിരിവു്
- ചേർച്ച, സംബന്ധം, കൂട്ടായ്മ, സഹവാസം
- ശുദ്ധീകരിക്കുന്നു
- പൂർണ്ണമാക്കുന്നു
- ശുദ്ധീകരണം, ശുദ്ധി
- തികക്ക
- പൂർണ്ണമാക്കുക
- അലങ്കാരം
- ഏതുവസ്തുവിന്റേയും കറ തീർക്കുക
- ശവം അടക്കുക
- പുടംവക്കുക
- ഗുണവിശേഷത്തെ പ്രാപിക്കുന്ന സ്ഥിതി
- തയാറാവുക
- അഭിപ്രായം
- പരിശുദ്ധമാക്കൽ
- അഞ്ചുവിധം സംസ്കാരങ്ങൾ—അങ്കനം (ശംഖും ചക്രവും എഴുതുക), ഊർദ്ധ്വപുണ്ഡ്രകം, യാഗം, നാമധാരണം, മന്ത്രം. പണ്ഡിതന്മാർക്കു കൃഷ്ണദാസ്യം കൈവരണമെങ്കിൽ ഇതു സാധിക്കണം.
- ഉപനയിക്കാത്ത ബ്രാഹ്മണൻ
- വിശേഷണം:
- സംസ്കരിക്കപ്പെട്ട, വളരെ പരിഷ്കരിക്കപ്പെട്ട
- അലങ്കരിക്കപ്പെട്ട
- നിവർത്തിക്കപ്പെട്ട
- ശുദ്ധീകരിക്കപ്പെട്ട
- തയാറാക്കിയ
- ഉൽകൃഷ്ടമായ
- മര്യാദയനുസരിച്ചു കർമ്മങ്ങളെല്ലാം ചെയ്യപ്പെട്ടവൻ. (ബ്രാഹ്മണൻ)
- സംസ്കൃതഭാഷ
- പരിശുദ്ധി
- ശവസംസ്കാരകർമ്മം
- സംസ്കാരം
- കിടക്കാനുള്ള സാധനം, വിരിപ്പു മുതലായതു്, കട്ടിൽ, മെത്ത
- യാഗം
- പരിചയം
- സ്തുതി
- സമ്യക്കാകുംവണ്ണമുള്ള സ്തവനമെന്നർത്ഥം.
- യാഗമണ്ഡപം
- യാഗശാലയിൽ ഉൽഗാതാക്കന്മാർക്കു് ഉൽഗാനം ചെയ്യുന്നതിനായി ഉണ്ടാക്കിയ സ്ഥാനം. കൂടിച്ചേർന്നു സ്തുതിക്കുന്നേടമെന്നർത്ഥം.
- സ്തുതിക്ക
- അലങ്കരിക്ക
- സമൂഹം, കൂട്ടം
- മൈതാനം
- വഴിപോലെ കൂടിച്ചേരുന്നതെന്നർത്ഥം.
- സമീപം
- ഭവനം
- പരപ്പു്
- വിശേഷണം:
- സ്ഥിതിചെയ്യുന്ന
- നില്ക്കുന്ന
- ഇരിക്കുന്ന
- മര്യാദ, ന്യായമായ മാർഗ്ഗത്തിൽനിന്നും തെറ്റാതെയിരിക്ക, നല്ല നടപ്പു്
- നില്പ്
- ജീവാവസ്ഥ
- കൂട്ടം
- രൂപം
- സ്വഭാവം
- രാജചട്ടം
- മരണം, അവസാനം
- നാശം, ലോകനാശം
- സാദൃശ്യം
- ഒറ്റുകാരൻ
- അയൽക്കാരൻ
- നിവാസി, രാജ്യവാസി
- വിശേഷണം:
- ശരിയായ
- തുല്യതയുള്ള
- വാസസ്ഥലം (രാജ്യം)
- നാലു വഴിവന്നു കൂടുന്ന സ്ഥലം
- സമീപം
- ആകൃതി, രൂപം
- മരണം
- സ്ഥാപിക്ക
- ഉറപ്പിക്ക, നിവർത്തിക്ക
- വിശേഷണം:
- സംസ്ഥാപനം ചെയ്യപ്പെട്ട
- വിശേഷണം:
- മരിച്ച
- അവസാനിപ്പിച്ച
- നിൽക്കുന്ന
- വെക്കപ്പെട്ട
- കൂട്ടപ്പെട്ട
- ഉറപ്പിച്ച
- മരണം
- വാസം
- ഇരിപ്പ്
- ലോകനാശം
- തൊടുക
- വിചാരം
- കലര്‍പ്പ്
- കരിങ്കച്ചോലം
- വെൺകച്ചോലം
- കച്ചോലം
- ഇണ്ടഞ്ചേടി
- (അരക്കു് ഈ മരത്തിന്റെ കറയാണുപോലും).
- യുദ്ധം
- (സംസ്ഫോടം എന്ന പാഠവും കാണുന്നു).
- മേഘം
- മുട്ടാടു്
- ഓർക്കുക
- ഓർമ്മ
- ഒഴുക്കു്
- നദി
- ഒലിക്ക
- തുള്ളികളായി വീഴുക
- വിശേഷണം:
- കൊല്ലപ്പെട്ട
- ദൃഢമായി കൂടിച്ചേർന്നിരിക്കുന്ന
- ശക്തിയുള്ള
- അടയ്ക്കപ്പെട്ട
- കൂട്ടപ്പെട്ട
- വിശേഷണം:
- തമ്മിൽ അടുപ്പമുള്ള മുട്ടുകളോടുകൂടിയ
- മുട്ടിക്കാലൻ
- രണ്ടു കൈയും പരത്തിപ്പിടിച്ചതു്
- സമൂഹം
- കൂട്ടപ്പെട്ടതെന്നർത്ഥം.
- കൂടിച്ചേരുക
- ചേർച്ച
- ശരീരം, ദേഹം
- പഞ്ചഭൂതങ്ങൾ ഇതിൽ ചേരുന്നതിനാൽ ഈ പേർ വന്നു.
- ഉറപ്പ്
- ബലം
- കൊല
- കൊല്ലുന്നു
- തിരുമ്മുന്നു
- നശിപ്പിക്കുക
- കൊല്ലുക
- തടങ്ങൽ ചെയ്ക
- ശേഖരിക്കുക
- പിൻവലിക്കുക
- നശിപ്പിക്കുന്നു
- കൊല്ലുന്നു
- നശിപ്പു്
- ലോകാവസാനം
- (സംഹാരം × സൃഷ്ടി).
- നരകഭേദം
- പാപികളെ ഒന്നിച്ചു ചേർക്കുന്നതു്. ഉപദ്രവിക്കുന്നതു് എന്നു ശബ്ദാർത്ഥം.
- ചുരുക്കുക
- കൂട്ടം
- മിടുക്കു്
- വിശേഷണം:
- നശിപ്പിക്കുന്ന
- ഹാനി വരുത്തുന്ന
- ശിവന്റെ ഒരു പേർ
- വിശേഷണം:
- സംഹരിക്കുന്ന
- നശിപ്പിക്കുന്ന
- വിശേഷണം:
- ചേർന്ന
- ഉറപ്പിക്കപ്പെട്ട
- കൂട്ടപ്പെട്ട
- ഋക്കുകളുടെ സമൂഹം, വേദങ്ങളിൽ നിന്നെടുത്തുണ്ടാക്കിയ ഒരു പുസ്തകം
- പദസന്ധി
- പലർകൂടി വിളിക്കുക
- ആർപ്പു്
- വിശേഷണം:
- പിടിക്കപ്പെട്ട
- വിതറപ്പെട്ട
- ചുരുക്കപ്പെട്ട, സംഹരിക്കപ്പെട്ട
- വിശേഷണം:
- പോകുന്ന
- മദ്യപാനം
- ഗമിപ്പിക്കുന്നതു് എന്നർത്ഥം.
- ലഹരിയുള്ള ദ്രവദ്രവ്യം, മദ്യം
- പാനപാത്രം
- ഗമനം
- കുളം, തടാകം, കായൽ
- സ്വർഗ്ഗം
- തേനീച്ച
- പക്ഷി
- ഒരു നാല്ക്കാലി
- വെണ്ണ
- ഓന്തു്
- ഉടുമ്പു്
- കാറ്റു്
- പോക്കു്, ഒഴിച്ചിൽ
- ഇരിമ്പിൻ തുരുമ്പു്
- പ്രസാരണി
- (പ്രസാരണി എന്നതു തലനീളിയാണെന്നും മറ്റും കാണുന്നു).
- വഴി
- ചൊവ്വേയുള്ള വര
- തൊണ്ടയിലുള്ള ഒരു ദീനം
- പ്രസാരണി
- പുഴമുഞ്ഞ
- ത്രികൊല്പക്കൊന്ന
- പക്ഷി
- ഒരാഭരണം
- (സംജ്ഞ, ത്വഷ്ട ഈ പദങ്ങൾ നോക്കുക)
- കാറ്റു്
- മേഘം
- അഗ്നി
- യമൻ
- ഒരുതരം മാല
- വേഗത്തിൽ
- ചിറ
- പൊയ്ക
- വെള്ളം
- മാംസം
- പാലു്
- തൈര്‍വെള്ളം
- തൈര്‍പ്പാട
- തടാകം
- ഉഴുന്നു്
- അമ്പൊട്ടൽ
- പെൺപട്ടി
- വിഭീഷണന്റെ ഭാര്യ
- (ലങ്കയിൽ സീതയുടെ കാവല്ക്കാരി).
- ഇന്ദ്രന്റെ പട്ടി
- (ഇതിന്റെ കുട്ടികളായ സാരമേയർ യമന്റെ വാതിൽ കാക്കുന്നു).
- ദക്ഷന്റെ പുത്രി
- (സകല കാട്ടുമൃഗങ്ങളുടേയും മാതാവു്).
- ഒരു നദി
- ഇതു ഹിമവാനിൽനിന്നു പുറപ്പെട്ടു അയോദ്ധ്യയുടെ സമീപത്തിൽ കൂടി ഒഴുകുന്നു.
- വായു, കാറ്റു്
- വിശേഷണം:
- രസമുള്ള, വെള്ളമുള്ള
- രുചിയുള്ള
- വിയർപ്പുകൊണ്ടു നനഞ്ഞ
- ഭംഗിയുള്ള
- പുതിയ
- (സരസം×വിരസം).
- ഒരു തൈ
- സരള
- പൊയ്ക
- രീതികളിൽ ഒന്നു്
- ചിറ
- പൊയ്ക
- കൊഞ്ചുന്നു
- ക്രീഡിക്കുന്നു, ലീലാവിനോദം ചെയ്യുന്നു
- താമരപ്പൂ
- വണ്ടാരംകോഴി
- വണ്ടാരംകോഴി
- താമരപ്പൂ
- വണ്ടാരംകോഴി
- വിശേഷണം:
- നീരുള്ള
- വെള്ളമുള്ള
- ബ്രഹ്മാവിന്റെ ഭാര്യ, വിദ്യാ ദേവീ, വാക്കിന്റെ അധിഷ്ഠാനദേവത
- ബ്രഹ്മലോകത്തിലുള്ള മാനസസരസ്സിൽ ക്രീഡിക്കുന്നവൾ എന്നർത്ഥം. നദീരൂപേണ പ്രവഹിക്കുന്നവൾ, എല്ലാടവും വ്യാപിക്കുന്നതു്. സംസ്കൃതഭാഷയും ദേവനാഗരി അക്ഷരങ്ങളും സരസ്വതി നിർമ്മിച്ചതാകുന്നു. വൈഷ്ണവർ പറയുന്നതു—അതായതു അവരുടെ ഇടയിലുള്ള ഐതീഹ്യം സരസ്വതിയും ലക്ഷ്മിയും ഗംഗയും വിഷ്ണുവിന്റെ ഭാര്യമാരായിരുന്നു എന്നും അവർ തങ്ങളിൽ വഴക്കുണ്ടാകയാൽ സരസ്വതിയെ ബ്രഹ്മാവിനും, ഗംഗയെ ശിവനും കൊടുത്തുകളഞ്ഞു എന്നുമാണു.
- വാക്കു്
- ഒരു നദി
- സരസ്സുകളുള്ളതു് എന്നർത്ഥം. ഇതു മിക്കദിക്കിലും അന്തർവാഹിനിയാകുന്നു. ചില സ്ഥലങ്ങളിൽ ചില സരസ്സുകളായും മറ്റും കാണുന്നതുകൊണ്ടു് ഈ പേരുണ്ടായി.
- ചന്ദ്രവംശത്തിലെ അന്തിനാരൻ എന്ന നൃപന്റെ ഭാര്യ
- നദി
- പശു
ക്വചിദസ്ഫുടാർണ്ണസം
സരസ്വതീം ജേതു
മനാഃസരസ്വതീം’
- ആദ്യമായി ആരംഭിക്കുക
- ഒരു കൃതി. (അലങ്കാരം)
- കർത്താവു ഭോജരാജാവു്. കാവ്യരചനയേയും മറ്റും വിവരിക്കുന്നു.
- ഒരു പുണ്യതീർത്ഥം
- സമുദ്രം
- ഒരാറു്
- പോത്തു്
- കൃത്രിമമായ പൊയ്ക
- ഓളമുള്ളതെന്നർത്ഥം. താമരപ്പൊയ്കയുടെ സാമാന്യമായ പേരെന്നും അഭിപ്രായം കാണുന്നു.
- ത്രികോല്പക്കൊന്ന
- വെളുത്തനൊച്ചി
- വിശേഷണം:
- ബഹുമാനമുള്ള
- ഭംഗിയുള്ള
- പ്രസിദ്ധപ്പെട്ട
- മനസ്സിന്നു കപടമില്ലാത്ത
- ഇഷ്ടത്തെ അനുസരിക്കുന്ന
- ദാക്ഷിണ്യം
- ഒരുമാതിരി പയിൻവൃക്ഷം, ചരളം
- (ചളർ എന്നു ഭാഷ). വ്യത്യാസത്തെ പ്രാപിക്കുന്നതെന്നർത്ഥം.
- സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്
- നാന്മുകപ്പുല്ലു്
- തിരുവട്ടപ്പയൻ
- സരളവൃക്ഷത്തിന്റെ പശ
- ചരളവൃക്ഷം
- ഇടിഞ്ഞിൽ
- മൂടി, അടപ്പു്
- കറിക്കായം
- കടൽ
- കടൽ
- പുഴ, നദി
- നൂൽ, ചരടു്
- സമുദ്രം
- കടൽ
- ഭീഷ്മർ
- ഗംഗാനദി
- കടൽ
- ജലം
- കടുകു്
- പാമ്പു്
- കുടിലമായി ഇഴഞ്ഞു നടക്കുന്നതെന്നർത്ഥം.
- വിശേഷണം:
- മെലിഞ്ഞ
- ചെറിയ
- ഭംഗിയുള്ള
- വാൾപ്പിടി
- തുല്യത
- താമര, താമരപ്പൂവു്
- വണ്ടാരംകോഴി
- കുളത്തിലുണ്ടായതു്
- താമര
- താമരപ്പൊയ്ക
- വണ്ടാരംകോഴി
- താമര
- ബ്രഹ്മാവു്
- താമരപ്പൂവു്
- വണ്ടാരംകോഴി
- പൊയ്ക
- തടാകം
- ശിരസ്സു്
- കാറ്റു്
- ഹൃദയം
- രാജസംബന്ധമായ എല്ലാത്തിനും കൂട്ടിച്ചേര്‍ത്തുപറയുന്ന വാക്കു്. പണ്ടാരവക കോയ്മ
- രാജാവു്
- (പോർട്ടുഗീസുഭാഷ.)
- രാജാവിന്റെവക
- രാജാവിനെ സംബന്ധിച്ചുള്ളതു്
- ശിവൻ
- ഒരു കവിത
- സ്വഭാവം
- വിടുക
- നിശ്ചയം
- അദ്ധ്യായം, കാണ്ഡം
- സൃഷ്ടി, പ്രപഞ്ചസൃഷ്ടി
- മലശോധന
- പ്രയത്നം
- സമ്മതം
- ഉടമ്പടി
- കുതിര
- മോഹം
- വേങ്ങമരം
- (സർജ്ജം എന്നുമാവാം). കറയൊലിക്കുന്നതെന്നർത്ഥം.
- (മുളമ്പൂ) മരുതു്
- അരത്ത
- വിടുക
- സൃഷ്ടിക്ക
- മലശോധന
- പുറകിലെ സൈന്യം
- ചെഞ്ചല്യം
- മരുതു്
- വേങ്ങമരം
- ചെഞ്ചല്യം
- ചെഞ്ചല്യം, പയിനിന്റെ പശ
- മരുതു്
- ഒരുവക കാരം
- വിടുന്നു
- മലമിടുന്നു
- സൃഷ്ടിക്കുന്നു
- കച്ചവടക്കാരൻ
- മിന്നൽ
- പിൻതുടർച്ച
- പ്രധാനിയുടെ സ്ഥാനപ്പേരു്
- പാമ്പിന്റെ പടം
- പാമ്പിന്നു പകരമുണ്ടാക്കിവെച്ച വിഗ്രഹം
- സർപ്പങ്ങൾ ഇരിക്കുന്ന സ്ഥലത്തുള്ള മരക്കൂട്ടം
- ചിറ്റരത്ത
- ഇഴച്ചൽ
- പാമ്പിൻകടി
- സർപ്പക്കാവുകളിൽ നടപ്പുള്ള പാട്ടു്
- വള്ളുവരാണു് ഇതു പാടുന്നതു്. ചില ദിക്കുകളിൽ കുറുപ്പന്മാരും പാടും.
- മാണിക്കക്കല്ലു്
- സര്‍പ്പത്തിന്റെ തലയില്‍ നിന്നു കിട്ടുന്ന ഒരു രത്നം
- സർപ്പത്തിനെ പൂജിക്കുന്ന ഒരു കർമ്മം
- മയിൽ
- ശിവൻ
- പാമ്പുകളെ അലങ്കാരമാക്കി ധരിച്ചിട്ടുള്ളതിനാൽ ഈ പേർ വന്നു.
- മാണിക്കക്കല്ലു്
- പാമ്പു്
- ഇഴഞ്ഞുനടക്കുന്നതെന്നർത്ഥം. (സ്ത്രീ:—സർപ്പീ). (പാമ്പു് എന്ന പദം നോക്കുക).
- ഇഴയുക
- നാഗപ്പൂവു്, നാഗകേസരമെന്ന വൃക്ഷം
- പാമ്പിൻകാവിലുള്ള ഒരു കളി
- വാസുകി
- വെറ്റിലക്കൊടി
- മുലക്കണ്ണു്
- സർപ്പത്തിനെ കൊന്നാലുണ്ടാകുന്ന പാപം
- വിഷ്ണു
- തക്ഷകനെ അഥവാ നാഗങ്ങളെ കൊല്ലുന്നതിനു ജനമേജയൻ നടത്തിയ ഒരു യാഗം
- ജനമേജയൻ
- ഗരുഡൻ
- മയിൽ
- ചന്ദനം
- മയിൽ
- കാരീയം
- ഒരു വൃത്തം
- രാമായണം 24 വൃത്തത്തിലെ 2-ം, 9-ം, വൃത്തങ്ങൾ ഈ വൃത്തമാകുന്നു.
- സർപ്പസ്ത്രീ
- ചന്ദനം
- നെയ്യ്.
- ഒലിക്കുന്നതെന്നർത്ഥം
- വെള്ളം
- അനന്തൻ
- വാസുകി
- ഗമനം, അനക്കം
- ആകാശം
- സ്വർഗ്ഗം
- വിശേഷണം:
- മുഴുവനായ
- എല്ലാം
- ശിവൻ
- ഉത്തമകലകളെ അഭ്യസിപ്പിക്കുന്ന സ്ഥാപനം
- വിശേഷണം:
- എല്ലാറ്റിനും കാരണമായവൻ
- ദൈവം
- എല്ലായിടങ്ങളിലും
- നടൻ
- വിശേഷണം:
- ശമിപ്പിക്കുന്ന
- എല്ലാം നശിപ്പിക്കുന്ന, സർവ്വശക്തിയുള്ള
- വഞ്ചകൻ, ദ്രോഹി
- വിശേഷണം:
- എല്ലായിടത്തും വ്യാപിക്കുന്ന
- വിഷ്ണു
- ശിവൻ
- ആത്മാവു്
- എല്ലാത്തിനേയും പ്രാപിച്ചവൻ
- ഭീമനു ബലന്ധരയിൽ ജനിച്ചവൻ
- ജലം
- ഒരു തൈ
- പ്രിയംഗു
- ശിവൻ
- വിശേഷണം:
- കീർത്തിയേറിയ
- എല്ലാറ്റിനേയും ജയിക്കുന്നവൻ
- അറുപതിൽ 21-ാം വർഷം
- വിശേഷണം:
- സർവത്തേയും അറിയുന്ന
- ദൈവം
- ശിവൻ
- സർവത്തേയും അറിയുന്നവൻ
- ബുദ്ധമുനി
- വലിയ വിദ്വാനാവുക
- തനിക്കൊപ്പം വേറെ ഒരു പഠിപ്പുകാരൻ ഇല്ലെന്നുള്ള നിലയിൽ എത്തുക
- ദുർഗ്ഗാ
- ചുറ്റും
- മുഴുവനും
- കാമദേവൻ
- എല്ലാടവും മംഗളമുള്ള
- ദേവാലയവക ഭേദം, നാലുവശത്തും വാതിലുള്ള അമ്പലമോ രാജധാനിയോ
- 1. സ്വസ്തികം - നാലുദിക്കിലേക്കും നടയുള്ളത്.
2. സർവതോഭദ്രം - മേലേമേലേ നിലകളുള്ളത്.
3. നന്ദ്യാവൃത്തം - വട്ടത്തിലുള്ളത്.
4. വിച്ഛന്ദകം (വിച്ഛർദ്ദുകം) - വളരെ വിസ്താരവും ഭംഗിയുമുള്ളത്. - വേപ്പുവൃക്ഷം
- വിഷ്ണുവിന്റെ രഥം
- അണിഭേദം, ഒരുമാതിരി വ്യൂഹം
- ഗൂഢാർത്ഥവാക്ക്
- മുള, ഇല്ലി
- വ്യൂഹഭേദം
- പെരുംകുമിൾ
- ആട്ടക്കാരത്തി
- ചിത്രം എന്ന അലങ്കാരത്തിൽപെട്ടതു്
- എല്ലാവശത്തുംകൂടിയ
- എല്ലാമാതിരിയിലുമുള്ള, പൂർണ്ണമായ
- ശിവൻ
- ബ്രഹ്മാവു്
- ബ്രാഹ്മണൻ
- ആത്മാവ്
- വെള്ളം
- ആകാശം
- ഇന്ദ്രസ്വർഗ്ഗം
- അഗ്നി
- എല്ലാടവും
- എല്ലായ്പോഴും
- എല്ലാപ്രകാരത്തിലും
- എല്ലായ്പോഴും
- ഏറ്റവും
- പൂർണ്ണമായിട്ടു്
- ദുഷ്ഷന്തന്റെ പുത്രൻ
- ഭരതൻ
- ന്യായം
- വൈശേഷികം മുതലായ ദർശനങ്ങളുടെ ഒരു സംഗ്രഹം
- കർത്താവ് - മാധവാചാര്യർ.
- പരബ്രഹ്മം
- ബുദ്ധൻ
- എല്ലായ്പോഴും
- വിശേഷണം:
- എല്ലാം കാണുന്ന
- അറുപതിൽ ഇരുപത്തിരണ്ടാം സംവത്സരം
- ശിവൻ
- എല്ലാ ഭാരത്തേയും വഹിക്കുന്ന കാള. ഉപചാരാൽ മറ്റു സർവധുരാവഹന്മാർക്കും (സർവധൂരിണന്മാർക്കും) പറയാം
- ശിവൻ
- വിഷ്ണു, എല്ലാം താൻതന്നെ ആയുള്ളവൻ
- വിശേഷണം:
- എല്ലാറ്റിനേയും ഭക്ഷിക്കുന്ന
- പെണ്ണാട്
- ശിവൻ
- ശിവൻ
- പാർവതി
- വിശേഷണം:
- എല്ലാടവും നിറഞ്ഞ
- കരമൊഴിവായ വസ്തു
- സമയം.
- എല്ലാത്തിനേയും മോഷ്ടിക്കുന്നതെന്നർത്ഥം.
- ഭൂമി.
- സകലവും സഹിക്കുന്നതെന്നർത്ഥം.
- ശിവൻ
- സമർത്ഥൻ
- വിദ്വാൻ
- ഉപ്പ്
- ഉപ്പുരസം
- ചെഞ്ചല്യം.
- എല്ലാവരാലും ആസ്വദിക്കപ്പെടുന്നതു് എന്നർത്ഥം.
- ഇരിമ്പുപാര
- തോമരം.
- തമിഴ്: ചില്ലാക്കോൽ.എല്ലാവരേയും പിടികൂടുന്നത് എന്നു ശബ്ദാർത്ഥം.
- കടോലിന്റെ ആകൃതിയിൽ ഇരിമ്പു കൊണ്ടുണ്ടാക്കിയ ഒരായുധവിശേഷമത്രെ തോമരം.
- ശിവൻ
- സത്യമതവിപരീതക്കാരൻ
- പാഷണ്ഡൻ.
- ഒരു മതക്കാരുടേയും ചിഹ്നം പൂർണ്ണമായിട്ടില്ലാത്തതുകൊണ്ടു ഈ പേർ വന്നു. വൈദികധർമ്മത്തിന്നു വിരുദ്ധമായ ആചാരാദികളോടുകൂടിയ ബൗദ്ധക്ഷപണകാദികളുടെ പേർ.
- ഇരിമ്പുശരം
- എല്ലാപ്രകാരത്തിലും സമർത്ഥനായുള്ള രക്ഷകൻ
- ഈശ്വരൻ
- വേശ്യാസ്ത്രീ
- നാലുവേദങ്ങളും പഠിച്ചവൻ
- സ്വന്തമുതലെല്ലാം കൊടുത്തു യാഗം നടത്തുന്നവൻ
- വിശേഷണം:
- എല്ലാടവും വ്യാപിച്ച
- എല്ലാവിധത്തിലും
- പരക്കെ
- ചതുരംഗസൈന്യമെല്ലാം ഒന്നിച്ചുചേർന്നു പടപുറപ്പെടുക
- പൂർണ്ണസേനയെ കൂട്ടുക
- വിശേഷണം:
- എല്ലാ സസ്യങ്ങളുമുള്ള
- വിശേഷണം:
- സകലസാക്ഷിയായ
- സർവസാക്ഷികൾ-14. ആദിത്യൻ, ചന്ദ്രൻ, വായു, അഗ്നി, ആകാശം, ഭൂമി, ജലം, ഹൃദയം, യമൻ, പകൽ, രാത്രി, സന്ധ്യ 2-ഉം, ധർമ്മം.
- ശിവൻ
- വില്വം
- ഒരാളിന്റെ വസ്തുവക മുഴുവനും, ഏതിന്റെ എങ്കിലും സാരം
- മരണം
- ശിവൻ
- ദേഹം മുഴുവനും
- എല്ലാ അംഗങ്ങളും
- വിശേഷണം:
- എല്ലാ അംഗങ്ങൾക്കും സൗന്ദര്യമുള്ള
- രാജാക്കന്മാരുടെ തിരുനാൾപ്രമാണിച്ചും മറ്റും പണംകൊടുക്ക
- പാർവതി, ശർവാണി
- ഇരപ്പാളികൾക്കു കൊടുക്കുന്ന സദ്യ
- പൂർണ്ണമനസ്സോടെ
- സകല അധികാരവുമുള്ളവൻ
- ഒരു മുഖ്യോദ്യോഗസ്ഥൻ
- സർവാധികാര്യക്കാരുടെ ഉദ്യോഗം
- സകലത്തിന്റേയും അധിപന്റെ അവസ്ഥ
- സർവാധികാര്യക്കാർ
- സർവാധികാര്യക്കാരുടെ അധികാരം
- ത്രികോല്പക്കൊന്ന.
- മധുരം മുതലായ ആറുരസങ്ങളുടേയും അനുഭവമുള്ളത് എന്നർത്ഥം. എല്ലാവരാലും അനുഭവിക്കപ്പെടുന്നത് എന്നുമാവാം.
- സർവവ്യാപി
- വിശേഷണം:
- എല്ലാവരുടേയും (ജാതിമതഭേദം കൂടാതെ സകലരുടേയും) ചോറുണ്ണുന്ന
- ദൂഷണക്കാരൻ
- കള്ളസ്സന്യാസി
- പൂർണ്ണസേനയെ കൂട്ടുക
- ചതുരംഗസൈന്യമെല്ലാം ഒന്നിച്ചുചേർന്നു പടപുറപ്പെടുക
- ദുർഗ്ഗ
- ശാക്യമുനി.
- സകല കാര്യങ്ങളേയും സാധിച്ചവൻ എന്നർത്ഥം.
- ഒരു രാജാവ്.
- സകല കാര്യങ്ങളേയും സാധിച്ചവൻ എന്നർത്ഥം.
- അർദ്ധരാത്രി
- ശിവൻ
- ദൈവം
- പാർവതി
- പൂർണ്ണസേനയെകൂട്ടുന്നവൻ
- പൂർണ്ണസേനയെ കൂട്ടുക
- അതിവേഗം
- എല്ലാത്തിനും മീതെ.
- എല്ലാറ്റിനുംമീതെ
- എല്ലാരൂപങ്ങളും ഉപയോഗിക്കുക
- ദൈവം
- വിശേഷണം:
- പല മുഖങ്ങളുമുള്ള.
- കടുകു്
- ഇതിൽനിന്നും എണ്ണയുണ്ടാകുന്നതിനാൽ ഈ പേർവന്നു. (സരിഷപം എന്നുമുണ്ടു്).
- ഒരു വക വിഷം
- അകത്തുക
- വിശേഷണം:
- ലക്ഷണത്തോടുകൂടിയ.
- വെളുത്തീയം
- വന്ദനം
- സമാധാനം
- (അറബിഭാഷ)
- കരിമ്പായൽ
- സമുദ്രം
- പന്നി
- വെള്ളം. ഒലിച്ചുകൊണ്ടിരിക്കുന്നതു് എന്നർത്ഥം. (സരിലം
- സലിരം
- സരിരം ഇവ പാഠങ്ങൾ)
- ഉദകവാദ്യം
- സലിലം = വെള്ളം. അതുകൊണ്ടുള്ള വാദ്യം ജലക്രീഡ ചെയ്യുമ്പോൾ ജലത്തിൽ കൈകൊണ്ടടിച്ചിട്ടു് മദ്ദളത്തിന്റെ ഒച്ചപോലെ മുഴക്കമുണ്ടാക്കുന്ന ഒരു വിധം കർമ്മമാകുന്നു ഇതു്. തെക്കൻ ദിക്കുകളിലെ സ്ത്രീകൾ ഈ വിദ്യ സാധരണമായറിയുന്നവരാണു്.
- കടൽ
- കളിയായിട്ടു്
- പ്രയാസം കൂടാതെ.
- സാലോക്യം
- ഈന്തവൃക്ഷം. വേരോട്ടമുള്ളതു് എന്നർത്ഥം. (സില്ലകീ
- ശല്ലകീ ഇങ്ങനെയുമാവം)
- സംഭാഷണം
- നല്ല വർത്തമാനം പറയുന്നു
- വിശേഷണം:
- നല്ലതിൽ ചേർന്നിട്ടുള്ള
- നല്ലപോലെ ചേർന്ന
- സൂര്യൻ
- ചന്ദ്രൻ
- കുളി
- പുളികുടി
- പ്രസവം
- യാഗം
- കർപ്പൂരം
- സോമവള്ളി ഇടിച്ചു പിഴിയുന്ന ക്രിയ
- യജ്ഞാന്തസ്നാനം
- യാഗം. സോമലത ഇതിൽ സവനം ചെയ്യപ്പെടുന്നതിനാൽ ഈ പേർ വന്നു
- സന്തതി
- വെള്ളം
- പൂന്തേൻ
- വിശേഷണം:
- തുല്യ വയസ്സുള്ള
- ചെങ്ങാതി. സമാനമായ വയസ്സോടുകൂടിയവൻ എന്നർത്ഥം
- ശിവൻ
- ജലം
- (വിഷ്ണുപുരാണപ്രകാരം) സമുദ്രത്തിന്റെ പുത്രി
- പ്രചേതസ്സുകളുടെ മാതാവു്
- സരണ്യു ഓടിപ്പോയപ്പോൾ ഇവളെയാണു പകരം നിറുത്തിയതെന്നു കാണുന്നു.
- വിശേഷണം:
- ഒരേ നിറത്തിലോ ജാതിയിലോ ഉള്ള
- പൊരുന്തിക്കുക. അനുരൂപമാക്കുക. Assimilation
- സുഖത്തിനായിട്ടുള്ള ചെറിയ സഞ്ചാരം (നടപ്പു്)
- (പെർഷ്യൻഭാഷ).
- ആദിത്യൻ, ഉറങ്ങിക്കിടക്കുന്നവനെ ഉണർത്തുന്നവൻ എന്നർത്ഥം
- ശിവൻ
- ഇന്ദ്രൻ
- പ്രപഞ്ചസൃഷ്ടികർത്താവു്
- അമ്മ
- പശു
- വിശേഷണം:
- അടുത്തുള്ള
- തുല്യജാതിയായുള്ള
- സമീപം
- വിശേഷണം:
- മര്യാദയുള്ള
- വണക്കമുള്ള
- വിസ്തരിച്ചു്
- വിശേഷണം:
- അത്ഭുതത്തോടുകൂടിയ
- വിശേഷണം:
- അടുത്തുള്ള
- അലങ്കരിച്ച
- സമീപം
- വിശേഷണം:
- ഇടത്തേ, ഇടത്തുള്ള
- തെക്കുള്ള
- വിപരീതമായുള്ള
- പിന്നാക്കമുള്ള
- വിഷ്ണു
- ഇടത്തുകൈ, ഇടത്തേതു്
- വലത്തേതു്
- അർജ്ജുനൻ
- ഉത്തരീയം
- തേർ തെളിക്കുന്ന സൂതൻ. ഇടത്തുവശമിരിക്കുന്നവനെന്നർത്ഥം
- സദ്യോവ്രണനിദാനത്തിൽ പെട്ട ഒരു രോഗം
- കരുവാളിച്ചിട്ടും നീരോടും പിടകകളോടും കുടക്കൂടെ രക്തസ്രാവത്തോടും മൃദുവായി നീർക്കുമിള പോലെ പൊങ്ങി മാംസത്തോടുകൂടിയിരിക്കുന്ന വ്രണം ശല്യത്തോടുകൂടിയ വ്രണമാകുന്നു.
- വിശേഷണം:
- ശ്രദ്ധയുള്ള
- വിശേഷണം:
- ഐശ്വര്യമുള്ള
- ഒരലങ്കാരം
- യാഗത്തിന്നായി ചെയ്യുന്ന പശുഹിംസ. (ശമനത്തിന്റെ പാഠം)
- വാൾ
- ആയുധം
- നെല്ലിന്റെ ഓകു്. നെൽക്കതിരു് എന്നും കാണുന്നു
- എലി
- ധാന്യ നാശം
- വൃക്ഷലതാദികളുടെ കായു്. വൃക്ഷലതാദികളെ അധിവസിക്കുന്നതെന്നർത്ഥം
- ചക്ക, മത്തൻ, പഴക്കാ മുതലായവ.
- ധാന്യം
- ചെടികൾ
- നെല്ലിന്റെ ഓകു്(വു്)
- മരുതുവൃക്ഷം. സസ്യങ്ങളാൽ വരിക്കപ്പെടുന്നതെന്നർത്ഥം
- വിശേഷണം:
- സഹിക്കുന്ന
- ക്ഷമയുള്ള
- കൂടെ.
- പൗഷമാസം, ധനുമാസം
- ബലം
- തേന്മാവു്. സ്ത്രീപുരുഷന്മാരെ കൂട്ടിച്ചേർക്കുന്നതെന്നർത്ഥം
- ഒത്താശ ചെയ്യുന്നവൻ (വൾ)
- കൂട്ടുകാരൻ (രി)
- കൂടെപോക
- ഉടഞ്ചാവു്
- വിശേഷണം:
- കൂടെ സഞ്ചരിക്കുന്ന
- കൂട്ടുകാരൻ
- മഞ്ഞപ്പൂവുള്ള മുൾക്കുറിഞ്ഞി
- ഭാര്യ
- തോഴി
- ചെറുകുറിഞ്ഞി, മഞ്ഞപ്പൂവുള്ള മുൾക്കുറിഞ്ഞി. വണ്ടുകൾ പെൺവണ്ടുകളൊന്നിച്ചു് ഇതിൽ സഞ്ചരിക്കുന്നതിനാൽ ഈ പേരുണ്ടായി
- വിശേഷണം:
- കൂടെ നടക്കുന്ന
- വിശേഷണം:
- കൂടെ ജനിച്ച
- മാതൃത്വം. പ്രിയവക്തൃത്വം
- ധീരത്വം
- ഉചിതജ്ഞത
- അനുജൻ
- അനുജത്തി
- സ്വഭാവേനയുള്ള ശത്രു
- ഒരുമിപ്പു്
- പാണ്ഡവന്മാരിൽ അഞ്ചാമൻ
- മാദ്രിയിലുണ്ടായ ഒരതിസുന്ദരനാണു്. വിജയ എന്നൊരു ഭാര്യകൂടിയുണ്ടായിരുന്നു. സുഹോത്രൻ അവളുടെ പുത്രനാണു്. സഹദേവനെ ജ്യോതിഷം വായിപ്പിച്ചതു ദ്രോണരാകുന്നു. അജ്ഞാതവാസത്തിൽ സഹദേവന്റെ പേർ ജയദ്ബലൻ എന്നു കാണുന്നുണ്ടു്. ‘തന്തിപാലൻ’ എന്ന പേരിനാണു പ്രസിദ്ധി.
- ജരാസന്ധന്റെ പുത്രൻ
- ഒരു പച്ച മരുന്നു്
- പൂവാംകുറുന്തൽ
- വിവാഹം
- ഭാര്യ. ഉദകപൂർവദാനം മുതൽ ഭർത്താവൊന്നിച്ചൂ സകല ധർമ്മങ്ങളെയും ചരിക്കുന്നവൾ എന്നർത്ഥം. (സധർമ്മിണി എന്നുമാവാം)
- വിശേഷണം:
- ക്ഷമയുള്ള
- ക്ഷമ
- ക്ഷമ
- കൂടെ പഠിക്കുന്ന ആൾ
- കൂടെക്കുടിക്കുക
- കൂട്ടുകാരൻ
- കൂടെ ഭക്ഷിക്ക
- ഒരുമിച്ചുള്ള ഭക്ഷണം
- കൂടെ പോക
- കൂടെ പാർക്ക
- സംസർഗ്ഗം
- പൗഷമാസം, ധനുമാസം. സഹിക്കുന്നതെന്നർത്ഥം
- ബലം, പരാക്രമം
- പ്രകാശം
- പെട്ടെന്നു്, വേഗം
- വിചാരിക്കപ്പെടാതെ
- ബലത്തോടെ
- പുഞ്ചിരിയോടുകൂടി
- മയിൽ
- ഒരു യാഗം
- ധനുമാസം
- പൗഷമാസം
- കർണ്ണനായുണ്ടായ ഒരസുരൻ
- ആദിത്യൻ
- ആയിരം പല്ലുള്ള ഒരുവക മത്സ്യം. പുരാതനകാലത്തു് ആര്യന്മാർ ഹവ്യകവ്യങ്ങളിൽ ഇതിന്റെ മാംസം ഉപയോഗിച്ചിരുന്നു
- വിഷ്ണുവിന്റെ ചക്രം
- ഇന്ദ്രൻ
- ഊമൻ
- വിഷ്ണുവിന്റെയോ ശിവന്റെയോ ആയിരം നാമം
- ഇന്ദ്രൻ
- ഊമൻ
- വിഷ്ണു
- ഒരുമുനി
- ഡുണ്ഡുവേഷാദികൾ നടിച്ചു നടക്കുമ്പോൾ രുരു മഹർഷി കൊൽവാൻ തുടങ്ങി. രുരു മഹർഷി ഭാര്യയാക്കാൻ നിശ്ചയിച്ചിരുന്ന പ്രമദ്വരയെ മുഹൂർത്തദിവസം ഒരു സർപ്പംകടിച്ചു കൊല്ലുകയും തന്റെ അർദ്ധായുസ്സുകൊടുത്തു അവളെ ജീവിപ്പിക്കയും ചെയ്തതിന്റെശേഷം പ്രതിക്രിയക്കായി കുണ്ഡലികളെ കൊൽവാൻ രുരു ആരംഭിച്ചു. ആ കൂട്ടത്തി
- ലാണു സഹസ്രപദനെ കിട്ടിയതു്. സഹസ്രപദൻ മുനിശാപം നിമിത്തം വേഷപ്രച്ഛന്നനാണെന്നും നിരപരാധിയാണെന്നും പറഞ്ഞു. സഹസ്രപദന്റെ സഖിയായ ഖഗമൻ എന്ന മുനി ഹോമം ചെയ്തുകൊണ്ടിരിക്കുമ്പോൾ നേരംപോക്കിനായി സഹസ്രപദൻ തൃണം കൊണ്ടുണ്ടാക്കിയ സർപ്പത്തെ എടുത്തിട്ടു. ഖഗമൻ വാസ്തവമറിയാതെ ഭയപ്പെട്ടു മൂർച്ഛിതനായി വീണു. പിന്നിടു എണീറ്റു മൂഢനായ നീയും ഈ വെഷമായ് വരികെന്നു ശപിച്ചു. കളിയാണെന്നും ശാപമോക്ഷം വേണമെന്നും സഹസ്രപദൻ അപേക്ഷിച്ചു. രുരുമുനി നിന്നെക്കണ്ടാൽ ശാപം തീരുമെന്നു ശാപമോക്ഷം നൽകി.
- താമര
- വണ്ടാരംകോഴി
- കാർത്തവീര്യൻ
- ബാണാസുരൻ
- ശിവൻ
- വിഷ്ണു
- കസ്തൂരി
- ദുർഗ്ഗ
- വിഷ്ണു
- ആയിരംപേർക്കുകൊടുക്കുന്ന ഭക്ഷണം
- ആയിരം
- ഒരു വലിയതുക
- വിഷ്ണു
- സൂര്യൻ
- ഇന്ദ്രൻ
- വിഷ്ണു
- കറുക. വളരെ പ്രഭാവമുള്ളതു എന്നർത്ഥം
- സഹസ്രവേധിക്കല്ലു്
- പെരുങ്കായം
- പുളിയാരൽ
- കസ്തൂരി
- വിന്ധ്യൻപർവതം
- വിഷ്ണു
- ഇന്ദ്രന്റെ രഥം
- ആദിത്യൻ
- ഇന്ദ്രൻ
- (അഹല്യാജാരന്റെ കഥ സുപ്രസിദ്ധമാണല്ലൊ).
- ഊമൻ
- ശിവൻ
- വിഷ്ണു
- ചക്രായുധം
- വിഷ്ണു
- വിശേഷണം:
- ആയിരമുള്ള
- സേനയുടെ ചുറ്റും നടന്നു സൈന്യങ്ങളുടെ അറ്റകറ്റങ്ങൾ നോക്കിക്കണ്ടറിയുന്നവൻ
- ആയിരം പേരുള്ള ഒരു പട്ടാളം
- ആയിരം പേർക്കു യജമാനൻ
- ആയിരം പല്ലുള്ള ഒരു വക മീൻ
- ഇന്ദ്രൻ
- ഊമൻ
- വിശേഷണം:
- ബലമുള്ള
- ഭൂമി
- മഞ്ഞകുറുന്തോട്ടി
- അരത്ത
- ചിറ്റരത്ത
- നാഗുണം
- കുറിഞ്ഞി
- ദേവതാളി
- കാട്ടുപയറു്
- വെളുത്ത പൂവുള്ള കുറിഞ്ഞി
- സഹായങ്ങളുടെ സമൂഹം, സഹായക്കാരുടെ കൂട്ടം
- സഹായഭാവം, ഒരുമിപ്പു്, സ്നേഹം, ഇഷ്ടം
- തുണ
- കൂട്ടുകാരൻ, സഹായി. കൂടെ ഗമിക്കുന്നവൻ എന്നർത്ഥം.
- ശിവൻ
- പര്യായപദങ്ങൾ:
- അനുപ്ലവൻ
- അനുചരൻ
- അഭിസരൻ
- തുണ
- ഉപകാരം
- ദയ
- രക്ഷണം
- വിലക്കുറവു്
- വിശേഷണം:
- സഹായമുള്ള
- സഹായിക്കുന്നവന്‍
- ഇഷ്ടന്‍
- കൂട്ടുകാരന്‍
- തുണക്കാരന്‍
- തുണയ്ക്കുന്നു
- മാവ്
- മാങ്ങ
- പ്രപഞ്ചനാശം
- സൂര്യന്‍
- ഭൂമി
- ക്ഷമിക്കുന്നു
- അനുഭവിക്കുന്നു
- വിശേഷണം:
- കൂടിയ
- കൂടെയുള്ള
- ക്ഷമ
- സഹിച്ചുകൂടായ്ക
- വിശേഷണം:
- ക്ഷമയുള്ള
- ക്ഷമ
- ആദിത്യന്‍
- കാള
- വിശേഷണം:
- ദയയുള്ള
- വിദ്യയുള്ള
- വിദ്വാന്‍
- അഭിപ്രായംഅറിയുന്നവന്‍
- ഒരലങ്കാരം
- എന്നു ലക്ഷണം. ഉദാ:
ച്ചിത് ചാരുലങ്കാപുരാഗ്രേകപിവീരനും’
- വിവാഹകാലത്തുതന്നെ സ്ത്രീയുടെ ഗര്‍ഭത്തിലുണ്ടായിരുന്ന പുത്രന്‍
- (ദ്വാദശപുത്രന്മാര്‍ എന്നതു നോക്കുക).
- തൊണ്ടിയോടുകൂടി പിടിക്കപ്പെട്ട കള്ളന്‍
- ജ്യേഷ്ഠന്‍
- അനുജന്‍
- ജ്യേഷ്ഠത്തി
- അനുജത്തി
- വിശേഷണം:
- വിശിഷ്ടമായ
- നല്ലതായ
- സന്യാസി
- ഭക്തിയുള്ളവന്‍, ശുദ്ധന്‍
- വിശേഷണം:
- സഹിക്കപ്പെടുവാന്‍തക്ക
- സമമാക്കപ്പെടുവാന്‍തക്ക
- ചേരുവാന്‍തക്ക
- കൂട്ടപ്പെടുവാന്‍തക്ക
- ശക്തിയുള്ള
- ഒരു പര്‍വതം (സഹ്യാചലം)
- സഹിപ്പാന്‍ തക്കത്
- സുഖം
- സഹായം
- യോഗ്യത
- കാവേരി നദി
- അവള്‍
- ലക്ഷ്മി
- പാര്‍വതി
- കൂടെ
- മുഴുവന്‍
- സമ്പൂര്‍ണ്ണത
- സകലമാവൂ എന്നുള്ളതു്.
- ആകത്തുക, മൊത്തം
- ഉദാ:ഉറുപ്പിക സാകല്യമായിട്ടു നല്‍കി.
- കാവ്യദോഷങ്ങളില്‍ ഒന്നു്
- ആകുലഭാവത്തോടുകൂടി
- ഉദ്ദേശ്യത്തോടുകൂടി
- ശുദ്ധത്തോടുകൂടി
- വിലാസത്തോടുകൂടി
- ഒരു രാജ്യം
- അയോദ്ധ്യാ
- തഴുത്
- താഴ്ക്കുഴ എന്നതു ലോപിച്ചാണ് ‘സാക്ഷ’ ആയത്.
- എങ്ങും പ്രത്യക്ഷമായി കാണുന്നത്
- (ഇതു വേദത്തിലെ ഉപനിഷത്തിലാണ്).
- വിദ്യാഭ്യാസം സിദ്ധിച്ചവര്‍
- അക്ഷരാഭ്യാസംമാത്രം ചെയ്തിട്ടുള്ളവര്‍
രാക്ഷസന്മാരായിത്തീരും
പക്ഷപാതമതുപിന്നെ
അക്ഷരവിദ്യയില്‍വേണം’
- സത്യമായി
- തെളിവായി
- തുല്യമായി
- അക്ഷത്തോടുകൂടിയതു് സാക്ഷം. അതിനെ അതിക്കുന്നതു എന്നര്‍ത്ഥം—പ്രത്യക്ഷത്തില്‍.
- വിശേഷണം:
- എങ്ങുംകാണാവുന്ന
- സുപ്രസിദ്ധമായ
- പ്രത്യക്ഷമാകുന്നു
- പ്രത്യക്ഷമാകുക
- വിശേഷണം:
- കണ്ടോ കേട്ടോ അറിഞ്ഞിട്ടുള്ള, കൂടെയുണ്ടായിരുന്ന
- സമ്മതിച്ച അവകാശി
- തെളിവിന്നുള്ള പ്രമാണം
- ചില ആധാരമെഴുതുമ്പോള്‍ സാക്ഷിക്കാരന്നു കൊടുക്കുന്ന ഒരവകാശം
- കണ്ടുനില്ക്കുന്നവന്‍
- സാക്ഷിയാവുന്നു
- തെളിവുകൊടുക്കുന്നു
- സാക്ഷിക്കാരന്റെ സ്ഥിതി
- സാക്ഷിക്കാരുടെ പേരുവിവരം
- സാക്ഷിയാവുക
- തെളിവായിരിക്കുക
- സാക്ഷിയുടെ തെളിവു കാണിച്ചു കോര്‍ട്ടില്‍ ബോധിപ്പിക്കുന്ന പട്ടിക (ഹര്‍ജി)
- വിശേഷണം:
- സാക്ഷിയായി ഭവിച്ച
- രാജാക്കന്മാര്‍ അമൃതേത്തു കഴിക്കുമ്പോള്‍ ചിലര്‍ക്കു (ഒന്നോരണ്ടോ പേര്‍ക്കു) കൂടെ കൊടുക്കുന്ന ഭക്ഷണം
- (ഇവരുടെ ഇരിപ്പു കുറച്ചു അകലെയായിരിക്കും).
- ദൈവത്തെ സാക്ഷിപ്പെടുത്തിയുള്ള മരണം
- കോടതികളില്‍ വെച്ചു സാക്ഷികളുടെ മൊഴി (ചോദ്യോത്തരമായി) വാങ്ങിക്കുക
- സാക്ഷിക്കാണം
- സാക്ഷിയായിത്തീരുക
- സാക്ഷിസ്ഥാനം
- തെളിയിക്കുന്ന ലക്ഷ്യം, തെളിവ്
- സമ്മിശ്രത
- കുഴപ്പം
- വിശേഷണം:
- അടയാളത്തോടുകൂടിയ
- കൈത്തൊഴില്‍ സംബന്ധിച്ച
- വിശേഷണം:
- പകരുന്ന
- പകരുന്നദീനം
- വിശേഷണം:
- എണ്ണപ്പെടുവാന്‍തക്ക
- ദേഹം
- ദേഹി എന്നിതുകളുടെ സ്വഭാവങ്ങളെ വിഭജിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രം
- സാംഖ്യത്തെക്കുറിച്ചുള്ള ഈശ്വരകൃഷ്ണന്റെ ഒരു പുസ്തകം
- ഒരു ദര്‍ശനം
- കപിലാചാര്യരുടെ ദര്‍ശനങ്ങളില്‍ ഒന്ന്
- ഒരുമതം
- ഒരു യോഗശാസ്ത്രം
- ഇതിന്‍ പ്രകാരം ‘പ്രധാനന്‍’ എന്നും ‘പുരുഷന്‍’ എന്നും രണ്ടു തത്വങ്ങളിലുള്‍പ്പെടാതെ ലോകത്തില്‍ ഒന്നും ഇല്ലെന്നും അതില്‍ പുരുഷനായ ഈശ്വരന്നു സൃഷ്ടികര്‍ത്തൃത്വം ഇല്ലെന്നും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ‘കപിലന്റെ സാംഖ്യമതത്തിന്റെ ഉദ്ദേശ്യം ദൈഹികവും മാനസികവും സഹജവും, ആഗന്തുകവും ദിവ്യവും അല്ലെങ്കില്‍ അമാനുഷവും ആയ മൂന്നുവക ദോഷങ്ങളില്‍ നിന്നു മനുഷ്യരെ രക്ഷിക്കുകയാകുന്നു. ജന്തുക്കളെ കൊല്ലേണ്ടതിനാലും മറ്റും നിര്‍മ്മലമല്ലാത്തതായ വൈദികകര്‍മ്മങ്ങളെക്കൊണ്ടു മോക്ഷം കിട്ടുകയില്ലെന്നും അതിനു ജ്ഞാനം ആവശ്യമാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മതം’. ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള തത്വജ്ഞാനങ്ങളില്‍ ഒന്നാമതായി ഉണ്ടാക്കപ്പെട്ടിട്ടുള്ളത് കപിലാചാര്യരുടെ സാംഖ്യദര്‍ശനമാകുന്നു.
- വിശേഷണം:
- അംഗത്തോടുകൂടിയ
- യോജിപ്പു്
- വിശേഷണം:
- അംഗങ്ങളും ഉപാംഗങ്ങളുമുള്ള
- വേദസ്വരൂപന്‍
- വിഷ്ണു
- വിശേഷണം:
- യുദ്ധസാമര്‍ത്ഥ്യമുള്ള
- സേനാപതി
- നദി
- ചിറ്റേലം
- സമുദ്രം
- (സഗരന്‍ എന്നതു നോക്കുക). സഗരനെ സംബന്ധിച്ചതെന്നര്‍ത്ഥം.
- ഒരുവക മാന്‍
- ഭൂമി
- വളഞ്ഞു്
- (വിലങ്ങനെ എന്നര്‍ത്ഥം.) വിലങ്ങത്തില്‍.
- സഖ്യം
- ശുശ്രൂഷ
ണജനുസാചിവ്യവും’
- വിശേഷണം:
- വളച്ചുണ്ടാക്കപ്പെട്ട
- വളഞ്ഞിരിക്കുന്ന, വിലങ്ങനെ ഭവിച്ച, പിണഞ്ഞ
- മനസ്സിന്റെ വിപരീതത
- പക്ഷഭേദം
- തിരിക്കപ്പെട്ടതു്. ഉദാ:സാചീകൃതവദനം.
- ഡംഭോടുകൂടി
- ഗൗരവഭാവത്തില്‍
- മൊത്തത്തിനു വിലയ്ക്കു വാങ്ങുക
- പിഞ്ഞാണ്‍
- പദാവസാനത്തില്‍ ചേര്‍ക്കുന്ന ഒരു തദ്ധിതപ്രത്യയം
- മുന്‍ പദാര്‍ത്ഥമായിത്തീര്‍ന്ന എന്നര്‍ത്ഥം ഉണ്ടാകുന്ന. (ഭസ്മാൽകൃതം—ഭസ്മമാക്കിത്തീര്‍ത്തത്).
- കാള
- വിശേഷണം:
- കൊടുക്കപ്പെട്ട
- നശിക്കപ്പെട്ട
- സന്തോഷം
- സുഖം
- വിശേഷണം:
- മുടങ്ങാതെയുള്ള
- ഒരു മരുന്നു്
- ചര്‍മ്മലന്ത
- സുഖത്തെ ദാനംചെയ്യുന്നതെന്നര്‍ത്ഥം. ശാതലാ എന്നുമാവാം.
- അവസാനം
- ദാനം
- തീവ്രവേദന
- നാശം
- വിശേഷണം:
- അതിസാരരോഗമുള്ള
- സാത്യകന്റെ പുത്രൻ
- യുയുധാനന്‍ എന്നാണു പേര്‍. കൃഷ്ണന്റെ സാരഥിയും ബന്ധുവും, പാണ്ഡവരുടെ സഹായി. സത്യകന്‍ യദുകുലോല്പന്നനായ ശിനിയുടെ പുത്രനാകുന്നു. ദ്വാരകയില്‍ വച്ചു കൃതവര്‍മ്മാവിനെ കൊന്നതുനിമിത്തം അയാളുടെ സ്നേഹിതന്മാര്‍ വധിച്ചു. മറ്റുപേരുകള്‍—ദാരുകന്‍, യുയുധാനന്‍, ശൈനേയന്‍.
- വിഷ്ണു
- ബലരാമന്‍
- സാത്വതന്മാരുടെ (യാദവന്മാരുടെ) സംഘം
- വിശേഷണം:
- താനെയുള്ള, നിശ്ചയമുള്ള, മനസ്സുകൊണ്ടു നിവൃത്തമായിരിക്കുന്ന
- സത്വഗുണത്തെ സംബന്ധിച്ച
- ബ്രഹ്മാവു്
- നാട്യത്തില്‍ പറയുന്ന ഒരു ഭാവഭേദം
- മൂന്നു ഗുണങ്ങളില്‍ ഒന്നു്
- സ്വര്‍ഗ്ഗലബ്ധിക്കായിച്ചെയ്യുന്ന തപസ്സു്
- ജ്ഞാനികളായ ബ്രാഹ്മണര്‍ കര്‍മ്മക്ഷയത്തിന്നായി വിഷ്ണുവിങ്കല്‍ ആത്മാര്‍പ്പണം ചെയ്യുന്നതു്
- തളര്‍ച്ച
- ശുദ്ധി
- ആലസ്യം, നാശം
- ആദരവോടുകൂടെ
- സദസ്യന്മാരുടെ (വിധിനോക്കുന്നവരുടെ) ഭാവം
- സഭാനാഥത്വം
- കുതിരപ്പുറത്തു കരേറിയവന്‍, കുതിരക്കാരന്‍
- തേരാളി
- ആനക്കാരന്‍
- യുദ്ധശാലി
- തുറുപ്പുകാര്‍
- സാമ്യം
- വിശേഷണം:
- തുല്യമായ
- തുല്യം
- വിശേഷണം:
- സാധിക്കുന്ന
- ലഭിക്കുന്ന
- നിവര്‍ത്തിക്കുന്ന
- (സാധകം×ബാധകം).
- അനുകൂലപ്രതികൂലങ്ങള്‍
- ശീലം
- നിത്യാനിത്യവസ്തുവിവേകം
- ഇഹലോകപരലോകസുഖങ്ങളില്‍ വൈരാഗ്യം
- ശമാദി ആറും
- മോക്ഷത്തിലാഗ്രഹം ഇവ നാലും
- വസ്തുക്കളുടെ കുറ്റം
- കാര്യനിവൃത്തി
- വസ്തു
- ലിംഗം
- സേന
- കാരണം
- ആയുധം
- അനുചരണം
- വധം
- ശേഷക്രിയ
- ഒരു മരുന്ന്
- ദ്രവ്യം
- സ്നേഹം
- ചെറിയ ഉദ്യോഗസ്ഥന്മാര്‍ വലിയ ഉദ്യോഗസ്ഥന്മാര്‍ക്ക് എഴുതുന്ന എഴുത്ത്
- മാരണം, മൃതസംസ്കാരം, ഗമനം, ധനം, അര്‍ത്ഥദാപനം, നിവര്‍ത്തനം, ഉപകരണം, അനുഗമനം ഇവ എട്ടും
- വിശേഷണം:
- സാമാന്യമായുള്ള
- അറുപതില്‍ നാല്പത്തിനാലാം സംവത്സരം
- സാമാന്യധര്‍മ്മങ്ങള്‍
- നടപ്പുള്ള ആചാരങ്ങള്‍
ശൗചമിന്ദ്രിയനിഗ്രഹഃ
ഭംഭഃക്ഷമാര്‍ജ്ജവംദാനം
ധർമ്മംസാധാരണംവിദുഃ’
- കൂട്ടുസ്വത്തു്
- നടപ്പുള്ള ചട്ടം
- സമം, സദൃശം
- അനേക വസ്തുക്കളോടു സംബന്ധമുള്ളതു്
- ആധാരണത്തോടു കൂടിയതെന്നര്‍ത്ഥം. (സാധാരണയായി എന്നതിനേക്കാള്‍ ‘സാധാരണമായി’ എന്നതു നന്നു്. പതിവായി എന്നര്‍ത്ഥം).
- വ്യഭിചാരിണി
- താക്കോല്‍
- ഒരുമാതിരി ഓടാമ്പല്‍
- സാധാരണ സ്ഥിതി
- ഏവര്‍ക്കുമുള്ള അവകാശം
- പൊതുക്കാര്യം
- നിവര്‍ത്തിക്കുന്നു, ലഭിക്കുന്നു
- തീരുന്നു
- വിശേഷണം:
- സാധിക്കപ്പെട്ട, തന്‍ കീഴടക്കപ്പെട്ട
- നിവര്‍ത്തിക്കപ്പെട്ട
- കിട്ടിയ, ലഭിക്കപ്പെട്ട
- നിവൃത്തി
- വിശേഷണം:
- ഏറ്റവും നല്ല, യോഗ്യമായുള്ള
- ഏറ്റവും കടുപ്പമുള്ള, വളരെ ഉറപ്പുള്ള, ബലമുള്ള
- ഏറ്റവും നല്ലവന്‍
- അതിദൃഢവാന്‍
- സജ്ജനം, നല്ല തറവാട്ടില്‍ ജനിച്ചവന്‍ ധര്‍മ്മത്തെ സാധിക്കുന്നവന്‍ എന്നര്‍ത്ഥം
- മുനി, സന്യാസി
- നല്ല വസ്തു, ഇണങ്ങിയത്
- മനോഹരം
- മധുരരസം
- വിശേഷണം:
- ബഹുമാനമുള്ള, ഉല്‍കൃഷ്ടവംശത്തിലുള്ള
- ഭംഗിയുള്ള
- നേരുള്ള
- യോഗ്യമായുള്ള
- ശ്രേഷ്ഠതയുള്ള
- സുകൃതമുള്ള
- നല്ല
- വേണ്ടതുപോലെ
- ‘സാധു’ എന്ന ശബ്ദം മുമ്പു കുലീനത്വം, വിദ്വത്ത്വം, സൗജന്യം മുതലായ ഗുണങ്ങളോടുകൂടിയ ഒരു പുരുഷനെക്കുറിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ഇരപ്പാളിയും പച്ചവെള്ളം ചവച്ചുകൂടിക്കുന്നവനുമായ വകയ്ക്കുകൊള്ളാത്തവന്‍ എന്നായി. സാധുവിന്റെ പര്യായപദം ഇപ്പോള്‍
- പര്യായപദങ്ങൾ:
- ‘പാവം’.
- സാധുസ്വഭാവം
- ശാന്തശീലം
- സാധുക്കളെ ബാധിക്കുക
- ഇണങ്ങിയ കുതിര
- കടമ്പു്
- സദാചാരം
- മനോഹരമായ വൃത്താകാരം
- ഭാരതഖണ്ഡത്തിലെ ആചാരം
- വിശേഷണം:
- നല്ല ശീലമുള്ള
- ശരിയാക്കുന്നു
- വിശേഷണം:
- സാധിക്കപ്പെടേണ്ടുന്ന
- നിവര്‍ത്തിക്കത്തക്ക
- സാദ്ധ്യന്റെ പേര്‍
- ഉപദേവന്മാരില്‍ ഒരു ജാതി
- ഗണദേവതകള്‍
- സാദ്ധ്യന്മാര്‍ 12. രുദ്രന്മാര്‍ 11. ആദിത്യാദി ഒമ്പതുവര്‍ഗ്ഗക്കാര്‍ ഗണദേവതകളാകുന്ന, ഒന്നിച്ചു സഞ്ചരിക്കുന്ന ദേവന്മാര്‍ എന്നര്‍ത്ഥം.
- സാധിക്കപ്പെടേണ്ടുന്നതു്, കാര്യം
- നിവൃത്തി
- നിത്യയോഗങ്ങളില്‍ ഒന്നു്
- വെള്ളി
- നിവൃത്തി
- അവിസാനം
- ആവലാത വിസ്തരിച്ചുണ്ടാക്കിയ വിധി
- ഭയം. സാധുകൾക്കു് ഉപദ്രവത്തെ ചെയ്യുന്നതെന്നർത്ഥം
- പതിവ്രത
- സാധുശീല
- നന്ദിയുള്ളവൾ
- മേദ
- വിശേഷണം:
- ആനന്ദമുള്ള
- ആനന്ദത്തോടെ
- പൊൻ
- താഴ്വര, താഴ്വാരം. സസ്യാദികളെ കൊടുക്കുന്നതെന്നർത്ഥം
- പർവതശിഖരം
- പർവ്വതത്തിന്റെ മുകളിലെ പരന്ന പ്രദേശം
- കൊടുങ്കാറ്റു്
- വിദ്വാൻ
- സൂര്യൻ
- മുള, പൊടിപ്പു്
- കാടു്
- റോഡ് (വഴി)
- വിശേഷണം:
- അനുജനോടോ അനുജത്തിയോടോ കൂടിയ
- ഒരപ്സരസ്ത്രീ
- പർവതം
- പാപം കളയുന്നതിനുള്ള ഒരു കൃഛ്റവ്രതം. വളരെ പ്രയാസമുള്ളതെന്നർത്ഥം
ദധിസർപ്പിഃ കശോദകം.
ഏകരാത്രോപവാസശ്ച
കൃച്ഛ്റം സാന്തപനം സ്മൃതം’
- സമാധാനം
- നല്ല വാക്കുകൊണ്ടുള്ളയോജിപ്പു്
- സാമം
- സമാധാനപ്പെടുത്തുന്ന സമ്പ്രദായം
- നല്ലവാക്കു്, സാമവാക്കു്
- തമ്മിൽ യോജിപ്പു്
- സാമർത്ഥ്യം
- ഒരു മുനി
- ശ്രീകൃഷ്ണന്റേയും ബലഭദ്രരുടെയും കുചേലന്റേയും ഗുരു. സാന്ദീപനിയുടെ പുത്രനെ പഞ്ചജനൻ എന്ന അസുരൻ മോഷ്ടിച്ചുകൊണ്ടുപോയി. അതിനാൽ കൃഷ്ണൻ അയാളെ വധിച്ചു. പുത്രനെ സംരക്ഷിച്ചു ദക്ഷിണയായി മുനിക്കു നൽകി.
- തല്ക്കാലത്തെ ഫലം
- വിശേഷണം:
- കട്ടിയുള്ള
- തിങ്ങിയ
- പരിപൂർണ്ണതയുള്ള
- മൃദുത്വമുള്ള
- കൊഴുത്ത, തടിച്ച
- കൊഴുക്കെ
- നിബിഡമായി
- തിങ്ങിയതായി
- ഇടതൂർന്നതു്. കൂടെ ബന്ധിക്കപ്പെടുന്നതു് എന്നർത്ഥം
- കനത്തും മിനുത്തും ഇരിക്കുന്ന
- ഇടതിങ്ങിമിനുങ്ങിയുള്ള
- കൊഴുത്ത
- സന്ധ്യാകർമ്മം
- സന്ധ്യൊചിത കർമ്മം
- വിശേഷണം:
- പടവിളിക്കുന്ന
- ആർക്കുന്ന
- ആയുധം ധരിച്ചു പുറപ്പെടുന്നവൻ
- പാലും തൈരുമായിച്ചേർത്തഹവിസ്സ്. ഹോമത്തിന്നായിക്കൊണ്ടു് അഗ്നിയിലേക്കു വഴിപോലെ നയിക്കപ്പെടുന്നതെന്നർത്ഥം. ഹവിസ്സിന്റെ പേർ എന്നു ചിലർ
- സാമീപ്യം (സമീപത)
- സന്നിധിയിൽ (മുമ്പിൽ) ഇരിക്കുന്ന അവസ്ഥ
- വിശേഷണം:
- ത്രിദോഷങ്ങൾ അതായതു് വാതപിത്തകഫങ്ങൾ ഒന്നിച്ചു കോപിക്കനിമിത്തമുണ്ടായ
- പലതും ഒന്നിച്ചു കൂടിയുണ്ടായ
- ശത്രു
- തന്നെപ്പോലെ അനേകം ഭാര്യമാരുള്ള അവസ്ഥ
- സപത്നിയുടെ
- ഭാവം. സപത്നി എന്നാൽ അനേകം ഭാര്യമാരിൽ ഒരുത്തി
- സപത്നന്മാരുടെ (ശത്രുക്കളുടെ) ഭാവം.
മെത്രയും കഷ്ടം കഷ്ടം’
- ചങ്ങാതിത്വം
- സഖ്യം
- സ്നേഹം. (വിവാഹക്രിയയിൽ വധൂവരന്മാർ കൈപിടിച്ചുകൊണ്ടു് ഏഴടി നടക്കണമെന്നു വിധിയുണ്ടു്. ‘സപ്തപദി’ എന്ന ഈ അനുഷ്ഠാനത്തിൽ നിന്നത്രേ ഈ ശബ്ദത്തിന്റെ ആഗമം)
- ഭക്ഷണം
- ഫലിക്കുക
- വൃത്തിയുള്ള
- ശുചിയായ. (അറബിഭാഷ)
- സാമാനങ്ങളുടെ കൂട്ടം
- വസ്തുവകകൾ
- തികവു്, പൂർണ്ണമായതു്
- പരിവാരം
- വിശേഷണം:
- സാമവേദത്തിൽനിന്നു ജനിച്ച
- ആന
- യുക്തിയുക്തത്വം
- ഒരു രോഗം
- ആമത്തോടുകൂടിയ കണ്ണു വലുതായ വേദനയോടും ചെമപ്പോടും നീരോടും, കുരുകുരുപ്പോടും കുത്തിനോവോടും, ശൂലത്തോടും, കണ്ണുനീരോടും കൂടിയിരിക്കും.
- വിശേഷണം:
- അതിരുള്ള
- ഇടപ്രഭു
- അയൽക്കാരനായ രാജാവു്
- അയൽക്കാരൻ
- (സാമന്തൻ × സമ്രാട്ടു്.)
- മൂന്നാമത്തെ വേദം. പാപത്തെ നശിപ്പിക്കുന്നതെന്നർത്ഥം
- ഒന്നാമത്തെ ഉപായം
- നല്ലവാക്കുപറയുക
- സാവധാനം
- വിശേഷണം:
- സമയത്തിന്നു ചേർന്ന
- ആന
- ബ്രഹ്മാവു്
- മിടുക്കു്
- കാവ്യഗുണങ്ങളിൽ ഒന്നു്
- പ്രധാനമന്ത്രി
- വിശേഷണം:
- സാമവേദംപഠിച്ച
- വിശേഷണം:
- സാമവേദംപഠിച്ച
- വിശേഷണം:
- സാമവേദമുള്ള
- സാമം ഒഴിച്ചുള്ള ഉപായങ്ങൾ
- സഭയിൽ വസിക്കുന്ന സദസ്യൻ. സമാജത്തിലേയ്ക്കു വേണ്ട വിധം വന്നു ചേരുന്നവൻ എന്നർത്ഥം. (യാഗശാലയിലെ വിധികർത്താക്കന്മാരായ സദസ്യർക്കു സാമാജികന്മാർ എന്നു പറയുന്നു)
- വസ്തു
- വിശേഷണം:
- സാധാരണമായുള്ള
- നടപ്പായുള്ള
- കാവ്യദോഷങ്ങളിൽ ഒന്നു്
- ജാതി, ഘടത്വാദി ജാതിയുടെ പേർ. സാമാനങ്ങളുടെ ഭാവം എന്നർത്ഥം
- മാതിരി, തരം
- നടപ്പായുള്ളതു്, സാധാരണം
- ഒരലങ്കാരം
- അനേക വസ്തുക്കളോടു സംബന്ധമുള്ളതിന്റെ പേർ. സമാനത്തിന്റെ ഭാവം എന്നർത്ഥം
- പൊതുവിലുള്ള കല്പന
- വ്യഭിചാരിണി
- പൊതുവായി
- നടപ്പായി
- പാതി എന്ന അർത്ഥത്തിലും നിന്ദയിലും വരും
- ഇഷ്ടിയിൽ (യാഗാഗ്നിയിൽ) ചമതയിടുമ്പോൾ ചൊല്ലുന്ന (ഋൿ) ഒരു മന്ത്രം അഗ്നിയെ പ്രജ്വലിപ്പിപ്പാനുള്ള ‘ഉൽബുധ്യസ്വാഗ്നേ’ ഇത്യാദിയായ ഋക്കിന്റെ (മന്ത്രത്തിന്റെ) പേർ. ചമത ഹോമിപ്പാനുള്ളതു് എന്നർത്ഥം
- അയൽക്കാരൻ
- സമീപത
- സാന്നിദ്ധ്യം
- വിശേഷണം:
- സമുദ്രത്തിൽ നിന്നുമുണ്ടായ
- കടലുപ്പു്
- കപ്പലോടി
- കപ്പൽയാത്രക്കാരൻ
- മറുകു്
- കടൽ ഉപ്പു്
- കടൽനാക്കു്
- വിശേഷണം:
- മറുകോടു സംബന്ധിച്ച
- കടലിനെ സംബന്ധിച്ച
- ലക്ഷണം പറയുന്നവൻ
- ദേഹത്തിലുള്ള മറുകു്, വര മുതലായവനോക്കി ലക്ഷണം പറയുക
- ഒരു ഗ്രന്ഥം
- കടൽത്തോണി
- ഒരു ശാസ്ത്രഗ്രന്ഥം
- വിശേഷണം:
- സന്തോഷമുള്ള
- സന്തോഷത്തോടുകൂടെ
- നാലുപായങ്ങളിൽ ഒന്നു് (ഒന്നാമത്തെ ഉപായം)
- തൽക്കാലഫലം
- വിശേഷണം:
- യുദ്ധസംബന്ധമായ
- ഭാവിയെ സംബന്ധിച്ച
- ആപത്തു്
- യുദ്ധം
- ഉത്തരകാലം, ഭവിഷ്യൽകാലം. ‘സംവരായം’ എന്നും കാണുന്നു
- നിശ്ചയമില്ലായ്ക
- വിശേഷണം:
- പാരത്രികമായ
- ആപത്തായ
- യുദ്ധസംബന്ധമായ
- യുദ്ധം, വഴിപോലെ പരാഭവിച്ചു പുറപ്പെടുന്നതെന്നർത്ഥം
- യുദ്ധരഥം
- ഉചിതം എന്ന അർത്ഥത്തിൽ പ്രയോഗം
- ഇപ്പോൾ, ഈ കാലത്തിൽ. (ഭേദകാവ്യയമാണു്)
- വിശേഷണം:
- ഇപ്പോഴുള്ള
- യോഗ്യമായ, ഉചിതമായ
- വിശേഷണം:
- പരമ്പരന്യായാനുസരണമായ
- സുഗന്ധമുള്ള ഒരു പശ
- Benzoin, esp. മലാക്ക സാമ്പ്രാണി, പറങ്കിസാമ്പ്രാണി മുതലായതു്.
- സാമ്പ്രാണിയിൽ നിന്നെടുക്കുന്ന എണ്ണ
- സാമ്പ്രാണിപ്പുക
- ശിവൻ
- ശ്രീകൃഷ്ണനു ജാംബവതിയിലുണ്ടായ പുത്രൻ
- ഇരിമ്പുലക്കകണ്ടു വളരെ പേടിച്ചു ബാലന്മാർ വിവരം ഭഗവാനോടറിയിച്ചു. പിന്നീടു ഉഗ്രസേനന്റെ വരുതിപ്രകാരം ഇരിമ്പുലക്കയെ അരംകൊണ്ടുരാകി കടലിൽ കലക്കി. അപ്പോൾ ഒരു കഷണം ശേഷിച്ചു. അതിനെ സമുദ്രത്തിലെറിഞ്ഞു. അതൊരു മത്സ്യം എടുത്തു വിഴുങ്ങി. അതു ഒരു മുക്കുവനു വലയിൽ കിട്ടി. ആ മുക്കുവൻ ഇരിമ്പുഖണ്ഡം എടുത്തു ഒരു കാട്ടാളനു കൊടുത്തു. അയാൾ അതുകൊണ്ടു ഒരു ശരം തീർത്തു. ഇരിമ്പുലക്കപ്പൊടി എല്ലാം ഏകരതൃണങ്ങളായി കരയിലുണ്ടായി. ജരസൻ (കാട്ടാളൻ) കൃഷ്ണന്റെ പാദത്തിൽ ഈ ശരംകൊണ്ടുതന്നെ എയ്യുകയാൽ അദ്ദേഹം ഭൂവാസം വിട്ടു. ഏകരപ്പുല്ലുകൾകൊണ്ടു യദുനാശവും വന്നു. സാംബൻ ലിംഗപുരാണപ്രകാരം രുൿമിണിയുടെ പുത്രനെന്നു കാണുന്നുണ്ടു്. പാ ഞ്ചാലീസ്വയംവരത്തിൽ നൂറ്റുപേർ സാംബനെ തടവിലാക്കി. ഇതിനുകാരണം അയാൾ ദ്രൗപദിയെ എടുത്തുകൊണ്ടുപൊയ്ക്കളഞ്ഞതാണു്. ബലരാമനാണു തടവിൽനിന്നും വിടുവിച്ചതു്. അന്നുമുതലാണു സാംബൻ ആഭാസനായതു്. ഇയാൾക്കു നാരദന്റെ ശാപം നിമിത്തം കുഷ്ടരോഗം പിടിപെട്ടു സൂര്യനെ തപസ്സുചെയ്തു സ്വാസ്ഥ്യത്തെ പ്രാപിച്ചു. സാംബൻ ശ്രീകൃഷ്ണന്റെ പതിനാറായിരത്തെട്ടു ഭാര്യമാരെയും കാമിച്ചതായിരുന്നു ശാപഹേതു.
ദ്യഖിലതാപസരൊരുമിച്ചേകദാ
ഭഗവാനെക്കാണ്മാനെഴുന്നള്ളുന്നേരം
ഭഗവൽപുത്രന്മാർപലരുമൊന്നിച്ചു
മുനികളെക്കണ്ടുമനസിചിന്തിച്ചാർ
ഇനിയിവരെനാംവലയ്ക്കണമിപ്പോൾ
രുടലുംഗർഭിണിയുടെവേഷമാക്കി
മുനിവരന്മാർതൻതിരുമുമ്പിൽവെച്ചു
വിനയംഭാവിച്ചുതൊഴുതുചോദിച്ചാർ
‘ഇവൾപെറുന്നതുപുരുഷനോപെണ്ണോ
ദിവസമേതെന്നുമരുളിച്ചെയ്യേണം’
അതുകേട്ടന്യോന്യമവരുംനോക്കിക്ക
ണ്ടതിനൊരുത്തരമരുൾചെയ്തീടിനാർ.
‘അടുത്തിരിക്കുന്നിതിവൾക്കുപേറിപ്പോൾ
കടുപ്പമേറുന്നോരിരുമ്പുലക്കയി
ന്നതിനാലെകുലംമുടിയുംനിങ്ങൾക്കെ
ന്നതിനുകില്ലില്ലെ’ന്നതുമരുൾചെയ്താർ
മുരരിപുമതമറിഞ്ഞുമാമുനി
വരന്മാരുംവിരഞ്ഞെഴുന്നള്ളീടിനാർ
സകലലോകനായകനെയുംകണ്ടു
ഭഗവൽഭക്തന്മാർമറഞ്ഞിതക്കാലം
ചിരിച്ചുഭാഷിച്ചുനടന്നുബാലന്മാർ
വിറച്ചുസാംബനും പ്രസവിച്ചീടിനാൻ’.
- അർദ്ധനാരീശ്വരൻ
- തുല്യം, സമത്വം
- അലങ്കാരത്തിന്റെ ബീജം
- ഒരലങ്കാരം
- വലിയ രാജ്യാധികാരം, രാജ്യൈശ്വര്യം
- ആധിപത്യം
- കടൽ (കപ്പൽ) കച്ചവടക്കാരൻ
- അധികം പേർ ഒന്നുചേർന്നു യാത്രചെയ്യുക (ദീപാന്തരത്തിലേയ്ക്കു യാത്രചെയ്ക). ഇതത്രേ സംയാത്ര. അതു പ്രയോജനമായിട്ടുള്ളവൻ സാംയാത്രികൻ
- യുദ്ധകുശലൻ
- സംയുഗത്തിൽ സാധു എന്നർത്ഥം
- ജ്യോത്സ്യൻ. സംവത്സരത്തെ അറിയുന്നവൻ എന്നർത്ഥം
- സംശയിക്കുന്നവൻ
- സംശയത്തിനു വിഷയീഭൂതമായ പദാർത്ഥം
- അമ്പു്
- വാൾ. ശത്രുക്കളുടെ അന്തത്തെ ചെയ്യുന്നതെന്നർത്ഥം
- അസ്തമനസന്ധ്യ
- മഹാപണ്ഡിതനായ ഒരു ബ്രാഹ്മണൻ
- A. D. 1370-ൽ ജീവിച്ചിരുന്നു.
- മോരു്
- ഋഗ്വേദത്തിന്റെ ശ്രുതിപ്പെട്ട ഒരു വ്യാഖ്യാനക്കാരൻ
- 14-ാം നൂറ്റാണ്ടിൽ വിജയനഗരത്തിൽ ജീവിച്ചിരുന്നു.
- വിശേഷണം:
- അസ്തമനസന്ധ്യ
- അസ്തമനസന്ധ്യയെ സംബന്ധിച്ച
- സരസ്വതി
- അസ്തമന(സന്ധ്യ) കാലം
- അവസാനം
- അമ്പു്
സായമുള്ളൂരിൽനിന്നെൻ’
- വേർപെടാത്ത ചേർച്ച. ദൈവത്തോടു ചേർന്നൊന്നാവുക. (നാലു മുക്തികളിൽ ഒന്നു്)
- തുല്യത
- സായങ്കാലം
- കുതിരക്കാരൻ
- സാക്ഷി (അറബിഭാഷ). ശഹീതു
- സാദൃശ്യം
- മുക്തി
- മായാബദ്ധനായ ജീവാത്മാവു് ജ്ഞാനാഗ്നികൊണ്ടു് അവിദ്യാനാശം സിദ്ധിക്കുമ്പോൾ ബ്രഹ്മത്തോടു ചേർന്നു ലയിക്കുന്നതുതന്നെ സായൂജ്യ മുക്തി
- ഇംഗ്ലണ്ടു മുതലായ ചില ദിക്കുകളിലെ മാനമുള്ളവർക്കു പറയുന്ന പേർ, ധ്വര
- പ്രഭു (സാഹേബവർ എന്നും കാണുന്നു)
- പട്ടാണികളുടെ ഒരു സ്ഥാനപ്പേർ. (അറബിഭാഷ)
- വിശേഷണം:
- ശ്രേഷ്ഠതയുള്ള
- വിശേഷമായ. (നാമം-സാരത)
- വിശേഷണം:
- പലനിറമുള്ള
- മാൻ
- പക്ഷി
- ആന
- കൂവളം
- പുള്ളിമാൻ
- കുതിര
- ശംഖു്
- സിംഹം
- കുട
- പലനിറം, പലനിറമുള്ള വസ്തു
- വസ്ത്രം
- മേഘം
- മയിൽ
- ചന്ദനം
- താമര
- ചുണ്ടും കാലും ചെമന്ന അന്നം
- വേഴാമ്പൽ
- രത്നം
- പൊന്നു്
- കർപ്പൂരം
- ഒരു പൂവു്
- കുയിൽ
- ചന്ദനം
- മാൻകണ്ണി
- സുന്ദരി
- ഒരു വക വീണ
- ചാണപ്പുളി
- ശിവൻ
- തേൻ
- വിശേഷണം:
- സാരത്തെ അറിഞ്ഞ
- വെണ്ണ
- രാവണന്റെ ഒരു ഭൃതൻ
- ഒരു യാദവൻ, സുഭദ്രയുടെ കൂടെപ്പിറന്നവൻ
- അതിസാരം എന്ന ദീനം
- ചെറിയ പുഴ, തോടു്
- ഒരു പച്ചമരുന്നു്
- സർപ്പത്തിന്റെ മുട്ട
- വാഴ
- തേരാളി
- തേർ നടത്തുന്നവൻ. അശ്വങ്ങളെ ഗമിപ്പിക്കുന്നവൻ എന്നർത്ഥം
- തേർ തെളിപ്പു്
- സരസ്വതി
- ദുർഗ്ഗ
- ഖദിരവൃക്ഷം
- കരിങ്ങാലി
- കച്ചവടസ്സാമാനം
- കാതൽ
- ശ്രേഷ്ഠം
- സത്യം
- ബലം
- കാര്യസാരം, യുക്തം
- കൊഴുപ്പ്
- വിശേഷം
- ഉറപ്പ്
- തൈരിന്റെ പാട
- ശൗര്യം
- ഒരലങ്കാരം
- പർവതം
- സമ്പത്ത്
- വെള്ളം
- ദൈർഘ്യം
- പനച്ചി
- ചന്ദനം
- ഇരിമ്പ്
- വെണ്ണ
- കുങ്കുമം
- വജ്രക്ഷാരം
- സരമയുടെ മകൻ
- ജനമേജയനൃപതി തന്റെ മൂന്നുസോദരന്മാരുമായി കുരുക്ഷേത്രത്തിൽചെന്നു മുനിമാരൊന്നിച്ചു ഒരു യാഗം തുടങ്ങി. അപ്പോൾ സാരമേയൻ അവിടെചെന്നു. അവനെ അടിച്ചു. സരമ ജനമേജയനെ ശപിച്ചു. ശാപവചസ്സു ‘ഏതുമേ പിഴയാതെ ബാലനെ ഹനിക്കയാൽ ഹേതുകൂടാതൊരാപത്തുണ്ടാക നിനയാതെ’. (സാരമേയർ സരമയുടെ പുത്രന്മാരായ യമന്റെ നായ്ക്കളാകുന്നു).
- പട്ടി. സരമയിൽനിന്നു ജനിച്ചത്. (സരമ = പെൺപട്ടി)
- സാരമില്ലാത്ത
- ഉരുക്ക്
- വിശേഷണം:
- സരയൂ (യു) നദിയിലുണ്ടായ
- ഒരു വൃത്തത്തിന്റെ പേർ
- സരയൂനദിയിൽ ഭവിച്ചതു്
- സമർത്ഥൻ
- താമരപ്പൂവു്
- ആമ്പൽ
- വണ്ടാരംകോഴി
- ഉടഞാൺ
- ഉടഞാൺ
- അരച്ചട്ട
- യുദ്ധസമയത്തിൽ കുപ്പായത്തിന്റെ മീതെ കെട്ടുന്നതു്
- സത്തിന്റെ മുഴുപ്പു്
- ബ്രഹ്മാവു്
- ഒരുമാതിരി വസ്ത്രം
- സാരസ്യം
- നന്ദി
- സരസന്റെ അവസ്ഥ
- വിശേഷണം:
- സരസ്വതിയെ സംബന്ധിച്ച
- വാൿസാമർത്ഥ്യമുള്ള
- സരസ്വതദേശത്തെ സംബന്ധിച്ച
- (ഏഴുസരസ്വതികൾ കൂടിച്ചേർന്നത്) സുപ്രഭാ
- കാഞ്ചനാക്ഷി
- വിശാല
- മാനസഹ്രദാ
- സരസ്വത്തോയ
- സുവർണ്ണം
- വിമലോദകം
- സരസ്വതീനദിയുടെ പുത്രനായ ഒരു ഋഷി
- ഒരു ക്ഷാമകാലത്തു ഭക്ഷണം ലഭിക്കായ്കനിമിത്തം അതിനലഞ്ഞുനടന്നു ബ്രാഹ്മണർ വേദമെല്ലാം മറന്നു. സാരസ്വതൻ മാത്രം വേദാദ്ധ്യയനം നടത്തി. അമ്മ ഉപജീവനത്തിനു മത്സ്യം കൊണ്ടു കൊടുത്തു വന്നതുകൊണ്ടു ഇതു സാധിച്ചതാണ്. ക്ഷാമം കഴിഞ്ഞതിൽ പിന്നെ 600,000 ബ്രാഹ്മണരെ വേദം അഭ്യസിപ്പിച്ചു.
- ഡെൽഹിയുടെ വടക്കുപടിഞ്ഞാറേ ഭാഗം
- (സരളത)
- ഇഷ്ടത്തെ അനുസരിച്ചിരിക്കുന്ന സ്ഥിതി
- യോഗ്യത
- ചൊവ്വ്
- യഥാർത്ഥം
- ഭംഗി
- നല്ല ഭാഗം
- ചതുരംഗക്കളിയിലെ കാലാൾ
- പഞ്ചവർണ്ണക്കിളി
- ഒരു രാഗം
- കിളി
- ശാരിക
- പഞ്ചവർണ്ണക്കിളി
- നറുനീണ്ടി
- സമാനരൂപത്തോടുകൂടിയ ഭാവം, ദൈവസ്വരൂപത്തെ ലഭിക്ക
- തുല്യത
- നല്ല ഉപദേശം
- സാരമുള്ള ഉപദേശം
- വിശേഷണം:
- അർത്ഥത്തോടുകൂടിയ
- അർത്ഥമുള്ള പേരു്
- അർത്ഥമുള്ള പേരോടു കൂടിയവൻ
- ജന്തുക്കളുടെ കൂട്ടം
- കച്ചവടസംഘം
- അർത്ഥമുള്ള
- വലിയ സംഘമുള്ള
- കച്ചവടക്കാരൻ
- ചെട്ടി
- കച്ചവടക്കാരൻ
- വിശേഷണം:
- നനഞ്ഞ
- വിശേഷണം:
- അർദ്ധത്തോടുകൂടിയ
- ശംഖു്
- കൂടെ.
- നൈകൊണ്ടും തൈർകൊണ്ടും പാകംചെയ്യപ്പെട്ട പദാർത്ഥം
- വിശേഷണം:
- സർവകാലവുമുള്ള
- എല്ലായ്പോഴുമുള്ള
- വിശേഷണം:
- പരസ്യമായ
- വിശേഷണം:
- സാധാരണമായ
- എല്ലാസന്ദർഭങ്ങൾക്കുമുതകിയ
- ഒരു ബുദ്ധ(ജൈന) സന്യാസി
- വിശേഷണം:
- എല്ലാ ഭൂതങ്ങളേയും സംബന്ധിച്ച
- എല്ലാ ജീവജാലങ്ങളേയും സംബന്ധിച്ച
- വിശേഷണം:
- ഭൂലോകത്തെ സംബന്ധിച്ച
- ചക്രവർത്തിസ്ഥാനം
- ആസമുദ്രക്ഷിതീശ്വരനായ ചക്രവർത്തി, നാടെല്ലാം വാഴുന്ന രാജാവു്. സർവ്വഭൂമിയുടെ ഈശ്വരൻ എന്നർത്ഥം
- വൈശ്രവണന്റെ ആന. ഭൂമിയിൽ സർവ്വത്ര അറിയപ്പെട്ടതു് എന്നർത്ഥം
- ചന്ദ്രവംശത്തിൽ അഹംപതിക്കു ഭാനുമതിയിൽ ജനിച്ച മഹാൻ
- വലിപ്പമുള്ളവൻ
- വേദങ്ങളിൽ പാരംഗതൻ
- വിശേഷണം:
- എല്ലാ ജനങ്ങൾക്കും അറിവുള്ള
- ഗണ്ഡകനദിയിലുള്ള ഒരു വക കല്ലു്
- വൃക്ഷവിശേഷം, ഒരു പൂച്ചെടി
- നൂൽപരുത്തി
- വെൺചന്ദനം
- കൊത്തിയുണ്ടാക്കിയ രൂപം, പാവ
ദുഃഖവും മുഴുക്കയാൽ
സാലഭഞ്ജികപോലെ
നിന്നിതു സ്വല്പനേരം’
- മതിൽ, കോട്ട.
- ശത്രുവേഗത്തെ നശിപ്പിക്കുന്നതെന്നർത്ഥം (ഉദാ:, കനകസാലശ്രീ).
- മുളപ്പുമരുതു്. രോഗങ്ങളെ കളയുന്നതെന്നർത്ഥം
- മരുതു്
- വൃക്ഷം. കാറ്റടിച്ചിളകിക്കൊണ്ടിരിക്കുന്നതെന്നർത്ഥം
- പയിൻമരം
- തേന്മാവു്
- ഒരു വക മീൻ
- ഒരു മരുന്നു്. Salep of Misr or Egypt
- orchis mascula. (Gund.)
- മരപ്പട്ടി
- ശാലിവാഹന രാജാവു്
- മതിലിന്റെ മുകൾഭാഗം
- പട്ടി
- ചെന്നായ്
- കുറുക്കൻ
- മാൻ
- പൂച്ച
- കുരങ്ങു്
- (ശാലാവൃകം എന്നും കാണുന്നു)
- മതിൽ
- ഭവനം
- താങ്ങുപലക
- ചുവരിൽനിന്നും തള്ളി നിൽക്കുന്ന കുറ്റി
- രോമംകൊണ്ടുണ്ടാക്കുന്ന ഒരു തരം വിശേഷവസ്ത്രം
- തവള
- ദൈവത്തിന്റെ ലോകത്തുകൂടെ പാർക്കുക
- സമാനമായുള്ള ലോകത്തോടുകൂടിയവനാവൂ എന്നുള്ള അവസ്ഥ
- വിശേഷണം:
- സാല്വരാജ്യത്തുള്ള
- വിഷ്ണു വധിച്ച ഒരു രാക്ഷസൻ
- ഒരു രാജ്യം (അതിലെ ജനം)
- വിഷ്ണു
- സാരികപ്പക്ഷി
- വിശേഷണം:
- ജനിപ്പിക്കുന്ന, മുളപ്പിക്കുന്ന
- പ്രസവവേദനയുള്ള
- അവകാശത്തോടുകൂടെ
- ഇടയുള്ളപ്പോൾ
- സാവധാനമായി.
- നിന്ദയോടുകൂടുംവണ്ണം.
- ദോഷത്തോടുകൂടിയതു്
- സന്യാസിക്കുള്ള മൂന്നു ശക്തികളിൽ ഒന്നു്
- (മറ്റേവ നിരവദ്യ, മൂക്ഷ്യ).
- വിശേഷണം:
- സാവധാനമുള്ള
- തിടുക്കമില്ലാത്ത
- ശ്രദ്ധയുള്ള
- ശ്രദ്ധ
- ശാന്തത
- താമസം
- (‘സാവധാനത്തിൽ’ എന്നതിനേക്കാൾ ‘സാവധാനമായി’ എന്നതു നന്നു്)
- ഒന്നിൽ മനസ്സിരുത്തി ചുറ്റുപാടുമുള്ള അവസ്ഥകളെ എല്ലാം നന്നായി നോക്കി അതിനെ പ്രവർത്തിക്കുന്നവൻ
- തിടുക്കമില്ലാത്തവൻ
- താമസിച്ചു പ്രവർത്തിക്കുന്നവൻ
- ശ്രദ്ധയോടുകൂടും വണ്ണം.
- അതിരുള്ള
- വിശേഷണം:
- സൂര്യോദയത്തെ സംബന്ധിച്ച
- വരുണൻ
- ഹോമാവസാനം
- മുപ്പതുദിവസമുള്ള മാസം
- ഒരു പകൽ മുഴുവൻ
- രൂപകം എന്ന അലങ്കാരത്തിന്റെ ഒരു പിരിവു്
- വിശേഷണം:
- മൂടപ്പെട്ട
- കുറ്റം
- പാപം
- ലോധ്രവൃക്ഷം
- എട്ടാമത്തെ മനു
- എട്ടാമത്തെ മനുവിന്റെ അമ്മവംശപ്പേർ
- സാദൃശ്യം
- ശേഷിക്കുകയെന്നുള്ളതു്
- വയറ്റാട്ടി
- ബ്രാഹ്മണൻ
- വാസുദേവൻ
- ശിവൻ
- സൂര്യൻ
- പൂണുനൂൽ
- ഗർഭപിണ്ഡം
- പാർവ്വതി
- വേദത്തിലെ ഒരു വാക്യം
- ആദിത്യപുത്രി
- ബ്രഹ്മാവിന്റെ പുത്രിയും ഭാര്യയുമായ ശതരൂപ
- അശ്വപതി രാജാവിന്റെ പുത്രി
- സത്യവാനെ ഭർത്താവായി സ്വീകരിച്ചു രാജ്യഭ്രഷ്ടനായ ഇയാൾ മാതാപിതാക്കന്മാരൊന്നിച്ചു വനത്തിൽ സന്യാസിയായി പാർക്കുമ്പോഴാണു് ഇങ്ങനെ ചെയ്തതു്. സാവിത്രി സത്യവാനിൽ സ്ഥിരാനുരാഗവതിയായിരുന്നു. സത്യവാൻ ഒരു വർഷം കൂടി മാത്രമേ ജീവിച്ചിരിക്കയുള്ളൂ എന്നുള്ള ബോധം സാവിത്രിക്കു് നാരദനിൽ നിന്നും കിട്ടിയിരുന്നിട്ടും ആ സ്ത്രീരത്നം ഇക്കാര്യത്തിൽ ഒട്ടും കുലുങ്ങിയില്ല. ആ ഒരു വർഷാവസാനത്തിൽ വിറകിനായി വനത്തിൽ ഗമിച്ച സത്യവാനെ സാവിത്രി അനുഗമിച്ചു. അവളുടെ മടിയിൽ കിടന്നു സത്യവാൻ മൃതനായി. യമൻ അയാളുടെ ആത്മാവിനെ കൊണ്ടുപോകാനായി വന്നപ്പോൾ അവളും കൂടി പിന്നാലെ ചെന്നു. ഇഷ്ടം പോലെയുള്ള വരങ്ങൾ അവൾക്കു കൊടുത്തതിൽ സത്യവാന്റെ ജീവനും തിരിയെ കിട്ടി. രാജ്യവും തിരികെ കിട്ടുകയുണ്ടായി. പാതിവ്രത്യം, സത്യം എന്നിവയ്ക്കു സാവിത്രി സുപ്രസിദ്ധയായ മാതൃകയായിരുന്നു. നൂതനമായി വേളികഴിക്കുന്ന യുവതികളെ ‘ജന്മ സാവിത്രീ ഭവ’ എന്നു ജനങ്ങൾ അനുഗ്രഹിക്കുക സാധാരണമാണു്.
- ആർത്തിയോടു കൂടുംവണ്ണം
- ആശ്വാസത്തോടു കൂടുംവണ്ണം
- ഉരസ്സ്
- മനം
- കണ്ണു്
- ശിരസ്സ്
- കാൽകരങ്ങൾ
- വചസ്സ്
- ചുമൽ ഈ എട്ടും ഉപയോഗിച്ചു ചെയ്യുന്ന നമസ്കൃതി
- (1) കാൽമുട്ടുകൾ. (2)പാദങ്ങൾ. (3)കൈകൾ. (4)മാറിടം. (5)മുടി. (6)തല. (7)വാക്കു്. (8)കണ്ണു്.
പാണിഭ്യാമുര സാധിയാ
ശിരസാവചസാദൃഷ്ട്യാ
പ്രണാമോഷ്ടാംഗ ഈരിതഃ
- എട്ടു് അവയവങ്ങളോടു കൂടി
- തല, നെറ്റി, മൂക്കു്, മാറിടം, രണ്ടുകൈ, രണ്ടുകാൽ ഇവയത്രേ എട്ടംഗങ്ങൾ.
- കാളയുടെ താട
- ഗോകണ്ഠത്തിൽ തൂങ്ങിക്കിടക്കുന്ന തൊലി
- ഒരുമിച്ചുള്ള നടപ്പു്, ഒരുമിച്ചു സഞ്ചരിക്കുന്ന സ്ഥിതി
- സമീപമുള്ളതിന്റെ അവസ്ഥ
- ഒരു കാവ്യഗുണം
- വിശേഷണം:
- സഹജമായുള്ളതിനെ സംബന്ധിച്ച
- ബഹുമാനം, യോഗ്യത
- മണിക്കൂറു്
- ക്ഷമവിട്ടുള്ള പ്രവൃത്തിക്ക് ഒരുമ്പെടുക
- അദ്ധ്വാനപ്പെടുക
- ക്ഷമയില്ലായ്ക, ക്ഷമവിട്ടുള്ള പ്രവൃത്തി, ദണ്ഡം, അഹങ്കാരം
- വിചാരമില്ലായ്ക
- സാഹസം- തീവെട്ടിക്കൊള്ളക്കാർക്കു്
തക്കം-പിടിച്ചുപറിക്കാർക്കു്
കൈയടക്കം- വഞ്ചകന്മാർക്കു്
കിട്ടിയതു കാര്യം ചില്ലറക്കള്ളന്മാർക്കു്.
- വിശേഷണം:
- സാഹസമുള്ള
- ക്ഷമയില്ലാത്ത
- വിചാരമില്ലാത്ത
- വിചാരമില്ലാതെ എന്തും പ്രവർത്തിക്കുന്ന
- സാഹസത്തെ സംബന്ധിച്ച
- സാഹസം
- വിശേഷണം:
- ആയിരത്തോടു സംബന്ധിച്ച
- ആയിരം കൊടുത്തു വാങ്ങിച്ചുള്ള
- ആയിരം ആളുകളെക്കൊണ്ടു യുദ്ധം ചെയ്യിക്കുന്നവൻ
- ആയിരം പേരു കൂടിയ സൈന്യം
- സഹസ്രകൂട്ടം
- സഹായഭാവം
- സഹായപ്രവൃത്തി
- സഹായം ചെയ്യുന്നതു്
- സാഹിത്യം
- കാവ്യാലങ്കാരങ്ങളെപ്പറ്റിയുള്ള ഒരു പ്രസിദ്ധപുസ്തകം
- കവി-വിശ്വനാഥകവിരാജൻ.
- കലകളിൽ ഉന്നായ അക്ഷരവിദ്യ
- കൂട്ടം, സഭാ
- ഒരുമ്പാടു്
- ശ്ലോകങ്ങളുടെ കൂട്ടം
- കവിത
- ഭാഷകൊണ്ടു് ആശയങ്ങളെ വെളിവായി പ്രകാശിപ്പിക്കുന്ന കല
- സഹഭാവം
- സംസർഗ്ഗം
- താളം. (ശബ്ദശുദ്ധിയില്ല)
- (സാലഗ്രാമം എന്നതു നോക്കുക)
- തുറക്കത്തക്ക സ്ഥിതിയിൽ മൂടിയിട്ടുള്ള ഒരു തരം കുതിരവണ്ടി
- വിശേഷണം:
- ഇരിമ്പിൻകിട്ടം
- നാസാമലം, മൂക്കള
- ഒരു രാജാവു്
- (പാഞ്ചാല പുത്രനാണു്.)
- സിംഹത്തിന്റെ കുഞ്ചിരോമം
- ഒരു തൈ
- ഇടത്തേക്കൈയും വലത്തേക്കൈയും കൂട്ടിച്ചേർത്തു പരത്തിപ്പിടിച്ചതിന്റെ പേർ.(സംഹതലം എന്നും കാണുന്നു.)
- ഒരുവക മത്സ്യം
- കൊട്ടാരപ്രധാനവാതൽ
- സിംഹത്തിന്റെ അലർച്ച
- വീരന്മാരുടെ സിംഹനാദത്തിനു തുല്യമായ ശബ്ദം
- ഓരില
- മൂവില
- വലിയപല്ലു്, ദംഷ്ട്രം
- ആനക്കൊമ്പു്
- വലിയഭാഗം
- മൃഗരാജാവു്
- ആന മുതലായ മൃഗജാതിയെ ഹിംസിക്കുന്നതെന്നർത്ഥം.
- ചിങ്ങമാസം
- ചിങ്ങംരാശി
- ചെമ്മുരിങ്ങ
- ഇലഞ്ഞി
- ശ്രേഷ്ഠാർത്ഥ വാചകം
- വ്യാഘ്രഃ, പുംഗവഃ, ഋഷഭഃ, കുഞ്ജരഃ, സിംഹഃ, ശാർദ്ദൂലഃ, നാഗഃ എന്നീ ഏഴുശബ്ദങ്ങൾ ഉത്തരപഥത്തിൽ സ്ഥിതി ചെയ്യുമ്പോൾ(അവസാനത്തിലായി
- രിക്കണം) ശ്രേഷ്ഠവാചകമാവും – പുരുഷവ്യാഘ്രഃ, നൃപപുംഗവഃ, രാജർഷഭഃ, പ്രഭുകുഞ്ജരഃ, ഭൂപസിംഹഃ, കവിശാർദ്ദൂലഃ, നരനാഗഃ. സിംഹത്തിന്റെ കുറഞ്ഞ ജീവിതകാലം വർഷം 20-30. കൂടിയ ജീവിതകാലം വർഷം 60.
- പര്യായപദങ്ങൾ:
- സിംഹം
- മൃഗേന്ദ്രൻ
- പഞ്ചാസ്യൻ
- ഹര്യക്ഷൻ
- കേസരീ
- ഹരീ
- കണ്ഠീരവൻ
- മൃഗരിപു
- മൃഗദൃഷ്ടി
- പുണ്ഡരീകൻ
- പഞ്ചനഖൻ
- ചിത്രകായൻ
- മൃഗാശനൻ
- മൃഗദ്വിട്ടു്
പുംഗവേർഷഭകുഞ്ജരാഃ
സിംഹശാർദ്ദൂലനാഗാദ്യാഃ
പുംസിശ്രേഷ്ഠാർത്ഥവാചകാഃ’
- ചിങ്ങമാസം
- കോലത്തിരിയുടെ കോട്ടപ്പടി
- A കോട്ടപ്പടി of Kolatiri (Gund).
- പാർവതി
- പാർവതി
- പിച്ചള
- കുതിര
- വിശേഷണം:
- നല്ല ദേഹവും നിറവും ബലവുമുള്ള
- സിലോൺരാജ്യം
- സിലോൺ എന്ന രാജ്യം
- വെളുത്തീയം
- പിച്ചള
- എലവങ്ങത്തൊലി
- (സിംഹളർ = സിങ്കളർ).
- ഇരിമ്പിൻകീടം
- (സിംഹാണം, സിംഘാണം, ശിംഘാണം).
- മുമ്പോട്ടും പിമ്പോട്ടുമുള്ള നോട്ടം
- ഗൗരവമായ കരുതൽ
- വിക്രമാദിത്യന്റെ സിംഹാസനം വഹിച്ചിരുന്ന ബിംബങ്ങൾ പറഞ്ഞ 32 കഥകൾ
- സ്വർണ്ണനിർമ്മിത രാജാസനം
- ആടലോടകം
- പെൺസിംഹം
- ചെറുവഴുതിന
- രാഹുവിന്റെ അമ്മ
- ആടലോടകം
- വിശേഷണം:
- സിംഹത്തെ സംബന്ധിച്ച
- രാജകീയമായ
- ഹനുമാനെ വായിലാക്കിയ ഒരു രാക്ഷസി
- (ഹനുമാൻ തിരിയെ ചെറുതായി പുറത്തു പോന്നു).
- കശ്യപന്റെ പുത്രി, വിപ്രചിത്തിയുടെ ഭാര്യ
- ദക്ഷന്റെ പുത്രി, കശ്യപന്റെ ഭാര്യ
- രാഹുവിന്റെ അമ്മ
- ദുർഗ്ഗ
- ചതുരക്കള്ളി
- മണൽ
- മണൽപ്രദേശം
- മൂത്രമടപ്പു്
- വിശേഷണം:
- മണൽകൊണ്ടുള്ള
- മണൽത്തിട്ട
- വിശേഷണം:
- മണലുള്ള
- മണൽപ്രദേശം
- ഒരു നാണയം
- (സിക്ക ഉറുപ്പിക = a current Rupee).
- വിശേഷണം:
- നനയ്ക്കപ്പെട്ട
- മണൽപ്പുറം
- മെഴുകു്
- വെന്ത ചോറു്
- ഉരുളച്ചോറു്
- മെഴുകു്
- മധൂച്ഛിഷ്ടം
- വസ്ത്രം
- തിപ്പലി
- ആഭരണങ്ങളുടെ കിലുക്കം
- വസ്ത്രങ്ങളിൽനിന്നും ഇലകളിൽ നിന്നും ഉണ്ടാകുന്ന ശബ്ദം
- വെളുത്ത
- അവസാനിച്ച, നശിച്ച
- കെട്ടപ്പെട്ട
- അരിയപ്പെട്ട
- തികവായ, മുഴുവനായ
- കർപ്പൂരം
- വെള്ളനിറം
- അസ്ത്രം, അമ്പു്
- വെള്ളി
- ചന്ദനം
- വെൺകൊറ്റക്കുട
- ശതകുപ്പ
- ശതകുപ്പ
- കൂൺ
- അരയന്നം
- ശുക്ലപക്ഷം
- അരയന്നം
- വള്ളിമുല്ല
- വെള്ളി
- കല്ലുപ്പു്
- ഇന്തുപ്പു്
- യവം
- ഇന്തുപ്പു്
- പഞ്ചസാര
- വള്ളിമുല്ല
- ഒരുമാതിരി പുല്ലു്
- നിലാവു്
- ചെറിയ അമര
- കൂവനൂറു്
- സുന്ദരി
- ഒരുവക മദ്യം
- മലയമുക്കി
- വെങ്കറുക
- വെള്ളി
- ചന്ദനം
- മുള്ളങ്കി
- വെളുത്ത കണ്ടകാരിച്ചുണ്ട
- കാർകോകിൽ
- മുതക്കു്
- കൽക്കണ്ടു്
- ചെമന്ന പഞ്ചസാര
- വെള്ളപ്പഞ്ചസാര
- തരിപ്പഞ്ചസാര
- ഗരുഡൻ
- മയിൽ
- കർപ്പൂരം
- കർപ്പൂരം
- വെളുത്ത താമര
- അർജ്ജുനൻ
- ബലരാമൻ
- പഞ്ചസാര
- മുതിര
- കുബേരൻ
- പഞ്ചസാര
- സ്ഫടികം
- വിശേഷണം:
- സാധിച്ച, തീർന്ന
- നിവർത്തിക്കപ്പെട്ട
- പ്രസിദ്ധിയുള്ള
- നിശ്ചയമായുള്ള
- പാകം ചെയ്യപ്പെട്ട
- ചമയ്ക്കപ്പെട്ട
- വേദാന്തതത്വങ്ങൾ അടങ്ങീട്ടുള്ള ഒരു കൃതി
- ശിവൻ
- യോഗസിദ്ധി
- സ്വാദ്ധ്യായം
- ബ്രഹ്മജ്ഞാനം
- വിഷ്ണു ശിവ ഭക്തി
- (സിദ്ധന്മാർക്കുള്ള 4 ധർമ്മം).
- രസം
- പാരതം
- പാരഭം
- അണിമാദി അഷ്ടൈശര്യസിദ്ധിയുള്ള വിശ്വാവസുപ്രമുഖന്മാരായ ദേവയോനികളിൽ പെട്ട വകക്കാരിൽ ഒരുവൻ
- സന്യാസി, തപസ്വി
- ജാലവിദ്യക്കാരൻ
- ഒരു ദീർഘദർശി
- ദ്യോതിശ്ശാസ്ത്രത്തിൽ പറയുന്ന യോഗങ്ങളിൽ ഒന്നു്
- അശുദ്ധശീലമില്ലാത്ത ഒരു ദിവ്യൻ
- ക്ഷുദ്രക്കാരൻ
- ഗംഗാനദി
- ശിവഗംഗ
- അണിമാദി അഷ്ടൈശ്വര്യ സിദ്ധിയുള്ള വിശ്വാവസുപ്രമുഖന്മാരായ ദേവയോനികൾ
- ആകാശത്തിൽ ഭൂമിക്കും സൂര്യനും മദ്ധ്യേ നിവസിക്കുന്ന ഒരുകൂട്ടം അർദ്ധദേവതകൾ (88,000 പേർ).
- വിശേഷണം:
- ലോഹത്തെ സംബന്ധിച്ചുള്ള
- രസം
- പാരദം
- സംസ്കൃതഭാഷയിലുള്ള പദരൂപങ്ങളെ കാണിക്കുന്ന ഒരു വ്യാകരണഗ്രന്ഥം
- ശിവൻ
- ഗംഗാനദി
- ദേവഗംഗ
- ഋഷികളുടെ ഒരു പാത്രം
- ഉടമസ്ഥൻ ആഗ്രഹിക്കുന്ന ഭക്ഷണം അതു ധാരാളം ഉടൻ കൊടുക്കും.
- ഒരു മരുന്നു്, ഋദ്ധി
- കടലുപ്പു്
- ഒരു വ്യാകരണഗ്രന്ഥം
- ഭട്ടാജിദീക്ഷിതർ പാണിനിയുടെ വ്യാകരണം ലഘുവാക്കിയതു്.
- നിർബ്ബന്ധം, ശാഠ്യം
- ആലോചന ചെയ്തു് ഇതു് ഇന്നപ്രകാരം എന്നു തീർച്ചപ്പെടുത്തുന്നതു്
- ആലോചനയുടെ മറുകര കണ്ടതെന്നർത്ഥം. സൂക്ഷ്മമായ പ്രമാണം.
- അഭിപ്രായം
- താൽപര്യം
- ഏതിന്റെയെങ്കിലും സാരമായി നേരായിട്ടൊത്ത കാര്യം, സൂക്ഷ്മമായ പ്രമാണം
- ജ്യോതിശ്ശാസ്ത്രത്തെയൊ ഗണിതശാസ്ത്രത്തെയൊ കുറിച്ചുള്ള ഒരു പുസ്തകം
- പൂർവപക്ഷാക്ഷേപം ചെയ്തു സ്ഥാപിതമായ അഭിപ്രായം ‘സിദ്ധാന്തം’ എന്നു താർക്കികമതം.
- ഭാസ്കരാചാര്യന്റെ ഒരു ജ്യോതിശ്ശാസ്ത്രപുസ്തകം
- മീമാംസാശാസ്ത്രത്തെ അനുസരിച്ചു നടക്കുന്നവൻ
- ശാഠ്യമുള്ളവൻ
- ശാഠ്യം പിടിക്കുന്നു, നിർബന്ധിക്കുന്നു
- താൽപര്യപ്പെടുന്നു
- ഗംഗാനദി
- വിശേഷണം:
- കാര്യസാദ്ധ്യംവന്ന
- വെങ്കടുകു്
- ഈ യുഗത്തിലുണ്ടായ ബുദ്ധാചാര്യന്റെ അച്ഛൻ
- ജനനം ബി.സി. 623-ൽ.
- സിദ്ധമായ അർത്ഥത്തോടുകൂടിയതു്, കാര്യം നേടിയതു്
- വെളുത്ത കടുകു്
- ആറ്റുപേരാലു്
- നാലാംജിനന്റെ മാതാവു്
- അറുപതിൽ 53-ആം വർഷം
- ഒരു പുണ്യസ്ഥലം
- പണ്ടു അദിതിയും കാശ്യപനും തപസ്സുചെയ്തു് വിഷ്ണുവിന്റെ പുത്രനായി വരിച്ചതിന്റെ ശേഷം അവർക്കു പുത്രനായി വാമനനായും ഉപേന്ദ്രനായും അവതരിച്ചു. പിന്നീടു വാമനരൂപത്തോടുകൂടി ഈ സ്ഥലത്തു സിദ്ധിയെ പ്രാപിക്കയാൽ ഈ പേരുണ്ടായി.
- നിവൃത്തി, ലാഭം
- സാദ്ധ്യം
- ജയം
- ചില ദേവതകളുടെ, പ്രത്യേകം ശിവന്റെ എട്ടു് അമാനുഷ ശക്തികൾ
- (അഷ്ടൈശ്വര്യങ്ങൾ എന്നതു നോക്കുക).
- നന്മ, ശുഭം
- ജ്യോതിശ്ശാസ്ത്രത്തിൽ പറയുന്ന യോഗങ്ങളിൽ ഒന്നു്
- കാട്ടുഴുന്നു്
- സാധിക്കുന്നു
- ലഭിക്കുന്നു
- ഉണ്ടാകുന്നു
- ഐെശ്വര്യസിദ്ധി, ജ്ഞാനസിദ്ധി, വൈരാഗ്യസിദ്ധി
- കർമ്മസിദ്ധി, യോഗസിദ്ധി, ജ്ഞാനസിദ്ധി
- മണി, മന്ത്രം, ഔഷധം
- ശ്രദ്ധ, വിത്തം, ഭാഗ്യം
- സ്വായത്തസിദ്ധി, സചിവായത്തസിദ്ധി, ഉപയായത്തസിദ്ധി
- സമ്മതിച്ച നല്ല മരുന്നു്
- സാഹ്യജോലിക്കു നിയമിക്കപ്പെട്ടിട്ടുള്ളവൻ
- സേവകൻ
- ചുണങ്ങു്
- കുഷ്ഠം
- ഉണക്കമീൻ
- ചുണങ്ങു്
- ഒരു വക കുഷ്ഠം
- തേമൽ
- വിശേഷണം:
- ചുണങ്ങുള്ള
- ചുണങ്ങു്
- കുഷ്ഠം
- വൃക്ഷവിശേഷം
- കൂവളം
- പൂയം നക്ഷത്രം
- വെളുത്ത
- ഒറ്റക്കണ്ണുള്ള
- ദേഹം
- ഉദിച്ചതിൽപിന്നെയുള്ള വാവു്
- പാർവതി
- (കരി)നൊച്ചി
- (കരി)നൊച്ചി
- ആന
- കാരീയം
- ഒരു ചെമന്ന പൊടി
- ചില ലോഹങ്ങൾ പുടംവച്ചെടുത്ത ചുവന്ന വസ്തു
- തമിഴിൽ ചെന്തൂരം. വ്രണത്തിനും മറ്റും നന്നു്. ഇംഗ്ലീഷ്: Menium Read lead.
- ഗോരോചന
- താതിരി
- ചെത്തി, തെച്ചി
- സിന്ദൂരിക്കു (ചെത്തിക്കു) സംസ്കൃതം: സിന്ദൂരപുഷ്പം.ഇംഗ്ലീഷ്: Ornatt. ഛർദ്ദിക്കും മറ്റും നന്നു്. ചണ്ഡികാപൂജയിങ്കലും നല്ലതാണു്.
- പുടത്തിൽ സിന്ദൂരമാക്കുന്നു
- വരുണൻ
- സമുദ്രം
- ഒരു ദേശം
- നദി (ഇൻഡസ്)
- ഇന്തുപ്പു വിളയുന്ന ആറു്
- മാൾവയിലെ ഒരു നദി
- ആന
- ഒരു വലിയ നദി
- കടൽനുര
- വിശേഷണം:
- സമുദ്രത്തിൽ നിന്നുണ്ടായ
- സിന്ധുദേശത്തിൽ ജനിച്ച
- ഇന്തുപ്പു്
- കുതിര
- കർപ്പൂരം
- ചന്ദ്രൻ
- ലക്ഷ്മി
- ഒരു രാജ്യം
- കടത്തുരുത്ത്
- (ഏറ്റുമാനൂർ നിന്നു വടക്കുമാറി).
- കർപ്പൂരം
- ശംഖു്
- ഇന്തുപ്പു്
- ആന
- ജയദ്രഥൻ
- പവിഴം
- പവിഴം
- നല്ലജാതി കുതിര
- സിന്ധുരാജ്യത്തുള്ള നല്ല കുതിര
- ഒരു വൃക്ഷം
- സമുദ്രവും നദിയും കൂടുന്നേടം
- കർപ്പൂരം
- ഇന്തുപ്പു്
- ഉജ്ജയിനിക്കരികെയുള്ള ഒരു നദി
- സ്ത്രീകളുടെ അരഞ്ഞാണം
- എരുമ
- ചന്ദ്രൻ
- വിയർപ്പു്
- ആസകലം
- ഞരമ്പു്
- തേകുന്ന പാത്രം
- കൊട്ടക്കോരിക
- കാട്ടുതിപ്പലിവേരു്
- ഒരു രോഗം
- സിരോല്പാതം എന്ന രോഗത്തിന്റെ ചികിത്സയിൽ ഉപേക്ഷ കാണിച്ചാൽ അതു സിരാഹർഷമായിത്തീരും. അതിനു കണ്ണിൽക്കൂടി ചെമ്പിച്ചിരിക്കുന്ന രക്തം അധികമൊലിക്കും. യാതൊന്നും നോക്കാൻ കഴിയാതെയാകും.
- ഒരു രോഗം
- അക്ഷിനിരകൾ വേദനയോടുകൂടാതെയൊ വേദനയോടുകൂടിയൊ ചെമ്പിച്ചിട്ടോ പിന്നെയും പിന്നെയും വികൃതവർണ്ണങ്ങളായിട്ടൊ ഇരിക്കും.
- കതിരിൽ നിന്നു് ഉതിരുന്ന നെന്മണി
- കുമിഴു്(ല്)
- പദവിചിഹ്നം
- ആന
- സൃഷ്ടിക്കുവാനുള്ള ആഗ്രഹം
- കുന്തുരുക്കം
- ശ്രീരാമന്റെ ഭാര്യ
- (രാമൻ എന്നതു നോക്കുക) വിദേഹരാജാവായ ജനകന്റെ പുത്രിയാണു്. സാക്ഷാൽ ലക്ഷ്മിയുടെ അവതാരമാകുന്നു. വേദവതിയായി കൃതയുഗത്തിൽ ജനിച്ചു. പാതിവ്രത്യത്തിന്റെയും ഭർത്തൃസ്നേഹത്തിന്റേയും മൂർത്തിയാണു്. ഭൂമി ഉഴുമ്പോൾ ഉഴവുചാലിൽ നിന്നുണ്ടാകയാൽ സീത എന്നും ധരണിസുതാ, ഭൂമിജാ, അയോനിജാ, പാർത്ഥിവി മുതലായ നാമധേയങ്ങൾ ഉണ്ടായി. ഈ പതിവ്രതാ രാവണവധാനന്തരം അഗ്നിപ്രവേശം ചെയ്ത് സ്വശുദ്ധിയെ തെളിയിച്ചു. ഒടുവിൽ ലോകാപവാദം ഹേതുവായിട്ടു ശ്രീരാമൻ ഉപേക്ഷിക്കുകയും ഗർഭിണിയായ ഈ മഹതി വനത്തിൽ വാന്മികിയുടെ ആശ്രമം പ്രാപിച്ചു കുശലവന്മാരെ പ്രസവിച്ചതിന്റെ ശേഷം ഭൂമി പിളരുകയും അമ്മയായ ഭൂമി ഈ മകളെ സ്വീകരിക്കുകയും ചെയ്തു.
- കലപ്പച്ചാലു്, ഉഴപ്പൊളി
- മദ്യം
- ഗംഗയുടെ ഒരു കൈവഴി
- ഇന്ദ്രന്റെ ഭാര്യ
- ലക്ഷ്മി
- പാർവ്വതി
- (സീതയത്രേ ചിരുത എന്നായതു്).
- 8 3 4
1 5 9
6 7 2
ഈ ചക്രത്തിൽ തൊട്ടാലുള്ള ഫലം. 1. ധനലാഭം. 2. നാശം. 3. സ്നേഹം. 4. പീഡ. 5. ക്ഷേമം. 6. കലഹം. 7. ധനം. 8. മരണം. 9. സന്തോഷം.
- വിശേഷണം:
- ഉഴപ്പെട്ട
- കൃഷിക്കായിട്ടു കിളച്ച
- ധാന്യം
- നെല്ലും മറ്റും ഉഴുത നിലം
- അധികം കുളിരുമ്പോഴും മറ്റും പുറപ്പെടുവിക്കുന്ന ഒരു ശബ്ദം
- കരിമ്പിൻനീരു കൊണ്ടുണ്ടാക്കുന്ന മദ്യം
- മാവു്
- (ഗ്രാമത്തിന്റെയും ദേശത്തിന്റെയും) അതിരു്, എലുക
- വയൽ, പറമ്പു്
- പിടലി
- വൃഷണം
- () സീമ, ദ്വീപു്.
- ഒരുമാതിരി കൽച്ചുണ്ണാമ്പു്
- സിന്ദൂരം
- തലയുടെ നടുവേ മുടി പകുത്തിടുമ്പോൾ ഉണ്ടാകുന്ന രേഖ
- സീമാവിന്റെ അന്തം എന്നർത്ഥം.
- ചില ജാതിക്കാരുടെ സ്ത്രീകൾക്കു ഗർഭമുണ്ടായ 4, 5, 8 ഈ മാസങ്ങളിൽ കഴിക്കുന്ന ഒരു കർമ്മം
- അതിരു്
- തലമുടി പകുത്തുവയ്ക്കുന്നതിന്റെ പേരെന്നും, തലമുടി പകുത്തുവയ്ക്കുമ്പോള്‍ കാണാവുന്ന മദ്ധ്യരേഖയുടെ പേരെന്നും കാണുന്നു.
- സ്ത്രീ
- സീമന്തം ഉള്ളവൾ എന്നർത്ഥം.
- ഒരടിയന്ത്രം
- (സീമന്തം എന്നതു നോക്കുക).
- വിശേഷണം:
- അതിരുകടന്ന
- അത്യധികമായ
- അതിരു്, എലുക
- പിടലി
- വൃഷണം
- ചീങ്കണ്ണി
- ജനകൻ
- ബലഭദ്രൻ
- കലപ്പ
- സൂര്യൻ
- ബലഭദ്രൻ
- തുന്നൽ
- തൈയൽ
- കൂട്ടിത്തുന്നുക
- നൈത്തു്
- സൂചി
- കാരീയം
- സിന്ദൂരം
- ചതുരക്കള്ളി
- ഒരുപസർഗ്ഗം
- ഇതു ചില വാക്കുകളുടെ ആദിയിൽ ചേരുമ്പോൾ അതിന്നു ‘നല്ല’ മുതലായ അർത്ഥം വരും. (പൂജാർത്ഥത്തിലും ‘ഏറ്റവും’ എന്ന അർത്ഥത്തിലും കൂടി കാണുന്നുണ്ടു്.)
- ചൊറി
- വെള്ളുള്ളി. (ചെമന്നുള്ളി.)
- ചേന
- വിശേഷണം:
- എളുപ്പത്തില്‍ ചെയ്യപ്പെടാവുന്ന സൗകര്യമുള്ള
- ഇണങ്ങിയ പശു
- നന്മചെയ്ക
- ഗുണംചെയ്ക
- (സുകരം × ദുഷ്കരം)
- എലിച്ചെവി
- വിശേഷണം:
- നല്ല പ്രവൃത്തിയുള്ള
- പ്രവൃത്തിയിൽ ശ്രദ്ധയുള്ള
- വിശേഷണം:
- വിശ്വകർമ്മാവു്
- സുകൃതമുള്ളവൻ
- സമർത്ഥൻ
- വിശേഷണം:
- തനിക്കുള്ള വിഭവത്തെ അന്യന്മാർക്കു കൊടുക്കയും താനനുഭവിക്കയും ചെയ്യുന്ന
- കുരുവിക്കരിമ്പു്
- ചക്രവാകപ്പക്ഷി
- വിറകു്
- വിശേഷണം:
- മൃദുത്വമുള്ള
- യൗവനമുള്ള, സൗന്ദര്യമുള്ള
- പക്വമല്ലാത്ത
- ഉദാ:സുകുമാരബുദ്ധികൾ.
- പിച്ചകം
- തൂശിമുല്ല
- വാഴ
- ഒരാറു്
- ചോനകപ്പുല്ലു്
- കരിമ്പു്
- (മുഖ്യങ്ങൾ) സംഗീതം
- സാഹിത്യം
- ചിത്രം
- നാട്യം
- നവമല്ലിക
- വിശേഷണം:
- പുണ്യമുള്ള, പുണ്യം ചെയ്യുന്ന
- നന്നായിട്ടു ചെയ്യുന്ന
- പുണ്യം, ധർമ്മം, ഗുണം
- നന്നായിട്ടു ചെയ്യുക
- ദയ
- വിശേഷണം:
- പുണ്യമുള്ള
- ഭാഗ്യമുള്ള
- വിദ്വാൻ
- പുണ്യവാൻ
- ഭാഗ്യസമ്പന്നൻ
- സുകൃതിയുടെ ലക്ഷണം—ഒരു ഭാര്യ, മൂന്നു പുത്രന്മാർ, പത്തു പശു, രണ്ടു ജോടിക്കന്നു്, നാടിന്റെ മധ്യേ ഗൃഹം.
- നല്ല പ്രവൃത്തി
- വിശേഷണം:
- നന്നായിട്ടു ചെയ്യുന്ന
- ഇന്ദ്രൻ
- അഗ്നി
- സൂര്യൻ
- സോമൻ
- ശിവൻ
- വരുണൻ
- വിശേഷണം:
- സുഖത്തെ ചെയ്യുന്ന
- വേഗത്തിൽ ചെയ്യുന്ന
- സൗഖ്യം, ദുഃഖമില്ലായ്മ
- വൃദ്ധി
- ഋദ്ധി
- സ്വർഗ്ഗം
- ജലം
- ശിവന്റെ വടി
- പിടിക്കുന്നേടത്തു ഒരു തലയോടു വെച്ചുറപ്പിച്ചിരിക്കും.
- വിശേഷണം:
- സുഖംതരുന്ന
- തുവർച്ചിലക്കാരം
- വേങ്ങ ചുട്ട വെണ്ണീറ്റിൽ നിന്നും ഉണ്ടാക്കിയ ഭസ്മം.
- സൗഖ്യമുള്ള കഴിച്ചിൽ
- ഇണക്കമുള്ള പശു
- കറപ്പാനെളിയ പശു
- ഒരുമാതിരി പനി
- വിശേഷണം:
- എളുപ്പം സാധിക്കാവുന്ന
- ശിവന്‍
- സ്വർഗ്ഗം
- ഇന്ദ്രലോകം
- വിശേഷണം:
- സുഖത്തെ ഇല്ലാതാക്കുന്ന
- കുരുട്ടുവെള്ളരി
- വരുണൻ
- ശിവൻ
- സുഖമുള്ള
- സൗഖ്യം അനുഭവിക്കുന്നു
- ഒരുമാതിരി പലഹാരം
- സുഖം അനുഭവിക്കുന്നവൻ
- ബുദ്ധമുനി
- പഴമൊഴി
- സാധാരണ വാക്കു്
- സൽഗതി
- ഐശ്വര്യം
- വിശേഷണം:
- നല്ലമണമുള്ള
- മാധവി
- മഞ്ഞക്കുറുമുഴി
- നറുനീണ്ടി
- ഗംഗാപുത്രി
- ചിറ്റരത്ത
- ഈന്തിൽ
- അരത്ത
- തൃച്ചടാ
- കാട്ടുമാതളനാരകം
- നറുമഞ്ഞൾ
- തുളസി
- തൂശിമുല്ല
- പെരുഞ്ചീരകം
- കരിഞ്ചീരകം
- ചെറുകച്ചോലം
- ചോനകപ്പുല്ല്
- കാട്ടുപാവൽ
- ശതകുപ്പ
- നാരകം
- ചെമന്ന തുളസി
- നല്ല മണം
- ചന്ദനം
- കിരാതചന്ദനം
- ഗന്ധകം
- പൂതണക്കപ്പുല്ലു്
- കറുത്ത ആമ്പൽ
- കരിഞ്ചണ്ണ
- തുവർച്ചില ഉപ്പു്
- ചെറുകടുകു്
- പച്ചപ്പുഴു
- പച്ചില
- കരിഞ്ചീരകം
- കടല
- തുമ്പൂണി
- ഗന്ധതൃണം
- കുന്തുരുക്കം
- ചെമ്മുരിങ്ങ
- നല്ല മണമുള്ള വസ്തുക്കളുടെ കൂട്ടം
- ജാതിക്കാ
- ഇലവങ്ങം
- കർപ്പൂരം
- തക്കോലം
- ഇരുവേലി
- പാക്കു് ഇവ 6-ം
- കുടമുല്ല
- വിശേഷണം:
- നല്ല മണമുള്ള
- സുകൃതമുള്ള
- നല്ല മണം
- സുഗന്ധമുള്ള ഒരുവക പുല്ലു്
- ഏലാവാലുകം
- നറുംപശ
- വേങ്ങ
- (നീർ) മുത്തങ്ങ
- മുത്തങ്ങ
- കൊത്തമ്പാലയരി
- കാട്ടുചെറുതുളസി
- വെൺചന്ദനം
- തിപ്പലിമൂലം
- രാമച്ചം
- സിംഹം
- അറബിക്കുന്തുരുക്കം
- പുഷ്കരമൂലം
- കരിഞ്ചീരകം
- ഏലാവാലുകം
- നച്ചെലി
- വിശേഷണം:
- നല്ലവണ്ണം നടക്കാവുന്ന
- അടുത്തുചെല്ലാവുന്ന
- എളുപ്പമുള്ള
- സുഗമം × ദുർഗ്ഗമം.
- വിശേഷണം:
- പ്രവേശിക്കപ്പെടുവാൻ വഹിയാത്ത
- ഏറ്റവും കട്ടിയുള്ള
- കുളക്കോഴി
- രാമായണത്തിൽ പറയുന്ന വാനരന്മാരുടെ രാജാവു്
- സൂര്യന്റെ പുത്രനാണു്. സുഗ്രീവന്റെ ഭാര്യക്കു ‘രുമ’ എന്നു പേർ. ജ്യേഷ്ഠന്റെ പേർ ബാലി. തന്നെ സ്ഥാനഭ്രഷ്ടനാക്കിയ ജ്യേഷ്ഠനെ രാമചന്ദ്രനെക്കൊണ്ടു വധിപ്പിച്ചു താൻ കിഷ്കിന്ധയിൽ രാജാവായി. ഇയാൾക്കു ഇഷ്ടം പോലെ രൂപം മാറ്റുന്നതിനുള്ള ശക്തിയുണ്ടായിരുന്നു.
- കൃഷ്ണന്റെ (വിഷ്ണുവിന്റെ) ഒരു കുതിര
- ഇന്ദ്രൻ
- ശിവൻ
- നിർദ്ദാക്ഷിണ്യമായ വരുതി
- നല്ല കഴുത്തു്
- അരയന്നം
- ഒരുവക ആയുധം
- വിഷ്ണുവിന്റെ ഒരു കുതിര
- നകുലന്റെ ശംഖം
- പാതിവ്രത്യമുള്ള സ്ത്രീ
- കൃഷ്ണന്റെയും രുഗ്മിണിയുടേയും പുത്രൻ
- വളരെക്കാലം
- നീർകാക്ക
- നല്ല വസ്ത്രം
- പട്ടുചേല
- വിശേഷണം:
- പുണ്യമുള്ള, നന്മയുള്ള
- ദയയുള്ള
- നന്മ
- ദയ
- നല്ല ജനസമൂഹം
- നന്മ
- ഇന്ദ്രന്റെ തേരാളി
- വിശേഷണം:
- നന്നായുണ്ടായ
- നല്ല വംശത്തിൽ ജനിച്ച
- ഭംഗിയുള്ള
- വിശേഷണം:
- നല്ല ജാതി
- പുത്രി
- രാജപുത്രി
- പുത്രൻ
- രാജപുത്രൻ
- രാജാവു്
- സുന്ദരി
- നല്ല തപസ്സു്
- വലിയ ചൂടു്
- സൂര്യൻ
- ഏറ്റവും
- വിശേഷമായ്
- കുയിൽ
- പാതാളലോകങ്ങളിൽ ഒന്നു്
- പുത്രനുള്ളവൻ (-വൾ)
- ഒരു മരുന്നു
- എലിച്ചെവി
- അനേകം തൈകള്‍ ഉള്ളതു് എന്നർത്ഥം.
- ഭീമന്റെ പുത്രൻ
- പുത്രന്റെയോ പുത്രിയുടേയോ പുത്രൻ
- പുത്രന്റെയോ പുത്രിയുടേയോ പുത്രി
- മകളുടെ മകളെ മാത്രം പറയുന്നത് — ദൗഹിത്രീ.
- അമ്മ
- ദണ്ഡകവനത്തിൽ വസിച്ചിരുന്ന ഒരു സന്യാസി
- (രാമനും സീതയും ഒരിക്കൽ ഇദ്ദേഹത്തെ കണ്ടു).
- തെങ്ങു്
- കർമ്മാവസാനത്തിലുള്ള ഒരു കുളി, യജ്ഞാന്തസ്നാനം
- സോമവള്ളി ഇടിച്ചു പിഴിയുന്ന ക്രിയ
- ഇന്ദ്രൻ
- ലോകങ്ങളെ സംരക്ഷിക്കുന്നവൻ എന്നർത്ഥം.
- ഭൂമി
- യജ്ഞാവസാനത്തിൽ അവഭൃതസ്നാനം ചെയ്ത യജമാനൻ
- യാഗത്തിന്നായിട്ടു സോമവള്ളി പിഴിഞ്ഞവൻ എന്നർത്ഥം.
- നല്ല പല്ലുള്ളവൾ
- സുന്ദരി
- നല്ല പല്ലു്
- നടൻ
- ആട്ടക്കാരൻ
- ലോകത്തിന്റെ വടക്കു പടിഞ്ഞാറെ ഭാഗത്തെ പിടിയാന
- വിശേഷണം:
- ഭംഗിയുള്ള
- കാണുന്നതിനു നന്നായുള്ള
- ജിനന്മാരിൽ ഒരു പ്രധാനി
- കഴുവൻ
- വിഷ്ണുവിന്റെ ചക്രത്തിന്റെ പേർ
- ഭക്തന്മാർ സുഖത്തോടു കാണുന്നതെന്നർത്ഥം. (വജ്രനാദം എന്നതു നോക്കുക).
- മേരുപർവതം
- കഴുവൻപക്ഷി
- ഒരങ്ങാടിമരുന്നു്
- കല്പന
- ഒരു തൈ
- സൗന്ദര്യമുള്ള സ്ത്രീ
- ഒരു വക വള്ളി
- ഇതിന്റെ ഇല കരിമ്പിന്റെ പോലെ ചെറുതും നീളമുള്ളതുമാണു്. പൂ വെളുത്തിരിക്കും.
- ഇന്ദ്രന്റെ പുരം
- ഒരു മേഘം
- കടൽ
- മേഘം
- പർവതം
- ഇന്ദ്രഗജം
- ഒരു ഗോപൻ
- സ്ത്രീധനം
- ഒരു രാജാവു്
- യാഗങ്ങൾ ചെയ്യുകനിമിത്തം പ്രസിദ്ധി നേടി. വിരോധികളായ വിശ്വാമിത്രനും വസിഷ്ഠനും ഈ രാജസഭയിൽ രഞ്ജനയോടു ശോഭിച്ചു.
- നല്ല ദിവസം
- തെളിഞ്ഞ ദിവസം
- മഴക്കാറും മറ്റുമില്ലാത്ത ദിവസം
- വിശേഷണം:
- ഏറ്റവും നീള(അകല)മുള്ള
- വിശേഷണം:
- ലഭിപ്പാൻ പ്രയാസമുള്ള
- വിശേഷണം:
- ചെയ്വാൻ പ്രയാസമുള്ള
- പ്രയാസപ്പെട്ടു നടക്കുന്ന
- പ്രയാസപ്പെട്ടു ഇളകുന്ന
- വിശേഷണം:
- ഏറ്റവും പ്രയാസമേറിയ
- വിശേഷണം:
- ഏറ്റവും ദൂരമുള്ള
- സുന്ദരി
- നല്ല കണ്ണുള്ളവൾ എന്നർത്ഥം.
- വിശേഷണം:
- ഏറ്റവും കടുപ്പമുള്ള
- ഉറപ്പുള്ള
- നല്ല ഉറപ്പു്
- കഴുവൻ
- വിരാടഭാര്യ
- ബാലിയുടെ ഭാര്യ
- കൃഷ്ണന്റേയും രുക്മിണിയുടേയും പുത്രൻ
- ഇളൻ
- (ഇഡ എന്നതു നോക്കുക).
- അംഗിരസ്സിന്റെ പുത്രൻ
- ദേവകളുടെ സഭ
- ഇന്ദ്രന്റെ കൊട്ടാരത്തിലെ ആലോചനമുറിയാണു്. യദുകുലത്തിലുള്ളവർക്കു കൂടുന്നതിനു വേണ്ടി കൃഷ്ണന്റെ ആജ്ഞ ഹേതുവായിട്ടു ഇന്ദ്രൻ വിട്ടുകൊടുത്തു. കൃഷ്ണന്റെ അവസാനശേഷം തിരിയെ സ്വർഗ്ഗത്തിലേക്കുതന്നെ ഗമിച്ചു.
- തന്റെ കുടുംബത്തെ നല്ലവണ്ണം രക്ഷിക്കുന്നവൻ
- അമൃതു്
- ഗംഗാനദി
- ഇലക്കള്ളി, ചതുരക്കള്ളി
- ചാറു്
- വെള്ളം
- മിന്നൽ
- പെരുംകുരുമ്പ
- മൂവില
- വെങ്കളി
- മദ്യം
- നെയ്യ്
- ചുണ്ണാമ്പു്
- നെല്ലി
- കുയിൽ
- ചന്ദ്രൻ
- സമുദ്രം
- കർപ്പൂരം
- കർപ്പൂരം
- കല്ലാശാരി
- കർപ്പൂരം
- ധന്വന്തരിമൂർത്തി
- ചന്ദ്രൻ
- കർപ്പൂരം
- കർപ്പൂരം
- വെണ്ണ
- പണ്ഡിതൻ, വിദ്വാൻ
- നല്ല ബുദ്ധിയുള്ളവൻ
- ഗോരോചന
- ഒരു ചേദിരാജ്ഞി
- നളൻ ദമയന്തിയെ ഉപേക്ഷിച്ചു പോയതിന്റെ ശേഷം ഈ രാജ്ഞിയാണു സഹായിച്ചതു്.
- മാൻ
- ശംഖു്
- ഉഗ്രസേനന്റെ പുത്രൻ
- കംസന്റെ സഹോദരൻ
- കൃഷ്ണൻ കംസനെ ജയിച്ചപ്പോൾ ഇയാൾ സഹായാർത്ഥം അവിടെ ചെന്നു. ബലരാമൻ കൊന്നു.
- ഇന്ദ്രൻ
- സു = നല്ല + നാസീരം = സേനാമുഖം. ശോഭയുള്ള സേനാമുഖമുള്ളവൻ. ശുനങ്ങൾ = ഗമിക്കുന്നവ. സീരം = കലപ്പ. ഭൂമിയിൽ മഴപെയ്യിച്ചു് കലപ്പകൾകൊണ്ടുഴുന്നതിന്നു് ഇടവരുത്തുന്നവൻ.
- നീരാരൽ
- ഗുണങ്ങൾ ഇതിൽ ഭംഗിയായി നിലനില്ക്കുന്നു എന്നർത്ഥം.
- നല്ല നീതി, നല്ല നയം, മര്യാദ
- ധ്രുവന്റെ അമ്മ, ഉത്താനപാദന്റെ പത്നി
- ഇന്ദ്രനീലക്കല്ലു്
- ഒരസുരൻ
- നികുംഭന്റെ പുത്രന്മാരായി സുന്ദൻ എന്നും ഉപസുന്ദൻ എന്നും രണ്ടു അസുരന്മാരുണ്ടായി. ഇവർ ബ്രഹ്മാവിനെ തപസ്സുചെയ്തു അന്യോന്യം ഒഴിഞ്ഞു ആരാലും തങ്ങൾക്കു മൃതിയുണ്ടാകരുതെന്നു വരംവാങ്ങി അഹങ്കാരത്തിൽ മുഴുകി. ഇവരെ നിഗ്രഹിക്കുന്നതിനു ദേവകളുടെ പ്രാർത്ഥനയനുസരിച്ചു ബ്രഹ്മാവു തിലോത്തമയെ സൃഷ്ടിച്ചു. അവൾ ഹേതുവായിട്ടു അവർ കലഹിച്ചു തമ്മിൽതല്ലി മരിച്ചു. ഈ കഥയെ ആസ്പദമാക്കി ഈ നിഘണ്ടുവിന്റെ കർത്താവു് വിദ്യാർത്ഥിയായിരിക്കുമ്പോൾ ‘സുന്ദോപസുന്ദയുദ്ധം’ എന്ന പേരോടുകൂടി ഒരു കഥകളി എഴുതി അച്ചടിപ്പിച്ചിട്ടുണ്ടു്.
- വിശേഷണം:
- ഭംഗിയുള്ള
- സൗന്ദര്യമുള്ള
- തത്ത
- അഴകുള്ളവൻ
- കാമദേവൻ
- അസ്ഥാനത്തിലും താൻ സുന്ദരൻ എന്നു നടിക്കുന്നവൻ
- ഗോമേദകം
- മയിലെള്ളു്
- മനോഹരം
- ഒരു സംസ്കൃതകവി
- തിരുനെൽവേലിക്കാരനാണു്. വെങ്കടേശന്റെ പുത്രൻ. വളരെ പ്രാചീനനല്ല, ഗീതിശതകം നിർമ്മിച്ചു.
- സൗന്ദര്യമുള്ള സ്ത്രീ, ശോഭനങ്ങളായിരിക്കുന്ന അവയവങ്ങളോടു കൂടിയവൾ
- മഞ്ഞൾ
- മണിത്തക്കാളി
- ഒരുവക കണക്കു്
- (ശൂന്യമാണു സുന്നമായതു്). ദ്രാവിഡന്മാരുടെ ഇടയിൽ മുമ്പില്ലായിരുന്നു. ആര്യന്മാരുടെ പക്കൽ നിന്നാണു അതിനെ അവർ ഗ്രഹിച്ചതു്.
- ആചരണം, വഴക്കം
- പരിഛേദന, ചേലാകർമ്മം
- (അറബിഭാഷ).
- പൂജ്യം
- ശൂന്യതയെ കാണിക്കാൻ ചെറിയ വൃത്താകാരത്തിലുള്ള ചിഹ്നം.
- വിശേഷണം:
- ദൂഷ്യമില്ലാത്ത
- കൃത്യതയുള്ള
- നല്ല വാക്‍സാമർത്ഥ്യമുള്ളവൾ
- നല്ല അറിവുള്ളവൾ
- നല്ല വഴി
- വയമ്പു
- താമരപ്പൊയ്ക
- ഒരു വൃക്ഷം
- പൂവൻകോഴി
- താമരപ്പൊയ്ക
- ഗരുഡൻ
- കോഴി
- താമരപ്പൊയ്ക
- മുള
- വെങ്കറുക
- ദേവൻ
- കാമങ്ങളെ നല്ലപോലെ പൂരിപ്പിക്കുന്നവൻ എന്നർത്ഥം. പൂർവ്വചരിതം ശോഭനമായിട്ടുള്ളവൻ എന്നുമാവാം.
- കറുത്തവാവു്
- നല്ല ഗുണവും പ്രാപ്തിയുമുള്ളവൻ
- നല്ല പാത്രം
- വിശേഷണം:
- നല്ലവണ്ണം കുടിക്കുന്ന
- ഒരു വൃക്ഷം
- കല്ലാൽ
- ഒരു പക്ഷി
- സമ്പാദിയുടെ പുത്രനും ജടായുസ്സിന്റെ മരുമകനുമാണു്.
- പശു
- ഗംഗ
- ശുദ്ധമാക്കുന്നവൾ
- കാലു തിരുമ്മുക
- തുമ്പ
- വാഴ
- തുമ്പ
- വിശേഷണം:
- ഉറങ്ങുന്ന
- ബുദ്ധിമാന്ദ്യമുള്ള
- സ്വപ്നം
- ഉറക്കം
- ഉറക്കം
- മരവിപ്പു്
- വിശ്വാസം
- സ്വപ്നം
- ബോധക്ഷയം
- നാമങ്ങളുടെ വിഭക്തിപ്രത്യയങ്ങൾ
- നല്ല സന്താനമുള്ളവനെന്ന അവസ്ഥ
- മദ്യം
- സരസ്വതീനദി
- മാവു്
- വാഴ
- വിശേഷണം:
- നല്ല ശരീരമുള്ള
- ഛന്ദസ്സുകളിൽ ഒന്നു്
- വടക്കുകിഴേക്ക മുക്കിലെ ആന
- കാമദേവൻ
- ശിവൻ
- നല്ല ഉഷസ്സു്
- വിശേഷണം:
- ചേർന്ന
- അസ്ത്രം മുതലായവകൊണ്ടു പ്രയോഗിക്കപ്പെട്ട
- നല്ല പ്രയോഗം, സാമർത്ഥ്യം
- ചാർച്ച
- ശരം പ്രയോഗിക്കുന്നതിൽ സമർത്ഥൻ
- നല്ല വാക്കു്
- നല്ലവണ്ണം പ്രകൃഷ്ടമായ വചനം
- വിശേഷണം:
- ഏറ്റവും സന്തോഷിച്ച
- ഗന്ധർവരാജാവിന്റെ ഒരു പേർ
- സംസ്കൃതശബ്ദത്തിൽ അകാരാന്താദിയായ നാമപദം
- ഒരു കവി
- കാളിദാസന്റെ അനന്തരഗാമികളിൽ ഒരാളാണു്. 7-ാം ശതാബ്ദത്തിനു മുമ്പു ജീവിച്ചിരുന്നു. പ്രധാന കൃതി വാസവദത്ത.
- ഗാന്ധാരിയുടെ പിതാവായ ഗാന്ധാരരാജാവു്
- ലങ്കയിലെ ഒരു പർവതം
- ഹനുമാൻ ചാടിയതിൽ ചെന്നിറങ്ങിയതു ഈ മലയിന്മേലാണ്.
- ഒരു രാക്ഷസൻ
- സിദ്ധാശ്രമത്തിൽ നടത്തിയയാഗം മുടക്കുകയാൽ ശ്രീരാമൻ വധിച്ചു.
- ധൃതരാഷ്ട്രരുടെ ഒരു പുത്രൻ, ചേദിരാജാവു്
- ശത്രുഘ്നപുത്രൻ, മഥുരരാജാവു്
- വിശേഷണം:
- നല്ല ബുദ്ധിയുള്ള
- പട്ടാളത്തിലെ ഒരുദ്യോഗസ്ഥൻ
- (പെർഷ്യൻ ഭാഷ).
- പുലർച്ച (പ്രഭാതം) അറബി:
- വിശേഷണം:
- നല്ല ബുദ്ധിയുള്ള, വേണ്ടുംവണ്ണം പഠിച്ച
- ഉണർച്ചയുള്ള
- ഉണർച്ച
- അറിവു്
- ശിവന്റെ പുത്രനായ ഒരു ദൈവം
- കാര്‍ത്തികേയന്‍
- (ഈ പേർ ദക്ഷിണഇൻഡ്യയിൽ മാത്രം നടപ്പു).
തമിഴ്: ിങ്ങിനകൃപയോടുമാനനഷൾക്കത്തോടും
മംഗലതരകരദ്വാദശത്തോടുംകൂടി ഭംഗം
കൂടാതെയുള്ളോരക്ഷികൾ പതിനെട്ടാൽ
അംഗനാരത്നമാകും പാർവതീമുഖംനോക്കി
ംഗലശീലന്മാർക്കു സങ്കടം കളവാനായി
അംഗജൻ ദഹിച്ചോരുകൺകളിലുളവായി
ഭംഗിയിൽ തേജസ്സോടുമഗ്നിതൻ പ്രഭയെക്കാൾ
പാരതിൽ പതിച്ചിതങ്ങാറായി പ്രഭയോടെ
നാരായണാദികളും നടുങ്ങിവാങ്ങിനിന്നു
താരിൽമാതാവാം ദേവിയോടിനാൾമടിയിന്നു
ചരണങ്ങളിൽ ചേർത്ത ചിലമ്പുതമ്മിൽതട്ടി
പാരാതെ ഭൂമിതന്നിച്ചിതറിതരിരത്നം
നാരിയാംപാർവ്വതീടെയംഗത്തിൽ ച്ഛായതട്ടി
നാരിമാരുടെ രൂപം നവരത്നത്തിൽ
തോന്നി വരനാം ശിവനപ്പോൾ ശക്തിയുമുണ്ടായ് വന്നു
ധരിച്ചു ഗർഭമവൾവാഴുന്ന കാലത്തിങ്കൽ
ഘോരവീരന്മായിജ്ജനിപ്പാൻ തുടങ്ങുമ്പോൾ
നാരിമാരംഗങ്ങളിൽ വിയർത്തവിന്ദുലക്ഷം
വീരരാംനവവീരർ പുറത്തുജനിച്ചപ്പോൾ
വിന്ദുക്കൾ ജലംവീരന്മാരായി ഭവിച്ചിതു
വന്നിതുവിഷ്ണുപ്രമുഖന്മാരാം സമൂഹവും
വന്ദിച്ചു പുരാരിയോടുണർത്തിച്ചിതു
മന്ദമിന്ദുശേഖരഭവാനരുളിച്ചെയ്കവേണം
ഇന്നഹോ രേതസ്സിനെയെങ്ങിനെ
വേണ്ടുവെന്നു് നന്നായിയരുൾചെയ്ക ഭഗവൻഭക്തപ്രിയ
അന്നേരമരുൾചെയ്തു അഗ്നിവായുക്കളോടു
ഒന്നിച്ചുകൂട്ടിക്കൊണ്ടു ഗംഗതൻതീരത്തിങ്കൽ
ശരമാംതൃണമതിലാക്കിപ്പോരികയെന്നു
പരമേശ്വരൻതാനുമരുളിച്ചെയ്തശേഷം
വിരവിൽ ശിവൻതന്നെ വണങ്ങിയവർകളും
പാരീന്നങ്ങുദ്ധരിച്ചുലാളിച്ചുകൊണ്ടുപോയി
ആദരാൽ ഗംഗാതീരേ ശരാരണ്യത്തിൽവെച്ചു
മോദേന പോന്നുവന്നു വരനെ വണങ്ങിനാർ
സാദരംധാതാദികൾ മോദമുൾക്കൊണ്ടുവേഗാൽ
വേദകാരണമൂർത്തി പാദങ്ങൾ പണിഞ്ഞഥ
ഇന്ദുശേഖരൻ തന്റെ സാന്ദ്രമാം ജ്യോതിസ്സിനു
ചെന്നുടൻ സ്തനം നൽകി ലാളിച്ചുപാലിപ്പാനായ്
ഇന്ദുവേ വിളിച്ചുടനൊന്നരുൾചെയ്തു വിഷ്ണു ഇന്നു
കാര്‍ത്തികതന്നെ കൽപ്പിക്കവേണം നീയും
എന്നതുകേട്ടു ചന്ദ്രൻ ഭാര്യയോടുര ചെയ്തു ഒന്നു നീ
ചെയ്കവേണം ലോകകാര്യാർത്ഥമായി
സ്വർന്നദീതടേ വാഴും ഹരന്റെ രേതസ്സിനു ചെന്നുനീസ്തനം നൽകി രക്ഷിയ്ക്ക സുഖത്തോടെ
എന്നതുകേട്ടുമോദാൽ സത്സ്വരൂപിണിചെന്നു വിന്ദുവേയെടുപ്പാനായ് ഭാവിച്ച നേരത്തിങ്കൽ
ആറായിച്ചമഞ്ഞിതു ബാലന്മാർ കുതൂഹലാൽ കൂറോടെയെടുത്തവൾ മുലയും കൊടുത്തിതു
നീറണിയുന്നപരൻപുത്രനെ സുഖത്തോടെയുർവ്വിയിൽ വസിച്ചഹോ വളർക്കും കാലത്തിങ്കൽ
ശ്രീമഹാദേവൻതാനും ദേവിയോടരുൾചെയ്തു കാമിനീ വിമോഹനേ പോകനാം ഗംഗാതടെ
നമ്മുടെ സുതനാകും ബാലനെക്കാണ്മാനായി
നിർമ്മലശീലേബാലേ പങ്കജവിലോചനേ
ഇങ്ങിനേ പരഗിരം ശ്രവിച്ചു ദേവിതാനും മംഗല സ്വരൂപിണി യാചിച്ചു ഗമിപ്പാനായ്
തുംഗമാം ജടാധരൻ നന്ദിയോടരുൾ ചെയ്തു ഗംഗതൻ തീരത്തേയ്ക്കു ഗമിപ്പാനായിട്ടുടൻ
ധർമ്മരൂപനായീടുമൃഷഭത്തിന്മേലേറി നന്മൊഴി ദേവിതന്നെപ്പിന്നിലങ്ങിരുത്തീട്ടു
നിർമ്മലമൂർത്തിതാനും ഘോഷിച്ചു നടകൊണ്ടു അംബരചാരികളും ചെയ്തിതുപുഷ്പവൃഷ്ടി
ചെന്നുടനിറങ്ങിനാൻ ഗംഗതൻ തീരത്തിങ്കൽ വന്ദിച്ചു കാർത്തികയും പുത്രരെവെച്ചുവേഗാൽ
അന്നേരം ബാലന്മാരെയെടുപ്പാൻ ദേവിതാനും മന്ദഹാസവും ചെയ്തു പാണികൾ നീട്ടീടിനാൾ
വന്നിതുബാലന്മാരുമാറുപേർ സമീപത്തു നന്നായിപ്പിടിച്ചങ്ങു മടിയിൽ വെച്ചു മോദാൽ
ഒന്നിച്ചിതംഗങ്ങളും മുഖങ്ങളായ് വന്നു സുന്ദരഭുജങ്ങളും ദ്വാദശമായിത്തീർന്നു
എങ്ങിനെ പറയുന്നു മായതൻ വൈഭവങ്ങൾ ഭംഗിയിൽ സ്തനം നൽകിത്തഴുകീമോദത്തോടെ
മംഗലരൂപിയാകും കാർത്തിയോടരുൾചെയ്തു അങ്ങു നീ ഗമിക്കെടോ ഭർത്തൃശുശ്രൂഷയ്ക്കായി
ഇങ്ങനെ കേട്ടനേരം വണങ്ങിപ്പോയീയവൾ മംഗലസ്വരൂപിയാം ദേവിയും ബാലനുമായ്
ഗംഗാവല്ലഭൻ തന്റെയരികേനിന്നു ചൊന്നാളംഗജരിപോകാന്തപോകയെന്നുരചെയ്തു
സുന്ദരിഗൗരി താനും സ്കന്ദനും ശിവനുമായ് ചെന്നുടനൃഷഭത്തിൻ മുകളിൽ കരയേറി
ഒന്നിച്ചു ഗമിച്ചുടൻ കൈലാസോപരിചെന്നു നന്നായി സുഖത്തോടും വസിച്ചു രത്നപീഠേ’
- വിശേഷണം:
- സൗന്ദര്യമുള്ള
- ഭാഗ്യമുള്ള
- പ്രിയമുള്ള
- സൗന്ദര്യം
- പൊൻകാരം
- അശോകം
- ചമ്പകം
- ചേലേയം
- ചെംകുറിഞ്ഞി
- ഭർത്താവിനു ഇഷ്ടമുള്ള സ്ത്രീ
- ഒരു നല്ല അമ്മ
- മഴമുല്ല
- മഞ്ഞൾ
- തുളസി
- മൂവില
- കരിങ്കറുക
- കസ്തൂരി
- ഞാഴൽ
- കാട്ടുമുല്ല
- സ്വർണ്ണവാഴ
- സുന്ദരി
- ഭാഗ്യവതി
- സുഭഗയുടെ പുത്രൻ
- (സുഭഗ = ഭാഗ്യവതി).
- തെങ്ങു്
- വിശേഷണം:
- നന്മയുള്ള
- ഭാഗ്യമുള്ള
- കൂവളം
- കൃഷ്ണൻ
- കൃഷ്ണന്റെ സോദരി
- അർജ്ജുനഭാര്യ
- സുഭദ്രയെ ദുര്യോധനനു കൊടുക്കണമെന്നു ബലഭദ്രർ വിചാരിച്ചിരുന്നു. കൃഷ്ണന്റെ തന്ത്രംകൊണ്ടു അർജ്ജുനന്നാണു ആ മഹതിയെ കിട്ടിയത്. സുഭദ്രയുടെ മകനാണ് അഭിമന്യു. സുഭദ്രാഹരണത്തിൽ തന്റെ ഭർത്താവിനു രഥം തെളിച്ചതു ഈ മഹതിയത്രെ.
- അശോകരാജാവിന്റെ അമ്മ
- സത്യഭാമയുടെ ഒരു പുത്രൻ
- നല്ലവണ്ണം പറയപ്പെട്ട
- വേണ്ടുംവണ്ണം പറഞ്ഞ
- നല്ല വാക്കു്
- ധാരാളമായുള്ള വസ്തു
- താതിരി
- കാർത്തവീരൻ എന്ന രാജാവു്
- സ്ത്രീ
- നല്ല പുരികമുള്ളവൾ എന്നർത്ഥം.
- വിശേഷണം:
- സ്നേഹമുള്ള
- സൽബുദ്ധി
- സ്നേഹം
- പഞ്ചവർണ്ണക്കിളി
- സഗരന്റെ ഒരു ഭാര്യ
- (6൦,൦൦൦ പുത്രന്മാരുണ്ടായിരുന്നു.)
- വിശേഷണം:
- ഭംഗിയുള്ള
- ചേമന്തി
- പിച്ചകം
- മുല്ല
- കോതമ്പു്
- ഉമ്മത്തു്
- മാവു്
- ദേവൻ
- പുഷ്പം, പിച്ചി
- സുമനശ്ശബ്ദം പുഷ്പത്തെക്കുറിച്ചു പ്രയോഗിക്കുമ്പോൾ ബഹുവചനമായിട്ടല്ലാതെ പ്രയോഗിക്കരുത്.
- പണ്ഡിതൻ, സജ്ജനം
- തൃപ്തൻ
- ദേവൻ
- പുഷ്പം
- പൂമ്പൊടി
- ദശരഥന്റെ പ്രധാനമന്ത്രി
- ചന്ദ്രവംശത്തിൽ മഹാഭൗമനൃപന്റെ ഭാര്യ
- ചന്ദ്രൻ
- പൂവു്
- കർപ്പൂരം
- ആകാശം
- വിശേഷണം:
- ശുഭമായ
- ഒരു തൈ
- ഭർത്താവുള്ളവൾ (സഭർത്തൃക)
- ഉദ്ദേശത്തിൽ, ഏകദേശം
- കണിശമായി, കണ്മതിപ്പു്
- മതിപ്പു്
- തയ്യാർ
- ദശരഥഭാര്യമാരിൽ ഒരുത്തി
- ലഷ്മണശത്രുഘ്നന്മാരുടെ മാതാവു്
- വിശേഷണം:
- നല്ല മുഖമുള്ള
- സൗന്ദര്യമുള്ള
- സന്തോഷഭാവം
- നല്ല മുഖമുള്ളവൻ, സുന്ദരൻ
- ഗരുഡന്റെ പുത്രൻ
- പാതാളത്തിലുള്ള സർപ്പങ്ങളിൽ ഒന്നു്
- ഒരു പണ്ഡിതൻ
- ഗണപതി
- ഗരുഡൻ
- നല്ല മുഖം
- ഒരു മാതിരി ചീര
- നഖംകൊണ്ടു മാന്തിയപാടു്
- നല്ല മുഖമുള്ളൾ, സുന്ദരി
- ഒരു വൃത്തത്തിന്റെ പേർ
- ഒരു രാഗം
- മുഖക്കണ്ണാടി
- വിശേഷണം:
- ബുദ്ധിയുള്ള
- വിശേഷണം:
- ശേഷമായുള്ള
- മഹാമേരു പർവ്വതം
- ശിവൻ
- മന്ത്രം
- സന്തോഷം
- യാഗം, രക്ഷാ
- ദുര്യോധനൻ
- നല്ലവണ്ണം യുദ്ധം ചെയ്യുന്നവൻ.
- മദ്യം
- അരിപ്പൊടിയും മറ്റും കൊണ്ടുണ്ടാക്കിയ മദ്യം
- പാനപാത്രം
- സർപ്പം
- വിശ്വകർമ്മാവു്
- മഴവില്ലു്
- വിശേഷണം:
- നല്ലപോലെ ചായമിടപ്പെട്ട
- നല്ലവണ്ണം ചേർന്ന
- കടുഞ്ചെമപ്പുള്ള
- വിശേഷണം:
- സംരക്ഷിക്കപ്പെട്ട
- ശിവൻ
- വ്യാഴം
- ബൃഹസ്പതി
- ഇന്ദ്രൻ
- തുരങ്കം
- ചുവരുതുരന്നുണ്ടാക്കിയ ദ്വാരം
- മാതളനാരങ്ങാ
- ചായില്യം
- ചെമന്ന ചായം
- ചെമ്മരം
- ബ്രഹ്മാവു്
- വിശേഷണം:
- മനസ്സലിവുള്ള
- ദൈവത്വം
- ക്രീഡ
- കല്പവൃക്ഷം
- കൗസ്തുഭരത്നം
- മാണിക്യം
- ദേവതാരവൃക്ഷം
- ആകാശഗംഗ
- തുളസി
- ദേവതാരം
- വലിയ വേഴൽ
- അസുരൻ
- ദേവന്മാരുടെ ആന
- ഐരാവതം
- മേഘവില്ല്
- മരക്കറ
- ദേവദാരുതൈലം
- ആകാശഗംഗ
- ഗംഗാനദി
- ദേവൻ
- ആദിത്യൻ
- സന്യാസി
- വിദ്വാൻ
- നല്ലവണ്ണം ശോഭിക്കുന്നവൻ എന്നർത്ഥം.
- ഒരു പച്ചമരുന്നു
- മക്കിപ്പൂവു്
- ഇന്ദ്രൻ
- ആകാശം
- ഇന്ദ്രനീലക്കല്ലു്
പ്രണതോസ്മ്യഹംരാമം’
- മഹാമേരു
- ദേവപുന്ന
- സ്വർഗ്ഗം
- പിച്ചകം
- വിശേഷണം:
- നല്ല ഗന്ധമുള്ള
- ഇഷ്ടമുള്ള
- സ്നേഹമുള്ള
- സൗന്ദര്യമുള്ള
- വിദ്വത്ത്വമുള്ള, ബുദ്ധിയുള്ള
- കേൾവിപ്പെട്ട
- നല്ല, സുകൃതമുള്ള
- വിശിഷ്ടമായ
- സുഗന്ധം
- ചന്ദനം
- തൂശിമുല്ല
- വസന്ത ഋതു
- വേഗത്തോടുകൂടെ നല്ലപോലെ ഗമിക്കുന്ന സമയം എന്നർത്ഥം.
- ഇലഞ്ഞി
- ചാമ്പയ്ക്കാ
- ജാതിക്ക
- മദ്യം
- ഭൂമി
- എല്ലാത്തരം മുല്ലയും
- തുളസി
- പൊന്നു്
- ഗന്ധകം
- കണഗുഗ്ഗുലു
- വന്നി
- ചെഞ്ചല്യം
- ഒരു പശ
- കാമധേനു
- (ആഗ്രഹിച്ചതിനെ എല്ലാം നൽകുന്ന ഈ പശു വസിഷ്ഠരുടെ അധീനത്തിലാണു്. പുത്രിയുടെ പേർ ‘നന്ദിനി’).
- ഗന്ധതൃണം
- മുരാമാഞ്ചി
- തൃച്ചട
- ഈന്തിൽ
- പച്ച
- വെൺ ചന്ദനം
- സമുദ്രമഥനത്തിൽ കിട്ടിയ പശു
- പശു
- കടമ്പു്
- പിച്ചകം
- വിശേഷണം:
- സുരഭി
- സൗരഭ്യം
- ഗംഗാനദി
- നാരദൻ മുതലായവർ
- സ്വർഗ്ഗം, ദേവസ്ത്രീ
- ദുർഗ്ഗ
- ഇന്ദ്രൻ
- ആകാശം
- സ്വർഗ്ഗം
- വെളുത്ത ദുർവാ
- പരമേശ്വരൻ
- ഗംഗയുടെ ഭർത്താവു് എന്നർത്ഥം.
- സുബ്രഹ്മണ്യൻ
- ദേവസൈന്യാധിപൻ എന്നർത്ഥം.
- അപ്സരസ്ത്രീ
- വിശേഷണം:
- രസമുള്ള, മധുരമുള്ള
- രുചിയുള്ള
- നാഗമാതാവു
- (അദ്ധ്യാത്മരാമായണം നോക്കുക).
- തൃത്താവു്
- അരത്ത
- വലിയ ശതാവരി
- കരിനൊച്ചി
- ചിറ്റരത്ത
- ബ്രഹ്മി
- കാട്ടുശതകുപ്പ
- നൊച്ചി
അൻപതുയോജന വാ പിളർന്നീടിനാൾ
അതുപൊഴുതു പവനസുതനതികൃശശരീരനായ്
അംഗുഷ്ടതുല്യനായുൾപ്പുക്കരുളിനാൻ (ഇത്യാദി).
- നല്ല രസം, മധുരം
- തുളസി, ചെറുതുളസി
- മൂരു്
- ഇലവങ്ങത്തൊലി, ഇലവിൻപശ
- നൊച്ചി
- കണഗുഗ്ഗുലു
- ഗന്ധതൃണം
- എലവങ്ങം
- നറുംപശ
- ഇന്ദ്രൻ
- വ്യാഴം
- ശിവൻ
- ഗംഗ
- മദ്യപാത്രം
- മദ്യപാനം
- ഏതു ദ്രവ്യംകൊണ്ടാണോ മദ്യം ഉണ്ടാക്കുന്നു അതു്
- മദ്യത്തിന്റെ തെളി
- തെളിമദ്യം
- അസുരൻ
- ഹരിചന്ദനം
- പൊന്നു്
- സ്വർഗ്ഗം
- മേരുപർവ്വതം
- സൗരഭ്യമുള്ള മണ്ണു്
- തുവര, ഒരുവക പയർ
- ഇൻഡ്യയുടെ പടിഞ്ഞാറുവശത്തുള്ള ഒരു ദേശം
- തുരങ്കം
- മുരിങ്ങവൃക്ഷം
- തുരങ്കമിട്ടു മോഷ്ടിക്കുന്നവൻ
- ഉത്താനപാദന്റെ ഇളയ പത്നി
- വിശേഷണം:
- ഭംഗിയുള്ള
- മനസ്സിനിണങ്ങിയ
- ഒരു നദി
- വിശേഷണം:
- നല്ല രൂപമുള്ള, സൗന്ദര്യമുള്ള
- വിദ്യയുള്ള
- മഴമുല്ല
- തുളസി
- ബ്രഹ്മി
- ബൃഹസ്പതി
- ദേവേന്ദ്രൻ
- വലിയ ചേന
- വെളുത്തീയം
- ഇന്ദ്രൻ
- ശിവൻ
- ഇന്ദ്രൻ
- സൂര്യൻ
- ചന്ദനം
- മദ്യക്കടൽ
- കണ്മഷി
- വിശേഷണം:
- പ്രയാസംകൂടാത്ത
- ലഭിപ്പാൻ
- പ്രയാസമില്ലാത്ത
- സാധിക്കാവുന്ന
- സുലഭം × ദുർലഭം.
- വിശേഷണം:
- മനസ്സിന്നിണങ്ങിയ
- ഭംഗിയുള്ള
- വിശേഷണം:
- നല്ല കണ്ണുള്ള
- സുന്ദരന്‍
- നല്ല കണ്ണുള്ളവന്‍
- മാന്‍
- ചകോരപ്പക്ഷി
- സൗന്ദര്യമുള്ള സ്ത്രീ
- ഇന്ദ്രജിത്തിന്റെ ഭാര്യ
- പിച്ചള
- മഹമ്മദീയരാജാക്കന്മാരുടെ സ്ഥാനപ്പേരു്. ഉദാ:മൈസൂരിലെ ടിപ്പുസുല്‍ത്താന്‍
- നല്ല വാക്കു്
- അധികമായും ഭംഗിയായും സംസാരിക്കുന്ന
- വെള്ളക്കരിമ്പു്
- വിശേഷണം:
- നല്ലനിറമുള്ള
- നല്ല ജാതിയിലുള്ള
- ശോഭയുള്ള
- കൊന്നവൃക്ഷം
- പൊന്നു്
- ഒരക്ഷത്തൂക്കമുള്ള പൊന്നു്, പൊന്നിന്റെ ഒരു തൂക്കം
- ഐശ്വര്യം, സമ്പത്തു്
- ഒരുമാതിരി ചുവന്ന കല്‍ച്ചുണ്ണാമ്പു്
- ചന്ദനം, ഹരിചന്ദനം
- കൊന്ന വൃക്ഷം
- നീര്‍മരുതു്
- ഉമ്മത്തു്
- കണഗുഗ്ഗുലു
- കാരകില്‍
- പൊന്‍കാവി
- നാകപ്പൂവു്
- കാര്‍കോകില്‍
- മഴമുല്ല
- വിശേഷണം:
- നല്ലപോലെ ചുമക്കുന്ന
- ചുമക്കുന്നതിനു പ്രയാസമില്ലാത്ത
- ക്ഷമയുള്ള
- തൃച്ചട
- ത്രികോല്പക്കൊന്ന
- നിലപ്പന
- അരത്ത
- ചെറുപ്പുള്ളടി
- കരിനൊല്ലി
- വെളുത്തനൊച്ചി
- ഈന്തില്‍
- ചിറ്റരത്ത
- പേരരത്ത
- നല്ല ഇരിപ്പിടം
- നല്ല വാസന
- വിശേഷണം:
- നല്ല വസതിയില്‍ പാര്‍ക്കുന്നു
- യൗവ്വനം ആരംഭിച്ച സ്ത്രീ
- വിശേഷണം:
- നല്ലപോലെ വളര്‍ത്തപ്പെട്ട
- വേണ്ടപോലെ പഠിപ്പിക്കപ്പെട്ട
- ഇണക്കമുള്ള പശു
- നല്ലവാര്‍ത്ത
- യേശുവിന്റെ ജീവിചരിത്രവും പ്രസംഗങ്ങളും അടങ്ങിയ ഗ്രന്ഥം
- (ക്രി-മ.)
- മത്തായി
- മാര്‍ക്കോസ്
- ലൂക്കോസ്
- യോഹന്നാന്‍
- (‘ഏവന്‍ഗേലിസ്ത’ നോക്കുക)
- നല്ല ചരിത്രത്തോടുകൂടിയവന്‍
- വിശേഷണം:
- സുകൃതമുള്ള
- കണിശമുള്ള
- ഇണക്കമുള്ള പശു
- ത്രിഗര്‍ത്തരാജാവു്
- വിരാടരാജാവിനെ തോല്പിച്ചു തടവിലിട്ടു. ആ നൃപനെ സഹായിച്ച സുശര്‍മ്മാവിനെ ഭീമന്‍ തടവുകാരനാക്കി.
- ഇഞ്ചി
- പീതചന്ദനം
- വിശേഷണം:
- അധികം തണുപ്പുള്ള
- സൗരഭ്യമുള്ള ഒരു പുല്ലു്
- വിശേഷണം:
- നല്ല ശീലമുള്ള
- യമന്റെ ഭാര്യ
- കൃഷ്ണന്റെ ഒരു പ്രധാനഭാര്യ
- നല്ലശീലം
- വിശ്രുതനായ ഒരു ഗ്രന്ഥകര്‍ത്താവ്
- ജനനം നിശ്ചയമില്ല. 8-ാം ശതാബ്ദത്തിനു മുമ്പായി ഇദ്ദേഹത്തിന്റെ ഗ്രന്ഥം അറബിഭാഷയില്‍ തര്‍ജ്ജമയുള്ളതായി കാണുന്നു.
- വിശേഷണം:
- ശോഭയുള്ള
- ഭംഗിയുള്ള
- അതിശോഭ
- പാല്‍വള്ളി, പാവല്‍
- കരിഞ്ചീരകം
- പെരുഞ്ചീരകം
- ചീരകം
- പോത്
- കുഴല്‍
- വിശേഷണം:
- നിറച്ചു തുളകളുള്ള
- ദ്വാരമുള്ള
- ദ്വാരം
- കുഴല്‍
- അഗ്നി
- മട
- പവിഴക്കൊടി
- വിശേഷണം:
- തണുപ്പുള്ള
- സ്വര്‍ണ്ണം
- പാമ്പു്
- ചന്ദ്രകാന്തക്കല്ലു്
- തണുപ്പു്
- ചന്ദ്രവംശത്തില്‍ ജയസേനനൃപന്റെ ഭാര്യ
- വിശേഷണം:
- ഉറങ്ങുന്ന
- നല്ല ഉറക്കം
- സൂര്യന്റെ ഒരു രശ്മി
- ഒരു നാഡി
- ഇഡ, പിംഗല എന്ന നാഡികളുടെ മദ്ധ്യേയുള്ള നാഡിവിശേഷം മൂലാധാരത്തില്‍ നിന്നാരംഭിച്ചു ബ്രഹ്മരന്ധ്രംവരെ എത്തിയിരിക്കുന്നു.
- വിഷ്ണു
- രാമായണത്തില്‍ പറയുന്ന ഒരു വാനരന്‍, താരയുടെ അച്ഛന്‍
- രുൿമിണിയുടേയും കൃഷ്ണന്റേയും പുത്രന്‍
- രാമന്റെ സേനയിലെ ഒരു വൈദ്യന്‍
- യുദ്ധത്തില്‍ മരിച്ചവരെ ജീവിപ്പിക്ക മുതലായ അത്ഭുതപ്രവൃത്തികള്‍ ഈ വൈദ്യന്‍ ചെയ്തിട്ടുണ്ട്.
- രേണുകയുടെ ഒരു പുത്രന്‍
- പെരുങ്കിളാവ്
- ചൂരല്‍
- നാല്ക്കൊപ്പക്കൊന്ന
- അധികം
- ഏറ്റവും നല്ല
- ജനകന്റെ ഭാര്യ
- വിശേഷണം:
- നല്ലവണ്ണം ഉണ്ടാക്കപ്പെട്ട
- വേണ്ടപോലെ പാകംചെയ്യപ്പെട്ട
- വിശേഷണം:
- പ്രയാസംകൂടാതെ വഹിച്ച
- വേണ്ടതുപോലെ സഹിക്കാവുന്ന
- എളുപ്പത്തില്‍ സാധിക്കത്തക്കത്. (സുസാധം × ദുസ്സാധം)
- സ്ഫടികം
- വിശേഷണം:
- നല്ലവണ്ണം ഇരിക്കുന്ന
- സുഖമുള്ള
- സുഖം
- വിശേഷണം:
- വളരെ ഉറപ്പുള്ള
- ഇളകാത്ത
- വിശേഷണം:
- നല്ലവണ്ണം കുളിച്ച
- യാഗം കഴിച്ചവന്‍
- വിശേഷണം:
- ഏറ്റവും സ്നേഹമുള്ള
- വിശേഷണം:
- പൂര്‍ണ്ണമായ
- തരമായ
- ദയയുള്ള
- സ്നേഹിതന്‍
- ബന്ധു
- രാജ്യാംഗങ്ങളില്‍ ഒന്ന്
- നല്ല ചരിത്രമുള്ളവന്‍
- വിശേഷണം:
- നല്ല ഹൃദയമുള്ള
- ദയയുള്ള
- ലോകൈകവീരനായി ദേവന്മാരാലും അധൃഷ്യനായി സുഹോത്രന്‍ എന്നൊരു രാജാവ് പണ്ടു നാടുവാണിരുന്നു. അദ്ദേഹം ധര്‍മ്മം കൊണ്ടു ആത്മശ്രേയസ്സിന്നുതകുന്ന വരങ്ങള്‍ മഹര്‍ഷികളില്‍ നിന്ന് സമ്പാദിച്ചു. ദാനം, ധര്‍മ്മം, ദേവാരാധാന, യജ്ഞം മുതലായവയാണു പ്രജാഭിരക്ഷണത്തിനു സുകരമായ മാര്‍ഗ്ഗം എന്നറിഞ്ഞു സുഹോത്രൻ ദാനധര്‍മ്മാദികള്‍കൊണ്ടും ദേവാരാധനകളാലും അരിനിര്‍ജ്ജയംചെയ്തു സ്വഗുണങ്ങളാല്‍ ജീവജാലങ്ങളെ രഞ്ജിപ്പിച്ചു പാരടച്ചു ഭരിച്ചുവന്നു. അനേകായിരം അശ്വമേധവും അസംഖ്യം രാജസൂയവും മറ്റും ചെയ്ത അദ്ദേഹം സോമവംശരാജാവായ ഭൂമന്യുവിന്റെ പുത്രനും അജമീഡന്റെ പിതാവുമാണ്. (കാവ്യഭാവനാപരിപക്വബുദ്ധിയത്രേ സഹൃദയന്‍).
- സഹദേവനു വിജയയില്‍ ഉണ്ടായവന്‍
- ആമ്പല്‍
- ഒരു ക്ഷുദ്രരോഗം
- ദാഹത്തോടുകൂടിയും ചുറ്റും ചെമന്നും തൊലി പഴുത്തും ദുസ്സഹമായ വേദനയോടും ചൊറിച്ചലോടും ജ്വരത്തോടും കൂടിയുണ്ടാകും.
- പന്നി
- അനേകം കുട്ടികളെ പ്രസവിക്കുന്നതു് എന്നര്‍ത്ഥം.
- പന്നിക്കുട്ടന്‍നെല്ലു്
- ഒരുവക മാന്‍
- നല്ല വാക്കു്
- വേദവാക്യം
- വിചാരം, നോട്ടം
- ഒപ്പം
- പരമാര്‍ത്ഥം
- കാത്തുരക്ഷിക്കുന്നു
- നോക്കുന്നു
- ശിവന്‍
- വിശേഷണം:
- ചെറുതായ
- തുലോം ചെറിയ തരിയായ
- ബുദ്ധിശക്തിയുള്ള
- നേരിയ
- (നാമം-സൂക്ഷ്മത).
- ലവം, ലേശം
- സൂചിപ്പിക്കപ്പെടുന്നതെന്നര്‍ത്ഥം സൂക്ഷ്മം×സ്ഥൂലം.
- നോട്ടം
- തരി
- തേറ്റമരം
- താമരയല്ലി
- പരമാത്മാവ്
- ചതിവ്
- ബുദ്ധിശക്തി
- നേര്‍ത്തനൂലും മറ്റും
- അവീന്‍ചെടി
- കറുപ്പ്
- വലിയ കുരുമുളക്
- വിശേഷണം:
- ചെറിയ വസ്തുക്കളെ ക്ഷണത്തില്‍ കാണുന്ന
- ബുദ്ധികൂര്‍പ്പുള്ള
- കുശാഗ്രബുദ്ധി
- ജീവാത്മാവ്
- മണല്‍
- കുറുമുഴി
- ചിറ്റേലം
- മണല്‍
- ഏലാവാലുകം
- അലങ്കാരങ്ങളില്‍ ഒന്ന്
- ഏഷണിക്കാരന്‍, ഒറ്റുകാരന്‍
- ഗുരു
- കുഴസൂചി
- കൂട്ടത്തില്‍ പ്രമാണി
- കാക്ക
- പൂച്ച
- ദുഷ്ടന്‍
- പട്ടി
- ആംഗ്യംകൊണ്ടറിയിക്കുന്നവന്‍
- ആംഗ്യംകൊണ്ടറിയിക്കുക
- ഒറ്റ്, ഗൂഢമായി തിരക്കിയറിക
- ആരംഭം
- ചീരകച്ചെമ്പാവ്
- നായ്
- പൂച്ച
- കാക്ക
- കുത്തിത്തുളയ്ക്ക
- കാഴ്ച
- ദുഷ്ടത
- ആംഗ്യംകൊണ്ടറിയിക്കുക
- കാണിച്ചുകൊടുക്കുക
- പഠിപ്പിക്കുക
- അറിയിക്കുക
- തയ്ക്കുന്നതിനു ഇരുമ്പുമുതലായതുകൊണ്ടുണ്ടാക്കിയ ഒരുവക കുഴസൂചി
- മൊട്ടുസൂചി
- മത്സ്യത്തെ കോര്‍ക്കുന്ന സൂചി
- പനയോലയില്‍ നാരുകോര്‍ക്കുന്നതിനു കുത്തിത്തുളയ്ക്കുന്ന അലകുസൂചി
- പുരയുടെ മുകള്‍ കുത്തിമുറുക്കുന്ന അലകുസൂചി
- ഒരു പുസ്തകത്തിലെ സംഗതിവിവരം
- കൊഴു അവകാശി
- സൂചന
- ആരംഭം
- ആന
- ശംഖ്
- ചില ആധാരമെഴുതിക്കൊടുപ്പാനുള്ള ഒരു അവകാശം
- അയസ്താന്തം
- ഒന്നുകൊണ്ടു വേറെ ഒന്നിനെ ഊഹിപ്പാനുള്ള ലക്ഷണമുണ്ടാകുന്നു
- ആരംഭിക്കുന്നു
- (സ.ക്രി.- സൂചിപ്പിക്കുന്നു).
- സൂചിയില്‍ നൂലുകോര്‍ക്കുന്ന ദ്വാരം
- വിശേഷണം:
- സൂചിപ്പിക്കപ്പെട്ട
- അറിയിക്കപ്പെട്ട
- സൂചി
- രാത്രി
- തയ്യല്‍വേല
- തൂശിമുല്ല
- പ്രയാസംകുറഞ്ഞ പ്രവൃത്തി ആദ്യം ചെയ്കയെന്നതു്
- “കുറച്ചുമാത്രം പണിയുള്ള സൂചി ഉണ്ടാക്കിയതിനു ശേഷമാണ് അധികം പണിയുള്ള കടാഹം (കിടാരം) ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതു. അപ്രകാരം എളുപ്പമുള്ളതു മുമ്പില്‍ ചെയ്യേണ്ട സംഗതിയില്‍ ഈ ന്യായം പ്രവര്‍ത്തിക്കുന്നു.”
- ശംഖ്
- കുശപ്പുല്ല്
- വജ്രം
- പന്നി
- വൈരം
- സൂചികൊണ്ടുള്ള വാനകര്‍മ്മം
- സൂചികൊണ്ടു വസ്ത്രം മുതലായവ തുന്നുക എന്ന പ്രവൃത്തി
- (പാഠങ്ങള്‍ - സൂചിവാപകര്‍മ്മം, സൂചിബാണകര്‍മ്മം, സൂചീസന്ധാനകര്‍മ്മം) ഈ കര്‍മ്മം സീവനം എന്നും ഊതനം എന്നും വിരചനം എന്നും മൂന്നു പ്രകാരത്തില്‍ ഉണ്ട്. സീവനം - കുപ്പായം മുതലായവ തുന്നിയുണ്ടാക്കുന്ന വിദ്യ. ഊതനം - കീറിയ വസ്ത്രങ്ങളെ ഇഴയൊപ്പിച്ചു തുന്നി കീറാത്ത വസ്ത്രംപോലെ ആക്കിത്തീര്‍ക്കുന്നത്. വിരചനം - കിടക്കവിരിപ്പു, അമ്പാരി, ജീന്‍ മുതലായതു തുന്നിയുണ്ടാക്കുക.
- സൂചിമുന
- എലി
- വിശേഷണം:
- ജനിച്ച
- അറിയിക്കപ്പെട്ട
- കുടിക്കപ്പെട്ട
- ജനനം
- പ്രസവിച്ചിട്ടുള്ള അശുദ്ധി, വാലാമ്മ
- പാരദം
- രസം
- തേരാളി
- ആശാരി
- ബ്രാഹ്മണസ്ത്രീയില്‍ ക്ഷത്രിയനുണ്ടായവന്‍. (സംകരജാതികള്‍ എന്നതു നോക്കുക.)
- കര്‍ണ്ണന്‍
- രസം, പാരതം
- എരിക്ക്
- രസം
- പെറ്റുകിടക്കുന്നവള്‍
- പ്രസവം
- സന്തതി
- തയ്യല്‍
- പ്രസവിച്ചിട്ടു ഏറെ നാള്‍ ചെല്ലാത്തവള്‍
- ഈറ്റില്ലം
- പേറ്റു പുര
- പ്രസവത്തിന്റെ മാസം
- പത്താംമാസം
- വൈജനനം. (ഗര്‍ഭവിമോചനം.)
- വിശേഷണം:
- മിടുക്കുള്ള
- കുളി
- ക്ഷാളനം
- പ്രാവ്
- കരിംകുരികില്‍
- യന്ത്രപ്പണിക്കാരന്‍
- ഉപായക്കാരന്‍
- (സ്ഥപതി നോക്കുക)
- നൂലുകോര്‍ക്കുക
- ക്രമപ്പെടുത്തുക
- നൂല്‍
- നാട്യത്തില്‍ ഒന്നാമതു വരുന്നവന്‍. (സ്ഥാപന എന്നതു നോക്കുക)
- സൂത്രധാരൻ–സൂത്രത്തെ (ചരടിനെ) ധരിക്കുന്നവന്‍. പാവക്കൂത്തില്‍ പാവകളെ വേണ്ടപോലെ കൂത്താടിക്കുന്നതു ചരടു പിടിച്ചിരിക്കുന്നവനാണെല്ലോ അങ്ങിനെ ചരടു പിടിച്ചിരിക്കുന്നവനെ സൂത്രധാരന്‍ എന്നു പറയാം. നാടകത്തിന്റെ സകല ചുമതലയും വഹിക്കുന്നതു സൂത്രധാരനാകുന്നു. സൂത്രധാരന്റെ ലക്ഷണം:
- “സൂത്രധാരന്‍ കവിയുടേയും കഥയുടെയും ഗുണങ്ങളെ അല്പം സൂചിപ്പിക്കുന്നവനും രംഗത്തെ അലങ്കരിക്കുന്നവനും പ്രൊഢനുമായിരിക്കണം. സന്ദര്‍ഭത്തിനനുസരിച്ചു പാത്രങ്ങളെ പ്രവേശിപ്പിച്ചു വിഘ്നംകൂടാതെ നാടകത്തെ നടത്തണം. നടന്മാരില്‍ പ്രാധാന്യം സൂത്രധാരനാണ്. നാന്ദിയുടെ അവസാനത്തിലാണു സൂത്രധാരന്‍ പ്രവേശിക്കുന്നത്”.
- മരയാശാരി
- ഇന്ദ്രന്‍
കവേരപിച വസ്തുനാഃ
രംഗപ്രസാധനപ്രൗഡഃ
സൂത്രധാര ഇഹോദിതഃ”
- പോര്‍ക്കതകിന്റെ നടുവില്‍ ചിത്രപ്പണിചെയ്തു തറയ്ക്കുന്ന ഒരു മരം. (ഗ്രാമ്യപദം ചൂത്രാട്ടി)
- സുബുദ്ധികളുടെ ചില കൗശലപ്പണി, യന്ത്രപ്പണി, നാഴിക മണി വര്‍ത്തമാനക്കമ്പി പുകവണ്ടി എന്നിവയുടെ വേല
- (സൂത്രപ്പണിക്കാരന്‍ = യന്ത്രപ്പണിചെയ്യുന്നവന്‍).
- വ്യാകരണസൂത്രത്തിന്റെയും മറ്റും ആദ്യത്തെ വ്യാഖ്യാനം
- തയ്യല്‍ക്കാരന്‍
- ചരടു്
- വ്യാകരണം മുതലായവയുടെ ചുരുക്കമായ ആദ്യപുസ്തകം
- പൂണൂല്‍
- രഹസ്യം
- യന്ത്രപ്പണി
- ഉപായം
- കമ്പി
- ചുരുക്കവാക്ക്
- കാര്യം ഓര്‍മ്മിപ്പിക്കുന്നതിനുള്ള വാചകങ്ങള്‍
- നെയ്യുമ്പോള്‍ നൂല്‍ ചുറ്റുന്ന സാധനം
- ഇന്ദ്രന്‍
- (സുത്രമോ നോക്കുക).
- വിശേഷണം:
- നാശത്തെ ചെയ്യുന്ന
- പ്രിയമുള്ള
- കൊല
- വധിക്ക
- വെപ്പുകാരൻ
- അടുക്കളക്കാരൻ
- പാച്ചോറ്റി
- പരിപ്പുകറി മുതലായതു്
- അടുക്കള
- വിശേഷണം:
- വിടിർന്ന
- ഒഴിവുള്ള
- ജനിച്ച
- പുഷ്പം
- പ്രസവം
- ഗ്രീൿ:
- സമ്മേളനം
- പ്രധാനപ്പെട്ട കാര്യങ്ങളെ സമ്മതിക്കുന്നതിനായി വൈദികാദ്ധ്യക്ഷൻമാർ കൂടുന്ന സ്ഥലം.
- ചെറുനാവു്
- വധസ്ഥാനം
- കൊല
- ഉപദ്രവം
- നദി
- പുത്രി
- ആനത്തുമ്പിക്കൈയ്, അരഞ്ഞാണം, കച്ച
- മൃഗങ്ങളെ കൊല്ലുന്നവൻ
- പുത്രൻ
- പുത്രി
- മകളുടെ മകൻ
- എരീക്കു്
- അനുജൻ
- സൂര്യൻ
- വിശേഷണം:
- സത്യമുള്ള
- ഭാഗ്യമുള്ള
- ഇഷ്ടമുള്ള
- പ്രിയമായും സത്യമായുമുള്ള വാക്കു്
- വെപ്പുകാരൻ
- അടുക്കളക്കാരൻ
- കായം എന്ന അങ്ങാടിമരുന്നു്
- പരിപ്പു്
- പാത്രം
- അമ്പു്
- കാട്ടുപയറു്
- ചേന
- ചേന
- വിശേഷണം:
- ദയയുള്ള
- ക്ഷമയുള്ള
- സൂര്യൻ
- വിദ്വാൻ
- യുദ്ധവീരൻ
- രാജാവു്
- അരുണൻ
- (സൂര്യൻ നോക്കുക).
- വിശേഷണം:
- ബുദ്ധിയുള്ള
- വിദ്യയുള്ള
- പണ്ഡിതൻ, വിദ്വാൻ
- ആദിത്യൻ
- കൃഷ്ണൻ
- എരിക്കു്
- കരിങ്കടുകു്
- സൂര്യൻ
- സൂര്യന്റെ ഭാര്യ
- കുന്തി
- ഉഴുന്നു്
- സുരാഷ്ട്രം
- (സുറത്തി).
- മുറം
- വാർത്തുണ്ടാക്കിയ ലോഹപ്രതിമ
- ഇരിമ്പുകൊണ്ടുള്ള ബിംബം
- ആദിത്യന്റെ ഭാര്യ
- സൂര്യകാന്തി പുഷ്പം
- ഒരു രത്നം
- നിർമ്മലമായും മിനുത്തതായും പൊട്ടില്ലാത്തതായും തുടയ്ക്കാതിരുന്നാലും ആകാശനിറമുള്ളതായും സൂര്യരശ്മി തട്ടിയാൽ തീ പുറപ്പെടുന്നതായുമിരിക്കുന്ന സൂര്യകാന്തം നന്നു. (Sunstone). സൂര്യരശ്മികൊണ്ടുണ്ടാക്കിയ കല്ലാണു്. തൊട്ടാൽ തണുപ്പെങ്കിലും അധികം ചൂടുള്ളതാണു്.
- ഒരു പൂവു്
- സ്ഫടികം
- വെയിൽ
- എള്ളിൻപൂവു്
- പകൽ
- ആദിത്യരശ്മി
- വെയിൽ
- ഒരുമാതിരി തലവേദന
- കൊടിഞ്ഞിൽ കുത്തു്
- കേതു നിമിത്തം ആദിത്യനുണ്ടാകുന്ന മറവു്
- വെയിലിലേ നിഴൽ
- ചന്ദ്രച്ഛായനിമിത്തം സൂര്യബിംബത്തിനുണ്ടാകുന്ന മറവു്
- (ഗ്രഹണം എന്ന പദം നോക്കുക).
- യമുനാനദി
- യമുനാനദി
- ആദിത്യൻ
- സൂര്യന്റെ അച്ഛൻ കശ്യപനാണു. സൂര്യന്റെ പത്നി—ഛായ. സാരഥി—അരുണൻ, നഗരം—വിവസ്വതി. മക്കൾ—യമൻ, യമുനാ, അശ്വിനീകുമാരന്മാർ, ശനി. സൂര്യന്റെ മറ്റു ഭാര്യമാർ—സംജ്ഞ, സപർണ്ണ, സ്വാതി, മഹാവീര്യ. രാമായണത്തിൽ സൂര്യൻ ബ്രഹ്മാവിന്റെ പുത്രൻ എന്നു കാണുന്നു. മന്ദേഹർ എന്ന രാക്ഷസസമൂഹം ഒരിക്കൽ സൂര്യനെ വിഴുങ്ങുന്നതിനു ശ്രമിച്ചപ്പോൾ അദ്ദേഹം തന്റെ ശോഭകൊണ്ടു വെല്ലുകയുണ്ടായി. പാഞ്ചാലിയ്ക്കു അക്ഷയപാത്രവും, സത്രാജിത്തിനു സ്യമന്തകം എന്ന മണിയും കൊടുത്തതു സൂര്യനാണു്. ഇദ്ദേഹത്തിന്റെ രഥത്തിനു ഏഴു കുതിരകൾ ഉണ്ട്. ഏഴുതലയുള്ള ഒറ്റക്കുതിരയാണു രഥം വലിച്ചുകൊണ്ടുപോകുന്നതു് എന്നും അഭിപ്രായം കാണുന്നു. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷനു 60 പുത്രികളുണ്ടായി. അവരിൽ അദിതിയിൽ നിന്നു സൂര്യൻ ഉത്ഭവിച്ചു. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം നാഴിക 926 ലക്ഷം. സൂര്യന്റെ വ്യാസം 852,000 മൈൽ.
- എരിക്കു്
- പര്യായപദങ്ങൾ:
- സൂരൻ
- സൂര്യൻ
- ആര്യമാവു്
- ആദിത്യൻ
- ദ്വാദശാത്മാവു്
- ദിവാകരൻ
- ഭാസ്കരൻ
- അഹസ്കരൻ
- ബ്രധ്നൻ
- പ്രഭാകരൻ
- വിഭാകരൻ
- ഭാസ്വാൻ
- വിവസ്വാൻ
- സപ്താശ്വൻ
- ഹരിദശ്വൻ
- ഉഷ്ണരശ്മി
- വികർത്തനൻ
- അർക്കൻ
- മാർത്താണ്ഡൻ
- മിഹിരൻ
- അരുണൻ
- പൂഷാവു്
- ദ്യുമണി
- തരണി
- മിത്രൻ
- ചിത്രഭാനു
- വിരോചനൻ
- വിഭാവസു
- ഗ്രഹപതി
- ത്വിഷാംപതി
- അഹർപ്പതി
- ഭാനു
- ഹംസൻ
- സഹസ്രാംശു
- സവിതാവു്
- തപനൻ
- രവി
- പത്മാക്ഷൻ
- തേജസാംരാശി
- ഛായാനാഥൻ
- തമിസ്രഹൻ
- കർമ്മസാക്ഷി
- ജഗച്ചക്ഷു
- അംശുമാലീ
- ത്രയീതനു
- പ്രദ്യോതനൻ
- ദിനമണി
- ഖദ്യോതൻ
- ലോകബാന്ധവൻ
- ഇനൻ
- ഭർഗ്ഗൻ
- ധാമനിധി
- ചണ്ഡാംശു
- പത്മിനീപതി.
- ഒരു വക വിശേഷശീല
- വില്ലൂസ്
- ചെമ്പു്
- ചില മരുന്നുകൾ നീറ്റുന്നതിനു് വെയിലിൽ വെയ്ക്കുക
- യമുനാനദി
- മിന്നൽ
- ശനി
- യമൻ
- സുഗ്രീവൻ
- വൈവസ്വതമനു
- കർണ്ണൻ
- ആദിത്യന്റെ ശോഭ
- ചെമ്പു്
- ഉച്ചമലരി
- സൂര്യകാന്തം
- ആദിത്യന്റെ കുലം
- ഈ രാജകുലം ഇക്ഷ്വാകു സ്ഥാപിച്ചതാണു്. ബ്രഹ്മാവിന്റെ മാനസപുത്രനായ മരീചിമഹർഷിയുടെ പുത്രൻ കാശ്യപപ്രജാപതി, തൽപുത്രൻ സൂര്യൻ. തൽ പുത്രൻ വൈവസ്വതമനു. തൽഭാര്യ ശ്രദ്ധ. വൈവസ്വതമനുവിന്റെ പുത്രന്മാർ 10. ഇക്ഷ്വാകു, നൃഗൻ, ശയ്യാതി, ദിഷ്ടൻ, ധൃഷ്ടൻ, കരൂശൻ, നരിഷ്യന്തൻ, വൃഷദ്ധ്രന്‍, നാഭാഗൻ, കവി. (സൂര്യവംശരാജാക്കന്മാരുടെ കാലം ത്രേതായുഗത്തിലാണു്. ശ്രീരാമാവതാരം ത്രേതായുഗത്തിലാണല്ലോ.) സൂര്യവംശത്തിലേ ഒന്നാമത്തെ രാജാവു ഇക്ഷ്വാകു ആകുന്നു. പുത്രക്രമം ചുവടേ ചേർക്കുന്നു. ഇക്ഷ്വാകു, കുക്ഷി, വികുക്ഷി, കകുസ്ഥൻ, ബാണൻ, അനരണ്യൻ, ത്രിശംകു, ഹരിശ്ചന്ദ്രൻ, ധുന്ധുമാരൻ, യുപനാശ്വൻ, മാന്ധാതാവു, സുസന്ധി, ധ്രുവസന്ധി, ഭരതൻ, അസിതൻ, സഗരൻ, അസമഞ്ജൻ, അംശുമാൻ, ദിലീപൻ, രഘു, ഭഗീരഥൻ, പുരുഷാദകൻ, കല്മാഷപാദൻ, ശംഖണൻ, സുദർശനൻ, അഗ്നിവർണ്ണൻ, ശീഘ്രഗൻ, മരുത്തൻ, പ്രശുശ്രുകൻ, നാഭാഗൻ, അംബരീഷൻ, നഹുഷൻ, യയാതി, അജൻ, ദശരഥൻ, രാമൻ, കുശൻ, അതിഥി, നിഷധൻ, നഭൻ, പുണ്ഡരീകൻ, ക്ഷേമതന്വാവു്, ദേവനികൻ, അഭികൻ, വാരിയാത്രൻ, വജ്രനാഭൻ, ഖഗണൻ, ദ്വിഷിതാശ്വൻ, ഹിരണ്യനാഭൻ, പുഷൻ, ധ്രുവസന്ധി, സുദർശനൻ, അഗ്നിവർണ്ണൻ, ശീഘ്രൻ, പ്രശൃതൻ, സന്ധി, അമർഷണൻ, സഹസ്വാൻ, വിശ്വസാഹ്യൻ, ബൃഹൽബലൻ, ബൃഹദ്രൂണൻ, രുരുക്ഷധൻ, വത്സവ്യൂഹൻ, പ്രതിവ്യൂഹൻ, ഭാനു, ദിവാകരൻ, സഹദേവൻ, ബൃഹദേശ്വൻ, ഭാനുമാൻ, പ്രതികാശ്വൻ, സുപ്രതീകൻ, അശ്രുദേവൻ, സുനക്ഷത്രൻ, ഋക്ഷ കൻ, അന്തരിക്ഷൻ, സുതപസ്സു്, അമിത്രജിത്തു്, ബൃഹദ്രാജൻ, ബർഹി, കൃതഞ്ജയൻ, രണഞ്ജയൻ, സഞ്ജയൻ, ശാക്യൻ, ശുദ്ധോദൻ, ലാംഗലി, പ്രസേനജിത്തു്, ക്ഷുദ്രകൻ, കണകൻ, സുരഥൻ, സുമിത്രൻ.—ആകെ 90.
- താമരപ്പൊയ്ക
- ഞായറാഴ്ച
- ഞായറാഴ്ച
- ഒരടിയന്ത്രം
- പ്രസവിച്ചു് നാലുമാസംകഴിഞ്ഞാൽ ആദ്യമായി കുഞ്ഞിനെ വെളിയിൽ കൊണ്ടിറങ്ങുക.
- വെയിൽ
- അരുണൻ
- ഒരു പുസ്തകം
- ഇതിന്റെ കർത്താവിനു സൂര്യനിൽ നിന്നും കിട്ടിയതാണു്. ജ്യോതിശ്ശാസ്ത്രമാണു വിഷയം.
- ഒരു ശിരോരോഗം
- ഇതു സൂര്യോദയത്തിന്റെ ശേഷം കണ്ണിലും പുരികത്തിലും വേദനയോടുകൂടി കുറച്ചുകുറച്ചായി മദ്ധ്യാഹ്നംവരെ വളർന്നുവരും. അതില്‍പിന്നെ ശമിക്കും.
- സൂര്യകാന്തം
- സൂര്യൻ അസ്തമിക്കുക
- ചെമ്പു്
- കറുത്തവാവു്
- സൂര്യൻ ഉദിക്കുക
- സൂര്യഗ്രഹണം
- സൃഷ്ടാവു്
- താമര
- അമ്പു്
- കാറ്റു്
- ചൊറി
- കടവായു്
- കടവായു്
- കുറുക്കൻ
- ചോര കുടിക്കുന്നവൻ എന്നർത്ഥം. (ശൃഗാലൻ എന്നുമാവാം).
- അസുരൻ
- ഒരുവിധം ചെറിയ അമ്പു്
- കുഴലിൽവച്ചോ കൈകൊണ്ടോ ഉപയോഗിക്കുന്ന ഒരു ആയുധം
- പിന്നെറ്റുതടി
- കല്ലെറിയാനുള്ള സാധനം
- കവിണ
- (ഒരുമുഴം നീളമുള്ള തിരുകുത്തടി എന്നും കാണുന്നു).
- പര്യായപദങ്ങൾ:
- ഭിന്ദിപാലം.
- കുറുക്കൻ
- ആനത്തൊട്ടി
- ശത്രു
- ചന്ദ്രൻ
- വായിൽനിന്നൊലിക്കുന്ന ജലം
- ഈത്താ
- വിശേഷണം:
- പോയ
- വഴി
- പോക
- ഉപദ്രവിക്ക
- പാമ്പു്
- വജ്രം
- നദി
- മാൻ
- ഒരളവു്
- നദീവിശേഷം
- ഒരളവു്
- പക്ഷിയുടെ ചുണ്ടു്
- കൊക്കു്
- ചന്ദ്രൻ
- കർപ്പൂരം
- വിശേഷണം:
- നിമിഷം പോകുന്ന
- പെരുഞ്ചവരിമാൻ
- വിശേഷണം:
- സൃഷ്ടിക്കപ്പെട്ട, ഉണ്ടാക്കപ്പെട്ട
- വിടപ്പെട്ട
- അധികമായുള്ള
- നിശ്ചയിക്കപ്പെട്ട
- യോജിപ്പിക്കപ്പെട്ട
- അലങ്കരിക്കപ്പെട്ട
- ബഹുവായിട്ടുള്ള
- നിർമ്മിപ്പു്, ഉണ്ടാക്കൽ
- സൃഷ്ടി × സംഹാരം.
- സ്വഭാവം
- ലക്ഷണമുള്ളതു്
- ലക്ഷണമില്ലാത്തതു്
- സൃഷ്ടിക്കുന്ന ആൾ
- ബ്രഹ്മാവു്
- നിർമ്മിക്കുന്നു
- ഉണ്ടാക്കുന്നു
- നിർമ്മിപ്പു്
- ഉണ്ടാക്കൽ
- (ലാറ്റിൻ:)
- ശ്മശാനസ്ഥലം
- വൈദികവിദ്യാലയം
- വെള്ളം മുക്കിക്കളയുന്നതിനുള്ള പാത്രം (സേചനം)
- തോണിയിൽ വന്നുചേർന്ന ജലം മുക്കിക്കളയാനുള്ള പാത്രം
- തേകുക
- കോരിയൊഴിക്കുക
- ചൊരിച്ചിൽ
- തളിക്കുക
- നനക്കുക
- മേഘം
- സേകപാത്രം
- വൃക്ഷച്ചുവട്ടിലും മറ്റും നനയ്ക്കുക, തളിക്കുക
- അണ, ചിറ, ആറ്റിലും മറ്റും മറുകരെ നടന്നു പോകാൻ മണ്ണു്, കല്ലു് മുതലായവ കൊണ്ടുണ്ടാക്കുന്ന ചിറ
- പാലം
- നീർമാതളം
- സീതാന്വേഷണത്തിന്നു ശ്രീരാമൻ വാനരന്മാരെക്കൊണ്ടു് കെട്ടിച്ച പാലം (അണ). ഇൻഡ്യയുടെ തെക്കെ അതർത്തി (രാമേശ്വരം)
- രാമേശ്വരത്തുനിന്നു് ലങ്കയിലേക്കുള്ള ചിറ, ലങ്കയുടെ ആക്രമണത്തിനു വേണ്ടി നളൻ ചെയ്ത പാലം
- രാമേശ്വരത്തെ സേതുവിങ്കൽ കുളിക്ക
- സൈന്യം, ശത്രുബലത്തെ ബന്ധിക്കുന്നതു് എന്നർത്ഥം
- സുബ്രഹ്മണ്യന്റെ ഭാര്യ
- ഈ യുഗത്തിങ്കലെ മൂന്നാമത്തെ ജിനാചാര്യന്റെ മാതാവു്
- പര്യായപദങ്ങൾ:
- ധ്വജിനി
- വാഹിനി
- സേനാ
- പൃതന
- അനീകനി
- ചമൂ
- വരൂഥിനി
- ബലം
- സൈന്യം
- ചക്രം
- അനീകം.
- വിശേഷണം:
- യജമാനൻ ഉള്ള
- ശിവൻ
- പടവീടു്
- ആന
- കുതിര
- തേരു
- കാലാൾ
- പട്ടാളത്തിൽ പ്രമാണി
- പടനായകൻ, പട്ടാളത്തിൽ പ്രധാനി
- കാർത്തികേയൻ
- സൈന്യനായകൻ
- ശിവൻ
- സുബ്രഹ്മണ്യൻ
- സൈന്യത്തിന്റെ മുൻഭാഗം
- സേനയുടെ ഉപക്രമം
- മൂന്നു പത്തി കൂടിയതു്. (അക്ഷൗഹിണി നോക്കുക)
- ചേമന്തി
- ഒരളവു്
- നല്ല വെള്ളക്കുതിര
- ആശ്രയിച്ചു പാർക്കുക
- ഭജനം
- ഒരുവക പലഹാരം
- വിശേഷണം:
- സേവിക്കുന്ന
- ഒരുമാതിരി പലഹാരം
- സേവ(ക)യുണ്ടാക്കുന്നതിന്നു വളരെ ദ്വാരമുള്ള ഒരു പാത്രം
- ഭൃത്യൻ, ആശ്രിതൻ
- ഭജിക്കുന്നവൻ
- തയ്യൽക്കാരൻ
- ചാക്കു്
- സഞ്ചി
- നവനിധികളിൽ ഒന്നു്
- ശേവധി
- തുന്നൽ
- സേവിക്ക
- ഉപയോഗിപ്പു്
- അനുഭവം
- പരിചയം
- സൂചി
- സേവിച്ചധീനമാക്കിയ ദേവത
- കരിമ്പായൽ
- സേവിച്ചുപാർക്കുന്നവന്റെ തൊഴിൽ
- സേവകൊണ്ടുള്ള കഴിച്ചൽ
- വിശേഷണം:
- സേവിക്കുന്ന (സ്ത്രീ:സേവിനി)
- ആശ്രയിച്ചു പാർക്കുന്നു
- ഭജിക്കുന്നു
- ചില മരുന്നുതിന്നുന്നു
- കഷായം മുതലായതു് കുടിക്കുന്നു
- പിൻതുടരുന്നു, പരിചയപ്പെടുന്നു
- സൂക്ഷിക്കുന്നു
- വിശേഷണം:
- സേവിക്കപ്പെട്ട
- ഭൃത്യൻ
- വിശേഷണം:
- സേവിക്കപ്പെടാൻ യോഗ്യമായ
- രാമച്ചവേർ
- നീർക്കടുമ്പു്
- നീർമരുതു്
- അരയാൽ
- വിശേഷണം:
- സേവിക്കുന്ന
- വിശേഷണം:
- മണൽകൊണ്ടുള്ള
- മണലുള്ള
- മണൽ തിട്ട (വെള്ളം താഴുമ്പോൾ പ്രത്യക്ഷപ്പെടുന്നതു്
- എന്നാൽ മണൽ നിരപ്പായിരിക്കും)
- ചായില്യം
- ഇഞ്ചി
- എള്ളുണ്ട
- വിന്ധ്യനിൽനിന്നു പുറപ്പെടുന്ന ഒരു നദി
- ബാഹുദാ
- കാർത്തവീര്യാർജ്ജുനനാൽ തടയപ്പെട്ടതിൽ നിന്നുമുണ്ടായ നദി. (സിതവാഹനനൻ = വെളുത്ത കുതിരകളുളളവൻ-കാർത്തവീര്യാർജ്ജുനൻ. അദ്ദേഹത്തെ സംബന്ധിച്ചതു. കാർത്തവീര്യാർജ്ജുനനാണു ഈ ബാഹുദാനദിയെ ഭൂമിയിലേക്കു കൊണ്ടുവന്നതു.)
- ജിതവൃക്ഷം
- സേനാധിപത്യം
- വിശേഷണം:
- സൈന്യത്തെ സംബന്ധിച്ച
- സേനയിൽ ചേർന്നവൻ
- പട രക്ഷിക്കുന്നവൻ
- കാവൽക്കാരൻ
- സേനയെ രക്ഷിക്കുന്നവൻ
- സൈന്യാധിപൻ മുതലായവരുടെ പേർ
- സൈന്യം
- വിശേഷണം:
- സിന്ധുദേശത്തുണ്ടായ
- കടലിലുണ്ടായ
- നദിയിലുണ്ടായ
- ഒരു സന്യാസി
- ഇന്തുപ്പു
- കുതിര
- ഒരു ദേശം
- സൈന്യത്തിന്റെ പിൻവശം
- സേനയെ അണിനിറുത്തുക
- സേന
- പട്ടാളം
- പാളയം
- സ്വതന്ത്രമായി അന്യഗൃഹത്തിൽപാർത്തു കേശപ്രസാദനാദി അലങ്കാരത്തോടു കൂടിയിരിക്കുന്നവൾ
- വിരാടപുരിയിൽ പാഞ്ചാലിക്കുണ്ടായിരുന്ന പേർ
- അന്തഃപുരസ്ത്രീകളെ അലംകരിക്കുന്നതിനും മറ്റുമായി വസിക്കുന്ന സഖി
- വിശേഷണം:
- കലപ്പയെ സംബന്ധിച്ച
- ഉഴപ്പൊളിയുള്ള
- ഉഴവുകാരൻ
- ഉഴവുകാള
- പോത്തു്
- കൃഷിക്കാർക്ക് ആനയെപ്പോലെയുള്ളതു് എന്നർത്ഥം.
- സ്വർഗ്ഗം, ഇന്ദ്രസ്വർഗ്ഗം
- എരുമ
- ചെറു കുറുഞ്ഞി
- (മുൾകുറുഞ്ഞി)
- കരിമ്പായൽ
- ശൂന്യം
- പൂജ്യം
- Cypher
- തൊല്ല
- ഉപദ്രവം
- നാശം
- അലമ്പൽ
- വെടി പറയുക
- വെടി പറയുക
- കുടമ്പുളി
- വിശേഷണം:
- സഹിച്ച
- ക്ഷമയുള്ള
- വിശേഷണം:
- അധികമായ
- പരിഹാസവചനം, നിന്ദാസ്തുതി
- പൊട്ടിച്ചിരി
- വിശേഷണം:
- ഉദയത്തോടുകൂടിയ
- ലാഭമുള്ള
- ഭ്രാതാവു്
- (സ്ത്രീ:-സോദരി).
- സഹോദരൻ
- അനുജൻ
- വെള്ളുള്ളി
- വിശേഷണം:
- ഉന്മാദമുള്ള
- ഭ്രാന്തുള്ള
- വിശേഷണം:
- ഉപകാരത്തോടുകൂടിയ
- രാഹുവിനാൽ ഗ്രസിക്കപ്പെട്ട സൂര്യനോ ചന്ദ്രനോ ഉള്ളപേർ
- കല്പടി
- കോവണി, കോണിപ്പടി
- സ + ഉപാ = ഉപരി. + ആനം = ഗമനം = മുകളിൽ പോകാനുള്ള വഴി.
- പാഞ്ചാല രാജാവു്
- ദ്രുപദരാജാവിന്റെ പിതാമഹൻ
- വിഷ്ണു
- ചന്ദ്രഗ്രഹണം
- ശിവൻ
- ചന്ദ്രന്റെ പുത്രൻ
- പാലു്
- ബാൽഹികന്റെ പുത്രൻ
- കഥാസരിൽസാഗരകർത്താവ്
- ബുധൻ
- ഒരു വക കായം. (ഹിംഗു)
- ചന്ദ്രൻ
- വൈശ്രവണൻ
- സുഗ്രീവൻ
- വായു
- ശിവൻ
- യമൻ
- വേഷ്ടി
- സോമയാഗം ചെയ്തവൻ
- സോമപാനം ചെയ്തവൻ
- ഇന്ദ്രൻ
- സോമം പിഴിഞ്ഞു ജലം കുടിക്ക
- സോമപാനം ചെയ്തവൻ
- (പാഠങ്ങൾ-സോമപീതീ, സോമപീവീ).
- ബുധൻ
- ശനി
- വെളുത്ത ആമ്പൽ
- സോമവള്ളി
- കർപ്പൂരം
- അമൃതു്
- കുരങ്ങു്
- വെള്ളം
- കഞ്ഞി
- ആകാശം
- കാർകോകിൽ
- ഒരു യാഗം
- സോമയാഗം ചെയ്യുന്നവൻ
- ഒരുമാതിരി മണമുള്ള മഞ്ഞച്ചന്ദനം
- ഒരങ്ങാടി മരുന്നു
- കാർകോകിലരി
- ഒരു തൈ
- കരുവേപ്പു്
- സോമവള്ളി
- ഗോദാവരി നദി
- ചന്ദ്രവംശം
- കരിങ്കാര വൃക്ഷം
- കായപ്പോല
- മീനങ്ങാണി
- സോമവള്ളി
- ചിറ്റമൃതു്
- കാർകോകിൽ
- മീനങ്ങാണി
- ബ്രഹ്മി
- തിങ്കളാഴ്ച
- ശിവൻ
- ശ്രുതശ്രവസ്സിന്റെ പുത്രൻ
- (ജനമേജയന്റെ പൗരോഹിത്യം വഹിച്ചു).
- ഒരു തീർത്ഥം
- പാണ്ഡവർ ഏകചക്രയിൽ നിന്നു് പാഞ്ചാലത്തേക്കു പോകുംവഴിക്കു ഈ തീർത്ഥത്തിൽ കുളിക്കുന്ന അംഗാരവർണ്ണനെക്കണ്ടു.
- നർമ്മദാനദി
- ശിവമതക്കാരൻ
- ശിവമതക്കാർ പ്രമാണിച്ചുവരുന്ന ഒരു ശാസ്ത്രം
- നർമ്മദാനദി
- വിശേഷണം:
- മൃദുവായ
- ശാന്തമായ
- നർമ്മദ എന്ന നദി
- ചന്ദ്രഗൃഹണം
- നെഞ്ചിലടിച്ചുംകൊണ്ടു്
- അകമേ നിന്ദയോടുകൂടിയുള്ള സ്തുതിവാക്കു്
- സുകരത, ചെയ്വാൻ ഉള്ള എളുപ്പം
- പന്നിയുടെ സ്വഭാവം
- പിച്ചള
- മൃദുത്വം
- സുകുമാരന്റെ സ്ഥിതി
- കോമളത്വം
- സൂക്ഷ്മം
- വൈദഗ്ദ്ധ്യം
- സുഖം
- സന്തോഷം
- വേദത്തെ നിന്ദിക്കുന്ന ജാതിക്കാരൻ
- ബുദ്ധമതക്കാരൻ
- ബുദ്ധമുനി
- അവിശ്വാസി
- ഇരന്നു നടക്കുന്ന ബ്രാഹ്മണൻ
- വിശ്വാസമില്ലായ്മ
- വെളുത്ത ചെങ്ങഴിനീർപ്പൂ
- ചെങ്ങഴിനീർപൂവിൽ ഒരുതരമാണു. ഇതു ചെമപ്പും വെളുപ്പും കലർന്ന നിറമു ള്ളതും സന്ധ്യാകാലത്തിൽ വികസിക്കുന്നതും വളരെ സൗരഭ്യമുള്ളതുമാകുന്നു.
- മാണിക്യം
- കറുത്ത ആമ്പൽ
- ഗന്ധകം
- ചുകപ്പുകല്ലു്
- നാന്മുകപ്പുല്ലു്, കാവട്ടപ്പുല്ലു്
- സുഗമത
- ലാഘവം
- തയ്യൽക്കാരൻ
- മനോഹരത
- സുജനത്തിന്റെ സ്വഭാവം
- () സമ്മാനം.
- കർണ്ണൻ
- ഒരു ഋഷി
- നെെമിശാരണ്യത്തിൽവച്ചു ഋഷികൾ മുമ്പാകെ മഹാഭാരതം ആഖ്യാനം ചെയ്തതു ഈ ഋഷിയാകുന്നു.
- മിന്നൽപിണർ
- ഐരാവതത്തിന്റെ ഭാര്യ
- വിശേഷണം:
- സ്ത്രീധനമായി കൊടുക്കപ്പെടുന്ന
- സുഭാസന്റെ പുത്രൻ
- കല്മാഷപാദൻ
- ചുണ്ണാമ്പു്
- രാജഗൃഹം, വെൺകളിമാടം
- വെള്ളി
- മാളികയുടെ ജന്നൽ
- ബലരാമന്റെ ഗദ
- കശാപ്പുകാരൻ
- പ്രണയകലഹം
- ഗൗരവമില്ലാത്ത വഴക്കു്
- സ്ത്രീകൾക്കു പതിവ്രതാധർമ്മം
- തപസ്വികൾക്കു ക്ഷമ
- കുയിലിനു സ്വരം
- ബ്രാഹ്മണർക്കു വിദ്യ
- അഴകു്
- ഭംഗി
- മരതകം
- വിശേഷണം:
- ഉറക്കം സംബന്ധിച്ച
- രാത്രിയിലെ ആക്രമണം
- ഭാരതത്തിലെ ഒരു പർവം
- ശകുനി
- സൗന്ദര്യം
- സൗഭാഗ്യം
- സൽഭാഗ്യം
- ദ്രുപദൻ
- സുഭഗൻ
- മുരിങ്ങമരം
- അഭിമന്യു
- ഹരിശ്ചന്ദ്രന്റെ വിമാനനഗരം
- ഖപുരം, പ്രതിമാർഗ്ഗകം ഈ പേരുകളുമുണ്ടു്.
- ഒരു സന്യാസി
- (മാന്ധാതാവു നോക്കുക).
- സൗഭരി മാന്ധാതാവിന്റെ 50 പുത്രിമാരിൽ 150 പുത്രരെ ജനിപ്പിച്ചു. ഭാര്യമാർക്കു വിശ്വകർമ്മാവിനെക്കൊണ്ടു ഓരോ കൊട്ടാരം പണിയിച്ചുകൊടുത്തു. ഒടുവിൽ വനത്തിൽ പോയി വിഷ്ണുസേവ ചെയ്തു.
- സുഭഗാപുത്രൻ
- സുന്ദരിയുടെ പുത്രന്‍
- സുഭഗന്റെ അവസ്ഥ, സൗന്ദര്യം
- ചായില്യം
- ഐശ്വര്യം
- സിന്ദൂരം
- നന്മ
- ചെപ്പടിവിദ്യക്കാരൻ
- സഹോദരസ്നേഹം
- ഉദയപർവതത്തിന്റെ കൊടുമുടി
- ജാതിക്കാ
- ലഷ്മണൻ
- സുമിത്രയുടെ പുത്രൻ എന്നർത്ഥം. (സൗമിത്രൻ എന്നുമാകാമെന്നു ചിലരുടെ അഭിപ്രായം).
- ഒരു കവി
- ചില നാടകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കാളിദാസനു മുമ്പു ജീവിച്ചിരുന്നു.
- സുമുഖത
- സൗന്ദര്യം
- വിശേഷജ്ഞാനമുള്ളവൻ
- സ്വർണ്ണം
- സ്വർണ്ണം
- വിശേഷണം:
- സോമനെ സംബന്ധിച്ച
- ശാന്തതയുള്ള
- ഭംഗിയുള്ള
- അറുപതിൽ നാല്പത്തിമൂന്നാം സംവത്സരം
- മൂവില
- വള്ളി എരട്ടിമധുരം
- വലിയ കാട്ടുവെള്ളരി
- ബ്രഹ്മി
- അടപതിയൻ
- വലിയ വാലുഴവം
- എരുമവള്ളി
- ദുർഗ്ഗ
- ശാന്തത
- ബുധൻ
- സുമുഖൻ
- ശാന്തത
- മുത്തു്
- പാലു്
- വെള്ളി
- സൗഗന്തികം
- അത്തിയാൽ
- സോമയാഗത്തിലേ ഹവിസ്സു്
- സൂക്തം
- സുന്ദരം
- യോദ്ധാവു്
- ശനി
- ദേഹത്തിലെ ഒരു തരം ഞരമ്പു്
- സൂര്യന്റെ കതിരു്
- കുങ്കുമം
- ഒരു മുനി
- (ഈ മുനി ഗരുഡനെ ശപിച്ചിട്ടുണ്ടു്. കാരണം ഒരിക്കൽ ഇദ്ദേഹം കാളിന്ദിയിൽ കുളിക്കുമ്പോൾ ഗരുഡൻ ഒരു മീനിനെ കൊത്തിയെടുക്കവെ അതു പിടച്ചു മുനിയുടെ ശരീരത്തിൽ വീണതാണു).
- കാള
- കാള
- (സ്ത്രീ:സൗരഭേയി).
- സുഗന്ധം
- അഴകു്, ഭംഗി
- നല്ല സ്വഭാവം
- മുപ്പതു ദിവസമുള്ള ഒരു മാസം
- സൂര്യനെ പ്രദക്ഷിണം വെയ്ക്കുന്ന ഗ്രഹാദികളുടെ (ഗോളങ്ങളുടെ) സമൂഹം
- സൂര്യനും
- സൂര്യനെ ചുറ്റിവരുന്ന ഗോളങ്ങൾക്കും ഒന്നിച്ചുള്ള പേരാണ് “സൗരയൂഥം”
- സ്കന്ദൻ
- നല്ല രാജ്യസ്ഥിതി
- നല്ല രാജ്യഭാരം
- ഒരു രാജ്യം
- അമദ്ബാദ്, കെയറാ, ബ്രോച്ച്, സുറെറ്റു്, കെയിത്തൂവാർ, ബറോഡ ഉൾപ്പെട്ട ദേശം. ഇപ്പോഴത്തെ ഗുജറാറ്റു്.
- ഒരു രാഗം
- വെള്ളോടു
- കുന്തുരുക്കം
- ഒരു വക വിഷം
- പഞ്ചലോഹം
- ശനി
- സൂര്യന്റെ പുത്രൻ എന്നർത്ഥം.
- ഗംഗാനദി
- കർണ്ണൻ
- സുഗ്രീവൻ
- യമൻ
- ഇന്ദ്രനീലക്കല്ലു്
- തുവർച്ചിലക്കാരം
- മധുരഉപ്പു്
- സ്വർഗ്ഗത്തിലുള്ളതു്
- വിശേഷണം:
- സ്വർണ്ണംകൊണ്ടുള്ള
- സ്വർണ്ണമയമായ
- വിശേഷണം:
- നല്ല സ്ഥലത്തിൽ പണിതുവച്ച
- രാജഗൃഹത്തിൽ കാവൽ നിൽക്കുന്നവൻ
- സ്ത്രീകളുടെ ഗൃഹം കാക്കുന്നവൻ
- ഒരു മാതിരി അഞ്ജനം
- കോതമ്പു്
- ഒരു വക അഞ്ജനം
- ഇക്കിൾ, ഛർദ്ദി മുതലായവയ്ക്കു നന്നു്. ശോധനം-ജോനകനാരങ്ങാനീരിൽ സ്വേദനയന്ത്രത്തിൽ പചിച്ചു ചൂടുവെള്ളത്തിൽ കഴുകി ഉണക്കിയാൽ ശുദ്ധമാകും. ഇംഗ്ലീഷ്:-White Antimony.
- നന്മ
- നല്ല ശീലം
- ഒരു രോഗം
- കഫരക്തങ്ങളുടെ കോപംകൊണ്ടു ഊനു വീങ്ങി വേദനയോടുകൂടി വെള്ളം ഒലിച്ചുകൊണ്ടിരിക്കും.
- ഒരു വിഷം
- സൗന്ദര്യം
- ശ്രേഷ്ഠത
- അധികം
- കുളി ശുദ്ധമായോ എന്നു യാഗാവസാനത്തിങ്കൽ ചോദിക്കുന്ന ആൾ
- സൂക്ഷ്മത
- സ്നേഹം
- തൃപ്തി
- പൂർത്തിയാക
- തികവു്
നിരവദ്യ!’
- ബന്ധുത്വം
- സ്നേഹം
- ഒരു ബാലരോഗം
- കണ്ണിൽ നിന്നു വെള്ളം ഒലിക്കുക, ശരീരം വിയർക്കുക മുതലായവ ലക്ഷണങ്ങൾ.
- രസം
- മലശോധന
- ഗമനം, മാറ്റം
- സുബ്രഹ്മണ്യൻ
- ശത്രുസൈന്യത്തോടു നേരിട്ടു ചെല്ലുന്നവൻ എന്നർത്ഥം.
- ഒരു മുനി
- (ജ്യോതിഷ പ്രവർത്തകനാണു്).
- രസം
- സ്ഖലിക്കുന്നു
- വിശേഷണം:
- തായ്ത്തടിയിൽ നീന്നും മുളച്ച
- തെങ്ങു്
- ആനക്കഴുത്തിൽ ഇരിക്കുന്ന സ്ഥലം
- ചുമലു്, തോൾ
- തെങ്ങു്
- സമൂഹം, സംഘം
- കഴുത്തു്, ചുമൽ
- ശരീരം
- വൃക്ഷത്തിന്റെ കവരം
- തണ്ടു് (തടി)
- യുദ്ധം
- ചില പുസ്തകത്തിന്റെ ഭാഗം
- പഞ്ചസ്കന്ധം
- (ബൗദ്ധശാസ്ത്രോക്തമായുള്ള രൂപ–വേദനാ വിജ്ഞാന–സംജ്ഞാ-സംസ്കാരങ്ങൾ 5-ഉം).
- കഴുത്തിലെ രോമം
- ചുമട്ടുകാള
- പ്രധാനകൊമ്പു്
- വൃക്ഷത്തിന്റെ തായ്ക്കമ്പു്
- പോത്തു്
- ചുമൽ
- കുറ്റിത്തടി, കവരം
- കവരം
- പിരിവു്
- തടി കടഞ്ഞെടുക്കുന്ന തീ
- പാളയം
- സൈന്യം
- വൃക്ഷം
- വിശേഷണം:
- പതിക്കപ്പെട്ട
- വീണ
- സ്വസ്ഥാനത്തുനിന്നു വീണ, കാലുന്ന.
- പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
- തല്പുരുഷ കല്പത്തിൽ സ്കന്ദനാൽ ശൈവധർമ്മങ്ങളും കഥകളും പറയപ്പെട്ടതു്. ശിവനെ വാഴ്ത്തുന്നു. അവയവം വിഷ്ണുവിന്റെ രോമങ്ങൾ, താമസപ്രധാനം. ഗ്രന്ഥം 81, 100.
- കുട്ടികളും മറ്റും നില തെറ്റി (വഴുക്കി) വീഴുക, കുട്ടികൾ മുട്ടുകുത്തി നടക്കുക, ഇടർച്ച
- തെറ്റുക
- സ്വധർമ്മാദിയുടെ ചലനം, ധർമ്മത്തിൽ നിന്നു തെറ്റുക
- കൂട്ടിമുട്ടുക
- ഇടരുന്നു
- വിശേഷണം:
- ഇടറപ്പെട്ട, ഇടറുന്ന
- വീണുപോയ, പോയ
- ഉറപ്പില്ലാത്ത
- തലകിറുങ്ങിയ
- ഉപദ്രവം തട്ടിയ
- കുഴപ്പത്തിലായ
- ഉപായം
- ഇടർച്ച, ഇടറിയതു്
- ധർമ്മലംഘനം, യുദ്ധമര്യാദയുടെ ലംഘനം
- ബീജമോക്ഷം
- ശബ്ദം
- മുഴക്കം, ഇടിമുഴക്കം, ഞരക്കം
- കഠിനമായി ശ്വസിക്ക
- പ്രസവിച്ചുകിടക്കുന്ന കിടാവു്
- മുലകുടിക്കുന്ന കുട്ടി
- വിശേഷണം:
- മുലകുടിക്കുന്ന
- മുല
- മുലക്കണ്ണു്
- മേഘം
- രോഗം
- ഇടിമുഴക്കം
- മരണം
- മുലകളുടെ മദ്ധ്യഭാഗം, നെഞ്ചു്
- ഹൃദയം
- വിധവയായിത്തീരുവാൻ നെഞ്ചത്തുള്ള ഒരു ചിഹ്നം
- മുല മറയ്ക്കുന്ന മുണ്ടു്
- ഇടിമുഴക്കം
- കൈകൊട്ടുന്ന ശബ്ദം
- മുലപ്പാൽ
- പൂങ്കുല
- വേലി
- തൂൺ
- വിശേഷണം:
- സ്തംഭിച്ച
- അനക്കമില്ലാത്ത
- ഇളക്കമില്ലാതായ
- മൂഢതയുള്ള
- പന്നി
- ആടു്
- അരി
- ധാന്യം
- നെല്ലു് അരി മുതലായവയുടെ സാമാന്യപ്പേർ. മുരടുറപ്പുള്ളതു് എന്നർത്ഥം.
- ചെറിയ തൂമ്പാ
- തണ്ടറുക്കും കത്തി
- അരിവാൾ
- ഒരുമാതിരി കൊട്ട
- (സ്തംബഹനനം എന്നും കാണുന്നു).
- വിശേഷണം:
- പുൽക്കട്ട പൊട്ടിക്കുന്നതിനുള്ള
- തണ്ടില്ലാതെയും ഇല വിസ്താരമായുള്ള വള്ളി, തൃണം മുതലായവയുടെ പൂങ്കുല
- കറ്റ
- പുല്ക്കട്ട
- ആനയെ തളയ്ക്കുന്ന മരം
- തൂൺ
- പർവതം
- ബുദ്ധിയില്ലായ്ക
- കൂട്ടം
- അരിവാൾ
- കളപറിക്കുക മുതലായവയ്ക്കുള്ള ഒരു ആയുധം
- ആന
- തോൽപൊതിഞ്ഞ ഒരുവക വാദ്യം
- സ്തംഭിക്ക
- മന്ത്രവാദികളുടെ ഒരു കർമ്മം
- കാമന്റെ അഞ്ചു ബാണങ്ങളിൽ ഒന്നു്
- തൂൺ
- ജ(ള)ഡത്വം
- വിരോധം
- മരപ്പു്
- തണ്ടു്
- (ശരസ്തംഭം).
- മരവിക്കുന്നു
- ഇളകാതാകുന്നു
- വിശേഷണം:
- സ്തംഭിക്കപ്പെട്ട
- ഭൂമി
- പഞ്ചഭൂതങ്ങളിൽ ഒന്നു്.
- വിശേഷണം:
- നിരന്നുകിടക്കുന്ന
- പാളി, നിരന്നു കിടക്കുന്നതു്
- മെത്ത
- കട്ടിൽ
- മെത്ത
- കട്ടിൽ
- പുക, ആവി
- മച്ചിയായ പശു
- സ്തുതിപാഠകൻ
- പൂങ്കുല
- സ്തുതി
- കൂട്ടം
- സ്തോത്രം
- കടൽ
- വിശേഷണം:
- ഇളക്കമില്ലാത്ത
- നനഞ്ഞ
- രാമായണം 24 വൃത്തത്തിലെ 18-ഉം 24-ഉം വൃത്തങ്ങൾ
- നിരന്ന
- ജലം
- പുല്ലു്
- ആകാശം
- ചോര
- ഇന്ദ്രൻ
- വിശേഷണം:
- സ്തുതിക്കപ്പെട്ട
- ശിവൻ
- സ്തോത്രം
- സ്തോത്രം
- പര്യായപദങ്ങൾ:
- സ്തവം
- സ്തുതി
- സ്തോത്രം
- നുതി.
- പുകഴ്ത്തുന്നു
- സ്തുതിക്കുന്നവൻ
- രാജാക്കന്മാരുടെ സമീപത്തിലും മറ്റും സ്തുതി പാടുന്ന ഒരു കൂട്ടക്കാരു്
- (തിരുവാഴത്താൻ നോക്കുക)
- സ്തുതി
- വിശേഷണം:
- സ്തുതിക്കത്തക്ക
- സ്തുതിക്കു യോഗ്യതയുള്ള
- പവിഴക്കൊടി
- ആടു്
- ആട്ടുകൊറ്റൻ
- ആടു്
- താഴികക്കുടം
- കയ്യാല
- കൂമ്പാരം
- ശക്തി
- ഓർമ്മയെ നിലനിറുത്താൻ പണിയിക്കുന്ന സ്തംഭം
- താഴികക്കുടം
- സ്തുതിക്കപ്പെട്ട
- കള്ളൻ
- മോഷണം
- നനവു്
- കളവു്, മോഷണം
- രഹസ്യമായുള്ളതു്
- കള്ളൻ
- തട്ടാൻ
- എലി
- കള്ളൻ
- മോഷണം
- സ്തിമിതത, കടുപ്പം, കാഠിന്യം, ഉറപ്പു്
- മരവിപ്പു്, സ്തംഭനം
- വിശേഷണം:
- അല്പമായ
- വേഴാമ്പൽ
- വത്സനാഭം
- വേഴാമ്പൽ
- ഒരുതുള്ളി ജലം
- വിശേഷണം:
- കീഴോട്ടു് അൽപം വളഞ്ഞ
- വിശേഷണം:
- സ്തുതിക്കത്തക്ക
- വിശേഷണം:
- സ്തുതിക്കുന്ന
- സ്തുതി, സ്തുതിപ്പാനുള്ള പദ്യം
- സ്തുതിമന്ത്രം
- ഒരുവക പദ്യം
- നിറുത്തു്
- സ്തോത്രം
- ചൈതന്യമില്ലാതെ ഭവിക്ക
- അനാദരം
- ഒരു മന്ത്രം
- സാമവേദത്തിന്റെ ഒരു പിരിവു്
- കൂട്ടം
- സ്തുതിക്കപ്പെടുന്നതു് എന്നർത്ഥം.
- സ്തുതി
- ധാന്യം
- ധനം
- യാഗം
- വലിയ ഭാഗം, വലിപ്പം, കട്ടി
- ഭയമുള്ളവൻ
- പെൺ
- സ്ത്രീകളുടെ ജാതി ലക്ഷണങ്ങൾ —
- പത്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി, ഇങ്ങനെ സ്ത്രീകൾ നാലുവിധം. ഹസ്തിനിയെ ‘കരിണി’ എന്നും പറയും. ലക്ഷണങ്ങൾ:
- സ്ത്രീകളുടെ പ്രായഭേദങ്ങൾ — ബാല, തരുണീ, പ്രൗഢ, വൃദ്ധ. 16 വയസ്സുവരെ ബാല. 16-നു മേൽ 30-നകം തരുണി. 30-നു മേൽ 50-നകം പ്രൗഢ. അതിനു മേൽ വൃദ്ധ. ഋതുകാലം — 12 വയസ്സിൽ തുടങ്ങും. 50-ൽ നില്ക്കും. പകൽ ഋതുവായാൽ സൗഭാഗ്യവതി. രാത്രിയിൽ – ഭർത്താവിന്റെ ക്ഷേമലാഭങ്ങളെ വർദ്ധിപ്പിച്ചു ഭർത്താവിനെ നല്ല അവസ്ഥയിൽ കൊണ്ടുവരും.
- ഭാര്യ
- ഒരു വൃത്തത്തിന്റെ പേർ
- ഭാരതത്തിലെ ഒരു പർവം
- പര്യായപദങ്ങൾ:
- സ്ത്രീ
- യോഷിത്തു്
- അബലാ
- യോഷാ
- നാരീ
- സീമന്തിനീ
- വധൂ
- പ്രതീപദർശിനീ
- വാമ
- വനിതാ
- മഹിളാ.
ശംഖിനീ ഹസ്തിനീ തഥാ’
അവിരളകുചയുഗ്മാചാരുകേശീകൃശാംഗീ |
മൃദുവചനസുശീലാഗീതവാദ്യാനുരക്താ
സകലതനുസുവേശാ ‘പത്മിനീ’ പത്മഗന്ധാ || 1.
ഭവതിരതിരസജ്ഞാനാതിഖർവാനദീർഗ്ഘാ തിലകുസുമസുനാസാസ്നിഗ്ദ്ധനീലോല്പലാക്ഷീ | ഘനകഠിനകുചാഢ്യാസുന്ദരീബദ്ധശീലാ
സകലഗുണവിചിത്രാ ‘ചിത്രിണീ’ ചിത്രവക്ത്രാ || 2.
കാമോപഭോഗരസികാഗുണശീലയുക്താ |
രേഖാത്രയേണചവിഭൂഷിതകണ്ഠദേശാ
സംഭോഗകേളിരസികാകില ‘ശംഖിനീ’സാ ||
സ്ഥൂലാംഗുലിഃ സ്ഥൂലകുചാ സുശീലാ |
3. സ്ഥൂലാധരാസ്ഥൂലനിതംബബിംബാ കാമോൽസുകാ ഗാഢരതിപ്രിയാച
നിതാന്തഭോക്ത്രീഖലു ‘ഹസ്തിനീ’ സ്യാൽ (കരിണീമതാസാ)’ || 4.
- തീണ്ടാരി
- പ്രഭാതം
- സ്ത്രീയെ മോഷ്ടിക്കുന്നവൻ
- പെൺകുട്ടികളെ മാത്രം പ്രസവിക്കുന്ന സ്ത്രീ
- സ്ത്രീയുടെ വശത്തിലായവൻ
- സ്ത്രീവിഷയത്തിൽ അത്യാസക്തിയുള്ളവൻ
- സ്ത്രീയുടെ ഭാവം (അവസ്ഥ)
- വിവാഹത്തിൽ പെണ്ണിന്റെ ശേഷക്കാരിൽ കിട്ടുന്ന ദ്രവ്യം
- സ്ത്രീക്കു ബോധിച്ചതുപോലെ കൈകാര്യം ചെയ്യാൻ തക്ക വിധം സ്വാതന്ത്ര്യത്തിൽ കിട്ടുന്ന ദ്രവ്യം
- സ്ത്രീകൾക്കു മാസംതോറും പ്രവർത്തിക്കുന്ന രക്തം
- സ്ത്രീയുടെ ധർമ്മം (ജോലി, പ്രവൃത്തി)
- സ്ത്രീകളെ സംബന്ധിച്ചുള്ള ഏർപ്പാടുകൾ
- തീണ്ടായിരുന്നവൾ
- സ്ത്രീധർമ്മമുള്ളവൾ എന്നർത്ഥം. (സ്ത്രീധർമ്മം – ആർത്തവം).
- പുരുഷൻ
- സ്ത്രീയുടെ ഭരണം
- സ്ത്രീയുടെ പ്രഭുത്വം
- സ്ത്രീയുടെ ആധിപത്യം
- സ്ത്രീയെ താൽപര്യമുള്ളവൻ
- പെൺകുട്ടി
- പെൺകുട്ടികളെ മാത്രം പ്രസവിക്കുന്ന സ്ത്രീ
- മാവുവൃക്ഷം
- അശോകവൃക്ഷം
- വെറ്റില
- വ്യാകരണത്തിലേ 3 ലിംഗങ്ങളിൽ 2-ാമത്തേതു്
- സ്ത്രീക്കുള്ള അടയാളം
- വിശേഷണം:
- ഭാര്യയാൽ ഭരിക്കപ്പെടുന്ന
- ഭാര്യാവശനായ
- സ്ത്രീയുടെ അടയാളം
- ന്യായവിരോധമായി സ്ത്രീയെ ആലിംഗനം ചെയ്ക
- സ്ത്രീയുടെ സ്വഭാവമുള്ളവൻ
- സ്ത്രീയെ കൊലചെയ്ക
- സ്ത്രീയെ വശീകരിച്ചു കൊണ്ടുപോകുന്നവൻ
- ബലാൽ കൊണ്ടുപോകുന്നവൻ
- ശയനാധികാരി
- പള്ളിയറ പ്രവൃത്തിക്കാരൻ
- അന്തഃപുരം
- സ്ത്രീകൾ വസിക്കുന്ന വീട്ടിനകം
- വിശേഷണം:
- സ്ത്രീകൾക്കു ചേർന്ന
- സ്ത്രീയെ സംബന്ധിച്ച
- (നാമം – സ്ത്രൈണത(ത്വം)).
- പെണ്ണല്ലി
- സ്ത്രീയെ സംബന്ധിച്ച കേസരം എന്നർത്ഥം.
- പദാന്ത്യത്തിൽ ചേരുമ്പോൾ മുൻപദാർത്ഥത്തിൽ സ്ഥിതി ചെയ്യുന്നതു് എന്നു അർത്ഥം വരും
- ഉദാ:ഹൃദിസ്ഥം (ഹൃദയത്തിലായതു്). ‘ഉള്ള’ എന്നും അർത്ഥം വരാറുണ്ടു്. ഉദാ:നേരസ്ഥൻ (നേരുള്ളവൻ).
- പാക്കു്
- വിശേഷണം:
- വഞ്ചനയുള്ള
- ലജ്ജയില്ലാത്ത
- മാനമില്ലാത്ത
- നിന്ദയുള്ള
- ഒളിപ്പു്
- ഒളിച്ചുവെക്കുക
- കള്ളൻ
- ചതിയൻ
- പാക്കു്
- ഗണിക, വേശ്യ
- മുറുക്കാൻ കൊടുപ്പു ജോലിയുള്ളവൾ
- മറയ്ക്കുന്നു
- വിശേഷണം:
- മൂടപ്പെട്ട
- ഒളിക്കപ്പെട്ട
- (യാഗശാലയിലെ) ചതുരശ്രഭൂമി, അഗ്നിഹോത്രം വയ്ക്കുവാനായി സംസ്കരിച്ചുണ്ടാക്കിയ സ്ഥലം
- ഇതിൽ അഗ്നികൾ സ്ഥിതി ചെയ്യുന്നതിനാൽ ഈ പേരുണ്ടായി. മെഴുകി ശുദ്ധിവരുത്തിയ വെറും സ്ഥലം.
- തരിശുനിലം
- എലുക
- മെഴുകി ഉണങ്ങാതെയുള്ള സ്ഥലത്തു കിടന്നു വ്രതം അനുഷ്ഠിക്കുന്നവൻ
- ഒരുമാതിരി തപസ്വി
- ബാഹസ്പത്യയാഗം (ബൃഹസ്പതിസവം) ചെയ്തവൻ
- രാജാവു്
- സ്ത്രീകളുടെ മുറിയിൽ സൂക്ഷിക്കുന്നവൻ
- കാരുക്കൾ എന്ന ആശാരിമാർ നാലുപ്രകാരം ഉള്ളവരിൽ ഒന്നാമൻ
- ശേഷം 3 – സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധകി.
- കാരുക്കളുടെ ലക്ഷണത്തെ പറയുന്നു.
- കുബേരൻ
ഗ്രാഹ്യാഃ ക്രമേനണവ ചതുർവിധേഷു ശില്പപ്രവീണേഷുയഥോചിതാസ്തേ’ ||
സ്സർവദാവ്യവഹിതോപ്രമാദവാൻ |
കർമ്മഠോഹ്യവികലോവിമത്സരോ
ധാർമ്മികഃ സ്ഥപതിരസ്തുസത്യവാൻ’ ||
സ്ഥൂലാനാന്തക്ഷണാത്തക്ഷക ഇതി കഥിതസ്സന്തതം ഹൃഷ്ട ചിത്ത ശ്ശക്തോയശ്ചോപരിഷ്ടാന്മുഹുരപിവിധിവദ്വൃദ്ധികൃദ്വർദ്ധകീസ്യാൽ’ ||
- ഓരോ സ്ഥലത്തിന്റെ ചരിത്രം
- ഉത്തര കേരളത്തിൽ പെരുമ്പുഴ മുതൽ തെക്കു കന്യാകുമാരി വരെ ഓരോ മഹാക്ഷേത്രങ്ങൾക്കു പരശുരാമനാൽ ഏർപ്പെടുത്തപ്പെട്ട സ്ഥലമാഹാത്മ്യങ്ങൾ (നംപൂരിമാർ സംസ്കൃതത്തിൽ എഴുതീട്ടുണ്ടു്).
- ഇരിക്കുന്ന ദിക്കു്
- ഉറച്ചനിലം
- പ്രദേശസാമാന്യം
- (കൃത്രിമമായും അകൃത്രിമമായുമുള്ള പ്രദേശം)
- കൃത്രിമപ്രദേശം
- നന്നാക്കാത്ത പ്രദേശം
- ഉറച്ച പ്രദേശം
- അകൃത്രിമമായുള്ള പ്രദേശം.
- സ്ഥലം എന്നാൽ പ്രദേശമെന്നർത്ഥം. ഉദാ:കളിസ്ഥലം, പാറാസ്ഥലം ഇത്യാദി. സ്ഥലി എന്നാൽ പ്രവേശിച്ചു നന്നാക്കാൻ നിവൃത്തിയില്ലാത്തിടം. ഉദാ:ഫാലസ്ഥലി. അകൃത്രിമം, കൃത്രിമം രണ്ടിനും സ്ഥലം എന്നു പറയാം.
- എലുക
കൃത്രിമാതു സ്ഥലാ മാതാ,
അകൃത്രിമം കൃത്രിമം വാ
സ്ഥലമിത്യുച്യതേ ബുധൈഃ’
- നെയ്യുന്നവൻ
- സ്വർഗ്ഗം
- വയസ്സുചെന്ന
- സ്ഥിരതയുള്ള
- ഉറപ്പുള്ള
- പഴകിയ
- ബ്രഹ്മാവു്
- വൃദ്ധൻ
- യാചകൻ
- വിശേഷണം:
- ഏറ്റവും തടിച്ച
- വളരെ ശക്തിയുള്ള
- വിശേഷണം:
- വളരെ വലുതായ
- വിശേഷണം:
- സ്ഥിരതയുള്ള
- ഉറപ്പുള്ള
- ശിവൻ
- പ്രളയകാലത്തിൽ പോലും നാശമില്ലാതെ സ്ഥിതിചെയ്യുന്നവൻ എന്നർത്ഥം.
- കൊമ്പുകളോടുകൂടാതെ നിൽക്കുന്ന മരം, കുറ്റി
- കുന്തം
- കൊമ്പുകളഞ്ഞു നിർത്തിയ മരം
- ഒരുമാതിരി ചിതൽപുറ്റു്
- സന്യാസി
- മെഴുകി ഉണങ്ങാതെയുള്ള സ്ഥലത്തുകിടന്നു വ്രതം അനുഷ്ഠിക്കുന്നവൻ
- വിശേഷണം:
- സ്ഥാപിക്കത്തക്ക
- നില്ക്കുവാൻ യോഗ്യതയുള്ള
- പുറങ്കിള
- The outer mudwall of a native compound.
- (ആലീഢം എന്നതു നോക്കുക)
- കാവൽക്കാരൻ
- ഇരിക്കുന്ന സ്ഥലത്തു നിന്നു താഴത്താവുക
- വിശേഷണം:
- ഇരിക്കുന്ന സ്ഥലത്തുനിന്നു താഴെ പൊയ്പോയ
- സ്ഥാനവലിപ്പം നിമിത്തമുള്ള മാനം
- സ്ഥലം
- താമസം
- ഭവനം
- നഗരം
- തുല്യത
- ഉദ്യോഗം, പദവി
- അദ്ധ്യായം
- ഏറ്റക്കുറച്ചൽ ഇല്ലാതിരിക്ക
- യുക്തം
- അഷ്ടവർഗ്ഗം
- ക്ഷയിക്കാതെയും വർദ്ധിക്കാതെയും നിലയ്ക്കുനിൽക്കുന്നതു്, ഇതിനു സ്ഥിതി എന്നും പറയാറുണ്ടു്. ക്ഷയസ്ഥാനവൃദ്ധികൾ മൂന്നും കൂടിയതാണു് ‘ത്രിവർഗ്ഗം’. ഇതു നീതിശാസ്ത്ര
- ന്മാരുടെ പക്ഷമാണു്. മറ്റുള്ളവരുടെ അഭിപ്രായം ധർമ്മാർത്ഥകാമങ്ങളെന്നാകുന്നു.
-
ക്ഷയം – ശത്രുക്കളുടെ പ്രവൃത്തികൊണ്ടുണ്ടാകുന്ന ഉടച്ചൽ.
-
വൃദ്ധി – തന്റെ ഉൽക്കർഷം ഹേതുവായിട്ടു ശത്രുവിനെ ഉടച്ചുകൊണ്ടുണ്ടാകുന്ന ഔന്നത്യം.
-
സ്ഥാനം – മേല്പറയപ്പെട്ടവ രണ്ടുമില്ലാത്ത അവസ്ഥ.
-
- ഇരിപ്പിടം
- സംബന്ധം (പിതൃസ്ഥാനെ)
- രാജ്യം
- 1. പദവി. 2. അവകാശം. 3. ഷഡ്സ്ഥാനങ്ങൾ. 1. (വില്ലാളികളുടെ നിലഭേദം). വൈഷ്ണവം, സമപാദം, വൈശാഖം, മണ്ഡലം, പ്രത്യാലീഢം, ആലീഢം. 2. നാസിക, കണ്ഠം, മാറിടം, താലു, നാക്കു്, പല്ലു്.
- പുരാതന പണ്ഡിതന്മാർ സംഖ്യയെഴുത്തിനുള്ള സ്ഥാനങ്ങൾക്കു ഏർപ്പെടുത്തിയ പേർ
യുത, ലക്ഷ, പ്രയുത, കോടയഃ, ക്രമശഃ
അർബ്ബുദ വൃന്ദേ, ഖർവനി
ഖർവ, മഹാപത്മ, ശങ്ക, വസ്തസ്മാൽ
ജലധി, ശ്ചാന്ത്യം മദ്ധ്യം,
പരാർദ്ധ, മിതിദശഗുണോത്തരംസംജ്ഞാഃ
- ഒരു രാജാവിന്റെയോ പ്രഭുവിന്റെയോ ആൾപ്പേരു്
- സ്ഥാനപതിയുടെ വേല
- വിശേഷണം:
- സ്ഥാനമുള്ള
- സ്ഥാനത്തിരിക്കുന്ന
- വിശേഷണം:
- സ്ഥാനത്തെസ്സംബന്ധിച്ച
- അധിപൻ, നാഥൻ
- ഒരു സ്ഥലത്തെ ഗവർണർ
- ഒരു ഉദ്യോഗസ്ഥൻ
- ക്ഷേത്രത്തിലെ അധികാരം
- സമുദായസ്ഥാനം
- വിശേഷണം:
- സ്ഥാനത്തോടു സംബന്ധിച്ച
- നഗരം
- മൂലനഗരം
- തലസ്ഥാനം
- സ്ഥാനത്തിനു ‘ഹിതം’ എന്നർത്ഥം.
- യുക്തം, ശരിയായി
- സത്യമായി
- എന്നതുകൊണ്ടു്
- സദൃശമായി
- വിശേഷണം:
- സ്ഥാപിക്കുന്ന
- ഉറപ്പിക്കുന്ന
- സൂത്രധാരൻ
- രംഗസ്ഥലത്തിൽ ഒരു പ്രമാണി
- (സ്ഥാപന നോക്കുക).
- രാജഗൃഹത്തിൽ (സ്ത്രീകളുടെ വാസസ്ഥലം) സൂക്ഷിക്കുന്നവൻ
- ശില്പിശാസ്ത്രം
- (ഒരു ഉപവേദം).
- നാടകത്തിലേ വസ്തുവേ (കഥാശരീരത്തെ) സ്ഥാപിക്കുന്നതു്
- ഇതിനെ പ്രസ്ഥാവന എന്നാണു ഇപ്പോൾ പറഞ്ഞുവരുന്നതു്. കഥാശരീരം യാതൊന്നിനാൽ പ്രസ്താവിക്കപ്പെടുന്നോ അതു പ്രസ്താവനയാകുന്നു. പ്രസ്താവനയിൽ സാധാരണമായി സൂത്രധാരനും നടിയുമായുള്ള സംഭാഷണം അടങ്ങിയിരിക്കും. സൂത്രധാരനു് സ്ഥാപകൻ എന്നും പറയും.
- വെക്കുക
- നിധി വെക്കുക
- നടുക
- ഒരു തൈ
- പാട
- വെക്കുന്നു
- നടുന്നു
- നിധിവെക്കുന്നു
- വിശേഷണം:
- വെക്കപ്പെട്ട
- നടപ്പെട്ട
- തീർച്ചചെയ്യപ്പെട്ട
- നിധിവെക്കപ്പെട്ട
- നിയമിക്കപ്പെട്ട
- ബലം
- പരാക്രമം
- സ്ഥാപിക്കപ്പെട്ടതു്
- പണയം
- സ്ഥിതിയുള്ള, ഇരിക്കുന്ന
- നിലനിൽക്കുന്ന
- ഉറപ്പുള്ള
- നിവസിക്കുന്ന
- നാട്യത്തിലെ ഒരു രസഭേദം
- സ്ഥീരത
- സ്നേഹം, സ്ഥായീഭാവം
- സ്ഥിരമായി
- പ്രധാനമായി
- തുടർച്ചയായി
- സ്ഥിരമായി ഭവിക്കുന്നു
- സ്ഥിരമായുള്ള ഭാവരസം
- സ്നേഹമുള്ളവരുടെ ഒരു ഭാവം
- സ്ഥിരമായി ഉറച്ചുനില്പാൻ ശീലമുള്ള
- ഗ്രാമാധിപൻ
- ഒരു ഊരിന്നു രക്ഷിതാവു്
- ഏകഗ്രാമാധികാരി
- കലം, പാന, ഓദനാദിപചനപാത്രം, മൺപാത്രം, കുട്ടകം
- ഒരു പൂവു്, ഉമ്മത്തിന്റെ പൂവു്
- ഒരു സംഗതിയിൽ നിന്നും പല സംഗതികൾ അനുമാനിക്കാവുന്ന സ്ഥിതി
- വിശേഷണം:
- സ്ഥിതി ചെയ്യുന്ന
- ഇളകാത്ത
- സ്ഥിരമായി സ്ഥിതി ചെയ്യുന്നതു്
- പർവ്വതം
- ഞാണു
- വൃക്ഷം
- സ്ഥാവരം×ജംഗമം.
- വാർദ്ധക്യം
- 70 വയസ്സു കഴിഞ്ഞു് ആരംഭം.
- ചന്ദനകുങ്കുമാദികൊണ്ടു മേൽ പൂശുന്നതു്
- നീർക്കുമള
- വിശേഷണം:
- ഏറ്റവും ഉറച്ച, അത്യന്തം സ്ഥിരമായിട്ടുള്ള
- നിലനില്ക്കുന്ന
- വിശേഷണം:
- ഇരുന്ന
- നിന്ന
- മായമില്ലാത്ത സ്നേഹിതൻ
- ഇരിപ്പു്
- നിശ്ചയം
- നില്പു്
- ഒരു ദിക്കിൽതന്നെ സ്ഥിരമായി ചെയ്യുന്ന ഇരിപ്പു്
- വിശേഷണം:
- ഉറപ്പുള്ള
- ഇളകാത്ത
- ഭൂമി
- എല്ലായ്പോഴും ഉള്ളതു് എന്നർത്ഥം. എല്ലാം ഇതിൽ സ്ഥിതിചെയ്യുന്നു എന്നുമാവാം. ഉറച്ചുനിൽക്കുന്നതു് എന്നും പറയാം.
- മൂവില
- ചെമ്പകം
- വൃക്ഷം
- മീൻ
- ഉറപ്പു്
- ധൈര്യം
- വിശേഷണം:
- ഏറ്റവും ഉറപ്പുള്ള
- പരബ്രഹ്മം
- അത്യന്തം സ്ഥിരമായിട്ടുള്ളതു്
- വരാഹാവതാരമൂർത്തി
- പാമ്പു്
- ഇളക്കമില്ലാത്ത നക്ഷത്രം
- ധ്രുവനും മറ്റും
- ചെമ്പകവൃക്ഷം
- ബകളം
- ഉറപ്പാകുന്നു
- ഉറപ്പു്
- കാള
- മയിൽ
- എടവം
- ചിങ്ങം
- വൃശ്ചികം
- കുംഭം ഇവ നാലും
- വിശേഷണം:
- നന്ദിയുള്ള
- സാരമുള്ള
- ഇലവുമരം
- വളരെക്കാലം ജീവിച്ചിരിക്കുന്നതു് എന്നർത്ഥം.
- ഉറപ്പിക്ക
- ഉറപ്പിക്കുന്നു
- ന്യായങ്ങളിൽ ഒന്നു്
- “വൃദ്ധന്റെ കയ്യിലുള്ള വടി നിലത്തു കുത്തുമ്പോൾ ചില സമയം വിചാരിച്ചിടത്തു തന്നെ കുത്തുകൊണ്ടേയ്ക്കാം. ചില സമയം തെറ്റിപ്പോയെന്നും വരും. സന്ദർഭം സ്പഷ്ടം”.
- തൂണു്, ഗൃഹത്തിലുള്ള തൂണു്
- അടകല്ലു്
- വാർത്തുണ്ടാക്കിയ ഇരിമ്പു വിഗ്രഹം, ഇരിമ്പുപ്രതിമ
- ഇളകാതെ നില്ക്കുന്നതു് എന്നർത്ഥം.
- ഒരു ദീനം
- തൂണു്
- ഒരു ഗന്ധർവൻ
- ശിഖിണ്ഡിനി വിനിയമനം ചെയ്തതു ഈ ഗന്ധർവനുമായിട്ടാണു്. (സ്ഥൂണാ എന്നും കാണുന്നു). (സ്ഥൂണാ, സ്ഥൂണാകർണ്ണൻ — ദ്രുപദന്റെ പുത്രിയായ ശിഖണ്ഡിനിക്കു കുറച്ചുനാളത്തേക്കു തന്റെ പുരുഷത്വം കൊടുത്ത ഒരു യക്ഷൻ എന്നും അഭിപ്രായം കാണുന്നു).
- അർജ്ജുനൻ കിരാതമൂർത്തിയായ ശിവനെ താഡിച്ച ഒരു ഘോരാസ്ത്രം
- ചന്ദ്രൻ
- പ്രകാശം
- കാള
- മനുഷ്യൻ
- വിശേഷണം:
- തടിച്ച
- കൊഴുത്തു ശക്തി വർദ്ധിച്ച
- മൂഢതയുള്ള
- തടിപ്പു്
- വിശേഷണം:
- ഏറ്റവും തടിച്ച
- പന്നി
- ഒരുമാതിരി വലിയ മുള
- മഹാൻ
- ആന
- മാംസനേത്രത്തിനു ദൃശ്യമായതു്
- സ്ഥൂലം × സൂക്ഷ്മം.
- പിലാവു്
- വൻകൊന്ന
- കൂമ്പാരം
- പർവതശിഖരം
- ദാനശീലൻ, വേണ്ടുവോളം കൊടുക്കുന്നവൻ
- വിദ്വാൻ
- ഉപകാരോപദ്രവങ്ങളെ അറിയുന്ന ബുദ്ധിയോടു കൂടിയവൻ
- (നാമം – സ്ഥൂലലക്ഷത).
- ഔദാര്യശീലം
- പരന്നുനിറഞ്ഞ ദൈവികശക്തിയുടെ വിശ്വരൂപം
- പരുത്തിനൂൽ കൊണ്ടു നെയ്ത വസ്ത്രം
- പാമ്പു്
- ഒട്ടകം
- (നകാരാന്തം)
- തടിക്കുന്നു
- മലയിൽ നിന്നും വീണ പാറ
- പരിപൂർണ്ണതയില്ലായ്ക
- ആനയുടെ നടപോലെയുള്ള നട
- മുഖക്കുരുവു്
- വലിയ പാറ
- ബലം
- സ്ഥിരം
- ജഡ്ജി, ന്യായാധിപതി
- വഴക്കുതീർക്കുന്ന മദ്ധ്യസ്ഥൻ
- വിശേഷണം:
- സ്ഥിരതയുള്ള
- നിത്യമുള്ള
- വിശേഷണം:
- വളരെ ഉറപ്പുള്ള
- ഉറപ്പു്
- (മുമ്പിലത്തെ ഒപ്രൂശുമ നോക്കുക)
- തൂണിയാങ്കം എന്ന മരുന്നു്
- അധികം ബലമുള്ള കുതിര
- ചുമട്ടു കുതിര
- സ്ഥൂലത
- സ്നാനം ചെയ്യിപ്പിക്കുന്നു
- ഒലിപ്പു്
- ഒഴുക്കുന്നതു്
- വിശേഷണം:
- കുളിച്ച
- തളിച്ച
- ഏപ്പു്
- പെരുഞരമ്പു്
- അംഗപ്രത്യംഗങ്ങളുടെ സന്ധിബന്ധനത്തെ ചെയ്യുന്ന ഞരമ്പു്. (ചെറു ഞരമ്പു് എന്നും കാണുന്നു.)
- വിശേഷണം:
- കുളിച്ച
- ശുദ്ധിവരുത്തിയ
- വേദാധ്യായനത്തിനു വൃതമനുഷ്ഠിക്കുന്നവൻ
- വേദം മുഴുവൻ അഭ്യസിച്ചു ഗൃഹത്തിൽ പാർക്കുന്ന ബ്രാഹ്മണൻ, ഗൃഹസ്ഥൻ
- ഭിക്ഷുവായ ബ്രാഹ്മണൻ
- ബ്രഹ്മചര്യാശ്രമത്തിന്റെ സമാപ്തി കർമ്മമായ സമാവർത്തനം കഴിഞ്ഞു. ഗൃഹസ്ഥാശ്രമം സ്വീകരിച്ചിട്ടുമില്ല. ഇങ്ങിനെയുള്ള നിലയിലിരിക്കുന്നവരാണു് സ്നാതകന്മാർ. ഇവർ മൗഞ്ജീമേഖലാദികളായ ബ്രഹ്മചാരി വൃതത്തിലെ ചിഹ്നങ്ങളെ ഉപേക്ഷിച്ചു എങ്കിലും ബ്രഹ്മചര്യം മുതലായ വൃതനിഷ്ഠകളെ ഉപേക്ഷിക്കുകയുമില്ല. ഗംഗാദി പുണ്യതീർഥങ്ങളിൽ സ്നാനം ചെയ്തു ഭഗവൽ ഭജനനിഷ്ഠന്മാരായിരിക്കും. ഈ നിലയിലുള്ളവരാണു് മലയാള ബ്രാഹ്മണ സമുദായത്തിലെ വേൾക്കാത്ത അഫന്മാർ. ഇവിടെ ജ്യേഷ്ഠപുത്രൻ വിവാഹം ചെയ്യണമെന്നേ നിർബ്ബന്ധമുള്ളൂ മറ്റുള്ളവർ സ്നാതകന്മാരായിരിക്കുക എന്നത്രേ ഭർഗ്ഗവാനു ശാസനം(പാ.ഭാ.വ്യാ.സ)
- സംകല്പം
- സൂക്തപഠനം
- അഘമർഷണം
- ദേവാദിതർപ്പണം
- മാർജ്ജനം ഇവ 5-ഉം
- കുളി
- വിശേഷണം:
- കുളിക്കുന്നതാകുന്ന
- കുളിയോടു ചേർന്ന
- കുളിപ്പാനുള്ള വെള്ളം മുതലായതു്
- കുളിപ്പിപ്പു്. കുളിക്കേണ്ടതിനായ് കാത്തുനില്ക്കുക
- കുളിപ്പിക്കയോ കുളിപ്പാൻ ജലംകൊണ്ടു വരികയോ ചെയ്യുന്ന ഭൃത്യൻ
- ഒരു രോഗം
- ശുക്ലമണ്ഡലത്തിൽ കഠിനമായിട്ടും വളരെ മാംസത്തോടുകൂടിയും വെളുത്തിട്ടുമുണ്ടാകുന്ന മാംസം.
- വിശേഷണം:
- കുളിക്കുന്ന
- രക്തം സഞ്ചരിക്കുന്നതിനുള്ള പെരുഞരമ്പു്
- വിശേഷണം:
- ശുദ്ധീകരിക്കപ്പെട്ട, നെയ് ചേർത്ത, മിനുസമുള്ള, എണ്ണമയമുള്ള
- ഇടതിങ്ങിയ
- സ്നേഹമുള്ള
- തണുപ്പുള്ള
- സ്നേഹം
- പ്രീതി
- മെഴുക്കുമയം
- ഒരേ വയസ്സായ ഇഷ്ടൻ
- മമതക്കാരൻ
- സ്നേഹിതൻ
- ഇഷ്ടൻ
- ചങ്ങാതി
- മജ്ജ
- സ്നേഹം
- പ്രീതി
- മെഴുകു്
- പ്രകാശം
- ഉഴുന്നു്
- പച്ചപ്പുഴുവു്
- ചരളം
- കട്ടി, കനം
- ചെമന്ന ആവണക്കു്
- അഴിഞ്ഞിൽ
- നെയ് മുതലായതു് ചേർത്തു് സ്നിഗ്ദ്ധത വരുത്തിയ അന്നാദി
- മുകൾപ്പുര
- താഴ്വര
- പർവ്വതത്തിന്റെ താഴ്വര
- ശുദ്ധമായിട്ടുള്ളതു് എന്നർത്ഥം.
- ചതുരക്കള്ളി
- ക്ഷീരത്തെ ഉദ്ഗിരണം ചെയ്യുന്നതെന്നർത്ഥം.
- വിശേഷണം:
- ഒഴുകിയ, (ചുരത്തിയ)
- ചോർന്ന
- പുത്രഭാര്യ
- ഗൃഹവ്യാപാരത്തിനു ജലം കോരുന്നവൾ എന്നർത്ഥം.
- പര്യായപദങ്ങൾ:
- ജനീ
- വധൂ.
- വിശേഷണം:
- എണ്ണയിടുന്ന
- നശിപ്പിക്കുന്ന
- എണ്ണപ്പാത്രം
- സ്നേഹത്തിനുതകുന്നവൻ
- വിളക്കു്
- മ്മേമം, മമത
- എണ്ണ, നല്ലെണ്ണ
- കരുണം
- പര്യായപദങ്ങൾ:
- പ്രേമ
- പ്രിയതാ
- ഹാർദ്ദം
- പ്രേമം
- സ്നേഹം.
- എള്ളു്
- വിശേഷണം:
- സ്നേഹമുള്ള
- വിശേഷണം:
- സ്നേഹമുള്ള
- എള്ളു്
- (നകാരാന്തം)
- സ്നേഹമുള്ളവൻ, (സ്ത്രീ:സ്നേഹിനീ)
- ചായമിടുന്നവൻ
- സ്നേഹത്തെ ചെയ്യുന്നു
- വിശേഷണം:
- സ്നേഹിക്കപ്പെട്ട, സ്നേഹമുള്ള
- പിരട്ടിയ, തേച്ച, എണ്ണയിട്ട
- ചങ്ങാതി
- ചന്ദ്രൻ
- ഒരു രോഗം
- മത്സരം
- അസൂയ
- അസൂയ
- വിശേഷണം:
- മത്സരമുള്ള
- അസൂയയുള്ള
- അസൂയയുള്ളവൻ(വൾ)
- ഇളക്കം
- പിടയൽ
- തുടിപ്പു്
- ചാഞ്ചാട്ടം
- ഇളക്കം, വിറയൽ, പിടയൽ, തെറിപ്പിക്കൽ
- പിള്ളയനക്കം (ഗർഭപാത്രത്തിൽ)
- ഇളകുന്നു
- വിശേഷണം:
- ഇളക്കപ്പെട്ട
- അനക്കപ്പെട്ട
- വായു
- തൊടുക
- ദാനം
- കൊടുക്കുന്ന വസ്തുവിനെ സ്പർശിക്കുന്നതുകൊണ്ടു് ഈ പേരുണ്ടായി.
- ചാരൻ
- വർത്തമാനം ഗ്രഹിച്ചു വരുന്നതിനു ഗൂഢമായി അയക്കപ്പെടുന്നവൻ
- വേഷപ്രച്ഛന്നനായി നടന്നു രാജ്യവൃത്താന്തങ്ങളെ അറിയുന്നവൻ
- ഗൂഢപുരുഷൻ
- തൊടുക, ത്വക്കിന്റെ വിഷയം
- യുദ്ധം
- രോഗം
- രീതികേടു്
- സമ്മാനം, ദാനം
- വായു
- ആകാശം
- സംയോഗം
- (സ്പർശങ്ങൾ = വർഗ്ഗ്യങ്ങൾ. ഇവ വ്യഞ്ജനങ്ങളിൽ ക മുതൽ മ വരെയുള്ള 25 അക്ഷരങ്ങളാകുന്നു).
- വേശ്യ
- തൊടുന്നു
- കൊടുക്കുന്നു
- വിശേഷണം:
- തെളിവായുള്ള
- തെളിവു്
- തൊടുക
- ചോനകപ്പുല്ലു്
- ഗന്ധഗുണത്താൽ സ്പർശിക്കപ്പെടുന്നതു് എന്നർത്ഥം.
- പുത്തരിച്ചുണ്ട
- സമീപത്തു ചെല്ലുന്നവരുടെ ദേഹത്തിൽ പറ്റുന്നതു് എന്നർത്ഥം. (‘കണ്ടകാരിച്ചുണ്ട’ എന്നു ബാലപ്രിയ).
- വിശേഷണം:
- തൊടുന്ന
- തൊടുക
- സ്പർശനം
- ഇച്ഛ
- ഇച്ഛിക്കുക
- വിശേഷണം:
- ആഗ്രഹിക്കത്തക്ക
- വിശേഷണം:
- ആഗ്രഹമുള്ള
- വിശേഷണം:
- ആഗ്രഹിക്കത്തക്ക
- അധികമായ ചൂടു്
- പാമ്പിന്റെ പത്തി
- ചിലപ്പോൾ വിടിർത്തുന്നതു് എന്നർത്ഥം. (പാഠാന്തരം – സ്ഫുടാ, ഫടാ).
- സ്ഫടികം കൊണ്ടുള്ള പാത്രം
- ഉരുണ്ട ചെറിയ സ്ഫടികം
- പളുങ്കു്
- പളുങ്കു്, മണൽഉരുക്കി ഉണ്ടാക്കുന്ന ഒരു തെളിഞ്ഞ വസ്തു, കണ്ണാടി
- സൂര്യകാന്തം
- Crystal. വിഷത്തിനും മെലിവിനും മറ്റും നന്നു്.
- കർപ്പൂരം
- മേരു പർവ്വതം
- കൈലാസം
- വിശേഷണം:
- സ്പടികം കൊണ്ടു ശോഭിക്കുന്ന
- വിങ്ങൽ
- ഇളക്കം
- വിറയൽ
- വിശേഷണം:
- വർദ്ധിച്ച
- വീർത്ത
- വീങ്ങിയ
- വൃദ്ധി
- വീക്കം
- വിശേഷണം:
- വർദ്ധിക്കുന്ന
- വിശേഷണം:
- വലിയ
- പ്രവൃദ്ധം
- വിറയൽ
- പെരുകിയതു്(ബഹുലം), വിങ്ങൽ
- വിറയൽ
- കുമള
- വിറയൽ
- അനക്കം, ഇളക്കം
- വിറയൽ
- തഴുകൽ
- ആസനം
- തുടയ്ക്കു മുകളിലെ പിൻഭാഗം
- കടിയിൽ ഉന്നതമായ പ്രദേശം
- ആസനം
- ബഹുലം
- വളരെ
- പെരുകിയതു്
- വിശേഷണം:
- വർദ്ധിച്ചിരിക്കുന്ന, വളരെയുള്ള
- ശുഭമായ
- വീങ്ങിയ
- സന്തോഷമുള്ള
- വിശേഷണം:
- വളരെയുള്ള
- വിശേഷണം:
- വിടിർന്ന
- തെളിവായ
- വലുതായ
- നിർമ്മലമായ
- (നാമം-സ്ഫുടത).
- പാമ്പിന്റെ പത്തി
- പൂത്തു വിരിഞ്ഞു നിൽക്കുന്നതു്, വിരിഞ്ഞതു്
- വിടർന്നു പൂത്തുനിൽക്കുന്ന മരം
- പിളർച്ച, വിടിർച്ച
- പൊട്ടുക
- വിടിരുന്നു
- തെളിയുന്നു
- (സകര്‍മ്മകക്രിയ:സ്ഫുടിപ്പിക്കുന്നു).
- വിശേഷണം:
- പൊട്ടിയ
- വിടിർന്ന
- പിളർന്ന
- സ്പഷ്ടീകരിക്ക
- പ്രകാശനം, അല്പമായി പ്രകാശിക്ക, തിളങ്ങൽ
- സഞ്ചാരം
- വിങ്ങൽ
- വിറയൽ (പാഠങ്ങൾ- സ്ഫുലനം, സ്ഫോരണം, സ്ഫാരണം, സ്ഫുരണം)
- വിശേഷണം:
- ശോഭിക്കുന്ന, പ്രകാശിക്കുന്ന
- വീങ്ങുന്ന, വിറയ്ക്കുന്ന
- വ്യാപിക്കുന്ന
- അനങ്ങുന്ന, ഇളകുന്ന
- പ്രകാശിക്കുന്നു
- വ്യാപിക്കുന്നു
- വീങ്ങുന്നു, വിറക്കുന്നു
- അനങ്ങുന്നു, ഇളകുന്നു
- തീപ്പൊരി
- പനിച്ചിവൃക്ഷം
- ഇടിവെട്ടു്
- (ഇടി എന്ന ശബ്ദം നോക്കുക).
- ഇന്ദ്രന്റെ ഇടിവാൾ
- മിന്നൽപിണർ
- ഇളക്കം
- ഹൃദയത്തിന്റെ ഇടിപ്പു്
- ക്ഷോഭം
- വിശേഷണം:
- ഏറ്റവും സ്ഥിരം (ബഹു) ആയ
- പരുവു്
- പൊട്ടൽ
- പോറൽ
- ശകുനം
- പരുവു്
- പൊട്ടുക
- പാമ്പിന്റെ പത്തി
- ശ്ലോകത്തിന്റെ പാദപൂരണത്തിന്നുള്ള ഒരു അവ്യയപദം
- വിശേഷിച്ചു അർത്ഥമൊന്നും വേണമെന്നില്ല. വർത്തമാനക്രിയയോടു ചേരുമ്പോൾ ആ ക്രിയ ഭൂതക്രിയ ആവും. ഉദാ:ദത്തേസ്മ. ദത്തേ = കൊടുക്കുന്നു. ദത്തേസ്മ = കൊടുത്തു. തോലകവിയുടെ അഭിപ്രായം കവിതയിൽ സാമർത്ഥ്യമില്ലാത്തവരാണു് ഈമാതിരി അവ്യയങ്ങളെ പ്രയോഗിക്കുന്നതു് എന്നാകുന്നു. ഉദാഹരണത്തിന്നായി തന്റെ ശ്ലോകത്തിന്റെ ഒരു പാദം മുഴുവനും മനഃപൂർവം ‘ചവൈ തു ഹി ചവൈ തു ഹി’ എന്നാക്കിത്തീർത്തു. തോലകാവ്യത്തിൽ നിരർത്ഥകശബ്ദപ്രയോഗം ഇല്ലെന്നുള്ളതു് സുപ്രസിദ്ധമാണല്ലൊ.
- ഗർവം
- അത്ഭുതം
- യോനി
- വിഷ്ണു
- കാമദേവന്റെ ഒരു കുട
- Clitoris
- ഓർമ്മ
- ലിംഗം
- മത്സ്യം
- സംഗീതവാദ്യങ്ങളിൽ ഒന്നു്
- യോനി
- പ്രകാശമാനമായ നിലാവുള്ള രാത്രി
- കാമദേവൻ
- ഓർമ്മ
- സ്നേഹം
- പഞ്ചവർണ്ണക്കിളി
- വ്യഭിചാരിണി
- ചന്ദ്രൻ
- പുരുഷന്റെ ലിംഗം
- കഴുത
- ശിവൻ
- ഓർക്കുന്നു
- വിചാരിക്കുന്നു
- വിശേഷണം:
- സ്മരിക്കത്ത
- ഓർമ്മിക്കത്തക്ക
- എപ്പോഴും ഓർത്തിരിക്കേണ്ടതായ
- വിശേഷണം:
- സ്മരനെ സംബന്ധിച്ച
- ഒരാളിന്റയോ ഒരു കാര്യത്തിന്റേയൊ ഓർമ്മയെ നിലനിറുത്തുവാൻ ചെയ്യപ്പെടുന്നതു്
- ഓർമ്മിപ്പിക്കുന്നതു്
- പഞ്ചവർണ്ണക്കിളി
- വിശേഷണം:
- സ്മൃതിയെ സംബന്ധിച്ച
- പ്രമാണമായുള്ള
- ന്യായമായുള്ള
- ഓർമ്മയെസ്സംബന്ധിച്ച
- പാരമ്പര്യ ന്യായശാസ്ത്രപ്രകാരം നടക്കുന്നവൻ
- പാരമ്പര്യ ന്യായശാസ്ത്രം നല്ലവണ്ണം പഠിച്ച ബ്രാഹ്മണൻ
- ബ്രാഹ്മണരിൽ ഒരു ന്യായാധിപതി
- വിശേഷണം:
- ചിരിക്കുന്ന
- വിടിർന്ന
- പുഞ്ചിരി
- പുഞ്ചിരി
- വിശേഷണം:
- വിചാരിക്കപ്പെട്ട
- ഓർക്കപ്പെട്ട
- ഓർമ്മ
- ന്യായശാസ്ത്രം
- ബുദ്ധി
- ആഗ്രഹം
- മനസ്സിനെ മന്മഥകാര്യത്തിൽ മാത്രം ഏകാഗ്രമാക്കി ചിന്തയോടുകൂടി നെടുവീർപ്പിടുക
- (ഇതു പൂർവ്വരാഗാവസ്ഥയിൽ അഭിലാഷം സിദ്ധിച്ചിട്ടില്ലാത്ത നായികാനായകന്മാർക്കുണ്ടാകാവുന്ന പത്തവസ്ഥകളിൽ ഒന്നാണു്). (സ്മൃതി — വേദാംഗങ്ങൾ, സൂത്രങ്ങൾ, രാമായണം, മഹാഭാരതം, പുരാണങ്ങൾ, ധർമ്മശാസ്ത്രങ്ങൾ, ഈവിധമുള്ള ദർശനങ്ങളല്ലാത്ത പുസ്തകങ്ങൾ. ദർശനങ്ങളായ വേദങ്ങൾക്കു ശ്രുതി എന്നു പേർ. ശ്രുതി നോക്കുക). സ്മൃതിവിഭാഗം — വേദാംഗങ്ങൾ, ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, തന്ത്രങ്ങൾ, കാവ്യങ്ങൾ, രൂപകങ്ങൾ, ഗദ്യപുസ്തകങ്ങൾ, നീതിശാസ്ത്രങ്ങൾ.
- ഒരു ന്യായശാസ്ത്രപുസ്തകം
- കർത്താവു് – ദ്രാവിഡക്കാരനായ ദേവന ഭട്ടൻ.
- വിശേഷണം:
- ഓർമ്മയുള്ള
- ന്യായശാസ്ത്രം പഠിച്ച
- ഒരലംകാരം
- ഓർമ്മക്കുഴപ്പം
- വിശേഷണം:
- ന്യായശാസ്ത്രവിരുദ്ധമായ
- ഒരു ന്യായശാസ്ത്രം
- വിശേഷണം:
- വിടിർന്ന
- ചിരിക്കുന്ന
- തെളിവുള്ള
- പ്രകാശിപ്പു്
- വിടിരുക
- മയിൽ
- വേഗത്തിലുള്ള ഗമനം
- വേഗം
- വിശേഷണം:
- ഒഴുകുന്ന
- വിശേഷണം:
- വേഗമുള്ള
- വേഗം പോകുന്ന
- തേരു്
- ചക്രങ്ങളോടു കൂടിയതും യുദ്ധത്തിനുപയുക്തവുമായ വാഹനം (യാനം). ഇളകുന്നതു് എന്നർത്ഥം.
- ഒഴുകുക
- വേഗം പോക
- വെള്ളം
- വായിലെ വെള്ളം
- തൊടുകാര
- തേർപ്പണിചെയ്യാനുപയോഗിക്കുന്നതു് എന്നർത്ഥം.
- തേരാളി
- തേരിൽ കയറുന്നവൻ എന്നർത്ഥം.
- രഥം
- വിശേഷണം:
- സ്യദിക്കുന്ന, ഒഴുകുന്ന
- പോകുന്ന
- വായിലെ വെള്ളം, വായ് നീരു്, ഏത്തായ്
- ഒലിക്കുന്നതു് എന്നർത്ഥം.
- ഇരട്ടപെറുന്ന പശു
- പ്രവാഹം
- വിശേഷണം:
- ഒഴുകിയ
- ചുരത്തിയ
- ഒരു ദിവ്യരത്നം.(കഥ സുപ്രസിദ്ധമാണ്.)
- ഇതു സൂര്യൻ സത്രാജിത്തിനു കൊടുത്തതാണ്. സത്രാജിത്തു് തന്റെ അനുജനായ പ്രസേനനു അണിയുന്നതിനു കൊടുക്കയും നായാട്ടിനു പോയ അവസരത്തിൽ പ്രസേനനെ വധിച്ചു മണിയെ ഒരു സിംഹം കൊണ്ടുപോകയും സിംഹത്തെകൊന്നു് അതിനെ ജാംബവാൻ കൈക്കലാക്കുകയും ചെയ്തു. പിന്നീടു് കൃഷ്ണൻ ജാംബവാനോടു് യുദ്ധം ചെയ്കയാൽ ജാംബവാൻ സന്തോഷിച്ചു് ആ മണിയേയും തന്റെ മകളായ ജാംബവതിയേയും കൃഷ്ണനു കൊടുത്തു. മണിയെ കൃഷ്ണൻ സത്രാജിത്തിനു തിരിയെ നൽകി. സത്രാജിത്തിനെ വധിച്ചു ശതധന്വൻ അതിനെ കൈക്കലാക്കി കടന്നു. കൃഷ്ണൻ ബലരാമനുമായി വരുന്നതറിഞ്ഞു് ശതധന്വൻ മണിയെ അക്രൂരനെ ഏൽപ്പിച്ചും കൊണ്ടു് ഓടിപ്പോയി. കൃഷ്ണൻ പിടികൂടി വധിച്ചു. ബലഭദ്രൻ കൃഷ്ണനെ സംശയിച്ചിരിക്കവെ മണിയെ അക്രൂരൻ ഹാജരാക്കി. കൃഷ്ണനും ബലരാമനും സത്യഭാമയും മണിവേണമെന്നു് വഴക്കു് കൂടുകകൊണ്ടു് ഒടുക്കം അക്രൂരന്റെ പക്കൽ തന്നെ ഇരിക്കട്ടെ എന്നു് ബലഭദ്രൻ തീർച്ചയാക്കി. ഈ മണി ഇരിക്കുന്നേടത്തു് ആധി, വ്യാധി മുതലായവ ഉണ്ടാകയില്ല. ഇതു ദിനം പ്രതി എട്ടുഭാരം സ്വർണ്ണത്തെ നൽകുന്നതാണു്.
- അഞ്ചു തടാകങ്ങൾ
- പരശുരാമൻ 21 പ്രാവശ്യം ക്ഷത്രിയ രാജക്കന്മാരെ വധിച്ചു. അവരുടെ രക്തം കൊണ്ടുണ്ടാക്കിയതാണു്.
- തിരുവനന്തപുരം
- അളിയൻ
- ഭാര്യയുടെ താഴെയും മേലെയുള്ള ഉടപ്പിറന്നവൻ
- വന്നു പൊയ്ക്കൊണ്ടിരിക്കുന്നവൻ എന്നർത്ഥം.
- വിശേഷണം:
- തുന്നപ്പെട്ട
- ഊടും പാവുമായി നെയ്യപ്പെട്ട
- മുളയും മറ്റുംകൊണ്ടു മടഞ്ഞുണ്ടാക്കുന്ന ഒരു കൊട്ട(കുട്ട)വട്ടി മുതലായതു്
- നെയ്തുണ്ടാക്കുന്നതു് എന്നർത്ഥം. കാലിച്ചാക്കു്, വലിയ സഞ്ചി.
- ഊടും പാവുമായി നെയ്യപ്പെട്ടതു്
- തുന്നൽ, തുന്നുക
- സന്തതി
- ആദിത്യൻ
- ജലം
- സുഖം
- രശ്മി
- വിശേഷണം:
- ഭംഗിയുള്ള
- സന്തോഷമുള്ള
- ചാക്കു്
- രശ്മി
- സൂര്യൻ
- പലകപ്പയ്യാനി എന്ന വൃക്ഷം
- മാല
- ശിരോലംകാരം
- വിശേഷണം:
- താഴുന്ന
- പൊഴിയുന്ന
- വീഴുന്ന
- ഉകമരം
- മലശോധനയുണ്ടാക്കുന്നതു് എന്നർത്ഥം.
- വീഴുന്നു
- കയർ
- രാമായണം 24 വൃത്തത്തിലെ 21-ആം വൃത്തം
- ദക്ഷന്റെ മകൾ
- ധർമ്മന്റെ ഭാര്യ
- കാമദേവന്റെ അമ്മ
- മൂത്രം
- വിയർപ്പു്
- ഒഴുക്കു്
- നദി, ആറു്
- അഴുകണ്ണി
- ഗർഭം അലസിയ പശു
- ഒഴുകുന്ന
- ഒലിക്കുന്ന
- ചന്ത
- ഒഴുക്കു്, വാർച്ച
- ഉറവു്
- പെരുങ്കുരുമ്പ
- ഒഴുകുന്നു, ഒലിക്കുന്നു
- വാലുന്നു
- സൃഷ്ടിക്കുന്നവൻ, ഉണ്ടാക്കുന്നവൻ
- ദൈവം
- ശിവൻ
- ബ്രഹ്മാവു്
- വിശേഷണം:
- സ്ഥാനത്തുനിന്നു വീണ
- വേർപെട്ട
- ഊരിപ്പോയ
- ചാരുകട്ടിൽ
- കട്ടിൽ
- വേഗം
- ചുക്കാൻ പിടിക്കുന്ന ആൾ
- (പെർഷ്യൻ ഭാഷ).
- യവൻ
- സറാപ്പു്
- A Shroff
- ഉണ്ടയൽ വ്യാപാരി
- പണത്തിന്റെ ചുമതലക്കാരൻ. അറബി:
- ഒരുമാതിരി മാളിക
- ഒലിക്കുക
- ഒലിപ്പു്
- വിശേഷണം:
- ഒഴുകുന്ന
- മുളകു്
- ഹോമത്തിനുള്ള ഒരു പാത്രം
- വിശേഷണം:
- ഒലിക്കപ്പെട്ട
- ഒലിച്ച
- ഒലിപ്പു്
- പെരുങ്കുരുമ്പ
- സ്രുവം
- ഹോമത്തിനുള്ള ഒരു പാത്രം
- ഹോമം കഴിക്കുമ്പോൾ ഒരു പാത്രത്തിൽ നിന്നെടുത്തു ഹോമിപ്പാനായി സ്വർണ്ണം, ചെമ്പു്, ചമത ഇവയിൽ ഏങ്കിലും കൊണ്ടു ഒരു മുഴം നീളത്തിൽ അഗ്രം അല്പംകുഴിഞ്ഞ സ്ഥിതിയിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണു്.
- ശിവൻ
- വയ്യങ്കത
- സ്രുവത്തിനുള്ള മരം എന്നർത്ഥം.
- ഒഴുക്കു്
- ഞരമ്പു്
- നദി
- ഉറവു്
- ജലം
- കടൽ
- ശിവൻ
- കള്ളൻ
- നദി
- നദി
- കണ്ണിൽ തേക്കുന്ന ഒരു മരുന്നു്
- നീലാഞ്ജനം
- ഇക്കിൾ, ഛർദ്ദി മുതലായയ്ക്കു നന്നു്. ഇംഗ്ലീഷ്: Sulphuret of antimony, Black antimony.
- വിശേഷണം:
- സ്വന്തമായുള്ള
- തന്റേതായ എന്ന അർത്ഥത്തിൽ സാധാരണ പദത്തിന്റെ ആരംഭത്തിൽ ചേരും. ഉദാ:സ്വപിതാ = തന്റെ പിതാവു്.
- വിശേഷണം:
- തന്നേസ്സംബന്ധിച്ച
- തനിക്കുള്ള
- വിഷ്ണു
- ആത്മാവു്
- വിശേഷണം:
- തന്റേതായുള്ള
- തനിക്കുള്ള
- വായു
- തനതുവേലയെ ചെയ്യുന്നവൻ
- തനതുവേല
- തനതുകാര്യം
- വിശേഷണം:
- തനിക്കുള്ള
- തന്നെ സംബന്ധിച്ച
- സ്വന്തമായുള്ള
- (സ്വകീയം × പരകീയം).
- മീൻ
- വിശേഷണം:
- (സു + അക്ഷ).
- നല്ലകണ്ണുള്ള
- സൂക്ഷ്മബുദ്ധിയുള്ള
- വിശേഷണം:
- തന്റെ പറ്റിൽ ഉള്ള
- തങ്കലിരിക്കുന്ന
- നാടകമുറയിൽ ‘ഒരാൾ വിചാരിക്കുന്നു’ എന്നു പറയുന്നതിനു പകരം പറഞ്ഞുവരാറുള്ള ഒരു വാക്കു്
- ആത്മഗതം എന്നും പറയും.
- വിശേഷണം:
- ശുദ്ധമുള്ള, വെടിപ്പുള്ള
- വെളുത്ത
- തെളിഞ്ഞ
- സുഖമുള്ള
- വെടിപ്പു്
- ശുദ്ധം
- വിശേഷണം:
- തന്നിഷ്ടപ്രകാരമുള്ള
- തെളിഞ്ഞ
- വിശേഷണം:
- തന്നിഷ്ടംപോലെ നടക്കുന്ന
- തന്നിഷ്ടം
- മറ്റൊരാളുടെ വരുതിക്കു കീഴടങ്ങാത്തവൻ
- സ്വതന്ത്രൻ
- സ്വയമായ അഭിലാഷത്തോടു കൂടിയവൻ എന്നർത്ഥം.
- തന്നിഷ്ടം
- ഇഷ്ടപ്രകാരം
- മുത്തു്
- അഭ്രകം
- സ്ഫടികം
- വിശേഷണം:
- തനിക്കുണ്ടായ
- തങ്കൽനിന്നുണ്ടായ
- സ്വജനത്തിനെ വണങ്ങിയിരിക്കുന്നവൻ
- സ്വജനവിശ്വാസി
- തന്റെ ജനം
- തന്റെ ജാതിയില്പെട്ടവൻ
- ബന്ധു
- പുത്രൻ
- (സ്ത്രീ:സ്വജാ).
- ചോര
- വിയർപ്പു്
- തന്റെ ജാതിയിലുള്ളവൻ
- തരത്തിലുള്ള വസ്തു
- നായ്
- താനേതന്നെ
- വിശേഷണം:
- തന്നിഷ്ടം പ്രവർത്തിക്കുന്ന
- മറ്റൊരാൾക്കു കീഴടങ്ങാത്ത
- വിശേഷണം:
- താനേതന്നേ കിട്ടിയ
- സഹജമായ
- താനേതന്നേ
- തനതു വക
- മമതാബുദ്ധി
- തനിക്കു താൻ മതിയെന്നുള്ള സ്ഥിതി
- മമത
- രുചിനോക്കുന്നു
- സ്വാദു ഗ്രഹിക്കുന്നു
- വിശേഷണം:
- തന്റെ ദിക്കിൽ ഭവിച്ച
- തന്റെ ദിക്കു്
- തന്റെ സ്ഥലം
- തന്റെ ദിക്കിലുള്ളവർ
- തന്റെ മുതൽ
- അതാതു ജാതിക്കടുത്ത മുറ
- ദക്ഷന്റെയും പ്രസൂതിയുടെയും പുത്രി
- ദേവാദികൾക്കു് ഹവിസ്സു മുതലായവയെ നൽകുമ്പോൾ പ്രയോഗിക്കപ്പെടുന്ന വാക്കു്
- (വിവരണം ഗൃഹ്യസൂത്രാദികൾ കൊണ്ടറിയുക)
- മായ
- ഒരാളുടെ ഇഷ്ടം
- ഒരാളിന്റെ നിശ്ചയം
- പിതൃക്കൾക്കു നൽകുന്ന ഭക്ഷണം
- ഒരാളിന്റെ പങ്കു്
- ഭക്ഷണം
- ശ്രാദ്ധം
- അഗ്നി
- ദേവത
- വെൺമഴു
- തന്റെ ഉടമസ്ഥനെ രക്ഷിക്കുന്നതു് എന്നർത്ഥം. (ശ്രുതി പ്രകാരം ക്ഷൗരക്കത്തി എന്നു കാണുന്നു.)
- ഒരു യന്ത്രം. Gramaphone
- ശബ്ദം
- ഒച്ച
- ശബ്ദം
- വിശേഷണം:
- ശബ്ദിക്കുന്ന
- വിശേഷണം:
- ശബ്ദിക്കപ്പെട്ട
- ഇടിമുഴക്കം
- ശബ്ദം
- കാണ്ടാമൃഗം
- തനിക്കുള്ള
- ചാർച്ചക്കാരൻ, ഗോത്രം ഒന്നായിട്ടുള്ളവൻ, ജ്ഞാതി
- ആത്മാവു്
- വിശേഷണം:
- തന്റെ പക്ഷത്തുള്ള
- സ്നേഹിതൻ
- തന്റെ പക്ഷത്തുള്ളവൻ
- വിശേഷണം:
- തന്റെ ജനങ്ങളിൽ നിന്നുണ്ടായ
- ഉറക്കം
- വിശേഷണം:
- തന്നാട്ടിലും മറുനാട്ടിലും നിന്നുണ്ടായ
- തന്റെയും ശത്രുവിന്റെയും രാജ്യം
- ഉറങ്ങുന്നു
- വിശേഷണം:
- നിദ്രാശീലമുള്ള
- വിശേഷണം:
- സ്വപ്നത്തിൽ കാണുന്നതു പോലെയുള്ള
- ഉറക്കം
- ഉറക്കത്തിൽ തോന്നുന്ന അവസ്ഥകൾ
- പാതി ഉറക്കവും പാതി ഉണർവ്വും കൂടിയ സ്ഥിതിയത്രെ സ്വപ്നം.
- തന്റെ ശരിയായ ഭാവം
- മാതിരി
- പ്രകൃതി
- ശീലം
- പര്യായപദങ്ങൾ:
- സംസിദ്ധി
- പ്രകൃതി
- സ്വരൂപം
- നിസർഗ്ഗം.
- സ്വഭാവംകൊണ്ടു തന്നേ
- പ്രകൃത്യാതന്നേ
- ഒരലങ്കാരം
- ബ്രഹ്മാ
- സ്വയമേവ ഭവിക്കുന്നവൻ എന്നർത്ഥം.
- വിഷ്ണു
- മഹേശ്വരൻ
- വെള്ളി
- വത്സരം
- തന്റെ ബുദ്ധി
- തനിക്കൊത്തപോലെ
- തന്നെ സംബന്ധിച്ചതു്
- (ഈ അർത്ഥത്തിൽ ത്രിലിംഗം).
- ഐശ്വര്യം, ധനം, വസ്തുവക
- പ്രത്യേകമുള്ള അവസ്ഥ
- പ്രസിദ്ധപ്പെട്ടതു്
- മുതൽ
- സമ്പത്തു്
- ധനം
- (സു + അംഗം) നല്ല അവയവം
- അംഗസൗന്ദര്യം
- ചെമ്മു്
- സ്വത്തു്
- തനിച്ചു്
- തന്നെസ്സംബന്ധിച്ച
- സ്വയരക്ഷ, സ്വയപരിഷ്കാരം എന്നൊക്കെ പറയുന്നതു് അബദ്ധമാണു്. സ്വയം എന്ന ശബ്ദത്തിലേ അനുസ്വാരം ലോപിക്കാവുന്നതല്ല, സ്വയംരക്ഷ, സ്വയംപരിഷ്കാരം ഇത്യാദിതന്നെ വേണം. ‘സ്വ’ എന്നുമാത്രം ചേർക്കുകയാണെന്നുവരികിൽ സ്വരക്ഷ, സ്വപരിഷ്കാരം എന്നിങ്ങിനെ ആവാം.
- തന്നാൽ ഉണ്ടാക്കപ്പെട്ട
- തന്നത്താൻ വരുത്തിക്കൂട്ടുന്ന അനർത്ഥം
- ദരിദ്രനു രണ്ടു ഭാര്യ, രണ്ടുദിക്കിൽ കൃഷി (കൂട്ടുകൃഷി), പെരുവഴിയിൽ വീടുവെയ്ക്ക, സാക്ഷിനില്ക്ക, ചുമതല വഹിക്ക ഇങ്ങിനെ 5.
- തന്നത്താൻ മറ്റൊരുവനു വിറ്റവൻ
- (‘ദ്വാദശപുത്രൻ’ നോക്കുക).
- ബ്രഹ്മാവു്
- തന്നത്താൻ പിറന്നവൻ, മറ്റൊരാളുടെ പുത്രനല്ലാത്തവൻ ഇങ്ങനെ ശബ്ദാർത്ഥം.
- വിഷ്ണു
- ശിവൻ
- സമയം
- സ്നേഹം
- കാമൻ
- പരമാത്മാവു്
- സ്ത്രീകളുടെ നെഞ്ഞു്
- ഒന്നാമത്തെ മനു
- ബ്രഹ്മാവു്
- ശിവൻ
- കന്യകയുടെ ഇഷ്ടം പോലെ ഭർത്താവിനെ സ്വീകരിക്കുന്ന ഒരുവിധം വിവാഹം
- ഭർത്താവിനെ വരിക്കുന്നവൾ
- ഭർത്താവിനെ തിരഞ്ഞെടുക്കുന്നവൾ
- ഒരു രോഗം
- മൂർച്ഛയുണ്ടാകും. കണ്ണുരുട്ടിയടയ്ക്കും; ശ്വാസം കൂടക്കൂടെ വിടും. ഒച്ചയടയ്ക്കും തൊണ്ട വരളും. കഴുത്തു സ്വാധീനമല്ലാതെ വരും.
- ഹ്രസ്വം, ദീർഗ്ഘം, പ്ലുതം 3-ഉം
- (വേദോച്ചാരണത്തിൽ വേണ്ടതു്) ഉദാത്തം, അനുദാത്തം, സ്വരിതം
- ഒരു വാദ്യം
- (സുഷിരം എന്ന ഇനത്തിപ്പെട്ടതാണു്).
- സാമവേദം
- ഒരുമാതിരി വീണ
- ശിവൻ
- ശബ്ദം
- രാഗം
- വ്യാകരണത്തിൽ അ മുതൽ ഔ വരെയുള്ള 16 അക്ഷരങ്ങൾ, അച്ചുകൾ
- മൂക്കിൽകൂടി കളയുന്ന വായു
- അനസ്വരം
- ഏഴു് എന്ന അക്കം
- വേണു
- പാട്ടിലുള്ള വശത
- പാട്ടിന്റെ മാധുര്യം
- ഒരു ദീനം
- ഒച്ചയടപ്പു്
- സംഗീതസ്വരത്തിന്റെ ചില അംശത്തിനുള്ള പേർ
- ഒരു ബ്രാഹ്മണന്റെ പ്രധാന ഭാര്യ
- ഗംഗാനദി
- വയമ്പു്
- വിശേഷണം:
- ഉച്ചരിക്കപ്പെട്ട
- ഉദാത്താദി മൂന്നു സ്വരങ്ങളിൽ ഒന്നു്
- വജ്രായുധം, ഇടിവാൾ
- ശബ്ദിക്കുന്നതു് എന്നർത്ഥം. ശത്രുക്കളെ ദുഃഖിപ്പിക്കുന്നതു് എന്നുമാവാം.
- യാഗം, അമ്പു്
- യൂപത്തിന്റെ പൂളു്, യജ്ഞസ്തംഭമുണ്ടാക്കുന്നതിനു മരം ചെത്തുമ്പോൾ ആദ്യമായി വീണശകലം
- വിശേഷണം:
- തനിക്കിഷ്ടമുള്ള
- നായന്മാരിൽ ഒരു ജാതി
- ഇടിവാൾ
- വിശേഷണം:
- ബുദ്ധിയുള്ള, വിദ്യയുള്ള
- തുല്യമായ
- ഇഷ്ടമുള്ള
- ഒരു പോലെ ശീലമുള്ള
- സ്വഭാവം, പ്രകൃതി
- മാതിരി
- രാജ്യം
- ശൂദ്രരിൽ ഒരിനക്കാർ
- കൂട്ടുന്നു
- സംപാദിക്കുന്നു
- സ്വർഗ്ഗം
- സൗന്ദര്യം, ശോഭ
- ആകാശം
- ആദിത്യന്റെയും ധ്രുവന്റേയും മദ്ധ്യസ്ഥലം
- (സ്വർ നാമാവ്യയമാണു്).
- മംഗള വാചകം
- ഇന്ദ്രന്റെ വാസസ്ഥലം
- ദേവലോകം
- (മേരുപർവതത്തിന്മേലാണു്). ദേവന്മാരുടെ അധിവാസസ്ഥാനം എന്നർത്ഥം.
ത്രിദിവത്രിദശാലയാഃ
സുരലോകോദ്യോദിവൗദ്വേ
സ്ത്രിയാംക്ലിബെത്രിവിഷ്ടപം’
- മേരു പർവതം
- യാതൊരുപദ്രവും ചെയ്യാത്ത വലിയ പാവം
- (ശൈലി) ചില്ലറശല്യം ചെയ്യുന്നവൻ
- ദേവസ്ത്രീ
- വിശേഷണം:
- സ്വർഗ്ഗത്തിലിരിക്കുന്ന
- സ്വർഗ്ഗത്തിലുള്ള അനുഭവം
- സ്വർഗ്ഗംഗാ
- കന്യകമറിയത്തിന്റെ സ്വർഗ്ഗപ്രവേശം
- സ്വർഗ്ഗത്തിലേക്കു കരേറുക
- ക്രിസ്തു ഉത്ഥാനാനന്തരം സ്വശക്തിയാൽ 40-ആം ദിവസം സ്വർഗ്ഗത്തിലേക്കു പോയ എഴുന്നള്ളത്തു്
- വിശേഷണം:
- സ്വർഗ്ഗത്തെ സംബന്ധിച്ച
- തുവർച്ചിലക്കാരം
- വേങ്ങചുട്ട വെണ്ണീർ കൊണ്ടുണ്ടാക്കുന്ന ക്ഷാരം എന്നും കാണുന്നു
- വിശേഷണം:
- പൊന്നുകൊണ്ടുള്ള
- ഗരുഡൻ
- തട്ടാൻ
- തട്ടാൻ
- മലഎരുമ
- സ്വർണ്ണ നിറമായ ക്ഷീരത്തോടു കൂടിയതു് എന്നർത്ഥം.(എരുമത്താളി എന്നു ചിലർ)
- കാട്ടുകാക്ക
- വെളുത്തീയം
- ഗരുഡൻ
- ചെമ്പകം എന്ന പൂമരം
- വിഷ്ണു
- പൊന്നു സിന്ദൂരിച്ചതു്
- പൊന്നു്
- ജ്വരം, ചുമ, വിഷം, ക്ഷയം മുതലായതിനു നന്നു്. യൗവ്വനം, കാന്തി മുതലായവയെ വർദ്ധിപ്പിക്കും. ധരിച്ചാൽ പാപം നശിക്കും. നല്ല സ്വർണ്ണത്തിന്റെ ലക്ഷണം-ഉരുക്കിയാൽ ചെമന്നിരിക്കും. മുറിച്ചാൽ വെളുത്തിരിക്കും. ചാണയിൽ ഉരച്ചാൽ കുങ്കുമത്തിന്റെ നിറം കാണും. തൂക്കത്തിൽ കനംകൂടും. സ്നിഗ്ദ്ധത കാണും. ചെമപ്പു നിറവും മഞ്ഞൾ നിറവും കലർന്നിരിക്കും. നല്ലപോലെ ശുദ്ധിചെയ്യാതെയും നല്ലതിന്മണ്ണം നീറാതേയും ഇരിക്കുന്ന സ്വർണ്ണം ഭക്ഷിച്ചുണ്ടാക്കുന്ന വികാരത്തിൽ കടുക്ക പൊടിച്ചു പഞ്ചസാര ചേർത്തു് മൂന്നു നാൾ സേവിക്കുക. തമിഴ്: പൊന്നു്. ഇംഗ്ലീഷ്: Gold (ഗോൾഡ്).
- വിശേഷണം:
- പൊന്നു കൊണ്ടുള്ള
- (പു:-സ്വർണ്ണമയൻ, സ്ത്രീ-സ്വർണ്ണമയീ)
- പൊന്മാൻ
- മഞ്ഞനിറമുള്ള മുല്ല
- പൊന്നുകൊണ്ടുള്ള വര
- പൊൻപൊടി
- മഞ്ഞൾ
- മരമഞ്ഞൾ
- കദളിവാഴ
- പൊന്നരിതാരം
- ഒരു ചെടി
- ചർമ്മലന്തയിൽ ചെറിയ തരമാണു്. കുറച്ചു പടർച്ചയുണ്ടു്. തണ്ടിൽ മുള്ളു കാണും.
- ഗംഗാനദി
- ആകാശഗംഗ
- രാഹു
- അമൃതപാനം ചെയ്യണമെന്നുള്ള ദുർമ്മോഹം ഹേതുവായിട്ടു് ദേവവേഷം ധരിച്ചു സ്വർഗ്ഗത്തിൽ ശോഭിച്ചവൻ.
- അപ്സരസ്ത്രീ
- ഗംഗാനദി
- അപ്സരസ്ത്രീ
- സ്വർഗ്ഗത്തിലെ വൈദ്യൻ
- അശ്വനീപുത്രൻ
- വിശേഷണം:
- ഏറ്റവും കുറഞ്ഞ
- അല്പമായ
- വിശേഷണം:
- വളരെ ചെറിയ
- വിശേഷണം:
- സ്വാതന്ത്ര്യമുള്ള
- വിവാഹം കഴിഞ്ഞവളും പ്രാരബ്ധയൗവ്വനയുമായ സ്ത്രീ
- തങ്ങളെ നയിക്കുന്നവർ
- സഹോദരി
- സോദരീ പുത്രൻ(പുത്രി)
- ആശീർവാദം
- (ക്ഷേമം പുണ്യം മുതലായവയിൽ വർത്തിക്കുന്നു.)
- ധനികന്മാരുടെ ഗൃഹം
- മുൻവശത്തു മണ്ഡപമുള്ള ഒരു വിശിഷ്ട ക്ഷേത്രം, ദേവാലയ വകഭേദം
- മംഗളത്തെച്ചെയ്യുന്നതു് എന്നർത്ഥം. സർവതോഭദ്രം എന്നതു നോക്കുക.
- കോഴി
- തരത്തിനു വരുന്ന കാര്യം
- നാല്ക്കവലവഴി
- തെക്കും പടിഞ്ഞാറും വടക്കും മണ്ഡപവും കിഴക്കു വാതിലുമുള്ള ഒരു രാജധാനി
- ഒരുമാതിരി പലഹാരം
- ഒരു ഗൂഢാർത്ഥമുള്ള അടയാളം
- ജംഘയുടേയും തുടയുടേയും ഇടയിൽ രണ്ടു കാലടികളേയുംവെച്ചു ശരീരം വളയാതെ നേരെയുള്ള ഇരിപ്പു്
- ക്ഷേമവതി
- വിശേഷണം:
- സന്തോഷമുള്ള
- സുഖമുള്ള
- പുണ്യവാൻ
- വിനാശരഹിതൻ
- ബ്രാഹ്മണർ ചെയ്യുന്ന ഒരു കർമ്മം
- വിശേഷണം:
- തന്നിൽതന്നെയിരിക്കുന്ന
- തളർച്ചയോടുകൂടാത്ത, സുഖമുള്ള
- ഉറപ്പുള്ള
- വിശ്വാസമുള്ള
- യോഗ്യമായ് നില്ക്കുന്ന
- സൗഖ്യം
- അവസ്ഥ
- വിശേഷണം:
- ആശ്വസിച്ചിരിക്കുന്ന, സുഖമുള്ള, വേലയിൽ നിന്നൊഴിഞ്ഞിരിക്കുന്ന
- ഉറപ്പു്
- തളർച്ചയോടു കൂടാത്തവൻ
- യോഗ്യമായ് നിലനില്ക്കുന്ന ബുദ്ധി
- സുഖമായി
- ആശ്വാസമാകുന്നു, അവസരമാകുന്നു
- സൗഖ്യമാകുന്നു
- ആശ്വാസം
- സുഖം
- ഉടപ്പുറന്നവളുടെ മകന്റെ പേർ
- സ്വസാവിന്റെ അപത്യം എന്നർത്ഥം. (പാഠാന്തരം – സ്വസ്രേയൻ).
- സഹോദരിയുടെ പുത്രി
- തന്റെ കൈ
- സ്വന്ത കൈപ്പട
- സ്വന്ത കൈപ്പടയിലുള്ള എഴുത്തു്
- കൈയ്യൊപ്പു്
- (സു + ആകാംക്ഷ) സൽകാര്യത്തിലുള്ള ആഗ്രഹം
- (സ്വ + ആകാംക്ഷ) തങ്കാര്യത്തിലുള്ള താൽപര്യം
- ചെണ്ടക്കാരൻ
- മദ്ദളക്കാരൻ
- സ്വന്തകൈപ്പട
- നിഷ്പ്രയാസം വന്നുചേരുക, സുഖമായി വന്നുചേരുക
- അതിഥികൾ വന്നാൽ പറയപ്പെടുന്ന മംഗലവാക്കു്
- ഒരു വൃത്തത്തിന്റെ പേർ
- സ്വച്ഛന്ദത
- തന്നിഷ്ട പ്രകാരമുള്ള സ്ഥിതി (ഇരിപ്പു്)
- സ്വാതന്ത്ര്യം
- സ്വതന്ത്രത
- അന്യനു കീഴടങ്ങാതെ ഇരിക്കുന്നവരുടെ സ്ഥിതി
- ചോതിനക്ഷത്രം
- സൂര്യന്റെ ഭാര്യ
- വാൾ
- മുത്തു്
- തന്റെ ആത്മാവിനെക്കൂടേയും വരമായി കൊടുക്കുന്നവൻ
- (സ്വ + ആത്മാവു്) തന്റെ ആത്മാവു്
- (സു + ആത്മാവു്) നല്ല ആത്മാവു്
- രുചി, മധുരം
- ജീവകം എന്ന മരുന്നു്
- ശർക്കര
- മുന്തിരിങ്ങ
- വിശേഷണം:
- മധുരമുള്ള
- സൗന്ദര്യമുള്ള
- ഇഷ്ടമുള്ള
- രുചി തോന്നത്തക്ക
- രുചി
- രുചി നോക്കുക, കുടിക്കുക, തിന്നുക
- അനുഭവം
- വിശേഷണം:
- അത്യധികം സ്വാദുള്ള (മധുരമുള്ള)
- വളരെ സ്വാദുള്ള (മധുരമുള്ള)
- ഞെരിഞ്ഞിൽ
- വയ്യങ്കതകു്
- വിശേഷണം:
- രുചിയുള്ള
- കാമദേവൻ
- ഒരുതരം പടോലം
- അരോചകം, അഗ്നിമാന്ദ്യം, ജ്വരം മുതലായവയെ ശമിപ്പിക്കും. പഥ്യവും പുഷ്ടികരവും ബലപ്രദവുമാണു്. കറിയ്ക്കുപയോഗിക്കാറുള്ള പടോലം ഇതാകുന്നു.
- കാകോളി
- മുന്തിരിങ്ങാപ്പഴം
- മദ്യം
- ഈത്തപ്പഴം
- മാതളം
- മുന്തിരി
- മുന്തിരിങ്ങാപ്പഴം
- ആസ്വദിക്കപ്പെടുന്നതു് എന്നർത്ഥം.
- ആറാധാരങ്ങളിൽ ഒന്നു്
- (ഷഡാധാരങ്ങൾ എന്നതു നോക്കുക). (മൂലാധാരത്തിൽ നിന്നു നാലംഗുലത്തിനു മേൽ സ്വാധിഷ്ഠാനം).
- വിശേഷണം:
- തന്റെ ഇഷ്ടംപോലെ ഉപകരിക്കുന്ന
- തനിക്കു കൂടെ സഹായിക്കുന്ന, തന്റെ അധികാരത്തിലുള്ള
- പാങ്ങു്
- എളുപ്പാ
- തന്റെ അധീനം
- തന്റെ ശക്തി
- തന്റെ ഭർത്താവിന്നു കീഴടങ്ങാത്തവൾ
- കീഴടങ്ങുന്നു
- തന്റെ വശത്താകുന്നു
- വേദാഭ്യാസം
- മോക്ഷസാധനത്തെ ശീലിക്കയൊ ഓങ്കാരത്തെ ജപിക്കയോ ചെയ്യുക.
- വേദം
- കാണാതെ പഠിക്കുക, ഉരുവിടുക
- വേദം അഭ്യസിക്കുന്നവൻ
- ആത്മബോധം
- വേദാഭ്യാസം ചെയ്യുന്ന ശിഷ്യൻ
- ശബ്ദം
- വിശേഷണം:
- ശബ്ദിക്കുന്ന
- മനസ്സു്
- ശബ്ദിക്കുന്നതു് എന്നർത്ഥം. (മനസ്സംബന്ധം കൂടാതെ വാക്കു് പ്രവർത്തിക്കയില്ലല്ലൊ).
- ഗുഹ
- ദ്രവ്യം
- വസ്തു
- ഉറക്കം
- മടി, മടിക്കുക
- അറിവില്ലായ്ക
- ഒരു ദീനം
- സ്വപ്നം
- പ്രജ്ഞകേടു്
- വിശേഷണം:
- സ്വഭാവത്തെസ്സംബന്ധിച്ചുള്ള
- പ്രകൃത്യാ ഉള്ളതു്
- സഹജമായ ശീലം
- ഉടയക്കാരനായ
- രക്ഷിക്കുന്ന
- അധികാരമുള്ള
- വിഷ്ണു
- ശിവൻ
- കാർത്തികേയൻ
- വാത്സ്യായനമുനി
- ഗരുഡൻ
- യജമാനൻ, നാഥൻ, ഉടമസ്ഥൻ(സ്ത്രീ-സ്വാമിനി)
- രാജാവു്
- വിദ്വാൻ, വിദ്വാനായ ബ്രാഹ്മണൻ
- ഗുരു
- ഭർത്താവു്
- രസം
- രാജ്യാംഗങ്ങൾ 7-ം കൂടിയതിൽ ഒന്നു്
- ഉടമസ്ഥത
- യജമാനത്വം
- തീറവകാശം
- യജമാനനെ ദ്രോഹിക്കുക
- വിരോധം ചെയ്യുക
- യജമാനസ്ത്രീ
- രാജസ്ത്രീ.(പു-സ്വാമി)
- ഉടമസ്ഥാ
- യജമാനനോടുള്ള ഭക്തി
- രാജഭക്തി
- ജന്മിക്കുള്ള ഭാഗം
- ഉടമസ്ഥന്റെ പങ്കു്
- യജമാനത്വം
- ഉടമസ്ഥത
- സർവ്വാധികാരം
- തന്റെ ശരീരത്തെ തന്നെ ഹോമിക്കയെന്നതു്
- വിശേഷണം:
- തന്റേതായി കിട്ടിയ
- തന്റെ പ്രയത്നത്താൽ കിട്ടിയ
- 1-ആമത്തെ മനു
- നല്ലരസമുള്ളതിന്റെ സ്ഥിതി, സ്വരസത
- ഭംഗി
- ഇന്ദ്രസ്വർഗ്ഗം
- ഇന്ദ്രൻ
- സ്വർഗ്ഗത്തിൽ ശോഭിക്കുന്നവൻ എന്നർത്ഥം
- രണ്ടാമത്തെ മനു
- വിശേഷണം:
- സ്വന്ത അർത്ഥമുള്ള
- തങ്കാര്യത്തിലുള്ള താൽപര്യം
- സ്വന്ത അർത്ഥം
- സമ്പത്തു്
- തന്നെത്തന്നേ ആശ്രയിക്കയെന്നുള്ളതു്
- പാർപ്പിടം
- സ്വസ്ഥത
- സുഖം
- അഗ്നിയുടെ ഭാര്യ
- ദക്ഷന്റെയും പ്രസൂതിയുടെയും പുത്രി
- ദേവന്മാർ ഇതുകൊണ്ടു് വഴിപോലെ വിളിക്കപ്പെടുന്നതിനാൽ ഈ പേരുണ്ടായി.
- പര്യായപദങ്ങൾ:
- അഗ്നായി
- ഹുതഭുൿപ്രിയ.
- ദേവപ്രാർത്ഥനയിൽ ഉപയോഗിക്കുന്ന വാക്കു്
- ദേവാദികൾക്കു് ഹവിരാദികളെ നൽകുമ്പോൾ പ്രയോഗിക്കുന്നതു്. (വിവരണം ഗൃഹ്യസൂത്രാദികൾ കൊണ്ടറിയുക)
- അഗ്നി
- ഒരു ദേവത
- ചോദ്യത്തിലും സംശയത്തിലും പ്രയോഗിക്കുന്ന ഒരു പദം
- വിശേഷണം:
- തളർന്ന
- വിയർത്ത
- വേവിച്ച
- കൈക്കൊള്ളുക
- വാഗ്ദത്തം ചെയ്ക
- സമ്മതിക്ക
- വിവാഹം
- കൈക്കൊള്ളൽ
- സമ്മതം
- വിവാഹം
- കൈക്കൊള്ളുന്നു
- സമ്മതിക്കുന്നു
- വിവാഹംചെയ്യുന്നു
- വിശേഷണം:
- കൈക്കൊള്ളത്തക്ക
- വിശേഷണം:
- സ്വീകരിക്കപ്പെട്ട
- സ്വീകരിക്കപ്പെട്ടിരിക്കുന്ന വികാരത്തോടുകൂടിയവൻ
- കാമോദ്ദീപിതൻ
- സ്വീകാരം
- വിവാഹം
- വിശേഷണം:
- തന്റേതായ
- തന്നെ സംബന്ധിച്ച
- തന്നിഷ്ടം
- തന്റെ ഇഷ്ടംപോലെചെയ്ത
- വിശേഷണം:
- ചൂടുള്ള
- വിയർപ്പുള്ള
- വിശേഷണം:
- വിയർപ്പിൽ നിന്നുണ്ടായ
- കൃമികൾ
- കാട്ടീച്ചകൾ
- കൊതു
- മൂട്ട
- മുതലായ ജീവികൾ
- ദോശച്ചട്ടി
- മദ്യം വാറ്റുന്ന പാത്രം
- അഗ്നിയുടെ ചൂടുകൊണ്ടു് സ്വദിക്കുന്നതു് എന്നർത്ഥം.
- അടുക്കള
- വിയർപ്പു്
- ഇതുകൊണ്ടു അംഗം നനയുന്നതിനാൽ ഈ പേർ വന്നു. വിയർപ്പിനു ഹേതുവായ അംഗതാപം.
- ചൂടു്
- ആവി
- വിയർക്കുന്നു
- ഉഷ്ണിക്കുന്നു
- വിശേഷണം:
- തന്നിഷ്ടമുള്ള, ബന്ധനമില്ലാത്ത
- സാവധാനമുള്ള, മടിയുള്ള
- സ്വേച്ഛ പോലെ നടക്കുന്നവൻ(വൾ)
- തന്നിഷ്ടം
- ബന്ധനമില്ലായ്ക
- സുഖം
- സ്വാതന്ത്ര്യമായി നടക്കുന്നവൻ
- മന്ദൻ
- സ്വന്ത ഇഷ്ടം
- സുഖം
- ഇച്ഛപോലെ
- രഹസ്യവർത്തമാനം
- വിശേഷണം:
- തന്റെ ഇഷ്ടംപോലെ നടക്കുന്ന
- വ്യഭിചാരിണി
- താന്തോന്നിവാസമായി നടക്കുന്നവൾ എന്നർത്ഥം. പാംസുലം, വേശ്യ.
- മലംപുള്ളു്
- തന്നിഷ്ടം
- സ്വാതന്ത്ര്യം
- സേച്ഛാചാരിത്വം
- വിശേഷണം:
- തന്റെ വയറു മാത്രം നിറക്കുന്ന (കുക്ഷിംഭരി)
- അവനവന്റെ വയറു നിറയ്ക്കൽ
- സ്വന്തം ഉപജീവനം