- ഹല്ലുകളിൽ 21-ആം അക്ഷരം
- ഒരു വ്യഞ്ജനം, ഖരങ്ങളിൽ ഒന്നു്. ‘പ’ എന്നതു് പദാന്തത്തിൽ വരുമ്പോൾ കടിക്കുക; രക്ഷിക്കുക എന്നീ അർത്ഥങ്ങൾ വരും.
- സപ്തസ്വരങ്ങളിൽ ഒന്നു്, പഞ്ചമസ്വരം
- കാറ്റു്
- ഇല
- മുട്ട
- സ്വർണ്ണം
- ധാതു:
- സംഭ്രമിക്കുക
- വിരോധപ്പെടുക
- വൈരം, വിരോധം
- ഭിന്നത
- വിശേഷണം:
- വിരോധപ്പെട്ട
- വേറെ വേറെയായ
- നടുങ്ങിയ
- പിത്തം
- വിശേഷണം:
- പചിക്കുന്ന
- ചെമന്ന ആവണക്കു്
- പൊൻകാരം
- അഗ്നി
- കഷായം
- ദഹനം
- പുളിരസം
- കടുക്ക
- മടിശ്ശീല
- പണം ഇടുന്നതിനുള്ള സഞ്ചി
- പുരുഷന്റെ ഒരു ചെല്ലപ്പേർ
- പാച്ചു എന്നും (വിളിക്കും)
- കുഞ്ഞുങ്ങൾ പാലിനു പറയുന്ന പേർ
- ഉപയോഗമില്ലാതായി.പ്രാചീനമലയാളം:
- അതിവേഗമായുള്ള ഓട്ടം
- കയ്യേറ്റം
- ദൂതൻ
- സ്ത്രീയുടെ ഒരുചെല്ലപ്പേർ
- കുട്ടികൾ പാലിനു പറയുന്ന വാക്കു്, പാച്ചം എന്നും പറയും
- പകിട
- ചുക്കിണി
- പാശകം എന്നതിന്റെ തത്ഭവം
- ചെത്തുക
- പുരുഷന്റെ ഒരു ചെല്ലപ്പേർ
- പാച്ചൻ എന്നുമുണ്ടു്
- പായുക
- തള്ളിക്കേറ്റുക, തിക്കുക
- ഒരു മരുന്നു തൈ
- കഫം, പിത്തം, രക്തപിത്തം, വിഷം, നേത്രരോഗം, ദാഹം മുതലായവയ്ക്കു നന്നു്. കണ്ണിനു ഹിതം. മലം പിടിപ്പിക്കും. ഇംഗ്ലീഷ്: Symplocosracemosa സിംപ്ലോകോസ് റാസ് മോസാ.തമിഴ്: വെള്ളലോത്തി.
- പര്യായപദങ്ങൾ:
- ഗാലവം
- ശാബരം
- ലോധ്രു
- തിരീടം
- തില്വം
- മാർജ്ജനം.
- വിഷ്ണുവി(കൃഷ്ണ)ന്റെ ശംഖു്
- പഞ്ചജനൻ എന്നു പേരായും ശംഖരൂപിയായും ഒരു അസുരൻ ഉണ്ടായിരുന്നു. അവനെ വധിച്ചു അവന്റെ അസ്ഥി ഭഗവാൻ തൃകൈയിൽ ധരിച്ചു ഈ കഥ സുപ്രസിദ്ധമാണു്. പഞ്ചജന ശബ്ദത്തിനു ‘പാതാളം’ എന്നർത്ഥമുണ്ടെന്നും പാതാളത്തിലുണ്ടായതാകയാൽ ഈ പേരുണ്ടായി എന്നുമാണു ക്ഷീരസ്വാമിയുടെ അഭിപ്രായം.
- വേഴൽ
- ശംഖു
- അഗ്നി
- പഞ്ചാബിലുള്ളവർ
- ഒരു രാജാവു്, ധൗമ്യമഹർഷിയുടെ ശിഷ്യനാണു്
- കാമശാസ്ത്രപ്രകാരം ഹസ്തിനീപ്രിയൻ
- ഒരു രാജ്യം
- പാഞ്ചാലം എന്നു പറയുന്നതു ഇപ്പോൾ ‘റോഹിൽക്കണ്ടു്’ മുതലായ രാജ്യങ്ങളാണു്.
- സൂത്രപ്പണിക്കാരുടേ കൂട്ടം
- പാണ്ഡവന്മാരുടെ ഭാര്യ
- (ദ്രൗപദി എന്ന ശബ്ദം നോക്കുക). പാഞ്ചാലി കീചകന്റെ ചവിട്ടും ഇടിയും കുത്തുംകൊണ്ടു സങ്കടപ്പെട്ടു വിരാടസഭയിൽ ചെന്നു ആവലാതി പറകയുണ്ടായിട്ടുണ്ടു്.
- പാവ
- പാവ
- അഞ്ചുനിറംകൊണ്ടു (പഞ്ചവർണ്ണച്ചായംകൊണ്ടു) അലങ്കരിക്കപ്പെട്ടതു എന്നർത്ഥം.
- അഞ്ചുരൂപാ വിലയുള്ള ഒരു നാണയം
- ഒരു തൈ
- ആദരവു കണിക്കുന്നതിനായി ചേർക്കുന്ന ഒരു സ്ഥാനപ്പേർ
- ഉദാ:നമ്പൂരിപ്പാടു്, കാരണവപ്പാടു്.
- (ജ്യോതിഷത്തിൽ) രാശിദോഷം
- പാടു്–ഇന്ന ഇന്നഗ്രഹങ്ങൾക്കു ഇന്ന ഇന്ന രാശികൾ ഉച്ചസ്ഥാനമെന്നു ജ്യോതിശ്ശാസ്ത്രത്തിൽ നിയമിച്ചിട്ടുണ്ടു്. ‘പാടു’ എന്നതു മറ്റുള്ള ഗ്രഹങ്ങൾക്കു സൂര്യനോടടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു ന്യൂനതയുടെ പേരാകുന്നു. എല്ലാ ഗ്രഹങ്ങൾക്കും ഉച്ചസ്ഥാനത്തു വരുമ്പോൾ ബലം കൂടും. പാടുണ്ടായാൽ ബലം കുറയും. പാടില്ലാതെ ഏതെങ്കിലും 5 ഗ്രഹ ങ്ങൾ ഉച്ചസ്ഥാനത്തിൽ നില്ക്കുമ്പോൾ ജനിക്കുന്നവർ മഹാഭാഗ്യവാന്മാരായിരിക്കും.
- കഷ്ടത, കഷ്ടാനുഭവം, ഞെരുക്കം, ആപത്തു്
- തഴമ്പു്
- വടുക്
- നിർവാഹം
- പക്ഷം
- വശം
- മറിപ്പു്
- അതിരു്
- അവസരം
- നീക്കുപോക്കു്
- പ്രാപ്തി
- ക്രമം
- വേല
- മര്യാദ
- സ്വാധീനം
- നുര
- ഒരു മരുന്നുവള്ളി
- പാട – കഫം, പിത്തം, ജ്വരം, ചൊറി, വിഷം, കൃമി, ഗുല്മം മുതലായവക്കു നന്നു്. രുചിയെ ഉണ്ടാക്കും. പണ്യവർഗ്ഗത്തിൽപെട്ട സംഗ്രാഹിദ്രവ്യമാണു് പത്രശാഖവർഗ്ഗത്തിൽ ചേർന്നതെന്നും അഭിപ്രായമുണ്ടു്. വലുതും ചെറുതുമായി രണ്ടുതരം കാണുന്നു. ചെറുതു വിഷത്തിനു അധികം നന്നു്. തമിഴ്: പാടൈ.ഇംഗ്ലീഷ്: Parera root പാരേരാറൂട്ടു്.
- ചക്കക്കുരുവിന്റേയും മറ്റും പുറത്തേതൊലി
- ക്രമം, തരാതരമായമുറ
- പങ്കിടുന്നവൻ
- ഒരു വാദ്യവിശേഷം
- പെൺകുട്ടികൾ കാലിൽ ഇടുന്ന ഒരാഭരണം, പാദകടകം, കാൽച്ചിലമ്പു്
- കര, തീരം
- മുതൽനാശം
- ഗ്രാമത്തിൽ പകുതി
- ഒരു പച്ചമരുന്നു്
- കള്ളൻ
- തട്ടിയെടുക്കുന്നവൻ
- പിളർപ്പു്
- കണ്ടം
- കോടിവസ്ത്രം, അടിച്ചു മിനുസം വരുത്തുക
- സംസ്കൃതം: വീതി, വിസ്താരം
- വിശേഷണം:
- വെള്ളച്ചെമപ്പുനിറമായ
- പാതിരിമരം, പൂപ്പാതിരി
- പാടലവർണ്ണമുള്ള പൂവോടുകൂടിയതെന്നർത്ഥം.
- ഒരാഭരണം
- ഈ ആഭരണം പൊൻ തകിടുകൊണ്ടു കാപ്പുമാതിരി ഉണ്ടാക്കുന്നതാണു്. മുകളിൽ മുഖപ്പിൽ ഒരു തട്ടു കാണും.
- ചെമന്ന പാച്ചോറ്റി
- പശു
- ദുർഗ്ഗ
- വെള്ളച്ചെമപ്പു നിറം, ശ്വേതരക്തം, ഈഷദ്രക്തമായതു്
- ‘ശ്വേതരക്തസ്തു പാടലഃ’ പാടലം എന്നതു വെളുപ്പും ചെമപ്പും കൂടി കലർന്നതും പാതിരിപ്പൂവിന്റെ നിറത്തോടു തുല്യവുമായ നിറമാകുന്നു.
- പൂപ്പാതിരി
- പാതിരിപ്പൂവർണ്ണൻ, നെല്ലു്, നവരമുതലായ നെല്ലു്, വ്രീഹി
- വിശേഷണം:
- വെള്ളച്ചെമപ്പുനിറമുള്ള
- വെള്ളച്ചെമപ്പുനിറം
- പാടലം
- സുന്ദരി
- ഈഷദ്രക്തമായ അധരമുള്ളവൾ
- വെൺപാതിരിവൃക്ഷം
- വിശേഷണം:
- അന്യന്റെ രഹസ്യങ്ങളെ അറിയുന്ന
- മഗധയുടെ പ്രധാന നഗരം
- (ഇപ്പോൾ പാറ്റ്ന). മഗധരാജ്യത്തിന്റെ മുഖ്യ പട്ടണം. പാടലിപുത്രനഗരത്തിനു ഒമ്പതുനാഴിക നീളവും എട്ടുനാഴിക വീതിയും ഉണ്ടായിരുന്നു. നന്ദരാജാക്കന്മാരുടേയും മൗര്യരുടേയും പ്രധാന നഗരം. പുഷ്പപുരം എന്നും കുസുമപുരം എന്നും പേരുകൾ ഉണ്ടു്.
- വിശേഷണം:
- സാമർത്ഥ്യമുള്ള
- സാമർത്ഥ്യം
- വാൿസാമർത്ഥ്യം
- ആരോഗ്യം
- പാടത്താളി
- പിള്ളത്താളി
- വിശേഷണം:
- സാമർത്ഥ്യമുള്ള
- ഒരു രാഗം
- നഗരത്തിന്റെ ഒരു ഭാഗം
- പാട്ടുചൊല്ലിക്കുന്നു
- പിളർക്കുന്നു
- വിശേഷണം:
- നിരപ്പുവരുത്തിയ
- വിശേഷണം:
- പിളർക്കപ്പെട്ട
- കടം ഈടാക്കാനായി കടക്കാരന്റെ വീട്ടിൽ പട്ടിണികിടക്കുന്നു
- ഒരു മത്സ്യം
- കുറുന്തോട്ടി
- ചന്ദനം, ചന്ദനക്കൂട്ടം
- കണ്ടം, നിലം
- ചല്ലട
- വെളുത്തീയം
- മുള്ളങ്കി
- കൂവനൂറു്
- വിളവുനിലം
- മേഘം
- പാടിരിക്കുന്നു
- ബദ്ധപ്പാടുണ്ടാക്കുന്നു
- മുറകേടു്
- അയോഗ്യത
- തടസ്സം
- അദ്ധ്വാനം
- പാട്ടുചൊല്ലുന്നു
- അദ്ധ്വാനപ്പെടുന്നു
- ബുദ്ധിമുട്ടുന്നു (സകര്‍മ്മകക്രിയ:പാടുപെടുത്തുന്നു).
- മുഴുവനേ
- ചൊവ്വേ
- പാടുന്നതിനായിട്ടുണ്ടാക്കിയ കവിത
- സംഗീതം
- പാടുക
- പര്യായപദങ്ങൾ:
- ഗീതം
- ഗാനം.
- പശു ഒരുതവണ ഇടുന്ന ചാണകത്തിന്നു ചേർത്തു പറയുന്ന പേർ
- ദ്രവ്യം കൊടുക്കാതെ എഴുതിവാങ്ങിച്ച നിലം
- കൊഴുവൻ മുതലാളന്നു കൊടുക്കുന്ന കരം
- മറ്റൊരുവന്റെ കണ്ടമോ പറമ്പോ പാട്ടത്തിനായി എഴുതി വാങ്ങിച്ചവൻ
- ആണ്ടുതോറും കൊടുപ്പാനുള്ള പാട്ടം മുഴുവനും കൊടുക്കാതെ കിടക്കുന്ന മുതൽ
- പാട്ടച്ചീട്ടു്
- പാട്ടം നിശ്ചയിച്ചു എഴുതിക്കൊടുക്കുന്ന എഴുത്തു്
- മുത്തശ്ശൻ
- ബന്ധുവായ വയസ്സൻ
- പാട്ടക്കണ്ടം
- പാട്ടക്കാരൻ മുതലാളന്നു കൊടുക്കുന്ന നെല്ല്
- പതിമൂന്നിടങ്ങഴി കൊള്ളുന്ന പറ
- പാട്ടം കൊടുത്തുകൊള്ളത്തക്കവണ്ണം സമ്മതിച്ചെഴുതി വാങ്ങിച്ചിട്ടുള്ള പറമ്പു്
- ക്ഷേത്രത്തിലെ കരം പിരിക്കുന്ന ഒരു അധികാരം
- കുടിയാൻ സർക്കാരിലേക്കും മറ്റും കൊടുക്കേണ്ടുന്ന കരം
- കൂലി
- ഉടമ്പടി
- പാട്ടാളി
- പാട്ടച്ചീട്ടു്
- ചില ക്ഷേത്രത്തിലെ ഒരധികാരി
- തയ്യക്കാരന്റെ സ്ത്രീ
- ബന്ധുവായ വൃദ്ധസ്ത്രീ
- പ്രസവമെടുക്കുന്നവൾ
- കീഴിൽ
- സ്വാധീനത്തിൽ
- പാട്ടു പഠിച്ചവൻ
- പാടുന്നവൻ
- നല്ല വസ്ത്രം ഉടുത്തു തലയിൽ കെട്ടി ജന മദ്ധ്യെ നിന്നു ശ്ലോകംചൊല്ലി കഥ പറയുന്നവൻ
- കഥ പറയുമ്പോൾ കാട്ടുന്ന കൈ
- കഥ പറയുന്നവൻ
- കഥ
- എഴുത്തുപള്ളി
- അക്ഷരവിദ്യ അഭ്യസിപ്പിപ്പാനുള്ള സ്ഥലം
- ചൊല്ലിപ്പഠിക്കുന്നു
- ക്ഷേത്രങ്ങളിൽ പാഠം പറയുക
- പഠിക്കുകയും പഠിപ്പിക്കുകയും
- ബ്രഹ്മയജ്ഞം
- വേദാധ്യയനവും വേദാധ്യാപനവും
- (പഞ്ചമഹായജ്ഞങ്ങൾ എന്നതു നോക്കുക).
- ക്രിസ്ത്യാനികളുടെ ദിവ്യാരാധനയിൽ വായിക്കുന്ന വിശുദ്ധ വേദഭാഗം
- പഞ്ചവർണ്ണക്കിളി
- പള്ളിക്കൂടം
- പഞ്ചവർണ്ണക്കിളി
- പാടക്കിഴങ്ങ്
- ഒരു പച്ചമരുന്ന്
- പല രോഗങ്ങളിലും വ്യക്തമായി പറയപ്പെടുന്നത് എന്നർത്ഥം.
- കൊടുവേലി
- അഗ്നിയുടെ പര്യായങ്ങളിൽ പഠിക്കുന്നതെന്നർത്ഥം.
- ഏട്ടമീൻ, ആയിരം പല്ലി മത്സ്യം
- പാഠീ = പൃഷ്ഠം. പൃഷ്ഠത്തെ വളയ്ക്കുന്നവൻ എന്നർത്ഥം. പാഠീ = ദ്വിജൻ. ബ്രാഹ്മണരാൽ അപേക്ഷിക്കപ്പെടുന്നത്. ഈ മത്സ്യം ഹവ്യകവ്യങ്ങളിൽ പ്രശസ്തമാണ്. ആര്യന്മാർ പണ്ടു ഹവ്യകവ്യങ്ങളിൽ മാംസം ഉപയോഗിച്ചിരുന്നതായി കേൾവിയുമുണ്ടല്ലോ. സാധാരണയിൽ അധികം പല്ലുള്ള ‘വാള’ മുതലായ മത്സ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
- ഗുഗ്ഗുലു
- കൊടുവേലി
- മീൻ
- മൺപാത്രം
- പാണന്റെ സ്ത്രീ
- താണജാതിയിലേ ഒരു ജ്ഞാനി
- തയ്യൽക്കാരൻ
- തയ്യൽവേലചെയ്യുന്ന ഒരു ജാതിക്കാരൻ
- കച്ചവടം
- സ്തുതി
- കൈ
- ഒരു പച്ചമരുന്ന്
- പാഞ്ചി
- പാണൽപ്പഴം കാഴ്ചയ്ക്കു നല്ല ഭംഗിയുള്ളതാണ്.
- കൈ
- കൈപ്പടം, ഉള്ളങ്കൈ, കൊടുത്തു വാങ്ങൽ ചെയ്യുന്നതെന്നർത്ഥം
- ചന്ത
- തവി
- തുഴ
- കച്ചവടക്കാരൻ
- നേരം പോക്കിനായിട്ടു പാണിഗ്രഹണം ചെയ്യപ്പെട്ടവൾ
- ഭാര്യ
- പാണിഗ്രഹണം ചെയ്യപ്പെട്ടവൾ എന്നർത്ഥം
- മന്ത്രം – ‘മിത്രോസി ഗൃഭ്ണാമി തേസൗഭാഗത്വായഹസ്തം മയാ പത്യാ ജരദൃഷ്ടിര്യഥാസഃ; ഭഗോര്യമാസവിതാ പുരന്ധിർമ്മഹ്യം ത്വാതുർഗ്ഗാർഹപത്യായ ദേവാഃ’ യാതൊരുത്തിയുടെ പാണിയെ ഒരു വരൻ ഈ മന്ത്രത്തോടുകൂടി ഗ്രഹിച്ചുവൊ അവളത്രേ പാണിഗൃഹീതി.
- വിവാഹം
- കൈത്താളക്കാരൻ
- പാണിയെ ഹനിക്കുന്നവൻ എന്നർത്ഥം.
- കൈനഖം
- ഉള്ളങ്കൈ
- വിശേഷണം:
- കൈകൊണ്ടു വീശുന്ന
- കൈകൊട്ടുന്ന
- ഒരു വലിയ വിദ്വാൻ
- ഒരു മഹർഷി. സംസ്കൃതഭാഷയുടെ പ്രധാന വ്യാകരണമായ പാണിനീയത്തിന്റെ കർത്താവ്. വ്യാകരണം ശിവനോടാണത്രെ പഠിച്ചത്
- വിശേഷണം:
- പാണിനിയേ സംബന്ധിച്ച
- പാണിനിയുണ്ടാക്കിയ വ്യാകരണം
- ഇപ്പോൾ നടപ്പായിക്കാണുന്ന സംസ്കൃതവ്യാകരണ പുസ്തകങ്ങൾക്കൊക്കയും മൂലമായിരിക്കുന്ന ചെറിയ പുസ്തകം
- (അഷ്ടാധ്യായി.)
- വെളുത്ത ആവണക്കു്
- കൈയുംകാലും
- വിവാഹം ചെയ്യുന്നു
- കൈപിടിക്കുന്നു
- വിവാഹം
- പാണിഗ്രഹണം
- ഭാര്യ
- അത്തിയാലു്
- പെരുംക്ലാവു്
- കൈവിരൽ
- കൈമിടുക്കു്
- കൈത്താളക്കാരൻ
- കൈകൊണ്ടു കൊട്ടുന്നവനെന്നർത്ഥം. നാടകം ആടുന്നതിന്നു കൊട്ടുന്ന ഒരു ജാതിക്കാരൻ, നമ്പ്യാരു്.
- കുലയുടെ പുറത്തുള്ള പാള
- പാഴ്
- പൊട്ടക്കുഴി
- ഒരുവക ദീനം
- ദേഹത്തിലുണ്ടാകുന്ന ഒരു മാതിരി വെളുപ്പു പുള്ളി
- പര്യായപദങ്ങൾ:
- കുഷ്ഠം
- ശ്വിത്രം.
- പാണ്ടുള്ളവൻ
- തേങ്ങാനാരു്
- ചകിരി
- പാണ്ടിരാജ്യം
- പാണ്ടുള്ളവൻ
- പലനിറമുള്ള പശു
- ചങ്ങാടം
- പൊങ്ങുതടി
- ഒരുവകകളി
- വാഴപ്പോള വട്ടത്തിലോ ചതുരത്തിലോ മറ്റൊ ചമച്ചു അതിന്മേൽ കോൽത്തിരി ഊന്നി ഉഴിച്ചിലിനു ഉണക്കലരിയും മറ്റും ഇട്ടു കുരുത്തോല കൊണ്ടുണ്ടാക്കി പോളമേൽ കുത്തിയാൽ പാണ്ടി
- പണ്ടികശാല
- ശേഖരിപ്പു സ്ഥലം
- നെല്പുര
- പഴയശവക്കുഴി
- പായ്മരം ഊന്നുന്നകുഴി
- നീളത്തിൽ കായുണ്ടാകുന്ന ഒരു വക കറിസ്സാധനവള്ളി
- ഒരുമാതിരി പാവൽ
- പാണ്ഡ്യരാജാവു്
- പാണ്ടിരാജാവു്
- പാണ്ടിക്കാരൻ
- ഒരു പക്ഷി
- ഒരു മാതിരി ആവണക്കു്
- നാഗസ്വരം
- അതിന്റെ ശ്രുതി
- തകിൽ
- കിടുപിടി
- കൈമണി
- ഇവ അഞ്ചിനും കൂടി പറയുന്ന പേർ
- പാണ്ടിരാജാവു്
- വിശേഷണം:
- വെളുത്തനിറമുള്ള
- വിളർച്ചയുള്ള
- ഒരു മരുന്നു്
- (ക്ഷുദ്രക്ഷുപവർഗ്ഗത്തിൽ ചേർന്നതു്).
- പിത്തം, മൂത്രകൃഛ്റം, രക്തദോഷം, മൂത്രത്തടവു് ഇവയ്ക്കു നന്നു്. ബല വർദ്ധനകരമാണു്.
- വെളുപ്പു്, വെളുത്തതു്, വെളുപ്പുനിറം
- മനസ്സു ഇതിൽ ഗമിക്കുന്നതിനാൽ ഈ പേർ വന്നു.
- കാവിമണ്ണു്
- കുരുക്കുത്തിമുല്ലപ്പൂവു്
- കർപ്പൂരതുളസി
- വിളർച്ച
- പാണ്ഡു എന്ന രാജാവിന്റെ പുത്രൻ
- പാണ്ഡവന്മാർ – 1. ധർമ്മപുത്രൻ, 2. ഭീമൻ, 3. അർജ്ജുനൻ, 4. നകുലൻ, 5. സഹദേവൻ ഇവർ 5-ഉം. ആദ്യത്തെ മൂന്നുപേരുടേയും അമ്മ–കുന്തി. മറ്റു രണ്ടുപേരുടേയും മാതാവു്–മാദ്രി. അച്ഛൻ–പാണ്ഡു. എന്നാൽ ഇവർ പാണ്ഡുവിനു ജനിച്ചവരല്ല. പാണ്ഡവരുടെ
നമ്പർ പാണ്ഡവന്മാർ അമ്മമാർ അച്ഛൻ ജനകന്മാർ ശംഖം ഭാര്യ പുത്രന്മാർ
1 ധർമ്മപുത്രൻ കുന്തി പാണ്ഡു ധർമ്മൻ അനന്തവിജയം പാഞ്ചാലി പ്രതിവിന്ധ്യൻ
2 ഭീമൻ വായു പൗണ്ഡ്രം ശ്രുതസേനൻ
3 അർജ്ജുനൻ ഇന്ദ്രൻ ദേവദത്തം ശ്രുതകീർത്തി
4 നകുലൻ മാദ്രി അശ്വിനീദേവന്മാർ സുഘോഷം ശതാനീകൻ
5 സഹദേവൻ മണിപുഷ്പകം ശ്രുതകർമ്മാ
‘മഹാഭാരതം’ എന്നതിലെ പട്ടിക നോക്കുക.
- തിരുവിതാംകൂറിൽ ചെങ്ങന്നൂർ താലൂക്കിലുള്ള ഒരു പാറ
- ഒരു ഐതിഹ്യം – പാണ്ഡവന്മാർ വേഷപ്രച്ഛന്നരായി സഞ്ചരിച്ച കാലത്തുണ്ടായതാണു് ഈ പാറ. അവരുടെ താമസത്തിന്നു പണികഴിപ്പിച്ചതാകുന്നു. കൗരവരും പാണ്ഡവരും ഇവിടെവച്ചുഘോരയുദ്ധം നടത്തീട്ടുണ്ടു്. ഇതിനു സമീപം ‘നൂറ്റുവൻപാറ’ എന്നു പേരുള്ളതായി നൂറ്റുപേരുടെ പാറയും കാണുന്നുണ്ടു്. രണ്ടു കൂട്ടരും പോയതിൽ പിന്നീടു ഇവരുടെ വാസസ്ഥലങ്ങൾക്കു ഈ പേർ സിദ്ധിച്ചതായിരിക്കണം.
- പാണ്ഡവന്മാരുണ്ടായ സംവത്സരം
- (മലയാളവർഷം 1൦94-നു 52൦–521).
- കൃഷ്ണൻ
- വിശേഷണം:
- പാണ്ഡവരെ സംബന്ധിച്ച
- പഠിച്ചവനാണെന്നുള്ള അഹങ്കാരം
- വിദ്യ
- പഠിപ്പിന്റെ തികവു്
- വിശേഷണം:
- വെള്ളനിറമായ
- വിളർച്ചയുള്ള
- വെളുപ്പുനിറം
- വിളർച്ച
- ഒരു ദീനം
- പണ്ടുണ്ടായിരുന്ന ഒരു രാജാവു്
- പാണ്ഡു വ്യാസനു വിചിത്രവീര്യന്റെ ഒരു ഭാര്യയായ അംബാലികയിലുണ്ടായ പുത്രനാണു്. ജനിച്ചപ്പോഴേ പാണ്ഡുനിറമുണ്ടായിരുന്നു; അതിനാലാണു് ഈ പേർ സിദ്ധിച്ചതു്. മക്കളുണ്ടാവാൻ പാടില്ലാത്ത വിധത്തിൽ പാണ്ഡുവിനു ഒരു ശാപം കിട്ടീട്ടുണ്ടു്. ഈ ശാപത്തെ വിചാരിക്കാതെ ഒരു ദിവസം അ ദ്ദേഹം മാദ്രിയെ ആലിംഗനം ചെയ്കയാൽ ഉടൻ വീണു മരിച്ചു.
- മഞ്ഞയും വെളുപ്പും സമം കൂടിക്കലർന്ന നിറം
- കാട്ടുഴുന്നു്
- വെളുത്ത ആന
- പാണ്ഡു
- വെള്ളക്കമ്പിളി
- വെള്ളക്കരിമ്പടം കൊണ്ടു മറയ്ക്കപ്പെട്ട തേർ
- പുന്ന
- ചെമ്പോത്തു്
- പടവലം
- വെള്ളമണ്ണു്
- ഒരു രത്നം
- മഞ്ഞയും വെളുപ്പും ചേർന്നനിറം
- വെളുപ്പു്
- ഞമ
- കർപ്പൂരതുളസി
- കാട്ടുഴുന്നു്
- വിശേഷണം:
- മഞ്ഞയും വെളുപ്പും സമം കൂടിക്കലർന്ന നിറമുള്ള
- വെളുപ്പുനിറമുള്ള
- ചിത്രകൂടം എന്ന ചെറിയ രാജ്യത്തിൽ താമസിക്കുന്ന ആളുകളുടെ പേർ
- പാണ്ടിരാജ്യം
- വിശേഷണം:
- സ്തുത്യർഹമായ
- വിശേഷണം:
- പാലിക്കപ്പെട്ട
- വഴി
- വിശേഷണം:
- നശിപ്പിക്കുന്ന
- പാപി
- നാശകൻ
- പാപം
- പതിപ്പിക്കുന്നതെന്നർത്ഥം.
- പാപമുള്ളവൾ
- പാപമുള്ളവൻ
- രാഹുവും കേതുവും
- (ഇവ സമ്പാതരൂപങ്ങളാകയാൽ ഈ പേർ വന്നു.)
- വീഴിച്ചവൻ
- വീഴ്ച
- രാഹു
- നാശം
- അടി
- സംഭവം
- തോൽവി
- ഏറു്, എറിയുക
- ശനി
- കർണ്ണൻ
- യമൻ
- സുഗ്രീവൻ
- പാലത്തിനും മറ്റും കീഴുള്ള തൂണു്
- പാതാളമൂലി
- വാതം, പിത്തം, ചുട്ടുനീറൽ, വിഷം, രക്തദോഷം ഇവക്കു നന്നു്. സ്വല്പം കഫവർദ്ധനകരമാണു്. രുചിയെ ഉണ്ടാക്കും, ധാതുപുഷ്ടിയെ ചെയ്യും. ഇതിന്റെ വള്ളിക്കു വളരെ ഉറപ്പും നീളവുമുണ്ടു്. സംസ്കൃതം: പാതാളഗരുഡീ.
- ഭൂമിയിൽ കാണപ്പെടാത്ത ഗ്രഹണം
- മൂന്നാമത്തേ ഗ്രഹണം
- ചക്രവാളത്തിനു കീഴുള്ള ഒരു ഗ്രഹണം
- കീഴ്ലോകം
- പാപികൾ പാപശക്തിയാൽ ഇതിൽ പതിക്കുന്നതിനാൽ ഈ പേർ വന്നു.
- ബഡവാഗ്നി
- സമുദ്രജലം ഇതിൽ ഗമിക്കുന്നതിനാൽ ഈ പേരുണ്ടായി.
- നാഗങ്ങൾ, ദൈത്യർ, യക്ഷർ മുതലായവരുടെ പാർപ്പിടമാണു്. വിഷ്ണുപുരാണമനുസരിച്ചു ഭൂമിക്കു താഴെ ഏഴു ലോകങ്ങൾ ഉണ്ടെന്നു കാണുന്നു. അവ അതലം, വിതലം, നിതലം, ഗഭസ്തിമതി, മഹാതലം, സുതലം, പാതാളം ഇവയാണത്രേ. പുരാണങ്ങൾ പലതിലും പലവിധം പേരുകൾ കാണുന്നുണ്ടു്. അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം എന്ന പേരുകളും കാണുന്നു. പാതാളത്തെ നാരദൻ ഇന്ദ്രസ്വർഗ്ഗത്തേക്കാൾ വിശേഷമാണെന്നു പറയുന്നു. അദ്ദേഹം പാതാളം കണ്ടിട്ടുണ്ടു്.
- പര്യായപദങ്ങൾ:
- അധോഭുവനം
- ബലിസത്മം
- രസാതലം
- നാഗലോകം.
- ഒരു വേർ
- പാതാളഗരുഡക്കൊടി
- കീഴ്ലോകം
- പാതാളത്തിൽപാർക്കുന്ന
- ഇന്ദ്രജാലം
- ഒന്നിനെ തുല്യമായി രണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ഒരു പങ്കു് (ഭാഗം)
- നാഥൻ, ഭർത്താവു്
- പക്ഷി
- ചീങ്കണ്ണി
- ഒരു വസ്തുവിന്റെ പാതിക്കു് അവകാശമുള്ളവൻ
- പകുതിയാകത്തക്കവണ്ണം
- വിശേഷണം:
- താഴ്ത്തപ്പെട്ട
- തോല്പിക്കപ്പെട്ട
- വീഴ്ച
- ഭ്രഷ്ട്
- രണ്ടായി പകുത്തതിന്റെ ഒരു ഭാഗം
- നേർപാതി
- അർദ്ധരാത്രി
- ഒരു വൃക്ഷം
- (പാതിരിമരങ്ങൾ ഗ്രീഷ്മകാലത്തു പൂക്കുന്നവയാകുന്നു). ത്രിദോഷം, അരുചി, വായുമുട്ടൽ, വയറുവീർപ്പ്, വീക്കം, തണ്ണീർദാഹം, രക്തദോഷം, ഛർദ്ദി, ഇക്കിൾ, ചുമ ഇവക്കു നന്നു്. ഇതു ഉത്തംസവർഗ്ഗത്തിൽ പെട്ട കഫഘ്നദ്രവ്യമാണു്. ഈ വൃക്ഷം മധ്യമാകാരമായിരിക്കും. ഇല കൂവളത്തിന്റേതുപോലെയാകുന്നു. പൂവിനു മങ്ങിയ ചെമപ്പുനിറമാണുള്ളതു്. സൗരഭ്യവുണ്ടു്. തമിഴ്: പാതിരി.സംസ്കൃതം: പാടലം.ഇംഗ്ലീഷ്: Trumpet Flowertree, Bignonia Suaveolens.
- ക്രിസ്ത്യൻ പുരോഹിതൻ
- വല
- ചെറിയ മൺപാത്രം
- കാണുന്ന വിളവിൽ പാതി കൊടുക്കുന്നതിനു വിവരം കാണിച്ചെഴുതിയ ചീട്ടു്
- കാണുന്ന വിളവിൽ പാതികൊടുക്ക
- ഭർത്താവിനെ ഒഴിഞ്ഞു മറ്റൊരുവനെ കാംക്ഷിക്കയില്ലെന്നുള്ള ദൃഢനിഷ്ഠ
- മലയുടെ ചരിവു്
- പതനശീലൻ
- വിശേഷണം:
- വീഴുന്ന
- അധോമുഖമായസ്ഥലം
- നീരാന
- ഒരു പക്ഷി
- പാത്തയുടെ മാംസം രക്തദോഷത്തിനും വാതത്തിനും നന്നു്. കഫം, ബലം, പിത്തം ഇവയെ വർദ്ധിപ്പിക്കും. പിത്തശമനമെന്നും കാണുന്നു. മലമൂത്രങ്ങളെ പുറത്തു കളയും. ഇതു അപ്ചരവർഗ്ഗത്തിൽപെട്ട അനൂപമാംസമാണു്. സംസ്കൃതം: നന്ദീമുഖം, നന്ദീമുഖി. ഇംഗ്ലീഷ്: ഗൂസ് Goose.
- ഓക്, വെള്ളച്ചാലു്
- ധാരത്തോണി
- തോക്കിന്റെ പിടി
- ഓളങ്ങളുടെ മദ്ധ്യേയുള്ള കുഴി (ദ്വാരം)
- മരത്തൊട്ടി
- വിശേഷണം:
- പൊള്ളയുള്ള
- ഒരുമാതിരി വലിയ മരത്തവി
- ഒരു മരപ്പാത്രം
- കവച്ചു നടക്കുന്നു, കവയ്ക്കുന്നു, വീഴ്ത്തുന്നു
- ഉദാ:നിന്നു മൂത്രം പാത്തുന്നു. (മഹമ്മദുഭാഷ).
- മഹമ്മദൻ സ്ത്രീ
- പതിനെട്ടുപുരാണങ്ങളിൽ ഒന്നു്
- കാക്ക
- കങ്കപക്ഷി
- യോഗ്യത
- നാടകമാടുമ്പോൾ വേഷക്കാരുടെ വരവു്
- വിശേഷണം:
- യോഗ്യമായ
- യോഗ്യനായ
- യോഗ്യയായ
- ഭാജനം
- സ്രംവാദികൾക്കു പൊതുവിലുള്ള പേർ
- യോഗ്യം
- രണ്ടു കരയുടെയും നടുവു്
- ഇവിടെ ജലം പാനം ചെയ്യുന്നതിനാൽ ഈ പേരുണ്ടായി.
- ശരീരം
- മന്ത്രി
- നാടകങ്ങളിലെ ഏതെങ്കിലും വേഷം
- കാരണഭൂതം
- പര്യായപദങ്ങൾ:
- ആവപനം
- ഭാണ്ഡം
- അമത്രം
- ഭാജനം.
- പാത്രങ്ങളുടെ ശുദ്ധി
- അമ്മയുടെ ചാരിത്രശുദ്ധി
- യോഗ്യമായതിന്റെയും അയോഗ്യമായുള്ളതിന്റെയും തമ്മിലുള്ള ഭേദം
- നെരിപ്പോടു്
- പാത്രം
- ദുർഗ്ഗ
- യജ്ഞപാത്രവിശേഷം
- (ഭാഷ–ചാത്രിക).
- നല്ല ഊണുകാരൻ
- ജലം
- വെള്ളം
- ജലം
- വെള്ളം
- രക്ഷാശീലം എന്നർത്ഥം.
- കടൽ
- വഴിയ്ക്കരി
- വഴിയിൽ ചെലവിന്നും മറ്റും ഉപകരിക്കുന്ന വസ്തു
- വിശേഷണം:
- പാഥേയമുള്ള
- താമര
- ശംഖു്
- മുത്തങ്ങാ
- സമുദ്രം
- സമുദ്രം
- സമുദ്രം
- താമര
- കാൽച്ചിലമ്പു്
- തള
- കാലിന്റെ വള എന്നർത്ഥം.
- അടിസ്ഥാനം
- മരച്ചെരിപ്പൂ്
- തൂണിന്റെ ചുവടു്
- കാൽ കഴുകുക
- കാൽ പിടിക്ക
- പാദത്തിങ്കൽ വന്ദിക്ക, അഭിവാദ്യം
- വലിയ പർവതങ്ങളുടെ ചുറ്റും കാണപ്പെടുന്ന ചെറുതരം കുന്നുകൾ
- ആടു്
- അരയാലു്
- അരയാൽ
- മണൽതിട്ട
- ആടു്
- ആലിപ്പഴം
- കാൽനട
- കാലാൾ
- ശുദ്രൻ
- മഹർഷിമാർ സന്യാസികൾ മുതലായ മഹത്തുക്കൾ കാൽ കഴുകിയാൽ ഒഴുകുന്ന വെള്ളം
- ചെരിപ്പു്
- കാക്കൽ വീണവൻ
- കാൽ പിടിക്ക
- കാൽ തിരുമ്മുക
- പാദം വെയ്പു
- കാക്കൽ വീണിരിക്കുന്നവൻ
- താമരപ്പൂപോലെ ഭംഗിയുള്ള കാൽച്ചുവടു്
- വൃക്ഷം
- വേരുകൊണ്ടുജലാദിയായ പോഷണപദാർത്ഥത്തെ പാനം ചെയ്യുന്നതു എന്നർത്ഥം. തന്റെ വേരുകളെക്കൊണ്ടു തന്നത്താൻ രക്ഷിക്കുന്നതു്.
- കാൽകൊണ്ടുള്ള പ്രേരണ
- കാലിലേ പൊടി
- ഇത്തിക്കണ്ണി
- നാല്ക്കാലികളുടെ കാലിൽ കെട്ടുന്ന കയറു്
- ഇരിക്കുമ്പോൾ ചവിട്ടുന്നതിനുള്ള ചെറിയ പീഠം
- കാലിന്റെ ചുവട്ടിൽ പൂജിക്കയും മറ്റും
- ശ്ലോകത്തിനും മറ്റും പോരാത്ത അക്ഷരമോ പദമോ തികയ്ക്കുക
- കാലുകൊണ്ടുള്ള തൊഴി
- തൊഴി കൊണ്ടുണ്ടാകുന്ന വീഴ്ച
- ചുവട്ടിൽ ചെന്നുള്ള വീഴ്ച
- കാൽകൊണ്ടു പ്രഹരിക്കുക (തൊഴിക്കുക)
- പശു
- എരുമ
- ആടു് മുതലായതു്
- പാദത്തിൽ ബന്ധനമുള്ളതു എന്നർത്ഥം.
- കാൽകൊണ്ടു മർദ്ദിക്കുക
- കാൽ തിരുമ്മുക
- കാൽചുവടു്
- കാലടി
- കാൽ
- നടക്കുന്നതു എന്നർത്ഥം.
- ശ്ലോകത്തിന്റെ നാലു വരികളിൽ ഓരോന്നും
- നാലിൽ ഒന്നു്
- വൃക്ഷത്തിന്റെ ചുവടു്
- രശ്മി
- പർവതത്തിന്റെ അടിവാരം
- തൂണിന്റെ ചുവടു്
- പര്യന്തപർവതം
- വലിയപർവതങ്ങളുടെ ചുറ്റും കാണപ്പെടുന്ന ചെറുതരം കുന്നുകൾ
- രണ്ടുകാൽ
- ചെരിപ്പു്
- ചെരിപ്പു്
- പേരാൽ
- ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒരു വാക്കു്
- ഉദാ:താതപാദർ (അച്ഛൻ), മാതുലപാദർ (അമ്മാവൻ).
- കാലിൽ പിടിച്ചവൻ
- പെരുങ്കാൽ എന്ന ദീപനം
- പെരുങ്കാൽ
- വഴിപോക്കൻ
- അരയാൽ
- കാൽവേദന
- കാലൊച്ച
- കാൽവിരൽ
- പരിചാരക പ്രവൃത്തി
- കാലിൽ അണിയുന്ന ഒരു കിലുക്കാ ഭരണം
- കാലിന്റെ അടിക്കുള്ള ഒരു ദീനം
- പാദത്തേ സേവിക്കുക
- കാലിൽ അണിയുന്ന ഒരു കിലുക്കാഭരണം
- കാൽവിള്ളൽ എന്ന ദീനം
- ഉള്ളങ്കാലിനെ വിടിർത്തുന്നതു് എന്നർത്ഥം.
- കാലിന്റെ പുറവടി
- കാൽച്ചിലമ്പു്
- പാദത്തിനു അംഗദം പോലെയുള്ളതു് എന്നർത്ഥം. പാദമാകുന്ന അംഗത്തെ രക്ഷിക്കുന്നതു എന്നുമാവാം.
- കാൽവിരൽ
- കാലിന്റെ പെരുവിരൽ
- കാലാൾ
- കാലാൾ കൂട്ടം
- കാലാൾപട
- അടി മുതൽ മുടി വരെ
- സാമീപ്യം
- ചുവടിന്നടുത്തുള്ള സ്ഥലം
- കാലാൾപട
- (പാദാതികം എന്നതിന്റെ പാഠം).
- ചെരിപ്പു്
- ഇതുകൊണ്ടു ഗമിക്കുന്നതിനാൽ ഈ പേർ വന്നു. പാദകുരടു്, പാദരക്ഷ, മെതിയടി.
- വിശേഷണം:
- കാൽനടയായി പോകുന്ന
- ചെരുപ്പുകുത്തി
- ചെരിപ്പുകുത്തി
- തോൽക്കൊല്ലൻ
- പാദൂവിനെ (ചെരിപ്പിനെ) ഉണ്ടാക്കുന്നവൻ എന്നർത്ഥം.
- ഒരു ഗൃഹത്തിന്റെ അടിവാനത്തിന്മീതെ കാണുന്ന ഭാഗം
- ചെരുപ്പുകല്ലു് എന്നും പറയും.
- ചെരിപ്പു്
- മെതിയടി
- കാൽകഴുകിയ വെള്ളം
- സർപ്പം
- വിശേഷണം:
- കാലിനെ സംബന്ധിച്ച
- കാൽകഴുകാനുള്ള വെള്ളം
- ഒരുമാതിരി മൺപാത്രം
- ഒരുമാതിരി പാട്ടു്
- ഒരുവക തുള്ളൽ
- ഒരു രാഗം
- കുടിപ്പാനായിട്ടു ശർക്കരയും മറ്റും ഇട്ടു കലക്കിയ വെള്ളം
- പാനതുള്ളുന്നവൻ
- പാനക്കാരൻ കൈയിൽ പിടിക്കുന്ന കൊമ്പു്
- മദ്യപാനം ചെയ്യുന്ന സ്ഥലം
- വല്ലതും ഒഴിച്ചു കുടിപ്പാനുള്ള പാത്രം
- മദ്യപാനത്തിന്നുള്ള ഒരു പാത്രം
- പാനയ്ക്കു കൊട്ടുന്ന വാദ്യം
- പാനപാത്രം
- പാൽ മുതലായതു കുടിക്കാനുള്ള പാത്രം
- വട്ടക (കിണ്ണം എന്നും കാണുന്നുണ്ടു്)
- കുടിക്കാനുള്ള മുറി
- വിശേഷണം:
- മദ്യപാനംചെയ്തു മദിച്ച
- കുടിക്കുക
- മദ്യംകുടിക്കുക
- മദ്യഗൃഹം, കള്ളുഷാപ്പു്
- ഇവിടെവച്ചു മദ്യം പാനംചെയ്യുന്നതിനാൽ ഈ പേരുണ്ടായി.
- കുടിക്കുന്നപാത്രം
- മൂർച്ചകൂട്ടൽ
- പരിരക്ഷണം
- തോടു്, ചാൽ
- കുടിക്കുന്നവരുടെ കൂട്ടം
- വിശേഷണം:
- കുടിപ്പാൻ അത്യാഗ്രഹമുള്ള
- പിലാവില
- കുടിയൻ
- കലം
- കള്ളുകുറുക്കിയുണ്ടാക്കിയ വസ്തു
- നീർശർക്കര, പതിയൻശർക്കര
- പാനി (നീർശർക്കര)–വാതം, പിത്തം, മൂത്രത്തടവു്, ശ്രമം ഇവക്കു നന്നു്. ദേഹത്തെ തടിപ്പിക്കും. ഇതു രസവർഗ്ഗത്തിൽപ്പെട്ടതാണു്. സംസ്കൃതം: ഹാണിതം. ഇംഗ്ലീഷ്: Thickened Juice of Sugar-Cane; Sirup.
- ചാരായം വില്ക്കുന്നവൻ
- പാനപാത്രം
- വിശേഷണം:
- കുടിപ്പാൻതക്ക
- കുടിക്കേണ്ടുന്ന
- നീർക്കാക്ക
- മണൽ
- നീർപ്പൂച്ച
- മണൽ
- നീർച്ചേമ്പ്
- വെള്ളം
- പാനം ചെയ്യപ്പെടുവാൻ യോഗ്യമായത്.
- ചെറുതുണ്ടു്
- ഉപയോഗമില്ലാത്തതു്
- വിരോധം
- ഭിന്നത
- ശത്രുത
- അകലം
- വ്യത്യാസം
- അത്ഭുതം
- ശത്രു(ക്കൾ)
- ഭാഗിക്കുക
- വെറുക്കുന്നു
- നടുങ്ങുന്നു
- വേറെവേറെയാകുന്നു
- ഒന്നിനു മറ്റൊന്നു്
- ഒരു മത്സ്യം
- ചുറ്റൽ
- ചുറ്റിക്കൊണ്ടിരിക്ക
- വെച്ചുമാറുന്നു, ഒഴിക്കുന്നു, ഒന്നിൽ നിന്നു മറ്റൊന്നിലേക്കു് ആക്കുന്നു
- ഭാവഭേദം വരുന്നു
- ചില രോഗങ്ങൾ ഒരുവനിൽ നിന്നു മറ്റൊരുവനിലാകുന്നു
- മാറുന്നു
- പകരുക, പകർന്നതു്
- മാറ്റം
- ഒരാളിനു് പ്രത്യേകമായി കൊടുത്തയക്കുന്ന സദ്യാവിഭവങ്ങൾ
- ചോറുംമറ്റും പകർന്നു കൊടുക്കുന്നവനും മേടിക്കുന്നവനും
- വിളമ്പുകാരൻ
- പകരുന്ന രോഗം
- മസൂരി, വിഷൂചികാ മുതലായവ.
- പകർത്തി എഴുതുക
- ഒന്നിനെക്കണ്ടു അതുപോലെ എഴുതുക
- വിദ്യാർത്ഥികൾ പുസ്തകത്തിലെ പാഠം നോക്കി എഴുതിക്കൊണ്ടുവരുന്നതു്
- പകർത്തി എഴുതുന്നു
- ഒന്നിനെക്കണ്ടു അതുപോലെ എഴുതുന്നു
- (കാരണക്രിയ:പകർത്തിക്കുന്നു.)
- പകർത്തിയെഴുതിക്ക
- (പ്രയോഗം ചുരുക്കം.)
- ഒന്നിനെക്കണ്ടു് അതുപോലെ എഴുതിയതു്
- ചേർപ്പു്
- കച്ചേരികളിൽ ആവശ്യപ്പെടുന്ന രേഖകളുടെ പകർപ്പു് എഴുതിക്കൊടുക്കുന്ന വകുപ്പു്. അങ്ങനെ എഴുതിക്കൊടുക്കുന്ന ജോലിക്കും ഈ പേർ പറയും
- പകർപ്പെഴുതാൻ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ
- (Copyst).
- സൂര്യൻ
- എരിക്കു്
- പകലെ
- പകൽസമയത്തു്
- ആദിത്യൻ
- എരിക്കു്
- സൂര്യന്റെ ഉദയം മുതൽ അസ്തമനം വരെയുള്ള സമയം
- (മുഴുവൻ ദിവസത്തിന്റെ വാചകമായിട്ടും ധാരാളം പ്രയോഗങ്ങൾ കാണുന്നുണ്ട്).
- പര്യായപദങ്ങൾ:
- ഘസ്രം
- ദിനം
- അഹസ്സു്
- ദിവസം
- വാസരം.
- ഒരു തൈ, നടുതല
- സൂര്യൻ
- സൂര്യൻ
- വിരോധം തീർക്കുക
- പര്യായപദങ്ങൾ:
- വൈരശുദ്ധി
- പ്രതീകാരം
- വൈരനിര്യാതനം.
- മുമ്പിലേയുള്ള വൈരം തീർക്ക
- ഒരു മത്സ്യം
- അമ്പു്
- ബാണം
- വിശേഷണം:
- നല്ലതായ
- ‘പ’ എന്ന അക്ഷരം
- ചൂതുകളിയിൽ ഉരുട്ടിക്കളിക്കുന്നതിനുള്ള വസ്തു
- വൃഷണം, അണ്ഡം
- പകിടകൊണ്ടുള്ള കളി
- ഉപായം
- പകിട്ടു്
- വഞ്ചന
- വലിയ തലപ്പാവു്
- നേരമ്പോക്കു്
‘നിന്നുടെ പകിടികളെന്നൊടുകൂടാ’
- ഉപായം
- വഞ്ചന
- മിരട്ടു്, ഭ്രമിപ്പിക്കുന്ന വാക്കു്
- വസ്ത്രം, ആഭരണം മുതലായവയുടെ ശോഭ
- മോടി, ആഡംബരം
- വഞ്ചിക്കുന്നു
- ഇണങ്ങിയും പിണങ്ങിയും സ്വാധീനപ്പെടുത്തുന്നു
- മിരട്ടുന്നു
- മോടികാട്ടി നടക്കുന്നു
- ഒരു മത്സ്യം
- (പകരി അല്ലെങ്കിൽ പകഴി എന്നുമാവാം).
- പവിഴം
- പങ്കിടുന്നു
- (കാരണക്രിയ:പകുപ്പിക്കുന്നു.)
- മലശോധനക്കുള്ള ഒരു മരുന്നിന്റെ പേർ
- ത്രികോല്പക്കൊന്ന
- പങ്ക്, ഓഹരി
- രണ്ടു സമഭാഗങ്ങളിൽ ഒന്നു്
- തുക്കടി
- ഒരു താലൂക്കിന്റെ ഒരു ഭാഗം
- പങ്കിടുക
- ഭൃത്യൻ, പക്കത്തു് ഊണു കഴിക്കുന്നവൻ
- അരിവെപ്പുകാരൻ
- വശത്തുള്ളവൻ
- രാജാവിന്റെ ഭൃത്യന്മാർക്കുണ്ടാക്കുന്ന കറി
- പക്കത്തിലേ കറി
- യദൃച്ഛയാ കേൾക്കാനിടയാകുന്ന വാക്കു്
- രാജാവിന്റെ ഭൃത്യന്മാർക്കുള്ള ചോറു്
- പക്കത്തിലേ ചോറു്
- കാട്ടാളപ്പുര
- കാട്ടാളക്കുടി
- പചിക്കുകയും കലഹിക്കുകയും മാത്രമായിട്ടുള്ള സ്ഥലം എന്നർത്ഥം.
- പര്യായപദങ്ങൾ:
- ശബരാലയം.
- പക്കത്തിലുള്ള ഭക്ഷണം
- (പക്കത്തു് + ഊണു്) പക്കത്തു് ഉണ്ണുന്നതു്
- (പക്ക + തൂണു) പുരയുടെ വശങ്ങളിലുള്ള തൂണു്
- തിഥി, പ്രതിപദം മുതൽ വാവു വരെയുള്ള ദിവസങ്ങൾ
- രാജാവിന്റെ സേവകന്മാർക്കു ഭക്ഷണം കൊടുക്കുന്ന സ്ഥലം
- പക്ഷം, വശം, ഭാഗം
- അടുക്കൽ
- വശത്തു്
- കൈക്കൽ
- പക്ഷവാതം
- ചണ്ഡാലൻ
- വെള്ളം സൂക്ഷിപ്പാനുള്ള തോൽസഞ്ചി
- വെള്ളം കൊടുക്കാൻ ഏർപ്പെടുത്തപ്പെട്ടവൻ
- നന്നേച്ചെറിയ ചിറകുകളുള്ള ചെറിയ ജന്തു (പക്ഷി എന്നതാണു പക്കിയായതു്)
- മഹമ്മദീയരിൽ ഭിക്ഷയെടുത്തു നടക്കുന്നവൻ
- സന്യാസി
- വശം, പുറം
- വണ്ണം
- പാകംചെയ്ക
- വേവിയ്ക്ക
- പാകം (ഫലം)
- വിശേഷണം:
- പാകംവന്ന
- പഴുത്ത
- വേപ്പു്
- പാകത്തിന്റെ വരവു്
- പാകംവന്നതു്
- നശിപ്പാൻ അടുത്തതു്
- കാലവശത്താൽ പരിപാകത്തെ പ്രാപിച്ച ബുദ്ധിമുതലായതു്
- പഴുക്കുന്നു
- വേവുന്നു, പാകംവരുന്നു
- (സകര്‍മ്മകക്രിയ:പക്വമാക്കുന്നു.)
- മദ്യം
- കാടി
- അടിവയറു്
- ദഹനേന്ദ്രിയങ്ങളിൽ ഒന്നു്. കടവയറായ പൊക്കിളിന്റെ താഴത്തേ പ്രദേശം.
- സാധാരണ രണ്ടു കീറുവാതിലുള്ള ദ്വാരം
- ഇരുഭാഗങ്ങളിലുമുള്ള വാതിൽ
- പിൻ പുറത്തേ വാതിൽ
- പറപ്പു്
- പറക്കുക
- ഒരു പക്ഷക്കാരെ തിരഞ്ഞെടുക്കുക
- ആരംഭം
- വൃദ്ധി
- പരിണാമം
- വിവർത്തം
- ചന്ദ്രൻ
- പരിചാരകൻ
- ആന
- കൂട്ടത്തിൽനിന്നു തെറ്റിയ ആന
- ഇന്ദ്രൻ
- ചന്ദ്രൻ
- സ്നേഹം
- ഒരുഭാഗം ചേർന്നിരിക്കുക
- രണ്ടു പക്ഷത്തിലേയും പ്രതിപദം
- പക്ഷത്തിന്റെ ചുവടു്. (ശുക്ലകൃഷ്ണ പക്ഷങ്ങളുടെ പ്രാരംഭം).
- ചിറകിന്റെ മൂലം, രണ്ടുചിറകിന്റെയും കട
- കൃഷ്ണപക്ഷം (മുന്നിരുട്ടുള്ളതു്), ശുക്ലപക്ഷം (മുൻ നിലാവുള്ളതു്)
- കൃഷ്ണപക്ഷം പിതൃക്കൾക്കു പകലും, ശുക്ലപക്ഷം രാത്രിയുമാണു്.
- രണ്ടു ചിറകുകൾ
- സാധാരണ രണ്ടു കീറു വാതിലുള്ള ദ്വാരം
- ഇരുഭാഗങ്ങളിലുമുള്ള വാതിൽ
- ചിറകുപോലെയുള്ള (ഇരട്ടയായ) ദ്വാരം (വാതിൽ) എന്നർത്ഥം.
- പിൻപുറത്തേ വാതിൽ
- ചന്ദ്രൻ
- പക്ഷി
- ഒത്താശ
- ഒരാളോടു ചേരുക
- ആഗ്രഹം
- സ്നേഹം
- ഇഷ്ടം
- ഒത്താശക്കാരൻ
- രഹസ്യവാതിൽ
- ചിറകുമൂടി
- ചിറകു്
- രണ്ടു വശവും
- ആനയുടെ പാർശ്വഭാഗം
- പുറത്തു കയറുന്നവരെ ഇതുകൊണ്ടു സ്വീകരിക്കുന്നതിനാൽ ഈ പേരുണ്ടായി.
- സൂര്യൻ ഒരു പക്ഷം (15 ദിവസം) കൊണ്ടു സഞ്ചരിച്ച മാർഗ്ഗം
- വ്യത്യാസം; ഒത്താശ
- പ്രതിപദം തുടങ്ങി വാവുവരെയുള്ള 15 ദിവസം
- ദേവന്മാരാൽ അല്ലെംകിൽ പിതൃക്കളാൽ പരിഹരിക്കപ്പെടുന്നതു്. ഒരു മാസം ഗമിക്കണമെങ്കിൽ അതിനു രണ്ടു പക്ഷമുണ്ടായിരിക്കും. അതുകൊണ്ടു പക്ഷം (ചിറകു) പോലെയുള്ളതു് എന്നു താൽപര്യം. ‘പഞ്ചദശതേ അഹോരാത്രാഃ’ = ആ അഹൊരാത്രങ്ങൾ 15 കൂടിയ കാലം ‘പക്ഷം’ ‘പക്ഷൗ പൂർവാപരൗശുക്ലകൃഷ്ണൗ; പക്ഷങ്ങൾ’ ‘പൂർവ്വാപരങ്ങൾ = പൂർവ്വവും അപരവും’ പൂർവം = ആദ്യത്തേതു്. അപരം = ഒടുക്ക ത്തേതു്. ശുക്ലകൃഷ്ണങ്ങൾ–ശുക്ലവും കൃഷ്ണവും. ശുക്ലം = വെളുത്തതു്. കൃഷ്ണം = കറുത്തതു്. പക്ഷങ്ങൾ രണ്ടു കൂടിയ കാലം–മാസം.
- അമ്പിന്റെ തൂവൽ, അമ്പിനു് വേഗമുണ്ടാവാനായി അതിന്റെ കടയ്ക്കൽ ചേർത്തുകെട്ടുന്ന തൂവൽ
- ചിറകു്
- എപ്പോഴും വിടാതെ സ്വീകരിക്കപ്പെട്ടതു് എന്നർത്ഥം.
- ചേർച്ച
- ഭാഗം, വശം
- ഇഷ്ടം
- കൂട്ടു്
- ദയ
- സ്നേഹം
- കൂറു്, കൂട്ടിച്ചേർക്കപ്പെട്ടതു്, കൂട്ടം
- ഭുജം, തോൾ
- സേനയുടെ പാർശ്വഭാഗം
- എന്തിന്റെ എങ്കിലും പാതി
- പക്ഷി
- സ്ഥിതി, മാതിരി
- ശരീരം
- ശരീരത്തിലെ അവയവം
- രാജാവിന്റെ ആന
- സൈന്യം
- രണ്ടു് എന്ന അക്കം
- ചുവരു്
- പ്രതിബന്ധം
- വിരോധം, എതിരു്
- പ്രത്യുത്തരം
- അതിർത്തി
- അയൽ
- ഭവനം
- അഭിപ്രായം
- രണ്ടു ചിറകിന്റേയും കട
- പക്ഷത്തിന്റെ (ചിറകിന്റെ) മൂലം എന്നർത്ഥം
- ശരീരത്തിന്റെ ഒരു വശം മുഴുവൻ തളർന്നുപോകുന്ന ഒരുമതിരി വാതരോഗം
- ഒത്താശ പറക
- ഒരു ഭാഗത്തേക്കു വേണ്ടി പറയുന്നതു്
- പക്ഷം പിടിച്ചു പറയുന്നവൻ
- പക്ഷി
- ചിറകു്
- വണ്ടിയുടെ പാർശ്വഭാഗം
- (പക്ഷം എന്നതിന്റെ ഒരു പാഠമാണു്).
- പാച്ചോറ്റി
- പക്ഷവാതം എന്ന രോഗം
- വാവു്
- ശുക്ലകൃഷ്ണപക്ഷങ്ങളുടെ അവസാനം എന്നർത്ഥം.
- മറ്റൊരു പ്രകാരം
- മറ്റെപ്പക്ഷം
- മറ്റൊരു് അഭിപ്രായം
- എതിരഭിപ്രായം
- വഞ്ചനയുള്ള തർക്കം
- കള്ള അന്യായം
- പക്ഷി
- പക്ഷമുള്ളതു്, പറന്നു സഞ്ചരിക്കുന്ന ജന്തു
- ശരം
- അമ്പു്
- ശിവൻ
- പക്ഷികളെ കൊല്ലുന്നവന്റെ പേർ–ജീവാന്തകൻ, ശാകുനികൻ.
- പര്യായപദങ്ങൾ:
- ഖഗം
- വിഹംഗം
- വിഹംഗമം
- വിഹായസ്സ്
- ശകുന്തി
- പക്ഷി
- ശകുനി
- ശകുന്തം
- ശകുനം
- ദ്വിജം
- പതത്രീ
- പത്രീ
- പതഗം
- പതത്തു്
- പത്രരഥം
- അണ്ഡജം
- നഗൗകസ്സ്
- വാജീ
- വികിരം
- വിഃ
- വിഷ്കിരം
- പതത്രി
- നീഡോത്ഭവം
- ഗുരുത്മത്തു്
- പിത്സത്തു്
- നഭസംഗമം–ഈ 27-ഉം പക്ഷിയുടെ സാമാന്യമായ പേർ.
- പക്ഷിയെ ഇടുന്ന കൂടു്
- പെടപ്പക്ഷി, പെൺപക്ഷി
- ഒരു രാവും രണ്ടു പകലും കൂടിയതു്
- വരാൻ പോകുന്നതായും നടക്കുന്നതായുമുള്ള പകലുകൾ ചിറകുകളെപ്പോലെ ഇരിന്നിരിക്കുന്നതിനാൽ ഈ പേർ വന്നു. (ഉദിച്ചാൽ പിറ്റേന്നാൾ അസ്തമിക്കുന്നതുവരെയുള്ള കാലമത്രേ പക്ഷിണി). പക്ഷിണി എന്നാൽ രണ്ടു പകലും ഒരു രാത്രിയും കൂടിയ ഒന്നര ദിവസം 9൦-നാഴിക എന്നർത്ഥം. പക്ഷിണി എന്നതു ‘രണ്ടു ദിവസം’ ആണെന്നും അഭിപ്രായം കാണുന്നു.
- അമ്പു്
- പക്ഷിക്കുറ്റം
- കുട്ടികൾക്കുണ്ടാകുന്ന ഒരു സുഖക്കേടു്
- സമ്പാതി
- ഗരുഡൻ
- ജഡായു
- ഗരുഡൻ
- ഗരുഡൻ
- പക്ഷിശ്രേഷ്ഠൻ
- കൊച്ചു പൈതങ്ങൾക്കുണ്ടാകുന്ന ഒരു ദീനം
- പിതാരിപ്പുള്ളു്
- ചെമ്പോത്തു്
- ഗരുഡൻ
- വാത്സ്യായനൻ
- പക്ഷികളെ പിടിക്ക
- പക്ഷികളെ ഇട്ടു സൂക്ഷിക്കുന്ന കെട്ടിടം
- ഗരുഡൻ
- ഗരുഡൻ
- ഗരുഡൻ
- (പദാന്ത്യത്തിൽ) വശത്തുള്ള
- കക്ഷിയിൽപ്പെട്ട
- സംശയത്തെ സൂചിപ്പിക്കുന്ന ഒരു വാക്കു്
- അല്ലെങ്കിൽ
- കൺപോളയിലേ രോമം അകത്തോട്ടു തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉറുത്തൽ, ഒരു നേത്രരോഗം
- അക്ഷിരോമങ്ങൾ വായു പ്രചലിതങ്ങളായി കണ്ണിന്റെ ഉള്ളിൽ വീണിട്ടു് പിന്നെയും പിന്നെയും കണ്ണിനെ ഉരക്കും. അതുമൂലം ശുക്ലമണ്ഡലത്തിംകലും കൃഷ്ണമണ്ഡലത്തിങ്കലും നീരുണ്ടാകും.
- രോമം വളഞ്ഞു കണ്ണിൽ കുത്തുക
- പോള അന്തർമ്മുഖമായിട്ടു വളയുക
- ഒരു നേത്രരോഗം
- അക്ഷിരോമങ്ങളുടെ അധോഭാഗത്തിലിരിക്കുന്ന രോമങ്ങളെ പൊഴിക്കും. ചൊറിവും ചൂടും ഉണ്ടാക്കും.
- വിശേഷണം:
- ഉറപ്പും നീളവും (ഭംഗിയും) കൂടിയ കൺപീലികൾ ഉള്ള
- കണ്ണിന്റെ പോളകളിന്മേലുള്ള രോമം
- പൂവിന്റെ അല്ലി
- നൂലിന്റെ തുമ്പു്, ഏറ്റവും ചെറുതായ നൂൽ മുതലായതിന്റെ അംശം
- താമരയല്ലി
- ചിറകു്
കിഞ്ജല്ക്കേ നേത്രലോമനി’
- പക്ഷക്കാരൻ
- പക്ഷം ചേർന്നവൻ.
- പിന്തുടരുന്നവൻ
- സ്നേഹിതൻ
- ഇഷ്ടൻ
- വിശേഷണം:
- വശംചേർന്ന
- കക്ഷിപിടിച്ച
- പന്നി
- തേറ്റാമ്പരൽ വൃക്ഷം
- ഇതിന്റെ കായ് ജലം തെളിയുന്നതിനു നന്നു്.
- വിഷ്ണു
- പങ്കജം (താമരപ്പൂവു്) നാഭിയിൽ (പൊക്കിളിൽ) ഉള്ളവൻ എന്നർത്ഥം.
- വണ്ടാരം കോഴി
- സൂര്യൻ
- താമരയ്ക്കു ബന്ധുവായിരിക്കുന്നവൻ എന്നർത്ഥം. പകലാണു് താമര വിടിരുന്നതു്; അതുകൊണ്ടു ഈ പേരുണ്ടായി.
- കാമദേവൻ
- ലക്ഷ്മിദേവി
- ചോനകപ്പുല്ലു്
- ബ്രഹ്മാവു്
- താമര ഉത്ഭവസ്ഥാനമായവൻ എന്നർത്ഥം.
- കാമദേവൻ
- സൂര്യൻ
- ബ്രഹ്മാവു്
- വിശേഷണം:
- താമരപ്പൂപോലെ കണ്ണുള്ള
- വിഷ്ണു
- താമരപ്പൂപോലെ കണ്ണുള്ളവൻ
- (സ്ത്രീ:പങ്കജാക്ഷി.)
- താമരപ്പൊയ്ക
- താമരക്കൂട്ടം
- ബ്രഹ്മാവു്
- താമര
- പങ്കത്തിൽ (ചളിയിൽ) ഉണ്ടാകുന്നതു് എന്നർത്ഥം.
- പക്കണം
- കാട്ടാളപ്പുര
- ദേഹദുഃഖം
- ഉപദ്രവം
- അപമാനം
- ഒരുവക ന്യായം
- ‘ചളിയാക്കീട്ടുകഴുകിക്കളവാൻ പുറപ്പെടുന്നതിനേക്കാൾ നല്ലതു് ആദ്യംതന്നെ ചളിയാക്കാതിരിക്കുന്നതാണു്. സന്ദർഭം സ്പഷ്ടം’.
- ചളി
- വിസ്താരത്തെ പ്രാപിക്കുന്നതു് എന്നർത്ഥം.
- പാപം
- ദുഃഖത്തെ വെളിവാക്കുന്നതു് (വർദ്ധിപ്പിക്കുന്നതു) എന്നർത്ഥം. സംസർഗ്ഗംകൊണ്ടു വിസ്താരത്തെ പ്രാപിക്കുന്നതു് എന്നുമാവാം.
- അപമാനം, കുറച്ചൽ
- ചെളിക്കുഴി, ഈറൻനിലം
- തൈലം, കുഴമ്പു്
- അഴുക്കു്
- ഞമഞ്ഞു്
- താമര
- ഞണ്ടു്
- കക്കാ
- താമരക്കിഴങ്ങു്
- മുകളിൽ കെട്ടിത്തൂക്കത്തക്കതും വീശി കാറ്റുവരുത്തുവാൻ ഉപകരിക്കുന്നതുമായ യന്ത്രം
- (ഹിന്ദുസ്ഥാനിഭാഷ).
- തുഴ
- തുഴ
- കരിംപായൽ
- ചിറ, അണ, മട
- കോണിപ്പടി
- ഓഹരിവെക്ക
- വിശേഷണം:
- ചളിയുള്ള
- വിശേഷണം:
- ചെളിയുള്ളതാക്കപ്പെട്ട
- ചെളിമയമായ പ്രദേശം
- തോണി
- അരച്ചുതേച്ചതു്
- ഓഹരി
- ഓരോ ഓഹരി
- താമര
- താമര. ചളിയിൽ മുളച്ചു പൊങ്ങുന്നതു് എന്നർത്ഥം
- വണ്ടാരംകോഴി
- വരി, സമൂഹം
- പത്തക്ഷരംവീതം നാലുവരിയുള്ള ശ്ലോകം
- കൂട്ടം
- പത്തു്
- ഇടതൂർമ്മയില്ലാത്ത മരക്കൂട്ടം, വൃക്ഷം മുതലായവയെ വ്യക്തമാക്കിച്ചെയ്യുന്നതു് എന്നർത്ഥം
- (പംക്തീ എന്നുമാവാം).
- ഉക്തമുതൽക്കു പത്താമത്തേതായ ഛന്ദസ്സു്
- വലിയ കടലാടി
- രാവണൻ
- മാലക്കിഴങ്ങു്
- വരി
- രാവണൻ
- അന്നിൽപക്ഷി
- ചെറുകൊന്ന
- വെൾവേലം
- പത്തു മുഖമുള്ളവൻ
- രാവണൻ
- ദശരഥൻ
- പത്തു ദിക്കിലും രഥത്തിൽ സഞ്ചരിക്കാവുന്നവൻ എന്നർഥം.
- ശ്രീരാമൻ
- ദശരഥൻ
- പങ്കാ
- വീശുന്നതിനായി തൂക്കിക്കെട്ടീട്ടുള്ള തൂക്കു വീശറി
- വിശേഷണം:
- രണ്ടു കാലിനും മുടന്തുള്ള
- മുടന്തൻ. ഇരുകാൽ മുടവൻ
- ശനി
- മുടന്തുള്ളതുകൊണ്ടു് ഈ പേർ വന്നു.
- മുഴങ്കാലില്ലാത്തവൻ
- കഷ്ടമേ എന്നു ജനങ്ങളാൽ പറയപ്പെടുന്നവൻ. ആകകൊണ്ടു് ഈ പേർ വന്നു.
- മുതല
- ചീങ്കണ്ണി
- മകരമത്സ്യം
- വെള്ളിപോലെ വെളുപ്പുള്ള കുതിര
- വിശേഷണം:
- പചിക്കുന്ന
- വേവിക്കുന്ന
- പാകം ചെയ്യുന്നവൻ
- വെയ്പുകാരൻ
- വിശേഷണം:
- പാകം ചെയ്യുന്ന
- വേവിക്കുന്ന
- അഗ്നി, തീ
- കൊടുവേലി
- പാകം
- ശിവൻ
- പാകംചെയ്ക
- ഒരങ്ങാടിമരുന്നു്
- മരമഞ്ഞൾ
- രോഗങ്ങൾക്കു പാകം വരുത്തുന്നതു് എന്നർത്ഥം.
- പാകം ചെയ്യുക (വെക്കുക)
- പചിക്കുക എന്നർത്ഥം.
- അഗ്നി
- പാകമാക്കൽ
- അമ്ലജനകം (പ്രാണവായു)
- പാകം ചെയ്യുന്നു
- (കാരണക്രിയ:പചിപ്പിക്കുന്നു.)
- വിശേഷണം:
- ഇളയ
- പുതിയ
- പശയുള്ള
- വിശേഷണം:
- തനിയെ പഴുക്കാറായ
- തിരളാറായ
- സൂര്യൻ
- അഗ്നി
- വെയ്പ്പുകാരൻ
- വിശേഷണം:
- പഴുക്കാത്ത
- ഇളയ
- പുതിയ
- വേവിക്കാത്ത
- പച്ചനിറമുള്ള
- പച്ചനിറം
- മരതകക്കല്ലു്
- ഒരുമാതിരി തുളസി
- ജീവൻ, ചൊടി
- സ്വത്തു്
- പര്യായപദങ്ങൾ:
- പലാശം
- ഹരിതം
- ഹരിത്തു്.
- ദേഹത്തു തൊലിക്കുള്ളിൽ പച്ചനിറം കുത്തിവെക്കുന്നതു്
- സ്ത്രീകളുടെ സ്തനകപൊലാദികളിൽ കസ്തൂരി കുംകുമാദികളെകൊണ്ടു വിലാസാർത്ഥം മകരികാദ്യാകാരമായി എഴുതപ്പെടുന്ന പത്തിക്കീറ്റിന്റെ പേർ
- പര്യായപദങ്ങൾ:
- പത്രലേഖ
- പത്രാംഗുലി.
- ഒരങ്ങാടിമരുന്നു്
- വിലകൂടിയ ശുദ്ധമായകർപ്പൂരമാണു്. ഇതിന്റെനിറം തൂവെള്ളയാകുന്നു.
- ചുടാത്തകലം
- മരതകക്കല്ലു്
- പഴുക്കാത്തകായു് (ശലാടു എന്നു സംസ്കൃതം).
- പച്ചനിറമുള്ള ചായം
- വിഡ്ഢിയാകുന്നു
- (ശൈലി.)
- കറയില്ലാത്ത ചേമ്പു്
- ഒരുകറി
- വിഷമുള്ള ഒരു വേർ
- വിശേഷണം:
- മരതക നിറമുള്ള
- മരതകനിറം
- ക്ഷീണാവസ്ഥവിട്ടു് ശരീരം ക്രമേണ നന്നായി വരുന്നു
- പച്ചനിറമുള്ളപട്ടു്
- ചെറുപയർ
- അധികംനേരുകാരൻ
- ഭോഷൻ
- ആരുപറയുന്നതും വിശ്വസിക്കത്തക്കവണ്ണം സാധുശീലൻ, ചതിഅറിയാത്തവൻ
- വെറ്റിലമുറുക്കി പല്ലു ചെമപ്പിക്കാത്തവൻ
- കാച്ചാത്തപാൽ
- കൈക്കുഞ്ഞു്
- ഉണങ്ങാത്തപുല്ലു്
- ഇളമ്പുല്ലു്
- മെരുകിൻപുഴു
- വാതം, കഫം, കുഷ്ഠം, ചൊറി, ജ്വരം, വിഷം, വ്രണം, ശിരോരോഗം മുതലായവയ്ക്കുനന്നു്. മുടിയെ നന്നാക്കും. കണ്ണിനു ഹിതം. ഛർദ്ദിയെ ഉണ്ടാക്കും] (സംസ്കൃതം: ജവാദി.ഇംഗ്ലീഷ്: Civet സിവെറ്റു്.)
- പച്ചയാകത്തക്കവണ്ണം
- കൃത്രിമമായിട്ടു്
- നെറ്റിയിൽ പച്ചനിറത്തിൽ തൊടുന്ന തിലകം
- ഒരുവക പക്ഷി
- പുതുമണ്ണു്
- നനവുള്ള മണ്ണു്
- ഉണങ്ങാത്ത മീൻ
- പഴുക്കാത്ത മാങ്ങ
- വേവിക്കാത്ത ഇറച്ചി
- തിരുനീറ്റുപ്പച്ച
- വാതരോഗം, ഗ്രഹപീഡ, വ്രണം, വിഷം മുതലായവയ്ക്കു നന്നു്.
- ഉണക്കലരി
- വേവിക്കാത്ത അരി
- പച്ചയായിത്തീരുക
- ഒരുമാതിരി കമ്പിളി
- പുറങ്കുപ്പായം
- ഇണപ്പുടവ
- ചൂടുപിടിപ്പിക്കാത്ത ജലം
- നിഷ്കളങ്കഹൃദയനായിരിക്കുന്നു
- സ്ത്രീ പ്രസവിച്ചാൽ ഇരുപത്തെട്ടു ദിവസത്തിനു മുമ്പുള്ള ശരീരം
- പച്ചിലപ്പാമ്പു്
- ചിത്രസർപ്പം
- പര്യായപദങ്ങൾ:
- മാലുധാനം
- മാതുലാഹി.
- പണിയാത്ത ഇരിമ്പു്
- സമുദ്രപ്പച്ച
- പച്ചില കഫവാതരോഗങ്ങൾ, വിഷം, വസ്തിപ്രദേശത്തുള്ള ചൊറി, മുഖരോഗം, നെഞ്ഞുകലിപ്പു്, അരോചകം, അർശസ്സു് മുതലായവക്കു നന്നു്. ഒരു ഗന്ധദ്രവ്യം; ഒരു ഔഷധമാണു്. പണ്യവർഗ്ഗത്തിൽ ചേർന്നതു്. വസ്ത്രപര്യായങ്ങളെല്ലാം ഇതിനു പേരാകുന്നു. [സംസ്കൃതം: പത്രാ.തമിഴ്: പച്ചിലൈ.ഇംഗ്ലീഷ്: Folia Malabathy (ഫോലിയാ മാലാബാഥി).]
- തമാലവൃക്ഷം
- ഈ വൃക്ഷം ഏറയും യമുനാ, താപീ ഈ നദീതീരങ്ങളിൽ ഉണ്ടാകുന്നു. മൂലം മുതൽ നീലനിറമാകുന്നു. പൂ ചെമന്നിരിക്കും. ഇല ഈട്ടിയുടെ ഇലക്കൊപ്പമാണു്. കഫം, പിത്തം, ചുട്ടുനീറൽ, ചുഴൽച്ച, തണ്ണീർദാഹം, വീക്കം, വിസ്ഫോടം ഇവയ്ക്കു നന്നു്.
- പര്യായപദങ്ങൾ:
- താപിഞ്ഛം
- കാളസ്കന്ധം
- തമാലം.
- ഒരുമാതിരി ഉള്ളി
- പച്ചനിറമുള്ള ഒരുമാതിരി പാമ്പു്
- (പച്ചളിപ്പാമ്പു് എന്നതു നോക്കുക).
- ഒരു പച്ചമരുന്നു്
- പുതപ്പു്
- കുപ്പായം
- പച്ചനിറമുള്ള ഒരുമാതിരി ജന്തു
- വിശേഷണം:
- അഞ്ചു്
- കണ്ടം
- വിശേഷണം:
- അഞ്ചു്
- അഞ്ചിനേ സംബന്ധിച്ച, അഞ്ചുകൊണ്ടുണ്ടാക്കിയ
- നൂറ്റിനു അഞ്ചുവീതം എടുക്കുന്ന
- അഹല്യാ
- ദ്രൗപതി
- സീത
- താരാ
- മണ്ഡോദരി ഇവർ അഞ്ചും
താരാ മണ്ഡോദരീ തഥാ
പഞ്ചകന്യാഃ സ്മരേന്നിത്യം
മഹാപാതകനാശിനീഃ’
- യുദ്ധഭൂമി
- അഞ്ചു സംഖ്യയായുള്ള ഒരുകൂട്ടം
- യാത്ര അറിയേണ്ടും ക്രമം
- യാത്രസമയത്തേ നക്ഷത്രം, വാരം, തിഥി, ലഗ്നം ഇവയുടെ സംഖ്യകളെ കൂട്ടി ഒമ്പതിൽ ഹരിച്ചുവരുന്ന ശിഷ്ടം 1 = മൃത്യുപഞ്ചകം; 2 = അഗ്നിപഞ്ചകം; 4 = രാജപഞ്ചകം; 6 = ചോരപഞ്ചകം; 8 = രോഗപഞ്ചകം. ശിഷ്ടം 3-5-7-ൻ-ഇവ നിഷ്പഞ്ചകം. ഇതു യാത്രയ്ക്കു് ഉത്തമം. 4. തന്ത്രശാസ്ത്രപ്രകാരം ഒരു ശുദ്ധികലശം. 5. ഇരുപത്തിനാലു കടലാസുകൂടിയ ഒരടുക്കു്. ഇതിനു് പഞ്ചം എന്നും പറയും.
ധേനുഭക്തമഥ പുത്രവൃത്രജേ
മൃത്യുവഹ്നിനൃപതസ്കരാമയൈഃ
പീഡിതോത്ര ഗമനേ ഭവേന്നരഃ’
- പഞ്ചേന്ദ്രിയം
- കണ്ണു്, മൂക്കു്, ചെവി, നാക്കു്, ത്വക്കു് (തൊലി) ഇവ 5-ഉം.
- അഞ്ചുവിധം ചികിത്സകൾ
- വമനം, രേചനം, നസ്യം, അനുവാസനം, നിരൂഹം ഇവ അഞ്ചും.
- വാക്കു്
- പാദം
- പാണി
- പായു
- ഉപസ്ഥം ഇവ 5-ഉം
- വചനം
- ഗമനം
- ദാനം
- വിസർഗ്ഗം
- ആനന്ദം
- സ്വർണ്ണം
- നീരാജനം
- പുഷ്പാഞ്ജലി
- സർവാർപ്പണം
- ക്ഷമാപണം
- ഉദ്വാസനം ഇവ 5-ഉം
- കൃഷിപ്പണി ചെയ്യുന്ന അഞ്ചു ജാതിക്കാർ
- അഞ്ചുകോണായി വരച്ച ചക്രം
- അഞ്ചു പട്ടം
- അഞ്ചു വശങ്ങളുള്ള ഒരു രൂപം. (ചിത്രമെഴുത്തു).
- തിപ്പലി
- തിപ്പലിമൂലം
- ചെവിയം
- കൊടുവേലി
- ചുക്കു് ഇവ 5-ം
ചവ്യ ചിത്രക നാഗരം
ഏകത്ര മിശ്രിതൈരേഭിഃ
പഞ്ചകേലേക മുച്യതേ’
- ആത്മാവിനെ ചുറ്റീട്ടുള്ള
- അന്നമയകോശം
- (സ്ഥൂലശരീരം)
- പ്രാണമയകോശം
- മനോമയകോശം
- വിജ്ഞാനമയകോശം
- ആനന്ദമയകോശം ഇവ അഞ്ചും
- മോദാപുരം
- വാമദേവം
- സുദാമാനം
- സുസങ്കുലം
- ഉത്തരഉലൂകം ഇവ 5-ം
- പശുവിന്റെ പാലും
- തൈരും
- നെയ്യും
- മൂത്രവും
- ചാണകവും കൂടിയതു്
മൂത്രംഗോമയമേവച’
- കൊട്ടു
- പാട്ടു
- നൃത്തം
- വിദൂഷകഭാഷണം
- പുരാണവായന ഇവ 5ഉം
- രൂപം
- രസം
- ഗന്ധം
- സ്പർശം
- ശബ്ദം
- (ഇവയത്രെ പഞ്ചതന്മാത്രം).
- ഭൂമി
- ഒരു ജലജന്തു
- ആമ
- നാലുകാലും തലയും ഒളിച്ചുവെച്ചൂ് രക്ഷപ്പെടാൻ കഴിയുന്നതുകൊണ്ടു് ഈ പേരുണ്ടായി.
- ചോനകപ്പുല്ലു്
- ശബ്ദം
- സ്പർശം
- രൂപം
- രസം
- ഗന്ധം ഇവ 5-ഉം
- രാമായണം 24-വൃത്തത്തിലേ 7-ം വൃത്തം
- ഒരു വൃത്തം
- രംഭാ
- ദേവകൾ, മനുഷ്യർ, ഗന്ധർവ്വർ, നാഗങ്ങൾ, പിതൃക്കൾ ഈ 5-ഉം
- ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, നിഷാദർ ഈ അഞ്ചും
- പഞ്ചജനാഃ–പഞ്ചഭൂതങ്ങളിൽ നിന്നു ജനിക്കുന്നവർ, പിതാവിന്റെ സ്ഥാനത്തു അഞ്ചു ജനങ്ങൾ ഉള്ളവർ ഇങ്ങിനെ അർത്ഥം. ജനിപ്പിച്ചവനും, ഉപനയിച്ചവനും, വിദ്യ പഠിപ്പിച്ചവനും, ചോറു തന്നു വളർത്തിയവനും, അത്യാപത്തിൽ നിന്നു രക്ഷിച്ചവനും (ഇവർ അഞ്ചും) പിതാക്കന്മാർ ആകുന്നു.
- മാതാവായിട്ടും ഒരുവന്നു അഞ്ചുപേരുണ്ട്. ഗുരുവിന്റെ ഭാര്യ, രാജാവിന്റെ ഭാര്യ, ജ്യേഷ്ഠഭ്രാതാവിന്റെ ഭാര്യ, തന്റെ ഭാര്യയുടെ അമ്മ, തന്റെ പെറ്റമ്മ ഇവരാകുന്നു. ആദ്യത്തെ അഞ്ചുപേരെയും അച്ഛനെപ്പോലെയും പിന്നത്തെ അഞ്ചുപേരെയും അമ്മയെപ്പോലെയും വിചാരിക്കേണ്ടതാണ്.
യഞ്ചവിദ്യാം പ്രയച്ഛതി,
അന്നദാതാ ഭയത്രാതാ
പഞ്ചൈതേപിതരഃ സ്മൃതാഃ”
- മനുഷ്യജാതിയിലുള്ള പുരുഷൻ
- മനുഷ്യൻ
- ആത്മാവ്
- ഒരു ശംഖിന്റെ രൂപത്തിൽ സമുദ്രത്തിൽ വസിച്ചിരുന്ന ഒരു അസുരൻ
- കൃഷ്ണന്റെ ഗുരുവായ സാന്ദീപിനി മഹർഷിയുടെ മകനെ പിടിക്കയാൽ കൃഷ്ണൻ കൊന്നു. ഈ അസുരന്റെ അസ്ഥി കൊണ്ടാണ് പാഞ്ചജന്യം എന്ന ശംഖം ഉണ്ടായിട്ടുള്ളത്.
- ഋഷഭപുത്രനായ ഭരതന്റെ പത്നി
- നടൻ
- വിദൂഷകൻ
- കണ്ണ്
- മൂക്ക്
- ചെവി
- നാവ്
- തൊലി (ഇവയത്രേ ബോധേന്ദ്രിയങ്ങൾ.)
- ശബ്ദം
- സ്പർശം
- രൂപം
- രസം
- ഗന്ധം
- മരണം
- അഞ്ചിന്റെ ഭാവം
- പഞ്ചഭൂതങ്ങൾ അഞ്ചും ചേർന്നു ശരീരം ഉണ്ടാകുന്നു. ശരീരം നശിക്കുമ്പോൾ അതിലുള്ള അഞ്ചു ഭൂതങ്ങളും വേറിട്ട് അതാതു മഹാഭൂതങ്ങളിൽ തന്നെ ലയിക്കുന്നു.
- പൃഥിവി, അപ്പ്, തേജസ്സ്, വായു, ആകാശം ഇവ 5-ഉം
- പഞ്ചമകാരങ്ങൾ
- താന്ത്രികത്തിൽ തത്വന്യാസത്തിൽ ഒന്ന്
- വിഷ്ണുശർമ്മാവുണ്ടാക്കിയ ഒരു കഥാപുസ്തകം
- (മിക്ക ഭാഷകളിലും തർജ്ജമ ചെയ്തിട്ടുണ്ട്.)
- ശബ്ദം
- രൂപം
- സ്പർശം
- രസം
- ഗന്ധം ഇവ 5-ഉം
- ഗ്രീഷ്മകാലത്തു പഞ്ചാഗ്നിമദ്ധ്യേ തപസ്സുചെയ്യുന്ന ഒരു ഋഷി
- വേനലിൽ പഞ്ചാഗ്നിമദ്ധ്യത്തിൽ തപസ്സുചെയ്യുന്നവൻ
- അഗസ്ത്യതീർത്ഥം
- സൗഭദ്രം
- പൗലോമം
- കാരന്ധമം
- ഭാരദ്വാജം ഇവ 5-ഉം
പൗലോമഞ്ചസുപാവനം
കാരന്ധമം പ്രസന്നഞ്ച
ഹയമേധഫലഞ്ചതൽ
ഭാരദ്വാജസ്യതീർത്ഥംതു
പാപപ്രശമനം മഹൽ
ഏതാനിപഞ്ചതീർത്ഥാനി
ദദർശപുരുഷോത്തമഃ’
- കാക്ക
- കുയിൽ
- വിശേഷണം:
- പതിനഞ്ചു്
- വെളുത്തവാവു്
- കറുത്തവാവു്
- ചതുർദ്ദശി, അഷ്ടമി, അമാവാസ്യ, പൂർണ്ണിമ, രവിസംക്രമി ഇങ്ങിനെയും കാണുന്നു.
- പ്രാതഃകാലം
- സംഗവം
- മദ്ധ്യാഹ്നം. അപരാഹ്നം
- സായാഹ്നം
- (പകലിന്റെ 5 ഘട്ടങ്ങളാകുന്നു.)
- പഞ്ചദൈവതങ്ങൾ
- ആദിത്യൻ
- ഗണനാഥൻ
- ദേവി
- രുദ്രൻ
- കേശവൻ
- ഈ 5-ഉം
ദേവീം രുദ്രാച കേശവം
പഞ്ചദൈവതമിത്യുക്തം
സർവകർമ്മസുപൂജയേൽ’
- തമിൾ
- തെലുങ്കു്
- കർണ്ണാടകം
- തുളു
- മലയാളം
- ഇവ 5-ഉം
- രാവണൻ
- അഞ്ചുപ്രകാരം
- കടുവാ
- ആന
- ആമ
- ഉടുമ്പു്
- മുയൽ
- സിംഹം
- അഞ്ചുനഖമുള്ള ഏതു ജന്തുവും
- ഉടുമ്പു്
- ഇപ്പോഴത്തെ ‘പഞ്ചാബ്’ ദേശം
- വേപ്പിന്റെ സമൂലം
- വിളക്കു്
- താമര
- വസ്ത്രം; മാങ്ങ
- വെറ്റില ഇവ 5-ം
- ദേവന്മാർക്കുംമറ്റും ഉഴിച്ചിലിനുപയോഗം.
- (മദ്യപാനം സംബന്ധിച്ചവ) പകലരുതു്
- പലരരുതു്
- പറയരുതു്
- പാലരുതു്
- പഴമരുതു് ഇവ 5-ഉം
- അഞ്ചു പക്ഷികൾ
- പെരിമ്പുൾ, ചെമ്പോത്തു്, കാക്ക, പൂങ്കോഴി, മയിൽ ഇവ അഞ്ചും.
- ശകുനനോട്ടം
- ലക്ഷണനോട്ടം
- പറയൻ കിഴങ്ങു്
- അഞ്ചു പർവങ്ങൾ
അമാവാസ്യാചപൂർണ്ണിമാ
പർവാണ്യേതാനിരാജേന്ദ്ര
രവിസംക്രാന്തിരേവച’
- പാണ്ഡുവിന്റെ പുത്രന്മാരായ ധർമ്മപുത്രൻ
- ഭീമൻ
- അർജ്ജുനൻ
- നകുലൻ
- സഹദേവൻ ഇവർ അഞ്ചുപേരും
- കൊല
- മോഷണം
- മദ്യപാനം
- വ്യഭിചാരം
- ഭോഷ്കു് (അസദ്വാക്യങ്ങൾ പറക) ഇവ അഞ്ചും
- ശ്രാദ്ധത്തിനു പ്രത്യേകം വേണ്ടുന്ന പാത്രങ്ങൾ അഞ്ചും
- ഒരു കൊച്ചു ലോഹപാത്രം
- (പഞ്ചമഹാപാതകങ്ങൾ നോക്കുക)
- മഹാദുഷ്ടൻ
- പിതാവു്
- പത്നിയുടെ പിതാവു്
- വിദ്യപഠിപ്പിക്കുന്ന പുരുഷൻ
- അന്നദാതാവു്
- ഭയത്രാതാവു് ഇങ്ങിനെ 5
- അഞ്ചു പിതാക്കന്മാർ (ജനിപ്പിച്ചവൻ, ഉപനയിച്ചവൻ, വിദ്യപഠിപ്പിച്ചവൻ, ചോറുതന്നു വളർത്തിയവൻ, അത്യാപത്തിൽ നിന്നു രക്ഷിച്ചവൻ.)
യശ്ച വിദ്യാംപ്രയച്ഛതി
അന്നദാതാഭയത്രാതാ
പഞ്ചൈതേ പിതരഃ സ്മൃതാഃ’
- ശരീരത്തിന്റെ അഞ്ചു ഭാഗം
- 1. രണ്ടു കൈ, വായു്, മൂക്കു്, ഗുഹ്യം ഇവ അടക്കി നില്ക്കുക. 2. മുൻവശത്തു 2-ഉം, പിറകിൽ 1-ഉം, ഇടത്തും വലത്തും 2-ഉം ഉൾപ്പടെ അഞ്ചു സ്ഥാനങ്ങളിലായി സോമന്റെ തുമ്പുകൾ കുത്തിയുടുക്കുക.
- വായുംമറ്റും പൊത്തിപ്പിടിച്ചു ബഹുമാനിച്ചൊതുങ്ങി നില്ക്കുന്നു
- പഞ്ഞപ്പാട്ടു്
- ശരീരത്തിലേ വായുക്കൾ അഞ്ചും
- (പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ).
- നാലുമേൽ തൂണും ഒരു ഗോപുരവുമുള്ള ഒരു വിശേഷപ്പെട്ട ക്ഷേത്രം
- ശിവൻ
- അരവിന്ദം
- അശോകം
- ചൂതം
- നവമാലിക
- നീലോല്പലം ഇവ 5-ഉം (ഉന്മാദനം
- താപനം
- ശോഷണം
- സ്തംഭനം
- സമ്മോഹനം.)
ചൂതഞ്ചനവമാലികം
നീലോല്പലഞ്ചപഞ്ചൈതേ
പഞ്ചബാണസ്യസായകാഃ’
‘സമ്മോഹനോന്മാദനൗച
ശോഷണസ്താപനസ്തഥാ
സ്തംഭനശ്ചേതികാമസ്യ
പഞ്ചബാണഃ പ്രകീർത്തിതാഃ’
- കാമദേവൻ
- ശിവൻ
- വിശേഷണം:
- ദുശ്ശീലമുള്ള
- അഞ്ചു നല്ല ലക്ഷണമുള്ള
- നെഞ്ചു്
- മുതുകു്
- മുഖം
- പാർശ്വഭാഗം ഇവയിൽ അഞ്ചു ലക്ഷണമുള്ള കുതിര
- വിളയുപ്പു്
- മരക്കല ഉപ്പു്
- കാരുപ്പു്
- വെടിയുപ്പു്
- ചീരുപ്പു് ഇവ അഞ്ചും
- അഞ്ചുപട്ടം
- (ക്ഷേത്രഗണിതത്തിൽ) അഞ്ചു വശമുള്ള ഒരു രൂപം.
- പൃഥിവി (ഭൂമി)
- അപ്പു് (ജലം)
- തേജസ്സു് (അഗ്നി)
- വായു
- ആകാശം ഇവ അഞ്ചും
- തമോഗുണം വിക്ഷേപം എന്നും ആവരണം എന്നും രണ്ടു ശക്തികളായി പിരിഞ്ഞു. വിക്ഷേപത്തിൽ നിന്നു ആകാശം, അതിൽനിന്നു വായു, അതിൽ നിന്നു അഗ്നി, അതിൽനിന്നു അപ്പു്, അതിൽനിന്നു ഭൂമി ഇവയുണ്ടായി.
- പഞ്ചഭൂതങ്ങൽ ഗുണങ്ങൾ ശരീരാംശാദികൾ
1. പൃഥിവി (മണ്ണു്) ശബ്ദം, സ്പർശം, അസ്ഥി, മാംസം, ഞരമ്പു്,
രൂപം, രസം, ഗന്ധം. തൊലി, രോമം
2. അപ്പു് (ജലം) ശബ്ദം, സ്പർശം, ശുക്ലം, രക്തം, മൂത്രം,
രൂപം, രസം. ഉമിനീർ, വിയർപ്പു്.
3. തേജസ്സു് (അഗ്നി) ശബ്ദം, സ്പർശം, വിശപ്പു്, ദാഹം, ക്ഷീണം,
രൂപം. ഉഷ്ണം, കാന്തി.
4. വായു ശബ്ദം, സ്പർശം. എഴീക്കുക, ഇരിക്കുക,
ഓടുക, നടക്കുക, ചുരുങ്ങുക.
5. ആകാശം ശബ്ദം. കാമം, ക്രോധം, ഭയം,
ശോകം, മോഹം.
- ശരീരം
- പഞ്ചഭൂതങ്ങളെക്കൊണ്ടുണ്ടാക്കപ്പെട്ടതു് എന്നർത്ഥം. ഉദാ:പഞ്ചഭൂതാത്മകമായ ദേഹവും ദേഹിയുമില്ല. (ത്രിപുരദഹനം തുള്ളൽ).
- ഒരു ജന്തു
- പഞ്ഞം
- ഇരുപത്തിനാലു കടലാസുകൂടിയ ഒരടുക്കു്
- വിശേഷണം:
- അഞ്ചാമത്തെ
- സാമർത്ഥ്യമുള്ള
- അഴകുള്ള
- മദ്യം
- മാംസം
- മത്സ്യം
- മുദ്രാ
- മൈഥുനം ഇവ 5-ഉം
- തന്ത്രികൾക്കു അവരുടെ പൂജക്കു് ആവശ്യമുള്ളവയും മകാരത്തിൽ തുടങ്ങുന്നവയുമായ അഞ്ചു വസ്തുക്കളാണു്.
- പറയൻ
- അഞ്ചാമത്തെ വർഗ്ഗക്കാരൻ.
- അഞ്ചാമത്തവൻ
- ഏഴു സ്വരങ്ങളിൽ ഒന്നു്, പഞ്ചമസ്വരം
- നാഭി, ഉരസ്സു്, ഹൃദയം, കണ്ഠം, മൂർദ്ധാവു് ഈ അഞ്ചു സ്ഥാനങ്ങളിൽ തട്ടി പുറപ്പെടുന്നതു് എന്നർത്ഥം. വസന്തസമയങ്ങളിൽ കുയിൽ പഞ്ചമസ്വരത്തിൽ പാടുന്നു.
- കുയിൽ
- മൈഥുനം
- (മണിദീപികപ്രകാരം) അനുനാസികത്തിനുള്ള മറ്റൊരു പേർ
- ഒരങ്ങാടിമരുന്നു്
- അഞ്ചാമത്തെ സ്വരം
- കാളിദാസൻ
- ശ്രീഹർഷൻ
- ഭാരവി
- ഭട്ടി
- മാഘൻ
- മാഘം
- നൈഷധം
- രഘുവംശം
- കുമാരസംഭവം
- കിരാതാർജ്ജുനീയം
- മഹാദുഷ്ടൻ
- ബ്രഹ്മഹത്യ
- സുരാപാനം
- മോഷണം
- ഗുരുജനങ്ങളുടെ കളത്രപ്രാപ്തി
- തൽസംസർഗ്ഗം
സ്തേയം ഗുർവംഗനാഗമഃ
മഹാന്തിപാതകാന്യാഹു
സ്തൽസംസർഗ്ഗശ്ചപഞ്ചമഃ’
- പഞ്ചമഹാപാതകങ്ങൾ ചെയ്തവൻ
- മഹാദുഷ്ടൻ
- പാഠം, ഹോമം, അതിഥിസൽക്കാരം, തർപ്പണം, ബലി ഇവ 5-ഉം
- 1. പാഠം–വേദാധ്യയനവും വേദാധ്യാപനവും. ഇതത്രേ ബ്രഹ്മയജ്ഞം. 2. ഹോമം–ദേവന്മാരെ ഉദ്ദേശിച്ചു ചെയ്യുന്ന ഔപാസനവൈശ്വദേവാദിഹോമം. ഇതു ദേവയജ്ഞം. 3. അതിഥിസപര്യ–അതിഥിസൽക്കാരം. ഇതു മനുഷ്യയജ്ഞം. 4. തർപ്പണം–ബോധായനീയസ്നാനം മുതലായതു്. ഇതു പിതൃയജ്ഞം. 5. ബലി–പശുക്കൾക്കു പുല്ലുകൊടുക്കുക മുതലായതു്. പൂച്ചയ്ക്കു ചോറു കൊടുക്കുക, പ്രാവിനു അരികൊടുക്കുക, തത്തക്കു പാൽകൊടുക്കുക മുതലായതും ഇതിൽ ചേരും. ഇതു ഭൂതയജ്ഞം. ഗൃഹസ്ഥനായവൻ ഇവയെ നിത്യവും അനുഷ്ഠിച്ചുകൊണ്ടിരുന്നാൽ എല്ലാപാപങ്ങളിൽ നിന്നും നിവർത്തിച്ചു സദ്ഗതിയെ പ്രാപിക്കും. സകല യജ്ഞങ്ങളെക്കാളും ഇതിനു പ്രാധാന്യം കൂടുകനിമിത്തം മഹായജ്ഞം എന്ന പേർ സിദ്ധിച്ചു. ഉരൽ ഉലക്ക മുതലായതു് അമ്മി കുഴവി മുതലായതു്, അടുപ്പു്, ജലം കോരിവെക്കുന്ന പാത്രം, മുറം ചൂലു മുതലായതു് ഇവ 5-ം ഹിംസാസ്ഥാനങ്ങളാണു്. ഇവ ഗൃഹസ്ഥനെ സദാ പീഡിപ്പിച്ചുകൊണ്ടു ബാധിക്കുക പതിവാണു്. ഈ പാപങ്ങൾ നശിച്ചു് പരിശുദ്ധി വരുന്നതിനു വേണ്ടിയാകുന്നു പഞ്ചമഹായജ്ഞങ്ങൾ വിധിക്കപ്പെട്ടതു്. അതിഥിലക്ഷണം മുതലായവ അറിയുന്നതിനു സ്മൃതിഗ്രന്ഥങ്ങൾ നോക്കുക.
- പിതൃശുശ്രൂഷ, ഭർത്തൃപരിചരണം, വിഷ്ണുഭക്തി, മിത്രസ്നേഹം, സമഭാവന
സപര്യാരുർപ്പണംബലിഃ
ഏതേപഞ്ചമഹായജ്ഞാ
ബ്രഹ്മയജ്ഞാദി നാമകാഃ’
പിതൃയജ്ഞസ്തുതർപ്പണം
ഹോമോദൈവോബലിർഭൗതോ
നൃയജ്ഞോതിഥിപൂജനം’
- ഗുരുവിന്റെ ഭാര്യ
- രാജാവിന്റെ ഭാര്യ
- ജ്യേഷ്ഠഭ്രാതാവിന്റെ ഭാര്യ
- ഭാര്യയുടെ അമ്മ
- തന്റെ പെറ്റമ്മ
ജ്യേഷ്ഠപത്നീ തഥൈവ ച
പത്നീമാതാസ്വമാതാച
പഞ്ചൈതേമാതരഃസ്മൃതാഃ’
- കുയിൽ
- അഞ്ചാമത്തെ പക്കം
- അഞ്ചാംവിഭക്തി
- പാഞ്ചാലി
- സിംഹം
- ശിവൻ
- സിംഹം
- ആടലോടകം
- അഞ്ചുവേരുമരുന്നുകൂടിയ ഒരു യോഗം
- കുമിഴു്, കൂവളം, പൂപ്പാതിരി, പലകപ്പയ്യാനി, മുഞ്ഞ ഇവ 5-ം. മഹൽപഞ്ചമൂലം, ഹ്രസ്വപഞ്ചമൂലം, മധ്യമപഞ്ചമൂലം, ജീവനപഞ്ചമൂലം, തൃണപഞ്ചമൂലം ഇങ്ങിനെ പഞ്ചമൂലം അഞ്ചുവിധം. (കുറുന്തോട്ടിവെർ, തഴുതാമവേർ, ആവണക്കിൻവേർ, കാട്ടുഴുന്നിൻവേർ, കാട്ടുപയറ്റിൻവേർ ഇവയത്ര മധ്യമപഞ്ചമൂലം.)
- പഞ്ചദൈവതങ്ങൾ
- ദിവസം
- നീലം
- വജ്രം
- പത്മരാഗം
- മുത്തു്
- പവിഴം ഇവ 5-ഉം
- എന്നുമുണ്ടു്.
- മഹാഭാരതത്തിലേ അഞ്ചു പ്രധാന കഥകൾ
- ലക്ഷ്മണരാജസദസ്സിലെ പഞ്ചരത്നങ്ങൾ-ഗോവർദ്ധനൻ, ചരണൻ, ജയദേവൻ, ഉമാപതി, കവിരാജൻ
പത്മരാഗശ്ചമൗക്തികം
പ്രവാളം ചേതിവിജ്ഞേയം
പഞ്ചരത്നം മനീഷിഭിഃ’
രാജാവർത്തം പ്രവാളകം
രത്നപഞ്ചകമാഖ്യാതം
ഋഷിഭിഃ പൂർവദർശിഭിഃ.’
പത്മരാഗശ്ച മൗക്തികം
പഞ്ചരത്നമിദം പ്രോക്തം
ഋഷിഭിഃ പൂർവദർശിഭിഃ’
‘വിദ്രുമം ഹീരകം നീലം
മൗക്തികം പത്മരാഗവും
ഇവയ്ക്കൊന്നായ പേരത്രേ
പഞ്ചരത്നം ഗ്രഹിക്കണം’
- പാത്രം
- ജലപാത്രം
- നെല്ലി
- കൈപ്പൻപടവലം
- പുരാണം
- സർഗ്ഗം, പ്രതിസർഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം ഇവ 5-ഉം
- 1. സർഗ്ഗം–സാത്വികി, രാജസി, താമസി എന്ന മൂന്നു ശക്തികൾ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നു മൂന്നു സ്ത്രീകളായി ഭവിച്ചു. ജഗൽസൃഷ്ട്യർത്ഥം മേൽപ്പറയപ്പെട്ട മൂന്നു ശക്തികളുടെ ദേഹധാരണരൂപമായ ലക്ഷണത്തെ പണ്ഡിതന്മാർ ‘സർഗ്ഗം’ എന്നു പറയുന്നു. 2. പ്രതിസർഗ്ഗം–പരിപാലനം, സൃഷ്ടി, സംഹാരം ഈ ക്രിയകൾക്കായിക്കൊണ്ടു വിഷ്ണുബ്രഹ്മരുദ്രന്മാരുടെ ഉൽപത്തി ഭവിക്കുന്നതാകുന്നു. 3. വംശം–ദേവാദികളുടെ വംശക്രമം. 4. മന്വന്തരം–സ്വായംഭുവൻ തുടങ്ങിയുള്ള 14 മനുക്കളുടെ വർണ്ണനത്തിനും അവരുടെ കാലനിർണ്ണയത്തിനും ഉള്ള പേർ. 5. വംശാനുചരിതം–സ്വായംഭുവമനുക്കളുടെ വംശപാരമ്പര്യത്തെ പറയുന്നതു്.
വംശോമന്വന്തരാണി ച
വംശാനുചരിതഞ്ചൈവ
പുരാണം പഞ്ചലക്ഷണം’
- അഞ്ചുമാതിരി ഉപ്പു്
- കാചകം, സൈന്ധവം, സാമുദ്രം, ബീഡം, സൗവർച്ചലം.
- വിളയുപ്പു്, മരക്കലയുപ്പു്, കാരുപ്പു്, വെടിയുപ്പു്, ഇന്തുപ്പു്
- മഹാദാനം
- (അഞ്ചുകലപ്പകൊണ്ടു ചെയ്യത്തക്കവണ്ണമുള്ള ഭൂമിയെ ദാനം ചെയ്യുക).
- പൊന്നു്, വെള്ളി, ചെമ്പു്, ഇരിമ്പു, ഈയം ഇവ അഞ്ചും
- ചെമ്പു് പിച്ചള തകരം ഈയം ഇരിമ്പു് എന്നും പൊന്നു, വെള്ളി, ചെമ്പു്, വെള്ളീയം, നാഗം എന്നും കാണുന്നു. (പഞ്ചലോഹം = ചെമ്പും പിച്ചളയും തകരവും ഈയവും ഇരിമ്പും ചേർത്തുണ്ടാക്കുന്നതു്.)
- വെള്ളോടു്
- ശിവൻ
- സിംഹം
- യജ്ഞോപവീതം (പൂണുനൂൽ)
- ദണ്ഡകവനത്തിന്റെ ഒരുഭാഗം
- ഗോദാവരിനദി ഇവിടെനിന്നുത്ഭവിക്കുന്നു. ശ്രീരാമൻ സീതയോടും ലക്ഷ്മണനോടും ഇവിടെ വളരെ നാൾ വസിച്ചിട്ടുണ്ടു്. നാസിക്കു് എന്ന സ്ഥലത്തു നിന്നു 2 നാഴിക ദൂരംവരും. ഇപ്പൊഴത്തെ ബോംബെ നഗരത്തിൽനിന്നു ഏകദേശം 1൦൦ മയിത്സ് അകലെയാണു്.
- അശ്വത്ഥം, വില്വം, വടം, ധാത്രീ, അശോകം ഇവ 5-ഉം
- കള്ളിയങ്കാടു്
- തെക്കൻ തിരുവിതാംകൂറിൽ നാഗർകോവിലിൽ ഒരു സ്ഥലം. (നീലിക്കഥ ഇവിടെ നടന്നപ്രകാരം കാണുന്നു).
- അഞ്ചുനിറമുള്ളകിളി
- ഇതിന്റെ മാംസത്തിനു തത്തയുടെ മാംസഗുണം തന്നെ. സംസ്കൃതം: ശാരിക.
- കറുപ്പു്
- വെളുപ്പു്
- ചെമപ്പു്
- പച്ച
- മഞ്ഞ ഇവ അഞ്ചും
- ന്യഗ്രോധം, ഉദുംബരം, അശ്വത്ഥം, പ്ലക്ഷം, വേതസം ഇവ 5-ന്റെയും പട്ട (തൊലി)
- നാല്പാമരത്തൊലിയും കല്ലാലിൻതൊലിയും
- അഞ്ചുതരം വാദ്യം
- തതം, വിതതം, ഘനം, സുഷിരം, ഗാനം. (വാദ്യം എന്നതു നോക്കുക).
ഘനം സുഷിരമേവച
ഗാനഞ്ചൈവതുപഞ്ചൈതേ
പഞ്ചവാദ്യപ്രകീർത്തിതാഃ’
- സുഗ്രീവൻ
- ഹനുമാൻ
- ജാംബവാൻ
- ജ്യോതിർമ്മുഖൻ
- വേഗദർശി
- പ്രാണൻ
- അപാനൻ
- സമാനൻ
- ഉദാനൻ
- വ്യാനൻ ഈ 5-ഉം
- 1. പ്രാണവായു–ഹൃദയത്തിങ്കലിരുന്നു് ഉള്ളിൽ ആഹാരാദികളെ പ്രവേശിപ്പിക്കുന്നു. 2. അപാനവായു–ഗുദസ്ഥാനത്തിലിരുന്നു മലമൂത്രാദികളെ അധോമുഖങ്ങളാക്കിച്ചെയ്യുന്നു. 3. സമാനവായു–നാഭിയിലിരുന്നു അന്നാദികളെ ജരിപ്പിക്കുന്നു. 4. ഉദാനവായു–കണ്ഠസ്ഥാനത്തിലിരുന്നു വാക്കു മുതലായവയെ ഉണ്ടാക്കുന്നു. 5. വ്യാനവായു–ശരീരം മുഴുവനും വ്യാപിച്ചു വിയർപ്പു രക്തം നിമേഷം ഇവയെ ഉണ്ടാക്കുന്നു. മേൽപ്പറയപ്പെട്ട പഞ്ചവായുക്കൾ ശരീരത്തിങ്കൽ സ്ഥിതിചെയ്യുന്നവയാകുന്നു. പ്രാണാദിപഞ്ചവായുക്കളുടെ അവാന്തരഭേദങ്ങളും പ്രവൃത്തിഭേദങ്ങളും:
- 1. നാഗൻ–വാക്കു പുറപ്പെടുന്നേടത്തു സ്ഥിതിചെയ്യുന്നു. 2. കൂർമ്മൻ–ഇമച്ചുമിഴിക്കുന്നേടത്തു സ്ഥിതിചെയ്യുന്നു. 3. കൃകരൻ–തുമ്മുന്നേടത്തു സ്ഥിതിചെയ്യുന്നു. 4. ദേവദത്തൻ– കോട്ടവായിടുന്നേടത്തു സ്ഥിതി ചെയ്യുന്നു. ധനഞ്ജയൻ-സർവവ്യാപി. ജീവികൾ മരിച്ചാൽപോലും ധനഞ്ജയൻ അവരുടെ ദേഹത്തെ വിട്ടുപോകയില്ല. അതു നശിക്കണമെങ്കിൽ ശരീരം തീയിൽ ദഹിച്ചോ മണ്ണോടു ചേർന്നോ മറ്റൊ നശിക്കണം.
സമാനോനാഭിസംസ്ഥിതഃ
ഉദാനഃകണ്ഠദേശസ്ഥോ
വ്യാനസ്സർവശരീരഗഃ’
ദേവദത്തോധനഞ്ജയഃ
വാഗ്ദ്വാരേനാഗ ആഖ്യാതഃ
കൂർമ്മഉന്മീലനേസ്മൃതഃ
കൃകരാച്ചക്ഷുതംജ്ഞേയം
ദേവദത്താദ്വിജൃംഭണം
നജഹാതിമൃതം വാപി
സർവവ്യാപീധനഞ്ജയഃ’
- (പഞ്ചാഭ്യുദയഹേതുക്കൾ നോക്കുക.)
- വിശേഷണം:
- ഇരുപത്തഞ്ച്
- ശബ്ദം
- സ്പർശം
- രൂപം
- രസം
- ഗന്ധം ഇവ 5-ഉം
- (സ്വർഗ്ഗത്തിലേ) മന്ദാരം
- പാരിജാതകം
- സന്താനം
- കല്പവൃക്ഷം
- ഹരിചന്ദനം
- കാമദേവൻ
- അഞ്ച് അമ്പുള്ളവനെന്നർത്ഥം (അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്പലം ഇവ 5-ഉം).
- എന്നിപ്രകാരം അഞ്ചു ബാണങ്ങൾക്കും പ്രത്യേകം പ്രത്യേകം യോഗരൂഢിയായ പേർ കാണുന്നു.
ശോഷണഃ സ്തംഭനസ്തഥാ
സംമോഹനശ്ചകാമസ്യ
പഞ്ചബാണാഃ പ്രകീർത്തിതാഃ’
- കൈയ്പടം അല്ലെങ്കിൽ ഉള്ളംകൈയ്
- ‘പഞ്ചശാഖശ്ശയഃപാണി’ എന്നു അമരം ശാഖാതുല്യങ്ങളായ 5 വിരലുള്ളതെന്നർത്ഥം.
- ആന
- സിംഹം
- ഒരുമുനി
- സിംഹം
- അഞ്ചുവക ശൂന്യം
- വെട്ടുക, അരയ്ക്കുക, പൊടിക്കുക, വേവിക്കുക, ചവയ്ക്കുക ഇവ അഞ്ചും.
- അഞ്ചു ഇന്ദ്രിയങ്ങളാകുന്ന സാക്ഷികളോടു കൂടിയതു്
- കരിമ്പിൻനീരു കുറുക്കിയുണ്ടാക്കുന്ന മധുരദ്രവ്യം
- പഞ്ചാര
- പഞ്ചസാര പൂർവകാലത്തിൽ അധികവും കരിമ്പിൽനിന്നു തന്നെ എടുത്തുവന്നു. ഇപ്പോൾ പലദേശങ്ങളിൽ നിന്നും പല വസ്തുക്കളിൽ നിന്നും പലവിധം എടുക്കുന്നുണ്ട്. ഔഷധത്തിനു കരിമ്പിൽനിന്നെടുക്കുന്നത് നന്ന്. ഇതു കിട്ടാതായാൽ കല്ക്കണ്ടം ചേർക്കാം. ഇതു കൂടുതലായി ഭക്ഷിച്ചുണ്ടാകുന്ന വികാരത്തിൽ തേൻ തന്നെയോ പഞ്ചസാര ചേർത്തോ സേവിക്കണം. വാതം, പിത്തം, ഛർദ്ദി, മൂർഛ, ശ്രമം, ജ്വരം, ഭ്രമം, തണ്ണീർദാഹം, ചുമ, ശൂല, രക്തദോഷം, സർവാംഗസന്താപം, വിഷം, മൂത്രദോഷം, ക്ഷതം, ക്ഷയം ഇവയ്ക്കുനന്ന്. ബലത്തെ വർദ്ധിപ്പിക്കും. ഏറ്റവും രുചികരമാകുന്നു.
- പര്യായപദങ്ങൾ:
- സിത
- ശർക്കര.
- ഒരുവക പാനകം
- മുന്തിരിങ്ങാപ്പഴം, ഇരിപ്പക്കാതൽ, ഇരട്ടിമധുരം, ലന്തക്കുരു, താളിമാതളത്തിൻകായ് ഇവ സമം കൂട്ടിയരച്ചു വെള്ളത്തിൽ കലക്കി ഒരുരാത്രി മുഴുവൻ വെച്ചു അനന്തരം അരിച്ചു കരടുകളഞ്ഞാൽ അതിനു പേർ പഞ്ചസാരം.
- പൈതാമഹം
- സൗരം
- വാസിഷ്ഠം
- രോമകം
- പുലിശം
- (ജ്യൗതിഷ വിഷയങ്ങളാണ്.)
- കരയാമ്പൂ
- ജാതിക്കാ
- പത്രി
- കർപ്പൂരം
- ഏലം ഈ അഞ്ചു സുഗന്ധവസ്തുക്കൾ കൂടിയതു്
- ബൗദ്ധ ശാസ്ത്രോക്തമായ രൂപ
- വേദനാ
- വിജ്ഞാന
- സംജ്ഞാ
- സംസ്കാരങ്ങൾ
- നല്ലെണ്ണ
- ആവണക്കെണ്ണ
- വേപ്പെണ്ണ
- പശുവിൻനൈ
- പന്നിനൈ ഇവ അഞ്ചും
- ന, മ, ശ്ശി, വാ, യ ഇവ 5-ഉം
- അഞ്ചു അക്ഷരങ്ങൾ അടങ്ങീട്ടുള്ള ഒരു ഉത്തമന്ത്രം
- വകതിരിവു്
- നാലുപുറത്തും തീയും മുകളിൽ ആദിത്യനും കൂടിയതു്
- ത്രിപുരന്മാരുടെ തപസ്സു പഞ്ചാഗ്നി മദ്ധ്യത്തിലായിരുന്നു.
- ദക്ഷിണാഗ്നി
- ഗാർഹപത്യാഗ്നി
- ആഹവനീയാഗ്നി
- സഭ്യം
- ആവസത്ഥ്യം ഇവ 5-ഉം
- വെട്ടിത്തളിർ
- ഞാറത്തളിർ
- പാച്ചോറ്റിത്തളിർ
- ചെത്തിമൊട്ടു
- കറുകനാമ്പു ഇവ 5-ഉം
- വിശേഷണം:
- അഞ്ചു അവയവങ്ങളോടു കൂടിയ
- ആമ
- നക്ഷത്രം തിഥി
- വാരം
- യോഗം
- കരണം ഇവ 5-ഉം
- ആമ
- കുതിര
- നാൾ അറിയുന്നതിനുള്ള ഒരു കണക്കു്
- അഞ്ചംഗങ്ങളോടുകൂടിയതെന്നർത്ഥം.
- തിഥി, വാരം, നക്ഷത്രം, യോഗം, കരണം ഇവ അഞ്ചും പഞ്ചാംഗത്തിന്റെ അംഗങ്ങൾ. പഞ്ചാംഗത്തിനു ഇംഗ്ലീഷിലുള്ള ‘അല്മനാക്ക്” എന്ന പേർ അറബിഭാഷയിൽ നിന്നു കിട്ടിയതാകുന്നു. ‘അല്മനാഫ്” എന്ന അറബിവാക്കിന്റെ അർത്ഥം എണ്ണുക, ഗണിക്കുക എന്നാണു്. (ഒരു പഴയ മാസിക).
- ആമ
- അസ്തിവാരം
യോഗഃകരണമേവച
ഏതാനിയത്രവർണ്ണ്യന്തെ
തൽപഞ്ചാംഗമിതീര്യതെ’
- വിശേഷണം:
- അഞ്ചുവിരൽ അളവുള്ള
- ഒരു പച്ചമരുന്നു്
- ആവണക്കു
- അഞ്ചു വിരലുള്ളതെന്നർത്ഥം. (ഇവിടെ ഇലയെ കൈപ്പടമായും തദഗ്രങ്ങളെ വിരലായും കല്പിക്കണം). വെളുത്ത ആവണക്കു്.
- ജപം
- ഹോമം
- തർപ്പണം
- അഭിഷേകം
- വിപ്രഭോജനം ഇവ 5-ഉം
- വേദം പഠിക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടി കല്പിച്ചിട്ടുള്ള ഒരു ഭാഗം
- (5ം പദങ്ങൾ തിരിച്ചു പറയുന്നതു്) ഇതു യജുസ്സിലാണു പ്രസിദ്ധം.
- ശരീരം
- സിംഹം
- ശിവൻ
- അഞ്ചുമുഖമുള്ള രുദ്രാക്ഷം
- സിംഹം
- ക്ഷീണിച്ചിരിക്ക.പ്രാചീനമലയാളം:
- മന്ദകർണ്ണിമുനി സൃഷ്ടിച്ച ഒരു തടാകം
- ധൃതി
- ദാക്ഷ്യം
- പരാക്രമം
- ദേശാനുകൂല്യം
- കാലാനുകൂല്യം ഇവ 5-ഉം
- പാൽ
- തൈർ
- നൈ
- തേൻ
- പഞ്ചസാര ഇവ അഞ്ചും
ഘൃതം ദധി തഥാമധു’.
- മദ്ധ്യസ്ഥനായിട്ടു കാര്യം വിസ്തരിക്കുന്നവൻ
- ശാന്തി
- അതീതശാന്തി
- പരാപരയായ വിദ്യ
- പ്രതിഷ്ഠ
- നിവൃത്തി
- പഞ്ചായക്കാരുടെ (അഞ്ചുപേരുടെ) കൂട്ടം
- പഞ്ചായത്തുകോടതികൾ
- മദ്ധ്യസ്ഥന്മാർ നിശ്ചയിച്ച തീർപ്പു്
- പഞ്ചായക്കാർ തമ്മിലുള്ള വ്യവഹാരം
- കാമദേവൻ
- കടം കൊടുക്കുന്നവനും
- വാങ്ങുന്നവനും
- രണ്ടു സാക്ഷിക്കാരും
- എഴുത്തുകാരനും ഇങ്ങനെ അഞ്ചുപേരാൽ സമ്മതിക്കപ്പെട്ടെഴുതിയ എഴുത്തു്
- ആധാരം
- ഒരു താളം
- ചമ്പ, ചെമ്പട, അടന്ത, മുറിയടന്ത, പഞ്ചാരി മുതലായവ കഥകളിയിൽ കാണുക സാധാരണമാണല്ലോ.
- ഒരുവക യോദ്ധാക്കൾ
- ഒരു രാജ്യം
- വസ്ത്രം
- ആനക്കൊമ്പു് മുതലായതുകൊണ്ടുണ്ടാക്കിയ പാവ
- ‘പാഞ്ചാലികാ’ എന്ന ശബ്ദത്തിനാണു് പ്രാധാന്യം കൂടുതൽ.
- പാവ
- ഒരുമാതിരി പാട്ടു്
- പൂണൂൽ
- തർക്കത്തിൽ പ്രതിജ്ഞ
- ഹേതു
- ഉദാഹരണം
- ഉപനയം
- നിഗമനം ഇവ അഞ്ചും
- വിശേഷണം:
- അൻപതു്
- ശിവൻ
- ശിവന്റെ ഓരോ മുഖത്തിൽ നിന്നു ഓരോ ആമ്നായം പുറപ്പെട്ടു.
- സിംഹം. സിംഹത്തിനു നാലു കാലും മുഖവുംകൂടി അഞ്ചെണ്ണം മുഖംപോലെ യുദ്ധോപയുക്തമായിട്ടുള്ളതാകയാൽ ഈ പേർ വന്നു
- സിംഹം
- വിസ്തൃതമായ മുഖത്തോടുകൂടിയതെന്നർത്ഥം.
- ഒരു വ്യാഖ്യാനഗ്രന്ഥം
- ഐതരേയബ്രാഹ്മണത്തിലെ ഓരോ പുസ്തകവും
- അഞ്ചു പകിടകൊണ്ടുള്ള ഒരു കളി
- യമൻ മനുഷ്യരുടെ പ്രവൃത്തികളെ കുറിച്ചുവെക്കുന്ന ഒരു ബുക്കു്
- വർത്തമാനപത്രം
- അഞ്ചാക്കിച്ചെയ്ക
- നേത്രേന്ദ്രിയം
- ശ്രോതേന്ദ്രിയം
- ഘ്രാണേന്ദ്രിയം
- രസനേന്ദ്രിയം
- ത്വഗിന്ദ്രിയം ഇവയാണു്
- ഇവയെ പ്രതിഷ്ഠിച്ചിരിക്കുന്ന അവയവങ്ങളാണു - കണ്ണു്, ചെവി, മൂക്കു്, നാക്കു്, തൊലി എന്നുള്ളവ. ഇന്ദ്രിയങ്ങൾ അദൃശ്യങ്ങളും അവയെ സ്ഥാപിച്ചിരിക്കുന്ന അവയവങ്ങൾ ദൃശ്യങ്ങളുമാണു്.
- (പഞ്ചവിഷയങ്ങൾ നോക്കുക)
- കാമൻ
- പഞ്ചഭൂതം
- (ഇള = ഭൂമി.)
- ഗന്ധം
- പുഷ്പം
- ധൂപം
- ദീപം
- നിവേദ്യം ഇവ അഞ്ചും
- പഞ്ചകോലകം
- കൂടു്
- പക്ഷിക്കൂടു്
- അസ്ഥികൂടു്
- വാരിയെല്ലു്
- ശരീരം
- കലിയുഗം
- സ്വർണ്ണം
- ‘പിഞ്ജരം’ എന്നും കാണുന്നുണ്ടു്.
- പശുക്കളെ സംബന്ധിച്ച ഒരടിയന്ത്രം
- മീൻ പിടിപ്പാനുള്ള ഒരു വല അല്ലെങ്കിൽ കൂട
- വലിയ കാട്ടുള്ളി പോലെയുള്ള ഒരുവക കന്ദം
- നൂൽ നെയ്യുന്ന പഞ്ഞി
- പഞ്ചാംഗം
- പട്ടോല, വരിച്ചാർത്തു്
- ഗുമസ്തൻ
- പഞ്ചാംഗം ഉണ്ടാക്കുന്നവൻ
- സംസ്കൃത പുസ്തകങ്ങൾക്കുള്ള ഒരു വ്യാഖ്യാനം, സകല പദവ്യാഖ്യയുടെ പേർ
- വരവു ചെലവു കണക്കു്
- ‘പഞ്ചികാ’ എന്നുമാവാം.
- മനുഷ്യരുടെ പ്രവൃത്തികളെ കുറിപ്പാൻ യമൻ വച്ചിട്ടുള്ള ഒരു കണക്കുപുസ്തകം
- കണക്കപ്പിള്ള
- യാചകൻ
- ഇരപ്പാളിപ്പാട്ടു്
- ദരിദ്രന്മാരുടെ ഒരുമാതിരി പാട്ടു്
- സാരമില്ലാത്ത പാട്ടു്
- ഒരു വകയുമില്ലെന്നു സദാ പുലമ്പുന്നതു്.
- കൂരം എന്ന ഒരുവക ധാന്യം
- കൂരവു്
- കൂവരകു്
- കേഴവരകു്
- കേപ്പ
- സംസ്കൃതം: രാഗിണി. (മുത്താറി എന്നും കാണുന്നു). പിത്തത്തിനും രക്തദോഷത്തിനും നന്നു്. ബലത്തെ വർദ്ധിപ്പിക്കും. ഇതു് ഭോജ്യ വർഗ്ഗത്തിൽപെട്ട തൃണധാന്യമാകുന്നു.
- ക്ഷാമം
- ദാരിദ്ര്യം
- വൃത്തികെട്ടതു്
- വകയ്ക്കു കൊള്ളാത്തതു്
- ചേപ്പറ
- കിടക്കപ്പഞ്ഞി
- നൂൽപ്പഞ്ഞി
- പര്യായപദങ്ങൾ:
- പിചു
- തൂലം.
- പഞ്ഞിമരത്തിന്റെ കായു്, പരത്തിക്കാ
- ഇലവിൻകാ
- പഞ്ഞിക്കായുടെ കുരു
- പഞ്ഞി നൂറ്റി ഉണ്ടാക്കിയ നൂൽ
- മെത്തയിൽ പഞ്ഞിയിടുവാൻ തിരിച്ചു കുത്തിയ അറ
- പഞ്ഞിക്കായുണ്ടാകുന്ന മരം
- പരുത്തി, ഇലവു്.
- ധാതു:
- പാത്രം മാറിപ്പകരുക
- വറ്റിച്ച ചോറു് കോരികയിലിട്ടു പടയ്ക്കുക
- യുദ്ധം
- സൈന്യം
- വഴക്കു്
- കൽത്തളം
- ചോറു പടച്ചതു്
- പടപ്പുറപ്പാടു് = ആസാരം, പ്രസരണം.
- പാളയം
- പഞ്ഞിത്തുണി
- നെയ്ത്തു്
- വസ്ത്രം നെയ്ത്തുകാരൻ
- ചായം ഇടുന്നവൻ
- തുണികൊണ്ടുണ്ടാക്കിയ വീടു്, കൂടാരം
- സൈന്യങ്ങൾ പാർക്കുന്ന സ്ഥലം, പടവീടു്
- യുദ്ധാർത്ഥം പോകുമ്പോഴും മറ്റും സൈന്യങ്ങൾക്കു താമസിപ്പാനായി ഉണ്ടാക്കുന്ന പാർപ്പിടമത്രേ പടകുടി.
- പര്യായപദങ്ങൾ:
- ശിബിരം
- നിവേശം.
- യുദ്ധത്തിൽ ചേരുന്നു
- യുദ്ധം ചെയ്യുന്നു
- ഒരുമാതിരി പാമ്പു്
- യുദ്ധം ചെയ്യിക്കുന്നു
- സൈന്യത്തെ നടത്തുന്നു
- സൈന്യം ശേഖരിക്കുന്നു
- സൈന്യങ്ങൾ ആക്രമിക്കുക
- പടകേറുന്നതു്
- ആക്രമണം
- യുദ്ധത്തിനായുള്ള കപ്പൽ
- വെടി പൊട്ടിക്കുന്നതിനുള്ള ഒരു ചെറിയ വസ്തു
- തോല്പടക്കം
- യുദ്ധഭൂമി
- യുദ്ധത്തിനുള്ള കുതിര
- യുദ്ധത്തിനുള്ള കുന്തം
- യുദ്ധത്തിനു നെറ്റിമേലിടുന്ന പൊട്ടു്
- സൈന്യക്കൂട്ടം
- യുദ്ധത്തിലേ കൊടിക്കൂറ
- യുദ്ധത്തിനുള്ള കോട്ട
- യുദ്ധത്തിനുള്ള ഉപകരണം
- കൈക്കോൽ
- തടിതള്ളുന്നതിനു അതിന്റെ അടിയിലിടുന്ന തടി
- കൈക്കോൽ
- കൂടാരം, ഓലകൾ കാറ്റത്തു ഇളകിപ്പോകാതിരിക്കുന്നതിനു് മേച്ചിൽപ്പുറത്തു് മുളങ്കീറു കൊണ്ടുണ്ടാക്കുന്ന വരിച്ചിൽപ്പണി
- ഇതിനു ‘പടങ്ങിടുക’ എന്നു പറയുന്നു.
- യുദ്ധത്തിൽ ധരിക്കുന്ന ചട്ട
- യുദ്ധസന്നാഹം
- യുദ്ധകോപ്പുകൾ
- ആയുധം മുതലായതു്
- കള്ളൻ
- (പാടച്ചരൻ എന്നതിനാണു് അധികം പ്രാധാന്യം).
- പഴയവസ്ത്രം
- പണ്ടു നല്ലതായിരുന്നതു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- ജീർണ്ണവസ്ത്രം.
- യുദ്ധത്തിനുള്ള ചെലവു്
- സൈന്യം
- കള്ളൻ
- തിരശ്ശീല
- യുദ്ധത്തിനുള്ള തരം
- യുദ്ധത്തിൽ സൈന്യങ്ങളുടെ നില
- സേനാപതി
- തന്ത്രം
- കൃത്രിമം
- ചതിവു്
- യുദ്ധത്തിൽ ധരിക്കുന്ന തൊപ്പി
- ഉപ്പു വിളയുന്ന സ്ഥലം
- പടനയിൽ വിളയുന്ന ഉപ്പു്
- സേനാപതി
- സേനാപതി
- ഭടൻ, പടയാളി
- സൈന്യം നിരക്കുക
- സൈന്യം നിരക്കുന്നു
- സകര്‍മ്മകക്രിയ:(പടനിരത്തുന്നു).
- യുദ്ധഭൂമി
- യുദ്ധത്തിന്നു സൈന്യത്തേ നിറുത്തുക
- യുദ്ധം അവസാനിപ്പിക്കുക
- യുദ്ധത്തിനു സൈന്യത്തേ നിറുത്തുന്നു
- യുദ്ധത്തേ അവസാനിപ്പിക്കുന്നു
- ഓർനിലം
- ഉപ്പുവിളയുന്ന സ്ഥലം
- വലിയ മൺവെട്ടി, (തൂമ്പാ)
- പര്യായപദങ്ങൾ:
- ഊഷവാൻ
- ഊഷരം.
- കടുന്തറയിൽ എന്തെങ്കിലും മറിഞ്ഞുവീഴുന്ന ശബ്ദം
- വെടിയുടെ ശബ്ദം
- വെറുതെ വളരെ പറയുന്നു
- യുദ്ധത്തിനുള്ള പരിച
- കാടുപിടിച്ച സ്ഥലം, തുറുപ്പുകാടു്, കുറുങ്കാടു്
- സൃഷ്ടി
- പായു്
- പടപ്പു തടി
- വസ്ത്രം നെയിത്തുകാർക്കു് ഉപകരിക്കുന്ന ഒരു തടി
- പടക്കോപ്പു വയ്ക്കുന്ന സ്ഥലം
- പടക്കോപ്പു്
- വസ്ത്രം മുറിക്കുക
- വസ്ത്രം
- വിശേഷപ്പെട്ട വസ്ത്രം. വിസ്താരമുള്ളതു് എന്നർത്ഥം.
- അച്ചടിശ്ശീല
- മുരൾമരം
- ഉടുപ്പു്
- മൂടുപടം
- എഴുതുന്നതിനോ ചായമിടുന്നതിനോ ഉള്ള തുണി
- വാരി, മേൽകൂടു്, മേല്പുര
- മേനിവരുത്തിയ എന്തെങ്കിലും വസ്തു
- പറപ്പിക്കുന്ന കടലാസു്
- പാമ്പിന്റെ തൊലി
- കാലിന്റെയോ കൈയുടേയൊ അകം
- ചിത്രം
- ചൂതുകളിപ്പലക
- (നൂതനശൈലി.) പറഞ്ഞു ചതിക്കുക
- കാര്യം സാധിക്കാമെന്നു പറഞ്ഞു സന്തോഷിപ്പിച്ചിട്ടു് സാധിപ്പിച്ചു കൊടുക്കാതിരിക്കുക
- ഇതു സിനിമായിലെ ചിത്രപ്രദർശനത്തിൽ നിന്നു വന്നതാണ്. ഓരോ പടവും ദൃശ്യമാകയും, അടുത്ത നിമിഷത്തിൽ മറയുകയും ഒടുവിൽ പടുതാമാത്രം പഴയപോലെ ശേഷിക്കയും ചെയ്യുന്ന കാഴ്ചയിൽ നിന്നാണു് ഈ പ്രയോഗം നടപ്പായതു്.
- കൂടാരം
- വിശേഷണം:
- വസ്ത്രം കൊണ്ടുണ്ടാക്കിയ
- കൂടാരം
- ചേരമാൻ പെരുമാളുടെ കാര്യസ്ഥൻ
- മുൻപട
- ഛായാഗ്രാഹിണിയന്ത്രം മുഖേന മനുഷ്യരുടെയും മറ്റും രൂപം (പ്രതിച്ഛായ) എടുക്കുന്നു
- പ്രതിച്ഛായ എടുക്കുന്ന ആൾ
- ചിത്രമെഴുത്തുകാരൻ
- കോരികകൊണ്ടു ചോറളന്നു പങ്കിടുന്നു
- കോരികകൊണ്ടു ചോറളന്നു പങ്കിടുക
- സൈന്യത്തിന്റെ നിര(പ്പു്)
- പട്ടാളക്കാരൻ
- യോദ്ധാവു്
- യുദ്ധത്തിൽ തോറ്റോടുക
- യുദ്ധത്തെ കേട്ടു ഭയപ്പെട്ടു ഓടുക
- സൈന്യങ്ങളുടെ ആക്രമണം
- പരക്കുന്നു
- വൃക്ഷങ്ങൾക്ക് നാലുപുറവും നീണ്ട കൊമ്പുകളുണ്ടാകുന്നു
- പുഴുക്കടി മുതലായതു ദേഹത്തിൽ വ്യാപിക്കുന്നു
- വള്ളികൾ വൃക്ഷത്തിലും മറ്റും ചുറ്റി വളരുന്നു
- ദുഃഖം
- പടറ്റുവാഴയുടെ കായു്
- പടരുക
- പരന്നു വരുവാൻ തക്കവണ്ണം ആക്കുന്നു
- പടർച്ച
- കുറുങ്കാടു്
- പടർപ്പു, കുറുങ്കാടു്
- പടങ്ങു്
- സസ്യങ്ങൾക്കു പടരാനുള്ള പന്തൽ
- നിരപ്പില്ലാത്ത പല്ലിത്തടി
- പത്തും പന്ത്രണ്ടും കായായിട്ടു വാഴക്കുലയിൽ നില്ക്കുന്ന ഓരോകൂട്ടം
- നിരപ്പില്ലാത്ത പല്ലിത്തടി
- പുരയുടെ ഇറമ്പു്
- വാമടയുടെ താഴെ തറയ്ക്കുന്ന തുവ്വാൽപ്പലക
- പടലത്തിന്റെ അഗ്രഭാഗം എന്നർത്ഥം.
- കണ്ണിലുണ്ടാകുന്ന ഒരു ദീനം
- പുരമേയുവാനുള്ള ഓല, ഓടു്, ചെമ്പുപലക, പുല്ലു്, വയ്ക്കോൽ മുതലായതു്
- വസ്ത്രത്തിന്റെ പ്രയോജനത്തേ (മറയ്ക്കുക എന്നതിനെ) ചെയ്യുന്നതു് എന്നർത്ഥം. മഴവെള്ളത്തെ തടുക്കുന്നതു് എന്നുമാവാം.
- ചില പുസ്തകങ്ങളിലെ അദ്ധ്യായം, കാണ്ഡം
- സമൂഹം
- അഭ്രകം
- മേൽക്കൂടു്, മേൽപ്പുര
- മൂടി
- മൂടുപടം
- കട
- വൃക്ഷം
- ദേഹത്തിൽ നെറ്റിയിലോമറ്റൊ ഉള്ള ഒരു അടയാളം
- വാഴച്ചണ്ടിന്റെ പോള പൊളിഞ്ഞു കായ് പുറത്തു വരുന്നു
- കൂട്ടം
- പൂപ്പാതിരി
- മേച്ചിലിന്നു് പടങ്ങു് ഉണ്ടാക്കുന്നു
- വള്ളിയായ സസ്യങ്ങൾക്കു് പടരാൻ പന്തലിടുന്നു
- തുറസ്സായ കാടു്
- പടർപ്പു നിറഞ്ഞ കാടു്
- എലി
- പടവലം എന്ന സസ്യത്തിന്റെ കായു് (കറിസ്സാമാനമാണു്)
- ഒരു മരുന്നുവള്ളി
- പടവലങ്ങാ ഉണ്ടാകുന്ന വള്ളി
- പടപറക
- പടയിൽ കൊട്ടുന്ന വാദ്യം
- തമ്പേറും മറ്റും
- കൂടാരം
- പ്രയോജനമില്ലാത്ത വിധം ക്രമംവിട്ടു സംസാരിക്കുന്നവൻ
- വൃഥാ അധികം സംസാരിക്ക
- വസ്ത്രത്തിന്നു സുഗന്ധമുണ്ടാക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ഒരുതരം ചൂർണ്ണം (പൊടി)
- വസ്ത്രത്തെ ആശ്രയിച്ചതെന്നർത്ഥം.
- പര്യായപദങ്ങൾ:
- പിഷ്ടാതം.
- അരച്ചല്ലടം, സ്ത്രീകളുടെ അകത്തേ ഉടുപ്പു്
- കൂടാരം
- സുഗന്ധപ്പൊടി
- യുദ്ധത്തിനുള്ള വില്ലു്
- സൈന്യത്തെ വിളിച്ചു കൂട്ടുന്നതു്
- നിലവിളി
- സൈന്യങ്ങൾ പാർക്കുന്ന സ്ഥലം
- കൂടാരം
- യുദ്ധസാമർത്ഥ്യമുള്ളവൻ
- ചെറിയ കപ്പൽ
- തളിരമിടുക
- തളിരം
- കല്പടകെട്ടുക
- യുദ്ധം
- കൂടാരം
- യുദ്ധത്തിനുള്ള സൈന്യം
- പെരുമ്പറകൊട്ടുന്ന ശബ്ദം
- പെരുമ്പറ, തപ്പട്ട
- പടംകൊണ്ടു ഹനിക്കപ്പെടുന്നതു്. ‘പട’ എന്ന ശബ്ദത്തെ വിടുന്നതു്. ഇങ്ങിനെ അർത്ഥം. യുദ്ധാരംഭത്തിൽ പെരുമ്പറ കൊട്ടുന്നതിന്റെ പേർ പടഹം. യുദ്ധം നിറുത്തുമ്പോൾ കൊട്ടുന്നതിന്റെ പേർ എന്നുമാവം. പടത്തെ ഹനിക്കുന്നതു്. പടതുല്യമായ വാദ്യമുഖം എന്നർത്ഥം.
- കൊല
- കലഹം
- പര്യായപദങ്ങൾ:
- ആനകം.
- ഒരുമാതിരി വാഴ
- പടറ്റിവാഴയുടെ കായു്
- പടുകയില്ലാ, നശിക്കയില്ലാ
- കെടുകയില്ലാ
- പക്ഷി
- മുഖസ്തുതി
- ഭീഷണിവാക്കു്
- മുഖസ്തുതി ചെയ്യുന്നവൻ
- വൃക്ഷങ്ങളുടെ വളർച്ച നശിക്കാതിരിക്കുക
- പട്ടുപോകാതെ
- അട്ട
- വലിയ എണ്ണത്തുരുത്തി
- ഒരളവു്
- കോവണി
- പൊന്നുമുതലായതു തൂക്കുന്നതിനു ഇടയിടുന്ന കട്ടി
- കട്ടിളയുടെ പൂഴിപ്പടി
- പടിവാതൽ
- വഴിച്ചെലവു്
- നിരപ്പടി
- വങ്കും മറ്റും
- വള്ളപ്പടി
- ഏട്ടുപടി
- നാരായപ്പടി
- ആഭരണത്തിന്റെ പടി
- റാന്തപ്പടി സംസ്കൃതം: പടി(ടീ).
- വസ്ത്രം
- ജലത്തിലുണ്ടാകുന്ന ഒരു തൈ
- ചെറുകുമിഴു്
- മലംപുള്ളു്
- തിരശ്ശീല
- രട്ടുശീല, കട്ടിത്തുണി
- കയറു്
- ചവിട്ടുപടി
- സ്ഥാനം
- പോലെ
- വണ്ണം
- (അപ്പടി = അവ്വണ്ണം). പ്രകാരത്തിൽ. ഉദാ:ഒരുപടി = ഒരുപ്രകാരത്തിൽ.
- നെയ്ത തുണി
- നദിയിലെ ഒരുമത്സ്യം
- വെങ്കാരം
- ഇതു രസായനമണ്ഡനവർഗ്ഗത്തിൽ ചേർന്ന ഒരു ഉപരസദ്രവമാണു്. ഈ അങ്ങാടിമരുന്നു് ചായത്തിനു ഉപയോഗിക്കുന്നതാണെന്നും കാണുന്നു. ഇതു് വാതം, വ്രണം, വിസർപ്പം, കഫം, പിത്തം, ഛർദ്ദി മുതലായതിനു നന്നു്. san സ്ഫടികാരി.
- ചെറിയ കോളാമ്പി
- തുപ്പുന്നതിനുള്ള ഒരു പാത്രം
- ഭവനത്തിനു ചുറ്റുമുള്ള വേലിയുടേയും മറ്റും വാതൽക്കൽ
- പടിവാതല്ക്കൽ
- പടിക്കല്ലു്
- വാതലിന്നു മുമ്പിലിട്ടിരിക്കുന്ന കല്ലു്
- താണജാതിക്കാർ മറ്റുള്ളവരുടെ വീട്ടിനു് ‘പടിക്കൽ’ എന്നു പറയുന്നു.
- ഒരങ്ങാടിമരുന്നു്
- വെങ്കാരം
- ചീനക്കാരം
- പടിവാതല്ക്കലുംമറ്റും നിറുത്തുന്ന കാൽ
- തുകയിൽ അർദ്ധം (പാതി)
- നേർപാതി
- കയറുന്നതിനുള്ള ഏണി
- തിരശ്ശീല ഇടുക
- ആദിത്യൻ അസ്തമിക്കുന്ന ദിക്കു് സംസ്കൃതം: പ്രതീചി.
- പടി + ഞായർ = പടിഞായർ എന്നതു മാറിയാണു് പടിഞ്ഞാറു് ആയതു്. ഞായർ (സൂര്യൻ) പടിയു (അസ്തമിക്കു)ന്നദിക്കു് എന്നർത്ഥം.
- പടിഞ്ഞാറുനിന്നു വരുന്ന കാറ്റു്
- പടിഞ്ഞാറുള്ള
- പടിഞ്ഞാറേ ദിക്കിലേക്കു്
- പതിവു്
- ചട്ടം
- നടപ്പു്
- പടിക്കലേ പുര
- പടിവാതൽ
- വിശേഷണം:
- സാമർത്ഥ്യമുള്ള
- സാമർത്ഥ്യം
- സ്ത്രീകൾ അരയിൽ കെട്ടുന്ന വീതിയുള്ള ഒരുമാതിരി അരഞ്ഞാണം
- ദിവസംപ്രതിയുള്ള ചെലവിനു നെല്ലു് അളന്നുകൊടുക്കുന്നു
- ദിവസംപ്രതിയുള്ള ചെലവിനു നെല്ലു് അളന്നുകൊടുക്കുക
- കിടത്തുന്നു
- ശീലം വരുന്നു
- ക്രമേണ കൊണ്ടുവരുന്നു
- ആനയെപ്പോലെ കിടക്കുന്നു
- ആന ചരിയുന്നു
- പടിഞ്ഞിരിക്കുന്നു, താണിരിക്കുന്നു
- തിരുവിതാംകൂർ ഇളമുറരാജാവു് തിരുമൂപ്പേൾക്കുന്ന കർമ്മം
- സ്ഥാനാരോഹണം
- ചട്ടം നിശ്ചയിച്ചെഴുതിവച്ച ഓല
- കീഴടക്കം, കീഴ്പ്പെടുത്തൽ
- പതിവു്, വഴക്കം
- വീട്ടിന്റെ മുൻവശം
- പടിക്കലുള്ള വാതൽ
- വെളിയിലേ വാതൽ
- പരുക്കൻവസ്ത്രം
- വിശേഷണം:
- ഏറ്റവും സാമർത്ഥ്യമുള്ള
- വിശേഷണം:
- ഭംഗിയുള്ള
- സ്നേഹമുള്ള
- ചന്ദനവൃക്ഷം
- കാമദേവൻ
- ചന്ദനം
- മുള്ളങ്കി
- കരിങ്ങാലി
- കൂവനൂറു്
- വയൽ
- മേഘം
- വാതം എന്ന ദീനം
- അരിപ്പു്, മുറം
- വയറു്
- ജലദോഷം
- ഉന്നതസ്ഥിതി
- വിശേഷണം:
- സാമർത്ഥ്യമുള്ള, മടികൂടാതെ കാര്യങ്ങളിൽ പ്രവർത്തിക്കുന്ന, അല്പനല്ലാത്ത
- ജാഗ്രതയുള്ള
- ചൊടിയുള്ള
- സുഖമുള്ള
- ദയയില്ലാത്ത
- കുശാഗ്രബുദ്ധിയുള്ള
- ഗംഭീരമായ
- കൗശലമുള്ള
- വാക്ധാടിയുള്ള
- മുറടായ
- ഏറെ
- ഭയംകരമായ
- വീണതു്
- അഴുകിയതു്. (മലയാളം)
- ഉപ്പു്, പൊടിയുപ്പു്, ഇന്തുപ്പു്
- പടവലം
- രോഗങ്ങളെ പാടനംചെയ്യുന്നതു് എന്നർത്ഥം.
- കൂൺ
- ചീനക്കർപ്പൂരം
- ഭൂതാങ്കുശം
- അടവിക്കച്ചോലം, ചെങ്ങലം പരണ്ട
- ഉപ്പുരസം
- വൃക്ഷങ്ങളുടെ വളർച്ച അവസാനിക്ക, നശിക്ക
- മരിക്കുക
- കൈപ്പൻപടവലം
- ഒരു വൃക്ഷം
- ഇതു് ഏകദേശം ആലിന്റെ ആകൃതിപോലെയിരിക്കും. ആനകൾക്കു ആഹാരമായിട്ടുള്ളതാണു്. ഈ വൃക്ഷത്തിനു വളരെ വണ്ണവും നീളവുമുണ്ടു്. മിക്കവാറും വനങ്ങളിലും മരുഭൂമിയിലും ഉണ്ടാകുന്നു. ഇതു് വേപ്പിലപോലെ കുറെ വലുതാണു്. പൂവിന്റെ നിറം വെളുപ്പാകുന്നു. വളരെ ചെറുതായിരിക്കും. ഇതു് കഫം, പിത്തം, വിഷം, വ്രണം, ശിരോരോഗം മുതലായവയ്ക്കു നന്നു്. സംസ്കൃതം: തൂണീ.തമിഴ്: പടുകരണൈ..
- സുഖമില്ലായ്ക
- ദോഷകാലം
- ഇതു് ഒരുപചാരവാക്കാകുന്നു.
- പൊട്ടക്കിണർ
- തീരെ വയസ്സൻ
- ജലദോഷം
- ആനക്കുഴി
- വലിയ കുഴി
- കിടക്കുന്ന സ്ഥലം
- അതിനുള്ള വിരിപ്പു്
- മെത്ത
- കല്ലുകൊണ്ടു് കൈയാല മുതലായതു വെയ്ക്കുന്നു
- വീഴ്ത്തുന്നു
- കിടക്കുന്നു
- വീട്ടിന്റെ തറയി(തളത്തി)ൽ തറയോടോ മറ്റോ പാകുന്നു.
- ഉപ്പുവെള്ളം
- സാധാരണ പറയുന്ന സ്ഥിതി
- സാമർത്ഥ്യം, മിടുക്ക്
- കർമ്മസാമർത്ഥ്യം
- തിരശ്ശീല
- കർട്ടൻ (Curtain)
- ഒരുമാതിരി പുഴുക്കടി
- സ്വഭാവം
- അവസ്ഥ
- നടപ്പ്
- പടുതുന്നൽ, സാധാരണ തയ്യൽ
- കെടാറായ തിരി
- കാട്ടുതീ
- എഴുന്തീ
- യാദൃച്ഛികമായി പിടിപെടുന്ന തീയെന്നും കാണുന്നു.
- കുറുയവം
- പകുതി വെന്ത യവം മുതലായതു്
- ഓവില്ലാത്ത യവം
- തമിഴ്: കരോമണി.യവത്തിൽ കുറഞ്ഞ ഗുണമേ ഇതിനുള്ളു.
- പര്യായപദങ്ങൾ:
- യവകം
- കന്മാഷം.
- കുട്ടികൾക്കിരിപ്പാനുള്ള തടുക്ക് (ചെറിയ പായ്)
- വിചാരിച്ചു.പ്രാചീനമലയാളം:
- നശിക്കുന്നു
- വൃക്ഷം മുതലായവ നശിക്കുന്നു
- മരിക്കുന്നു
- ഒടുങ്ങുന്നു
- സംഭവിക്കുന്നു
- കുരുക്കിൽ ആകുന്നു
- ആകുന്നു
- ലഭിക്കുന്നു
- ഒരു മരുന്ന്
- എരുമക്കള്ളി
- എരുമത്താളി
- മലഎരുമ
- നല്ല ഇലകൾ ഉള്ളത് എന്നർത്ഥം.
- കൗശലക്കള്ളൻ
- ഒന്നിനും കൊള്ളരുതാത്തവൻ
- മെത്ത
- നീചഭാഷ
- ഫലംതരാത്ത ഭൂമി
- സാമർത്ഥ്യമുള്ള ബുദ്ധിയോടുകൂടിയവൻ
- ബുദ്ധിമാൻ
- ഭോഷൻ
- ഭോഷന്റെ വേല
- കാട്ടുമരം
- താനേയുണ്ടാകുന്ന മുള (നാമ്പു്)
- കള്ളൻ
- കുലടാ പുത്രൻ
- തന്നത്താൻ വളരുന്ന തൈ
- കൂർക്ക മുതലായ ചില നടുതലകൾ പറിച്ചാൽ അതിന്റെ ചുവട്ടിൽനിന്നും മറ്റും പിന്നത്തെയാണ്ടിൽ കിളുർത്തത്
- ഒന്നിനും കൊള്ളരുതെങ്കിലും വലിയവനെന്നു ഭാവിക്കുന്നവൻ
- ഒരു ദീനം
- ഒരുമാതിരി നീര്
- സുഖമില്ലായ്ക
- (രാജാക്കന്മാരോടും മറ്റും ഉപചാരമായി പറയുന്നതു്).
- സാരമില്ലാത്ത വാക്കു്
- നിസ്സാരൻ
- മുറടൻ
- സാധാരണവാഴ
- താനേ വീണു കിളുർത്ത വിത്ത്
- ഇന്തുപ്പ്
- ഒരുമാതിരി കളി
- ഇത് പണ്ടത്തെ യുദ്ധരീതിയായ പടയണിയെ അനുകരിച്ച ഒരുകളിയാണ്.
- കൂൺ
- കൂടാരം
- കമ്പിപ്പാല
- ഞമഞ്ഞി
- ഒരു പച്ചമരുന്ന്, കയ്പൻ പടവലം
- ഇതു് വാതരോഗം, രക്തപിത്തം, കഫരോഗം, ചൊറി, കുഷ്ഠം, രക്തദോഷം, ജ്വരം, ചുട്ടുനീറൽ മുതലായതിനു നന്നു്–കൈപ്പൻപടോലത്തെക്കുറിച്ചാണു് ഈ പറഞ്ഞതെല്ലാം. ഇനി ഒരുതരമുണ്ടു്. അതിനു ‘സ്വാദു പടോലീ’ എന്നുപേർ. പടോലത്തിന്റെ പര്യായങ്ങളുടെ ആദിയിൽ സ്വാദുശബ്ദം ചേർത്താൽ ഇതിന്റെ പര്യായമാകം. ഇതു് അരോചകം, ജ്വരം, അഗ്നിമാന്ദ്യം മുതലായവയ്ക്കു നന്നു്. ബലപ്രദവും, പുഷ്ടികരവും, പഥ്യവുമാകുന്നു. ഇതാണു് നാം കറിക്കു് ഉപയോഗിച്ചുവരുന്ന പടവലം.
- അച്ചടിശ്ശീല
- പര്യായപദങ്ങൾ:
- കാളകം
- പടോലം
- തിക്തകം
- പടു.
- പടോലം, ചെറുകുമ്മട്ടി
- പിച്ചി
- പടോലിക എന്നാൽ പടർന്നു പിടിക്കുന്നതെന്നർത്ഥം.
- വീരവാളി മുതലായ വിശേഷവസ്ത്രം പട്ടുപ്പുഴുവിന്റെ കൂടു പാകപ്പെടുത്തിയെടുക്കുന്ന നൂലുകൊണ്ടുണ്ടാക്കിയ വസ്ത്രം
- മരത്തിന്റെ തൊലി
- ശിപായിമാരുടെ വില്ല
- വസ്ത്രങ്ങളുടെ ഒരുമാതിരി കര
- തെങ്ങിന്റെയും മറ്റും ഓലമടൽ
- വണ്ടിച്ചക്രത്തിന്റെ ചുറ്റിൽ ഇടുന്ന ഇരിമ്പുചുറ്റു്
- പട്ടു്
- അരയിൽ കെട്ടുന്ന സാധനം, അരപ്പട്ട
- പട്ടം ഏറ്റവൻ, ക്രിസ്ത്യാനികളുടെ വൈദികൻ
- വില്ലയുള്ള ശിപായി
- കൊട്ടാരത്തിലെ ശിപായി
- പലതരം പട്ടകൾ വാറ്റിയുണ്ടാക്കുന്ന ഒരുതരം ചാരായം
- കരുവേലത്തിൻപട്ടയും കരിപ്പുകട്ടിയും കൂടി വെള്ളത്തിലിട്ട പുളിപ്പിച്ചു് ആ വെള്ളം വാറ്റിത്തണുപ്പിച്ചെടുക്കുന്നതാണു് പട്ടച്ചാരായം.
- ഒരുമാതിരി പക്ഷി
- ബ്രാഹ്മണരിൽ ഒരു ന്യായാധിപതി
- ശവം ചുടുന്ന സ്ഥലം, ചേക്ക
- ശവം കുഴിച്ചിടുന്നസ്ഥലം, ചുടുകാടു്
- ചിത
- (പട്ട് + അട) – പട്ടുകൊണ്ടുള്ള ആവരണം
- ഉദാ:വെളിയട, കണ്ണട മുതലായവ.
- നഗരത്തിൽ പാർക്കുന്നവൻ
- നഗരം
- ശ്രീരംഗപട്ടണവും മറ്റും
- (സംസ്കൃതം: പട്ടനം, പത്തനം.)
- പുതിയമാതിരി പിത്തിലാട്ടം
- നഗരത്തിൽ പാർക്കുന്നവൻ
- രാജാവിന്റെ പ്രധാന ആന
- മലയാളത്തിൽ ചില രാജാക്കന്മാരാൽ കഴിക്കപ്പെടുന്ന ഒരു പ്രായശ്ചിത്ത കർമ്മം
- നാടുനീങ്ങിയ മഹാരാജാക്കന്മാരുടെ ശ്രാദ്ധം
- നമ്പൂതിരിമാരിൽ ഉയർന്ന തരക്കാർ
- (വളരെ പഠിപ്പുള്ളവരായിരിക്കും).
- പട്ടമഹിഷി
- ഭട്ടൻ
- ബ്രാഹ്മണർക്കു പൊതുവായി പറയുന്ന ഒരു പേർ
- തലസ്ഥാനം
- (പത്തനം എന്നതിന്റെ പാഠം).
- മാനിച്ചുകൊടുക്കുന്ന ഒരു പേർ
- പട്ടുവസ്ത്രം
- മുടിചൂടൽ
- രാജാക്കന്മാർക്കും പ്രധാനമന്ത്രികൾക്കും ക്രിസ്ത്യാനിവൈദികന്മാർക്കും ഉള്ള സ്ഥാനം
- വസ്ത്രം
- പട്ടു്
- പട്ടണം
- തലപ്പാവു്
- രാജാക്കന്മാർ ചെമ്പുതകിട്ടിൽ എഴുതികൊടുക്കുന്ന ഉടമ്പടി
- പരിച
- ലലാടഭൂഷണം
- നാല്ക്കവലവഴി
- കല്പലക, എഴുത്തുമേശ
- കസേര, പീഠം
- തിരുകക്കല്ലു്
- വശം
- കാറ്റത്തു പറപ്പിക്കാൻ കടലാസുകൊണ്ടുള്ള സാധനം
- രാജാവാകുന്നു
- കിരീടം ധരിക്കുന്നു
- രത്നങ്ങൾ ചാണയിൽ ഉരയ്ക്കുന്നു
- രൂപപ്പെടുത്തുന്നു
- ബ്രാഹ്മണഭവനം
- രാജ്ഞിയെന്ന പട്ടം ലഭിച്ചിട്ടുള്ള രാജവല്ലഭ
- പട്ടാഭിഷേകസമയത്തിൽ ഭർത്താവിനോടോന്നിച്ചു സിംഹാസനത്തിൽ ഇരുന്നു് അഭിഷിക്തയായ രാജപട്ടമഹിഷി (ദേവി)
- രത്നംമുതലായതു് ചതുരത്തിൽ കോണായി വെട്ടിമുറിച്ചു നന്നാക്കുന്ന സമ്പ്രദായം
- രത്നം മുതലായതു ചാണയിൽ ഉരച്ചു നന്നാക്കുക
- നിലം പുരയിടങ്ങൾക്കു് സർക്കാരിൽ നിന്നു കൊടുക്കുന്ന ഒരാധാരം
- അധികവളംകൊണ്ടു് നെല്ലിന്റേയും മറ്റും തണ്ടു് കനത്തുനീണ്ടു ഫലം കുറഞ്ഞതായിത്തീരുന്നു
- പത്തംഗം
- പത്തംഗം
- പട്ടമഹിഷി
- തമിഴ് ബ്രാഹ്മണൻ
- ചോഴിയൻ
- മുക്കാണിയൻ
- ആര്യപ്പട്ടരു്
- പട്ടക്കാരന്മാരുടെ മേലധികാരി
- പട്ടവിചാരിപ്പുകാരന്റെ ഉദ്യോഗം
- ഒരു മാതിരി കുന്തം
- പട്ടസം എന്നതിനു എന്നും കാണുന്നു.
- പര്യായപദങ്ങൾ:
- ‘പട്ടയം’
- സത്യം
- പരമാർത്ഥം
- മഹമ്മദീയരിൽ ഒരു ജാതി
- (ഹിന്ദുസ്ഥാനിഭാഷ).
- പട്ടയം കിട്ടിയവൻ
- നട്ടുച്ച
- വിശേഷണം:
- പട്ടത്തിനായിട്ടു് അഭിഷേകം ചെയ്യപ്പെട്ട
- രാജാക്കന്മാർക്കു മൂപ്പുവെയ്ക്കുന്ന നാൾ ചെയ്യുന്ന അഭിഷേകം
- പട്ടാങ്ങു്
- പട്ടുവസ്ത്രം
- പടക്കം
- പട്ടാളത്തിലുള്ള ശിപായി
- കുഞ്ചുകൂട്ടക്കാരൻ
- പര്യായപദങ്ങൾ:
- സൈനികൻ.
- യുദ്ധത്തിനുള്ള ശിപായിമാരുടെ കൂട്ടം
- ശിപായിക്കൂട്ടം. (ഹിന്ദുസ്ഥാനിഭാഷ)
- പട്ടാളത്തിലെ ശിപായി
- കായില്ലാതെ ഇലയോടുകൂടി മാത്രം അധികമായി വളരുക
- വിശേഷണം:
- ബലമില്ലാത്ത
- ശൗര്യമില്ലാത്ത
- അരിഷ്ടസ്ഥിതിയിലുള്ള
- വകയ്ക്കുകൊള്ളാതെയുള്ള
- ചെമന്ന പാച്ചോറ്റി
- നായ്
- തൊഴുത്ത്
- കൂലി സ്ഥലം
- വേലൻ
- പര്യായപദങ്ങൾ:
- കൗലേയകം
- സാരമേയം
- കുക്കുരം
- മൃഗദംശകം
- ശുനകം
- ഭഷകം
- ശ്വാ (ശുനി
- ശ്വാനൻ). പട്ടിയുടെ കുറഞ്ഞ ജീവിത കാലം വർഷം 10-12. കൂടിയതു വർഷം.
- ഓടു മുതലായതു മേയുന്നതിനു കനം കുറച്ചു അറുത്ത് കഴുക്കോലിൽ തറക്കുന്ന മരം
- ഒരാധാരം
- പേരെഴുതിയ കണക്ക്
- റൂളിട്ട് (വരച്ച്) എഴുതിയുണ്ടാക്കുന്നതു്
- മാനനഷ്ടം
- മലങ്കവുങ്ങ്
- പട്ടിക തറക്കുന്ന ആണി
- പട്ടികയിൽ മേയുന്ന ഓട്
- ത്രിശ്ശൂരിനും പാലക്കാട്ടിനും മദ്ധ്യേയുള്ള ഒരു സ്ഥലം
- ഒരുവക ചെറിയ കുതിര
- ചീത്തക്കുതിര
- വയലിൽ വളമിട്ടതിന്റെ ശേഷം ചതുരമാക്കുക
- ഒരു പച്ചമരുന്ന്
- ഉപവാസം
- ഭക്ഷിക്കായ്ക
- തൊഴുത്തിന്റെ വാതൽ
- വള്ളിപ്പുലി
- ചെറിയമാതിരി പുലി
- മുള
- മുളക്കൂട്ടം
- ക്ഷൗരക്കാരൻ
- ആയുധവിശേഷം
- കൂർത്ത വക്കുള്ള കുന്തം
- മുനയുള്ള കുന്തം (പട്ടസം)
- മുളംകൂട്ടം
- നെറ്റിക്കുള്ള ഒരാഭരണം
- ഓട് മുതലായതു മേയുന്നതിനു കനം കുറച്ചു് അറുത്തു കഴുക്കോലിൽ തറക്കുന്ന മരം
- വരിച്ചിലിനു ഉപയോഗപ്പെടുന്ന വിധം അറുത്ത മരം
- കണങ്കാലിൽ ചുറ്റുന്നതിനുള്ള വീതി കുറഞ്ഞ ഒരുതരം രോമവസ്ത്രം
- അരയിൽ കെട്ടുന്ന വീതികുറഞ്ഞ ഒരുമാതിരി വസ്ത്രം
- പട്ടുകൊണ്ടുള്ള കുട
- കിടക്കുന്നതിനായിട്ട് പട്ടു കൊണ്ടു തയ്പിച്ചു പഞ്ഞി നിറച്ചത്
- പട്ടുമെത്ത
- പട്ടുനൂൽകൊണ്ട് പിരിച്ച ചരട്
- പട്ടുവസ്ത്രം
- പട്ട്
- പട്ടുവസ്ത്രം
- ഉടുക്കുന്ന വസ്ത്രം
- പട്ടുടുക്കുക
- ഉടുക്കുന്നതിനുള്ള പട്ട്
- പട്ടുകൊണ്ടുള്ള തലയണ
- പട്ടു നെയ്യുന്നതിനുള്ള നൂൽ
- നേർത്ത നൂൽ
- പട്ടുനൂൽ ഉണ്ടാക്കുന്നവൻ
- ഒരുമാതിരി നേർത്ത വസ്ത്രം
- പട്ടുനൂൽകൊണ്ടും മറ്റും വസ്ത്രം നെയ്യുന്ന ഒരു ജാതിക്കാരൻ
- പട്ടുനൂലുണ്ടാക്കുന്നതിനുള്ള ഒരുമാതിരി ചണം
- പട്ടുനൂൽചുറ്റിയ റാട്ട്
- നേർത്ത വസ്ത്രം
- പട്ടുനൂലെടുക്കുന്ന കൂടുനെയ്യുന്ന ഒരു ജാതിപ്പുഴു
- പട്ടുനൂലുകൊണ്ടുള്ള വസ്ത്രം
- പട്ടു കൈലേസ്
- മലയാള ബ്രാഹ്മണരിൽ പഠിത്തമുള്ളവൻ
- നമ്പൂതിരിമാരിൽ ചില തറവാടുക്കാർക്കുള്ള ഒരു സ്ഥാനപ്പേർ
- അധികാരി
- (പട്ടേലന്മാർ = അധികാരികൾ).
- പട്ടുമെത്തകൾ
- പതിവുകണക്ക്
- തിരട്ട്
- കണക്കെഴുത്തുകാരൻ
- തിരുവിതാംകൂറിൽ–പണ്ടാരപ്പിള്ള. കൊച്ചിയിൽ പാലിയത്തുമേനോൻ. കോഴിക്കോട്ടിൽ–മങ്ങാട്ടച്ചൻ. കോലത്തിൽ–പുതുശ്ശേരിമേനവൻ.
- കണക്കെഴുത്തുകാരൻ
- പട്ടയം
- സാമർത്ഥ്യമുള്ളവൾ
- വായനക്കാരൻ
- വായിക്കുക
- പറക
- അഭ്യാസം
- പര്യായപദങ്ങൾ:
- നിപാഠം
- നിപഠം
- പാഠം.
- പട്ടാണി
- വായന
- വായിച്ചുനോക്കുക
- പഠിക്കുക
- വായിക്കുന്നു
- പറയുന്നു
- അഭ്യസിക്കുന്നു
- കാരണക്രിയ:പഠിപ്പിക്കുന്നു.
- വിശേഷണം:
- വായിക്കപ്പെട്ട
- പറയപ്പെട്ട
- അഭ്യസിക്കപ്പെട്ട
- പഠിക്കപ്പെട്ട
- അനുഭവിപ്പിച്ചേക്കാം (വ്യംഗ്യാർത്ഥവാചകം)
- വിദ്വൽപരീക്ഷയിൽ ജേതാവിനു നല്കുന്നതിനു നിശ്ചയിച്ച സമ്മാനത്തുക
- ഒന്നായി കെട്ടിവച്ചിരിക്കുന്ന പണത്തുക
- വില
- ഒരു പൊൻപണത്തിന്റെ ഇട
- ഒരു ചക്രത്തിന്റെ ഇട
- ഒരു പണത്തിന്റെ വലിപ്പത്തോളമോ
- തൂക്കത്തോളമോ
- വില്ക്കുക
- വാതുകൂറുക
- ചരക്കിനു ചരക്കുമാറുക, വിലയ്ക്കു വാങ്ങുക
- വ്യാപാരം
- ഉദയരാശിയുടെ രണ്ടാമത്തേയും അഞ്ചാമത്തേയും എട്ടാമത്തേയും പതിനൊന്നാമത്തേയും രാശികൾ
- പണവും മറ്റും എണ്ണുന്ന കുഴിപ്പലക
- മുതൽ സൂക്ഷിക്കാനുള്ള പെട്ടി
- പണത്തിലുള്ള ആഗ്രഹം
- മൂന്നുകഴഞ്ചു ചെമ്പുകൊണ്ടുണ്ടാക്കിയ ഒരു നാണയം
- (കലിയൻ പണം) തിരുവിതാംകൂറിൽ 4 ചക്രം കൂടിയ ഒരു നാണയം
- ഉപയുക്തസാധനങ്ങളെ ക്രയവിക്രയം ചെയ്യുന്നതിനുള്ള സൗകര്യത്തിനു വേണ്ടി സാങ്കേതികമായ വിലയോടുകൂടെ അതതു ഗവർമെന്റിൽ നിന്നു നിർമ്മിച്ച ഒരു ഉപകരണമാകുന്നു പണം.
- വെള്ളികൊണ്ടുള്ള നാണയം. പൊന്നുകൊണ്ടുള്ള നാണയം
- ധനം (നാണ്യവിശേഷം), പൊൻപണം, വെള്ളിപ്പണം
- ശമ്പളം, ഇത്ര എന്നു ക്ലിപ്തപ്പെടുത്തിയതെന്നർത്ഥം
- സമ്പത്തു്
- വില
- ദ്രവ്യം
- പന്തായം
- കളി
- പകിടകളി
- ചൂത്
- ചൂതുകളിയിൽ വാതുപറഞ്ഞു പണയം കെട്ടുക, ഇതുകൊണ്ടു വ്യവഹരിക്കുന്നു എന്നർത്ഥം
- മുമ്പു നടപ്പുണ്ടായിരുന്ന ഏതാനും പണങ്ങൾ–രാശിപ്പണം (പരശുരാമസൃഷ്ടം). വീരരായൻ പണം (പുതിയ പണം 4 അണ 7 പൈസ) പഴയ പണം (4 അണ). വെള്ളിപ്പണം-(3 അണർ 4 പൈ). [2൦ കവിടി കൂടിയതു് ഒരു കാകിണി. 4 കാകിണി കൂടിയത് ഒരു പണം എന്നു ഭാസ്കരാചാര്യർ.
- പണത്തോളം
- പൊൻപണത്തിൽ കുഴവെച്ചു മാലയാക്കിയതു്
- പണത്തൂക്കം
- പണയം കൊടുത്തവൻ
- പണയം വാങ്ങിച്ചവൻ
- വസ്തു പണയമായി എഴുതിക്കൊടുത്ത പ്രമാണം
- പണയമായി വെച്ച വസ്തു
- വസ്തു പണയപ്പെടുത്തിയിരിക്കുന്ന സ്ഥിതി
- വസ്തുവിനെ പണത്തിനു ഉറപ്പായി കൊടുക്കുക
- വാങ്ങിക്കുന്ന മുതലിന്റെ ഉറപ്പിനായി മുതലുടയക്കാരനു കൊടുക്കുന്ന വസ്തു
- പണയത്തെ തിരിച്ചെടുക്കുക
- ആഭരണമോ മറ്റൊ പണത്തിനു ഉറപ്പിനായി കൊടുക്കുക
- പൊടികളയുക
- പതിർപിടിക്കുക
- ചേരുക
- വിശേഷണം:
- പണത്തേ സംബന്ധിച്ച
- ഭണ്ഡാരം
- വരവുചെലവു കണക്കു്
- വരവുചെലവു എഴുതുന്ന ഉദ്യോഗം (ഉദ്യോഗസ്ഥൻ)
- ഒരു വാദ്യം, മിഴാവു്, നടമിഴാവു്
- മൃദംഗം
- സ്തുതിക്കപ്പെടുന്നതു്, വ്യവഹാരത്തെ ഗമിക്കുന്നതു് ഇങ്ങിനെ അർത്ഥം. [മുരശു എന്നും കാണുന്നു.
- ശിവൻ
- പുലാവു്
- പുലാവു്
- (പനസത്തിന്റെ പാഠം).
- പണം സൂക്ഷിക്കുന്നതിനുള്ള സഞ്ചി
- തനതു ജോലിക്കാര്യങ്ങളും മറ്റും
- ചന്തസ്ഥലം
- കച്ചവട ലാഭം
- കീർത്തി, യശസ്സു്, സ്തുതി
- വിശേഷണം:
- സ്തുതിക്കപ്പെട്ട
- നിർവഹിക്കപ്പെട്ട
- ഉടമ്പടി
- കവടി
- വേല
- പ്രവൃത്തി
- ഉദ്യോഗം
- കൗശലം
- കാര്യം
- ഉപായം
- പ്രയാസം
- ജീവനം
- ദുഃഖം
- പ്രയോജനം
- അവസ്ഥ
- നടപ്പു്
- ലുബ്ധൻ
- ദുർമ്മാർഗ്ഗക്കാരൻ
- വേല കഴിഞ്ഞു പോകുന്നു
- കമ്മാളസ്ത്രീ
- കമ്മാളൻ
- ചോകോന്മാർക്കു കൊടുക്കുന്ന ഒരു സ്ഥാനപ്പേർ
- ശൂദ്രർക്കുള്ള ഒരു സ്ഥാനപ്പേർ
- ജ്യോതിഷക്കാരൻ
- ക്ഷുദ്രക്കാരൻ
- വേലക്കാരൻ
- ഭൃത്യൻ
- സൂത്രപ്പണിക്കാരൻ
- ഉപായി, സമ്പ്രദായക്കാരൻ
- വേല മുഴുവനാകായ്ക
- വേലയുടെ ബാക്കി
- വേലയുടെ തെറ്റു്
- ചാവുക
- (രാജാക്കന്മാരോടും മറ്റും പറയുന്ന ഉപചാരവാക്കു്).
- വേലക്കൂലി
- വേല ചെയ്യുന്നതിനായി കെട്ടിയുണ്ടാക്കീട്ടുള്ള സ്ഥലം
- നെയ്ത്തുകാരുടെ ഒരു സാമാനം
- നെയ്തതിനെ പരത്തുന്നതിനുള്ള ഒന്നിപ്പിച്ച പടികൾ
- അതാതു് വേലയ്ക്കു വേണ്ടുന്ന ഉപകരണം
- വിശേഷണം:
- സ്തുതിക്കപ്പെട്ട
- വിശേഷണം:
- വില്പാനുള്ള
- വില്പാൻ കൊള്ളാവുന്ന
- പണിതുണ്ടാക്കിയ വസ്തു
- നല്ലവേല
- വേലയുടെ ഉപായം
- വഞ്ചന
- വേലയുടെ മാതിരി
- വേലചെയ്തുവരുന്ന സ്ഥലം
- പണിതുണ്ടാക്കിയ വസ്തു
- വേല
- വേലചെയ്യാനുണ്ടാക്കിയ പുര
- ആശാരി, കരുവാൻ, തട്ടാൻ, മൂശാരി, കമ്മാളൻ മുതലായ കൈവേലക്കാരുടെ പണിപ്പുരക്കു (ആലക്കു) പേർ = ആവേശനം, ശില്പിശാലം.
- പ്രയാസപ്പെടുന്നു
- ദുഃഖിക്കുന്നു
- വീട്ടുവേലക്കാരി
- ആഭരണങ്ങൾ തീർക്കുന്നതിനുള്ള പൊന്നു്
- നാലു കുടിക്കാർ
- കരിയാട്ടിലേ വീടു്
- ഒരു ജാതിക്കാർ
- (പണ്ടു് ഈഴവരുടേയും കമ്മാളരുടേയും ക്ഷൗരകൻ).
- മലംപ്രദേശങ്ങളിലെ ഒരു ജാതി കൃഷിക്കാരൻ
- വേലചെയ്യുന്നു
- വന്ദിക്കുന്നു
- പ്രയോഗിക്കുന്നു
- (കാരണക്രിയ:പണിയിക്കുന്നു.)
- വേലക്കാരിലുള്ള അധികാരം
- വേലസ്ഥലം
- ഒരു വാദ്യം
- സർക്കാർവകക്കും മറ്റും ചരക്കുകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം
- പണ്ടേയുള്ള
- മുമ്പിനാലേയുള്ള
- പണ്ടു കഴിഞ്ഞസ്ഥിതി
- പഴയതു്
- വിസ്താരമായിട്ടുണ്ടാക്കിയതു്
- ഭക്ഷണവസ്തു
- വസ്തു, സാധനം
- ആഭരണം
- ചരക്കു്
- പാത്രങ്ങളും മറ്റും
- വയറു്
- കാര്യസാരം
- കുടിയാനവന്മാർ സർക്കാരിനു ഒടുക്കേണ്ട കരം
- സർക്കാർകാര്യം
- പള്ളിവകയ്ക്കു കാണിക്കയിടുവാനായി സ്ഥാപിച്ചിട്ടുള്ള കുറ്റി
- പണ്ടാരത്തിന്റെ സ്ത്രീ
- ഭണ്ഡാഗാരം
- ഭണ്ഡാരം
- വിശേഷണം:
- രാജാവിനെ സംബന്ധിച്ച
- ഭിക്ഷയാചിച്ചു നടക്കുന്ന ജാതി
- (പണ്ടാരമായി = തെണ്ടിയായി).
- ഭണ്ഡാരം
- വസൂരിവന്നു ചത്ത ശവം
- വസൂരികൊണ്ടുള്ള മരണം
- ജലത്തോടു സംബന്ധപ്പെട്ടു നില്ക്കുന്ന ഒരു പക്ഷി
- നീർക്കാക്ക എന്നു ചിലർ പറയുന്നു.
- പര്യായപദങ്ങൾ:
- പുഷ്കരാഹ്വയം
- സാരസം.
- പുറമ്പോക്കായി കിടക്കുക
- സർക്കാർവക
- ശൂദ്രരിൽ ഒരു താണജാതിക്കാരൻ
- ഇവർ പാലും തൈരും വിറ്റു് ഉപജീവിക്കുന്നു.
- ഖജനാസൂക്ഷിക്കുന്ന ആൾ, ശ്രാപ്പു്
- സാമന്തന്മാർക്കുള്ളതിൽ ഒരു പേർ
- വയറു്, കീഴു്വയറു്
- കുടവയറു്
- ഉത്സവം
- സദ്യ
- വിരുന്നു്
- കുടവയറുള്ളവൻ
- തുലോംമുമ്പു്
- കഴിഞ്ഞകാലത്തു്
- [പണ്ടുള്ളതിന്റെ പേർ–പുരാണം, പ്രതനം, പ്രത്നം, പുരാതനം, ചിരന്തനം.
- മുമ്പിനാലെ
- തുലോം മുൻപെയുള്ളവർ
- പൂർവ്വന്മാർ
- മുമ്പേ
- മുമ്പിനാലേ
- വിശേഷണം:
- മുൻപേയുള്ള
- മുമ്പിനാലേയുള്ള
- മുമ്പേ കഴിഞ്ഞ കാലത്തേപോലെ
- ജ്ഞാനം
- വിദ്യ, അറിവു്, പഠിപ്പു്
- ആണുംപെണ്ണുമല്ലാത്തവൻ (നപുംസകൻ)
- ലജ്ജനിമിത്തം നാടുവിട്ടുപോകുന്നവൻ എന്നർത്ഥം.
- വിശേഷണം:
- ബുദ്ധിയുള്ള
- വിദ്വാൻ
- വിദ്വാൻ
- വിശേഷബുദ്ധിയുള്ളവൻ
- വിശേഷണം:
- വിദ്വാൻ എന്നു നടിക്കുവൻ
- സമർത്ഥം
- അറബിക്കുന്തുരുക്കം
- ചെയ്യുക
- പ്രവർത്തിക്കുക
- ഉണ്ടാക്കുക
- ഇതു തമിഴിൽനിന്നു വന്നതാണു്. (ഇതിനു മലയാളത്തിൽ സംഭോഗം ചെയ്ക എന്നും ഒരർത്ഥമുണ്ടു്.)
- വിശേഷണം:
- വില്ക്കപ്പെടേണ്ടുന്ന
- ഒരുതരം പുല്ലു്
- ആയുധംകൊണ്ടുള്ള സദ്യൊവ്രണം ഉടൻ വരട്ടും. മലത്തെ ഇളക്കും.
- വില്ക്കേണ്ടതായ സാധനം
- നാഗുണം
- പീടിക
- അങ്ങാടിത്തെരുവു്
- വരിവരിയായ കച്ചവടസ്ഥാനം എന്നർത്ഥം
- കച്ചവടസ്ഥലം, തെരുവു്
- പീടിക
- ചെറുപ്പുന്ന
- വാലുഴവം
- കച്ചവടം ചെയ്യപ്പെടുന്നതെന്നർത്ഥം. (വാലുളാവു് എന്നു തമിഴു വ്യാഖ്യാനം).
- തേവിടിച്ചി
- കച്ചവടക്കാരൻ
- പണ്യാ (കച്ചവടം) ഉപജീവനമാർഗ്ഗമായിട്ടുള്ളവൻ എന്നർത്ഥം.
- തെരുവു്
- ഒരുതരം പുല്ലു്
- (പണ്യന്ധ എന്നതു നോക്കുക).
- വിശേഷണം:
- പാലിക്കപ്പെട്ട
- രക്ഷിക്കപ്പെട്ട
- നുര
- വിശേഷണം:
- പതിക്കുന്ന
- വീഴുന്ന
- നിന്ദ
- വിവാദം
- സംസ്കൃതം: ഗണിതശാസ്ത്രത്തിലേ ഒരുമാതിരി കണക്കു്
- ഒരുവക കുഷ്ഠരോഗം
- (പദകരി) പതസരി–എന്നും കാണുന്നു.
- നിന്ദിക്കുന്നു
- വിവദിക്കുന്നു
- കല്ലുവച്ച ഒരുമാതിരി ആഭരണം
- (പദകം എന്നതിന്റെ തത്ഭവം).
- അരക്കൂടു്
- എളി
- പക്ഷി
- പതം (പക്ഷം–ചിറകു്) കൊണ്ടു ഗമിക്കുന്നതു് എന്നർത്ഥം.
- നുരവരിക
- ഒരു മഹർഷി
- യോഗസിദ്ധാന്ത കർത്താവു്
- സ്വർഗ്ഗത്തിൽനിന്നു പാണിനിയുടെ ഉള്ളങ്കൈയിൽ ഒരു ചെറിയ സർപ്പമായി വീഴുകയാൽ ഈ പേരുണ്ടായി. രണ്ടായിരത്തി അറുപതു കൊല്ലം മുമ്പു ജീവിച്ചിരുന്നു. ഇദ്ദേഹം യോഗം സ്ഥാപിച്ചു. വ്യാകരണ മഹാഭാഷ്യത്തിന്റെ കർത്താവാണു്.
- പക്ഷി
- ഗമിക്കുന്നതെന്നർത്ഥം.
- കോളാമ്പി
- വീഴുന്നതിനെ ഗ്രഹിക്കുന്നതു് എന്നർത്ഥം.
- സൈന്യങ്ങളെ ശേഖരിക്കുക
- പര്യായപദങ്ങൾ:
- പ്രതിഗ്രാഹം.
- കാവ്യത്തിൽ വാക്യദോഷങ്ങളിൽ ഒന്നു്
- എടുപ്പിലുള്ള ഔജ്ജ്വല്യം ക്രമേണ ക്ഷയിക്കുന്നതാണു് ഇതിന്റെ ലക്ഷണം.
- പുള്ളു്
- രാജാളി
- ചിറകു്
- പറക്കുന്നവനെ രക്ഷിക്കുന്നതു് എന്നർത്ഥം.
- വാഹനം
- പക്ഷി
- പതിക്കുന്നതെന്നർത്ഥം. പറക്കുന്നതെന്നുമാവാം.
- പക്ഷി
- ചിറകുള്ളതു് എന്നർത്ഥം.
- ശരം
- കുതിര
- വിഷ്ണു
- ഗരുഡൻ
- കോളാമ്പി
- സൈന്യത്തിന്റെ പിൻപു്
- വിശേഷണം:
- പതിക്കുന്ന
- വീഴുന്ന
- വീഴ്ച
- പതനശീലന്റെ പേർ – പതയാലു, പാതുകൻ.
- ആളോടി
- നടക്കല്ലു്
- പറക്കുക
- കീഴ്പെട്ടു വരിക, ഇറങ്ങുക
- ഉദിക്കുക
- നരകത്തിൽ വീഴുക
- താഴ്ന്ന നിലയിലാവുക
- നശിക്കുക
- മരണം
- ഗർഭസ്രാവം
- വ്യവകലനം (കുറയ്ക്കുക)
- നദി ചെന്നുചേരുന്നതു്
- വീഴുന്നതിന്റെ വേഗം (ശക്തി)
- നദി ചെന്നു ചേരുന്ന സ്ഥലം
- അക്കാനിയുടെ രൂപാന്തരം
- തെങ്ങു്, പന മുതലായ വൃക്ഷങ്ങളിൽ നിന്നു് എടുക്കുന്ന മധുവിനു് അക്കാനി എന്നു പേർ. കൂമ്പുകൾ തല്ലി അഗ്രം മുറിച്ചു ചുണ്ണാമ്പുതേച്ചു് അതിൽ നിന്നു് അക്കാനി എടുക്കുന്നു. ഇതിനെ കുറുക്കി കരിപ്പട്ടിയാക്കുന്നു. ഇതിന്റെ രൂപാന്തരമായി പതനിയും അതിന്റെ രൂപാന്തരമായി പനംകൽക്കണ്ടും ഉണ്ടാക്കുന്നു. മേൽപറഞ്ഞതിന്മണ്ണം തന്നെ കൂമ്പുകളെ തല്ലിച്ചെത്തി താളിതേച്ചു് എടുക്കുന്ന മധുവത്രേ കള്ളു്. ഇതിനെ പുളിപ്പിച്ചു വാറ്റുന്നതാണു് ചാരായം.
- വിശേഷണം:
- പതിക്കത്തക്ക
- വീഴത്തക്ക
- പതുക്കെ
- നുരവരിക
- നല്ലനില
- ഉച്ചി
- പത(ചലി)ക്കുന്നതു് എന്നർത്ഥം. കൈക്കുഞ്ഞുങ്ങളുടെ ഉച്ചി പരിശോധിച്ചാൽ ചലിക്കുന്നതു കാണാം.
- മയം
- കൊയ്ത്തുകാർക്കു് കൊടുക്കുന്ന അവകാശം
- സാവധാനം
- സമയം
- താഴ്മ
- അവസ്ഥ
- ക്രമം
- ക്ഷീണം
- നിർവ്വാഹം
- ഒപ്പം
- സംസ്കൃതം: വീഴ്ച
- പറപ്പ്
- പോകുക
- വീഴുക
- ഇറങ്ങുക
- നേർമ്മം
- ചിറക്
- പദം. (പ്രാചീനമലയാളം:)
- മുക്കുവന്മാർ ഒരു ചെറിയ കടൽ മുഴുവൻ സൂക്ഷ്മമായി തുഴഞ്ഞു പോവുന്നു
- ആദിത്യൻ
- കൃഷ്ണൻ
- പക്ഷി
- പക്ഷി
- പൊട്ടിപ്പുറപ്പെടുന്നതെന്നർത്ഥം.
- പാറ്റാ
- രസം
- ഒരുമാതിരി ചന്ദനം
- പന്ത്
- കിളികൊള്ളിച്ചെന്നെല്ല്
- തീപ്പൊരി (വേദത്തിൽ പ്രയോഗം)
- പത്തങ്ങം
- എരിക്ക്
- നീരിരിപ്പ
- പൂച്ച
- ഒരുവക തേനീച്ച
- പറക്കുന്നതെന്നർത്ഥം. ചിറ്റീച്ച എന്നും കാണുന്നു. ഇതു സരഘയെക്കാൾ ചെറുതായിരിക്കും. ചെറു തേനീച്ച എന്ന് ഇതിനെ പറയുന്നതു നന്നായിരിക്കും. ഇതിന്റെ തേൻ ഘൃതതുല്യമാകുന്നു.
- പര്യായപദങ്ങൾ:
- പൂത്തികാ.
- പക്ഷി
- മറിക്കുന്നി
- ഞാൺ
- കൊയ്ത്തുക്കാർക്കു കൊടുക്കുന്ന പതം
- കറ്റമെതിച്ച് നെന്മണി ഉതിർത്തു കൊടുക്കുന്നതിന്റെ കൂലി.
- ചന്ദ്രൻ
- പക്ഷി
- ശലഭം
- നുരവരിക
- വിശേഷണം:
- വീഴുന്ന
- പതനശീലമുള്ള
- നുരവരുന്നു
- പതയുള്ളതായിത്തീരുന്നു
- നുരവരുത്തുന്നു
- നീന്തുന്നു
- നുരയുണ്ടാക്കുക
- പതിർ, നെല്ലിലും അരിയിലും കൊള്ളരുതാതെ (ചീത്തയായി)കിടക്കുന്നതു്, പറന്നുകൊണ്ടിരിക്കുന്നതു്
- ബദ്ധപ്പാട്
- ബദ്ധപ്പാട്
- ചിന്തിപ്പ്
- ചേർച്ചകേട്
- എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നത്
- പറപ്പിക്കൽ
- ബദ്ധപ്പാട്
- പതിരിന്റെ സ്ഥിതി
- ഭുമി സംബന്ധിച്ചു രാജാവിനു ചെല്ലേണ്ടതായ നികുതി
- ‘പതവാരം’ എന്ന നികുതി തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്നു.
- ചന്ദ്രൻ
- പക്ഷി
- ശലഭം
- ആനയുടെ പ്രത്യേകമായ ഒരു പ്രായത്തെ കാണിക്കുന്ന (നെറ്റിയിലുള്ള വെളുത്ത പുള്ളികൾ) ചിഹ്നം സംസ്കൃതം: പത്മകം.
- ബദ്ധപ്പാട്
- ചിന്തിപ്പ്
- ചേർച്ചകേട്
- പറപ്പിക്കൽ
- ചിതറൽ
- ദൂരത്താക്കുക, ചിന്തിക്ക
- പഠിപ്പിക്ക
- കുഴപ്പത്തിലാക്കുക
- ബദ്ധപ്പെടുത്തുക
- ചിതറിക്കുക
- പറത്തുക
- ഭയപ്പെട്ടു വിറച്ചു
- ബദ്ധപ്പെടുന്നു, ഭയപ്പെടുന്നു
- ചിന്നുന്നു
- കൊടിക്കൂറ
- പറന്നുകൊണ്ടിരിക്കുന്നതെന്നർത്ഥം.
- വലിയ ഉപകഥ
- അടയാളം
- സൗഭാഗ്യം
- കൊടിമരം
- നാടകാംഗം
- കൊടിക്കൂറ
- വ്യൂഹഭേദം
- (വ്യൂഹം എന്നാൽ സൈന്യത്തെ നിശ്ചിതസ്ഥലത്തു നിറുത്തുക എന്നതാകുന്നു).
- നാടകത്തിലെ ഒരു വേഷവിശേഷം
സ്തല്ലിംഗോന്യഃ പ്രയൂജ്യതേ,
ആഗന്തുകേന ഭാവേന
പതാകാസ്ഥാനകം തു തത്’
- കൊടിക്കൂറക്കാരൻ
- പതാകയുള്ളവനെന്നർത്ഥം.
- വിശേഷണം:
- പതാകയുള്ള
- സൈന്യം
- വിശേഷണം:
- പോകുന്ന
- വീഴാനായി ചരിയുന്ന
- ഭർത്താവു്
- രക്ഷിക്കുന്നവൻ എന്നർത്ഥം.
- പ്രഭു
- ഉടയക്കാരൻ
- അധികൃതൻ
- ഒളിപ്പു്
- നഗരം
- മലകളിൽ പാർപ്പാനുള്ള സ്ഥലം
- കുടിയിരിപ്പു്
- അനക്കം, പോക്കു്
- പറപ്പു്
- ഉടയക്കാരി
- യജമാനസ്ത്രീ
- പതി – പാലനംചെയ്യുന്നവൻ. പാലനം ചെയ്യുക – രക്ഷിക്കുക. രൂഢിയായിട്ടു – പതി = ഭർത്താവു്.
- സ്വാമി
- പര്യായപദങ്ങൾ:
- ധവൻ
- പ്രിയൻ
- ഭർത്താവു്.
- ഗൃഹം
- (ഭൂമി എന്നുമർത്ഥം – ദ്രാവിഡം).
- പത്തു്
- ഉദാ:പതിനൊന്നു്, പതിനഞ്ചു് മുതലായവ.
- വീഴുന്നു
- കണക്കിൽ എഴുതുന്നു
- അച്ചിൽ ഒട്ടിക്കുന്നു
- ഉറപ്പിക്കുന്നു
- ഒട്ടിക്കുന്നു
- വസ്തുവിനെ ഒരാളിന്റെ പേർക്കു കൊടുക്കുന്നു
- (കാരണക്രിയ:പതിപ്പിക്കുന്നു.)
- ഭർത്താവിനെ കൊല്ലുന്നവൾ
- പതിയുക, പതിപ്പു്
- ഒട്ടിച്ചേരുകയും മറ്റും.
- അച്ചിൽ ഒട്ടിക്ക
- കണക്കിൽ എഴുതുക
- വീഴുക (വീഴ്ച)
- വിശേഷണം:
- സാവധാനമുള്ള
- താഴ്മയുള്ള
- ഒട്ടിച്ചേർന്ന
- സാവധാനം
- താഴ്മ
- സാവധാനം
- വിശേഷണം:
- പതിക്കപ്പെട്ട, വീഴപ്പെട്ട
- തോൽപ്പിക്കപ്പെട്ട
- ഭ്രഷ്ടായ
- വീഴ്ച
- ഭ്രഷ്ടു്
- ഭ്രഷ്ടൻ
- കീഴ് പതിച്ചവൻ
- പിഴുകിയവൻ
- ഉപനയനകർമ്മം നടത്താത്തവനോ
- വിധിക്കു വിപരീതമായി നടത്തിയവനോ ആയ ബ്രാഹ്മണനോ
- ക്ഷത്രിയനോ
- വൈശ്യനോ
- വിശേഷണം:
- ഭ്രഷ്ടുതീർന്ന
- അധികാരം
- ഭർത്തൃത്വം
- (മലയാളം) ഭ്രഷ്ട്
- ഭർത്താവിനെ ദൈവത്തെപ്പോലെ വിചാരിക്കുന്നവൾ
- പതിവ്രത
- പത്തും അഞ്ചും കൂടിയ തുക
- പത്തുതവണ ആയിരം കൂടിയ തുക
- കീഴിൽ 7
- മുകളിൽ 7 ഇങ്ങനെ ലോകങ്ങൾ 14
- മേൽലോകങ്ങൾ: 1. ഭൂലോകം ആകാശഗ്രഹങ്ങളുടെ ഇരിപ്പിടം.
2. ഭൂവർല്ലോകം
3. സ്വർല്ലോകം - ദേവേന്ദ്രന്റെ ഇരിപ്പിടം.
4. മഹർല്ലോകം - വിഷ്ണുവിന്റെ ഇരിപ്പിടം.
5. ജനലോകം - മനുഷ്യരുടെ ഇരിപ്പിടം.
6. തപോലോകം - ഋഷികളുടെ ഇരിപ്പിടം.
7. സത്യലോകം - ബ്രഹ്മാവിന്റെ ഇരിപ്പിടം.
കീഴ്ലോകങ്ങൾ:
1. അതലം - യമപുത്രന്റെ (വലന്റെ) ഇരിപ്പിടം.
2. വിതലം - പരമേശ്വരന്റെ ഇരിപ്പിടം.
3. സുതലം - മഹാബലിയുടെ ഇരിപ്പിടം.
4. രസാതലം - രാക്ഷസന്മാരുടെ ഇരിപ്പിടം.
5. തലാതലം - മായാമയിയുടെ ഇരിപ്പിടം.
6. മഹാതലം - സർപ്പത്തിന്റെ ഇരിപ്പിടം.
7. പാതാളം - നാഗങ്ങളുടെ ഇരിപ്പിടം.
[മേല്പറയപ്പെട്ട ലോകങ്ങൾ വിരാൾ പുരുഷന്റെ ഓരോ അംഗങ്ങളായി കല്പിക്കപ്പെട്ടിരിക്കുന്നു.]
- പത്തു നാഴികൂടിയ അളവു്
- അഗ്രശാലപ്പറ, വലിയ ഇടങ്ങഴിക്കു പത്തിടങ്ങഴി കൊള്ളുന്ന പറ
- അഗ്രശാലപ്പറ
- പത്തും ആറും കൂടിയ തുക
- ഓതിരം
- കടകം
- ചടുലം
- മണ്ഡലം
- വൃത്തചക്രം
- സുകങ്കാളം
- വിജയം
- വിശ്വമോഹനം
- തിര്യങ്മണ്ഡലം
- ഗദയാഖേടഗഹ്വരം
- ശത്രുഞ്ജയം
- സൗഭദ്രം
- പടലം
- പുരഞ്ജയം
- കായവൃദ്ധി
- ശിലാഖണ്ഡം
- ഗദാശാസ്ത്രം
- അനുത്തമം ഇവ 18 -ഉം
- പത്തും എട്ടും കൂടിയ തുക
- പതിനെട്ടു് ആയിരം കൂടിയ തുക
- പത്തും ഏഴും കൂടിയ തുക
- പത്തും ഒന്നും കൂടിയ തുക
- പതിനാലാമത്തേ പക്കം
- പത്തും നാലും കൂടിയ തുക
- പത്തുപറ
- വിശേഷണം:
- പത്തിരട്ടിച്ചു്
- ഭർത്താവും ഭാര്യയും
- ഭർത്താവുള്ളവൾ
- സുമംഗലീ
- [ഭർത്താവൊന്നിച്ചിരിക്കണമെന്നില്ല; ഭർത്താവു് ഉണ്ടായാൽ മതി.
- പര്യായപദങ്ങൾ:
- സഭർത്തൃക.
- ഭർത്താവിനെ കൊല്ലുന്നവൾ
- ഉറച്ചു നില്ക്കുക
- പതിക്കാൻ ഇടയാക്കുന്നു
- വീഴ്ത്തുന്നു
- പതിക്കുക, പതിച്ചൽ
- വീഴ്ച
- പതിവ്രതാ
- വാതിലിന്റെ മുകളിലത്തേ കട്ടിളപ്പടി
- പല്ലിത്തടി
- ഒരു വലിയ വൃക്ഷം
- കായുണ്ടാകുന്ന വൃക്ഷമല്ല. ഇതു് അധികവും ഞാവൽപാർശ്വത്തിലും കേദാരത്തിലും ഉണ്ടാകുന്നു. ഈ വൃക്ഷത്തിന്റെ തടി പാടലവർണ്ണവും പത്മഗന്ധവുമുള്ളതാണു്, കഫം, പിത്തം, വിസർപ്പം, വിസ്ഫോടം, വ്രണം, വിഷം, രക്തദോഷം, ചുട്ടുനീറൽ മുതലായവയ്ക്കു നന്നു്. സംസ്കൃതം: പത്മകം.
- പതിമൂന്നു കഴഞ്ചു്
- കരുതിക്കൂട്ടി മറച്ചുവെച്ചിരുന്ന അപകടം
- ഭർത്താവിന്റെ മുഖം
- പതിഞ്ഞ മൂക്കുള്ളവൻ
- പതിഞ്ഞ മൂക്കുള്ളവൾ
- പതിഞ്ഞ മൂക്കു്
- പത്തും മൂന്നും കൂടിയ തുക
- സ്വേച്ഛയാ ഒരു ഭർത്താവിനെ വരിപ്പാൻ തുടങ്ങുന്നവൾ, തനിക്കൊത്ത ഭർത്താവിനെ താൻ തന്നെ വരിക്കുന്നവൾ
- പതിയെ വരിക്കുന്നവൾ എന്നർത്ഥം.
- കരിഞ്ചീരകം
- പര്യായപദങ്ങൾ:
- സ്വയംവരാ
- വര്യാ.
- സാവധാനക്കാരൻ
- ഒരുമാതിരി ശർക്കര
- ഒരുമാതിരി ശർക്കര
- പതിയുന്ന ശർക്കര
- പരവൻ
- എണ്ണ ആട്ടിപ്പിഴിയുന്ന ഒരുവക ജാതിക്കാരൻ
- ഒളിച്ചിരിക്കുന്നു
- പാത്തിരിക്കുന്നു
- (സകര്‍മ്മകക്രിയ:പതിയിരുത്തുന്നു.)
- ഒളിച്ചിരിപ്പു്
- പാത്തിരിപ്പു്
- ചേർന്നു പറ്റുന്നു
- കണക്കിലുൾപ്പെടുന്നു
- ഉറപ്പാകുന്നു
- (സകര്‍മ്മകക്രിയ:പതിക്കുന്നു.)
- വിശേഷണം:
- കൊള്ളരുതാത്ത
- അരിവെക്കാത്തനെല്ലു്
- ചാഴി
- ചണ്ടു്
- പര്യായപദങ്ങൾ:
- കഡംകരം
- ബുസം.
- നെല്ലിലേ പതിർ കളക
- പതുമ
- പതിരിന്റെ സ്ഥിതി
- നിലം പുരയിടങ്ങൾക്കു സർക്കാരിൽ നിന്നും കൊടുക്കുന്ന ഒരാധാരം
- ചട്ടം
- സാധാരണ സ്ഥിതി
- ഏർപ്പാടു്
- ദിവസം പ്രതി
- ദിവസന്തോറും വേല ചെയ്യുന്നവനും മറ്റും
- എന്നും ഉള്ളവൻ
- വസ്തുക്കൾ പേരിൽ പതിഞ്ഞുകിട്ടിയവൻ
- ശിവൻ
- ഭർത്തൃശുശ്രൂഷയാകുന്ന വ്രതത്തോടു കൂടിയവൾ
- ഇവിടെ പതിശബ്ദത്തിനു ലക്ഷണയാ പതിശുശ്രൂഷ എന്നു താൽപര്യം.
- പര്യായപദങ്ങൾ:
- സുചരിത്രം
- സതീ
- സാദ്ധ്വീ.
- പത്ത് അടിനീളം
- പത്തു ചുവടു്
- കേരളത്തിൽ നിർമ്മിച്ച പുരാതനമായ ഒരു തമിഴു് ഗ്രന്ഥം
- ഭർത്താവിനു യുക്തയായവൾ
- പത്തു്
- അമർച്ച
- ഒളിപ്പു്
- മറയ്ക്കൽ
- ഞെരിപ്പു്
- പിതുങ്ങൽ
- മാർദ്ദവം
- സാവധാനമായി
- ഒളിച്ചുവയ്ക്കുന്നു
- മറയ്ക്കുന്നു
- അമർപ്പു
- ഒളിപ്പു്, ഒളിച്ചിരിപ്പു്
- മറയ്ക്കൽ
- പിതുങ്ങൽ
- ഞെരിപ്പു്
- ഒളിക്കുന്നു
- ഞെരിയുന്നു
- പിതുങ്ങുന്നു
- അമരുന്നു
- മറയുന്നു
- (സകര്‍മ്മകക്രിയ:പതുക്കുന്നു.)
- വിശേഷണം:
- മൃദുവായ
- മന്ദിച്ചു
- മാർദ്ദവം
- മാർദ്ദവമായി
- പത്തുവീതമായ
- മാർദ്ദവം വരുത്തുന്നു
- മാർദ്ദവം
- വിനയം
- ഗർവമില്ലായ്മ
- മാർദ്ദവം
- ഒരങ്ങാടിമരുന്നു്
- വിശേഷണം:
- പറക്കുന്ന
- വീഴുന്ന
- പോകുന്ന, നീങ്ങുന്ന
- പക്ഷി
- കുഴി
- ഒരളവു്
- പതസരി
- (ഇതു് പതസരിയുടെ തത്ഭവമാണു്).
- ചപ്പങ്ങം
- ഇതു് ഒരു ചന്ദനഭേദമാണു്. കഫം, പിത്തം, രക്തദോഷം മുതലായവയ്ക്കു നന്നു്. ഇതിന്റെ കാതൽ ചെമപ്പുനിറമാണു്. വസ്ത്രരാഗത്തിനു് ഉപയോഗപ്പെടുന്നു. സംസ്കൃതം: പതംഗം.തമിഴ്: ചപ്പങ്കി.
- വളരെ
- വീട്ടുവാതിൽ
- കുറെ
- ഭവനം
- പട്ടണം, രാജധാനിയുള്ള നഗരം, തലസ്ഥാനം
- അങ്ങുമിങ്ങും നിന്നു ജനങ്ങൾ ഇവിടെ പതന്തി (വന്നുചേരുന്നു). അതിനാൽ ഈ പേരുണ്ടായി.
- ഗൃഹിണി
- ഭാര്യ
- വീട്ടിൽ സഞ്ചരിക്കുന്നവൾ എന്നർത്ഥം.
- പത്തങ്ങം
- വേലി കെട്ടുവാൻ കുഴിച്ചു നാട്ടുന്ന കോൽ
- ഒരുവക നാണയം
- പൊൻപത്താക്കു്, വെള്ളിപ്പത്താക്കു്, തടിപ്പത്താക്കു്, തലപ്പത്താക്കു് മുതലായവ. ഇതു് റോമാരാജ്യത്തുള്ള ഒരു നാണയമാകുന്നു. കേരളത്തിൽ വന്നതു് അവിടെ നിന്നാണു്.
- പത്താമത്തേ
- വിശേഷണം:
- ഒമ്പതാമത്തേതു കഴിഞ്ഞാൽ വരുന്ന
- നെല്ലു വേണ്ടുവോളംനേടി വച്ചിട്ടുള്ളവൻ
- പല പത്തായങ്ങൾ ഒരുമിച്ചു ചേർത്തു പണിതതു്
- പല പത്തായങ്ങൾ ഉള്ള പുര
- നെൽപ്പുര
- ധാന്യങ്ങളും മറ്റും ശേഖരിക്കുന്നതിനുള്ള മരക്കൂടു്
- വിശേഷണം:
- അനവധി
- എണ്ണമില്ലാത്ത
- പാമ്പിന്റെ ഫണം
- കൈത്തലം
- സൈന്യവിഭാഗം
- സവിശേഷം ഗമിക്കുന്നതു് എന്നർത്ഥം. അക്ഷൗഹിണി എന്നതു നോക്കുക)
- ഒരു ആനയും, ഒരു തേരും, മൂന്നു കുതിരയും, അഞ്ചു കാലാൾപടയും കൂടിയതു് ഒരു പത്തി.
- കാലാളു്
- നടപ്പു്, ഗമനം
- ഇല
- (പത്രി എന്നതിന്റെ തത്ഭവം).
- മുറിമരുന്നു്
- വീരൻ
- ശൂരൻ
- വരി, നിര
പത്തിഃ പഞ്ചപദാതികം’
നരാഃ പഞ്ച പദാതയഃ
ത്രയശ്ചതുരഗാസ്തജ്ഞൈഃ
പത്തിരിത്യഭിധീയതേ’
- വിശേഷണം:
- കാൽകൊണ്ടു നടക്കുന്ന
- നിരക്കാൽ
- സുഗന്ധവസ്തുക്കളെക്കൊണ്ടുള്ള അലങ്കാരം
- സ്ത്രീകളുടെ സ്തനകപോലാദികളിൽ കസ്തൂരികുങ്കുമാദികളെക്കൊണ്ടു വിലാസാർത്ഥം മകരികാദ്യാകാരമായി എഴുതപ്പെടുന്നതു്
- പര്യായപദങ്ങൾ:
- പത്രലേഖാ
- പത്രാംഗുലി.
- പതിന്മടങ്ങു്
- ഒരുമാതിരി അപ്പം
- പുളിപ്പിക്കുന്ന സാധനം ചേർക്കാത്ത ഒരുവക അപ്പം
- മാമ്പണ്ടം
- മാവുകൊണ്ടുള്ള അപ്പം
- ജാതിക്കയുടെ പുറത്തിരിക്കുന്ന സാധനം
- കുറേ
- ഒരുമാതിരി അപ്പം
- ഒരായുധം
- ചെറിയ വാൾ
- കാലാൾ(പത്തിപ്പട)ക്കൂട്ടം
- സൈന്യവിഭാഗക്കൂട്ടം
- മാവു കൊണ്ടുള്ള ഒരുമാതിരി അപ്പം (പത്തിരി)
- രണ്ടു അഞ്ചുകൂടിയ തുക
- കാലു്(ചരണം)
- നടക്കുന്നതു് എന്നർത്ഥം ‘പദം’ എന്നുമാവാം.
- ചെലവു്
- നാലുദിക്കുകളും അവയുടെ മൂലകളും ആകാശവും ഭൂമിയും
- മഹമ്മദുജഡ്ജിമാരുടെ വിധി.അറബി:
- മീനാങ്ങാണി
- കടലിൽകൂടി അടുത്ത പ്രദേശങ്ങളിൽ സാമാനം കയറ്റിക്കൊണ്ടു പോകുവാനുള്ള വലിയ തോണി
- ഇഷ്ടം, പ്രിയം
- ഔഷധത്തിനും ശരീരത്തിനും ഹിതമല്ലാത്തവ ഉപയോഗിക്കാതിരിക്കുന്ന സ്ഥിതി
- ഒരു വൃത്തം
വിപുലാലക്ഷണങ്ങളും
ചേർത്തു പത്ഥ്യാവക്ത്രവൃത്തം
പ്രയോഗിക്കുന്നു സൂരികൾ’
- ഭാര്യ
- അഗ്നിസാക്ഷികമായി വിവാഹംചെയ്ത ഭാര്യ
- യാഗാദികർമ്മങ്ങളിൽ ഭർത്താവോടുകൂടി തുടർന്നിരിക്കുന്നവളെന്നർത്ഥം.
- പര്യായപദങ്ങൾ:
- പാണിഗൃഹീതീ
- ദ്വിതീയാ
- സഹധർമ്മിണി
- ഭാര്യ
- ജായ
- ദാരങ്ങൾ.
- ഭാര്യയുള്ളവൻ
- ഭാര്യയുടെസ്നേഹം
- ഭാര്യയോടുള്ള സ്നേഹം
- ഭർത്താവു്
- ആനയുടെ പരുകരി, ആനയുടെ മുഖാദികളിൽ കാണുന്ന പുള്ളിക്കുത്തു്
- ഒരങ്ങാടിമരുന്നു്, പതുമുകം
- താമരയുടെ രീതിയിൽ നിറുത്തുന്ന സൈന്യം
- കൊട്ടം
- വിഷ്ണു
- കൈയിൽ താമരപ്പൂവുള്ളവൻ.
- ലക്ഷ്മി
- ബ്രഹ്മാവിന്റെ ഒടുവിൽ കഴിഞ്ഞ കല്പവർഷം
- ആന
- താമരയല്ലി
- പതുമുകം
- ബ്രഹ്മാവു്
- വിഷ്ണു
- ശിവൻ
- സൂര്യൻ
- പുണ്യലാഭത്തിനായി രാജാക്കന്മാർ കഴിക്കുന്ന ഒരു അടിയന്തിരം
- താമരയിൽ കൂടിയുള്ള രണ്ടാമത്തേ ജനനം
- ലക്ഷ്മി
- ലക്ഷ്മി
- കരത്താമര
- ഓരിലത്താമര
- ഒരിതൾത്താമര
- നിലത്താമര
- പത്മംപോലെ ചരിക്കുന്നതെന്നർത്ഥം.
- ബ്രഹ്മാവു്
- ബ്രഹ്മാവു്
- താമരവളയം
- താമരനൂൽ
- ചെഞ്ചല്യം
- അഷ്ടനാഗങ്ങളിൽ ഒന്നു്
- ചക്രവർത്തികളിൽ ഒന്നു്
- രാമൻ
- ഒരു അസുരൻ
- വിഷ്ണു
- നാഭിയിൽ പത്മമുള്ളവൻ എന്നർത്ഥം.
- പരമേശ്വരൻ
- താമരത്തണ്ടു്
- താമരയില
- ഒരു മരുന്നു ചെടി, പുഷ്കരമൂലം. താമര പോലെയുള്ള ഇലകൾ ഉള്ളതു് എന്നർത്ഥം
- മേട്ടുത്താമര (സ്ഥലപത്മം)
- ബ്രഹ്മാവു്
- വിഷ്ണു
- സൂര്യൻ
- ശ്രീശങ്കരാചാര്യസ്വാമിയുടെ പ്രധാന ശിഷ്യൻ
- പുരാണങ്ങളിൽ ഒന്നു്
- ഇതിൽ വിഷ്ണുവിന്റെ ഗുണങ്ങളെ ശിവൻ പാർവതിയോടു വർണ്ണിച്ചു പറയുന്നു.
- ചിത്രം എന്നതിൽപ്പെട്ട ഒരു അലങ്കാരം
- സൂര്യൻ
- എരിക്കു്
- തേനീച്ച
- ബ്രഹ്മാവു്
- ശിവൻ
- ബ്രഹ്മാവു്
- താമര
- വൈശ്രവണന്റെ നവനിധികളിൽ ഒന്നു്. ശ്രീക്കിരിപ്പിടം എന്നർത്ഥം
- പത്മകം, ആനയുടെ പതകരി, പുള്ളി
- ഒരു മരുന്നു്
- കാരീയം
- പുഷ്കരമൂലം
- പതുമുകം
- പാമ്പു്
- താമരയുടെ മാതിരിയിലുള്ള ഒരു ആഭരണം
- താമരയുടെ ആകൃതിയിൽ നിറുത്തിയ സൈന്യം
- ഒരു വലിയ സംഖ്യ (One thousand billions)
- മനുഷ്യശരീരത്തിലുള്ള ഒരു അടയാളം
- ഒരുമാതിരി ക്ഷേത്രം
- ആന
- ഒരുമാതിരി സംയോഗം
- ബ്രഹ്മാവു്
- താമരയല്ലി
- താമരപ്പൂമ്പൊടി
- ചെമന്ന രത്നം
- പത്മതുല്യമായ രാഗത്തോടുകൂടിയതു് എന്നർത്ഥം. പത്മരാഗമണി.
- ലക്ഷ്മി
- സമ്പൽസ്വരൂപിണി
- ലക്ഷ്മി
- സരസ്വതി
- താരാ
- കുബേരൻ
- ബ്രഹ്മാവു്
- സൂര്യൻ
- രാജാവു്
- താമരപ്പൂപോലെ മനോഹരമായ കണ്ണുള്ളവൻ (സ്ത്രീ:പത്മലോചനാ.)
- ലക്ഷ്മി
- സൈന്യത്തെ താമരയുടെ ആകൃതിയിൽ അണിനിരത്തുന്നതു്
- ബ്രഹ്മാവു്
- ബ്രഹ്മാവു്
- ഗംഗ
- ലക്ഷ്മി
- ദുർഗ്ഗാ
- വിഷ്ണു
- വിഷ്ണു
- ലക്ഷ്മി
- താമരപ്പൂവിനെ ധരിച്ചവൾ എന്നർത്ഥം.
- ചെറുതേക്കു്
- പത്മസദൃശമായ പൂവുള്ളതെന്നർത്ഥം.
- ഓരിലത്താമര
- തിരുതാളി
- മഞ്ചട്ടി
- ഇലവങ്ങപ്പൂവു്
- താമരപ്പൊയ്ക
- താമരക്കിരിപ്പിടം എന്നർത്ഥം.
- വിഷ്ണു
- സൂര്യൻ
- പത്മംകൊണ്ടു കളിക്കുന്നവൻ എന്നർത്ഥം.
- സുന്ദരൻ
- താമരക്കുരു
- താമരപ്പൂവുപോലെ മനോഹരമായ കണ്ണുള്ളവൾ
- സുന്ദരി
- തകര
- പത്മത്തെപ്പോലെ ഗമിക്കുന്നതു് എന്നർത്ഥം.
- ഒരു സംസ്കൃതകവിയാണു്
- ജൈനൻ. വൈരാഗ്യശതകത്തിന്റെ കർത്താവു്.
- ബ്രഹ്മാവു്
- ലക്ഷ്മി
- താമരപ്പൂവിലിരിക്കുന്നവൾ എന്നർത്ഥം.
- ലക്ഷ്മി
- വിന്ധ്യപർവതത്തിലുള്ള ഒരു നഗരം
- ഓരിലത്താമര
- ബ്രഹ്മാവു്
- ശിവൻ
- യോഗികൾ ധ്യാനിക്കുമ്പോഴും മറ്റും ഇരിക്കുന്ന ഒരുമാതിരി ഇരിപ്പു്
- വീരാസനത്തിൽ ഇരുന്നു് പിൻഭാഗത്തുകൂടി വലത്തുകൈകൊണ്ടു ഇടത്തു തുടമേലിരിക്കുന്ന വലത്തു കാൽ പെരുവിരലിനേയും അപ്രകാരം ഇടത്തുകൈകൊണ്ടു വലത്തു തുടമേലിരിക്കുന്ന ഇടത്തു കാൽ പെരുവിരലിനേയും പിടിച്ചു താടിയെ തൊണ്ടക്കുഴിക്കു താഴെ വെച്ചു് നാസാഗ്രത്തെ നോക്കിയുള്ള ഇരിപ്പു്. ഈ ആസനം യോഗികളുടെ വ്യാധിയെ ശമിപ്പിക്കും.
- സരസ്വതി
- ആന
- ശരീരത്തിന്മേൽ പത്മങ്ങൾ (പുള്ളികൾ) ഉള്ളതു് എന്നർത്ഥം.
- താമരപ്പൊയ്ക, താമരപ്പൂവുള്ളതു് എന്നർത്ഥം
- സ്ത്രീകൾ നാലുതരമുള്ളതിൽ ഒന്നാമത്തേവൾ
- പിടിയാന
- താമരവളയം
- താമരപ്പൂക്കൂട്ടം
- പതിവ്രതയും ധീരയുമായ രജപുത്രരാജ്ഞി
- തന്റെ ഭർത്താവും റാണായും ആയ ഭീമസിംഹനെ ഈ സ്ത്രീരത്നം അലാവുദീന്റെ കൂടാരത്തിൽനിന്നു രക്ഷപ്പെടുത്തി.
അവിരളകുചയുഗ്മാ ചാരുകേശീകൃശാംഗീ
മൃദുവചന സുശീലാ ഗീത വാദ്യാനുരക്താ
സകലതനുസുവേശാപത്മിനീപത്മഗന്ധാ’
- സൂര്യൻ
- പത്മിനിയുടെ ഭർത്താവു് എന്നർത്ഥം. സൂര്യോദയത്തിൽ താമരപ്പൂ വിടരുന്നതുകൊണ്ടു് ഈ പേർ സിദ്ധിച്ചു.
- എരിക്കു്
- താമരയിലകൊണ്ടുണ്ടാക്കപ്പെട്ട വിശറി
- ആദിത്യൻ
- താമര നിറഞ്ഞ സ്ഥലം
- താമരക്കൂട്ടം
- ചില ദേശങ്ങളിൽ ഷകാരത്തിനു പകരം ഖകാരം ഉച്ചരിച്ചു വരുന്നു. ഉദാഹരണം – പാഷണ്ഡൻ, പാഖണ്ഡൻ
- വിഷ്ണു
- കുയിംപു
- സേനയുടെ പങ്കു് (ഭാഗം)
- ഇല
- ലവങ്കമരത്തിന്റെ ഇല
- പത്തിക്കീറ്റു്
- പച്ചില
- കറുവായില
- പീനാറി
- അറുപ്പുവാൾ
- ഒരു മാതിരി ചെറിയ അരം
- കത്തിരി
- പൊടിവെട്ടികത്രിക
- സ്വർണ്ണം മുതലായവ മുറിപ്പാനുള്ള ആയുധം
- പത്രതുല്യമായ (ഇലയോളം കനമുള്ള). പരശു എന്നർത്ഥം.
- പര്യായപദങ്ങൾ:
- വൃശ്ചനം.
- കത്തി
- കത്രിക
- നെറ്റിപ്പട്ടം
- ഒരു ഇലപോലെ പരന്ന ബന്ധന സാധനം എന്നർത്ഥം
- പര്യായപദങ്ങൾ:
- ലലാടിക.
- ഇലകൊണ്ടുള്ള തൊപ്പി
- തുളസി
- പത്രം നടത്തുന്ന പ്രവൃത്തി
- പുഷ്പം കൊണ്ടു അലങ്കരിക്ക
- തുഴ
- അടനമ്പു്
- ഇലമുളച്ചൽ
- വിശേഷതരമായ ഒരു തൈ
- പത്തിക്കീറ്റു്
- ഗണ്ഡസ്ഥലങ്ങളിൽ പത്രഭംഗം (ശിവപുരാണം).
- ഇല, വൃക്ഷത്തിൽ നിന്നു് വീണുപോകുന്നതു് എന്നർത്ഥം
- ചിറകു് പറക്കുവാനുള്ള കരണം എന്നർത്ഥം
- അമ്പിൻ തൂവൽ
- വർത്തമാനക്കടലാസ്
- എഴുത്തു്
- വാഹനം. ഇതുകൊണ്ടു ഗമിക്കുന്നതിനാൽ ഈ പേരുണ്ടായി
- ഇലവങ്ങവൃക്ഷത്തിന്റെ ഇല
- തൊടുകുറി
- കത്തി
- പച്ചില
- ആധാരം
- ആധാരം മുതലായവ എഴുതുന്നതിനു് സർക്കാരിൽ നിന്നു് ഏർപ്പെടുത്തീട്ടുള്ള മുദ്രപത്രം
- മരമഞ്ഞൾ
- ഒപ്പ നിരപ്പു്
- അടിസ്ഥാനം
- പത്തിക്കീറ്റു്
- പത്തിക്കീറെഴുതുന്നതു്
- പക്ഷി, ചിറകുകളാകുന്ന രഥമുള്ളതു് എന്നർത്ഥം
- ചക്രവാകപ്പക്ഷി
- പത്തിക്കീറ്റു്
- പത്രത്തിലെ ലക്ഷ്യം
- ഒരു വൃക്ഷം
- പത്തിക്കീറ്റു്
- സ്ത്രീകളുടെ സ്തനകപോലാദികളിൽ കസ്തൂരി, കുങ്കുമം മുതലായവകൊണ്ടു് വിലാസാർത്ഥം മകരികാദ്യാകാരമായി എഴുതപ്പെടുന്നതു്, പച്ചകുത്തു്.
- പര്യായപദങ്ങൾ:
- പത്രാംഗുലി.
- വർത്തമാനക്കടലാസ്സിലേക്കു് എന്തെങ്കിലും എഴുതുന്നവൻ
- ഓലയിലും മറ്റും എഴുതുക
- പത്തിക്കീറെഴുതുന്നതു്
- വർത്തമാനപ്പത്രങ്ങളിൽ എഴുതുന്നതു്
- പത്രത്തിലുള്ള ലേഖനം
- പത്തിക്കീറ്റു്
- പലാശി
- തൃച്ചടം
- പത്രത്തിന്റെ വില
- വർത്തമാനക്കടലാസ്സിന്റെ മാന്യത
- കൂവളം
- പച്ചില
- താലീസപത്രം
- പത്രാധിപന്റെ ജോലി (സ്ഥാനം)
- പത്രം നടത്തുന്ന പ്രധാനി
- ചെമന്ന ചന്ദനം, രക്തചന്ദനം, പത്തിക്കീറ്റു മുതലായതിൽ ഉപയോഗപ്പെടുന്നതു് എന്നർത്ഥം
- പത്തംഗം (പതിമുകം). ഇതിന്റെ അംഗത്തിൽ പത്രങ്ങൾ ഉള്ളതിനാൽ ഈ പേർ വന്നു
- പത്തിക്കീറ്റു്
- (പത്രലേഖ എന്ന ശബ്ദം നോക്കുക.)
- പര്യായപദങ്ങൾ:
- പത്രലേഖാ.
- മഷി
- തിപ്പലിമൂലം
- പത്രത്തെ സംബന്ധിച്ച കാര്യങ്ങൾ നടത്തുന്ന സ്ഥലം
- കാവിമണ്ണു്
- ഇലകളുടെ കൂട്ടം
- പത്തിക്കീറ്റു്
- പകിട്ടു്
- ആഡംബരം
- ശൃംഗാരം (അറബിഭാഷ.)
- ശൃംഗാരക്കാരൻ
- വിശേഷണം:
- ചിറകുള്ള
- തൂവലുള്ള
- പക്ഷി
- ജാതിപത്രി
- എഴുത്തു്
- ഇല
- ജാതിപത്രി
- പ്രതിഭാഗത്തുനിന്നു കോർട്ടിൽ ബോധിപ്പിക്കുന്ന വാദം
- എഴുത്തു മുഖാന്തരമായ വ്യവഹാരം
- എഴുത്തുകൊണ്ടു നടക്കുന്നവൻ
- മുള, അങ്കുരം, കിളുന്നു്
- പെൺപക്ഷി
- പരുന്തു്. പ്രശസ്തങ്ങളായ ചിറകുകൾ ഉള്ളതു് എന്നർത്ഥം
- പക്ഷി
- ശരം
- എഴുതുക
- മക്കിപ്പൂവു്
- പച്ച
- കരിമ്പന
- ഗരുഡൻ
- പലകപ്പയ്യാനി. ഇലകളിൽ വരയുള്ളതു് എന്നർത്ഥം
- നെയ്തെടുത്ത പട്ടു്
- വഴി
- പന്ഥാവു്
- വഴി
- വഴി
- വഴിയിൽ
- വിശേഷണം:
- വഴിനടക്കുന്ന
- വഴിയറിയുന്ന
- വഴിപോക്കൻ
- നിത്യം വഴിനടക്കുന്നവൻ എന്നർത്ഥം.
- ചെമന്ന പഴമുള്ള ഒരുമാതിരി മുന്തിരി
- വലിയ മുന്തിരി
- കരിങ്ങാലി
- വഴിപോക്കൻ
- കടുക്ക
- കാട്ടുപാവൽ
- വെളുത്ത ചെറിയ വെള്ളരി
- ഒരു മാത്രാവൃത്തം
- വിശേഷണം:
- യോഗ്യമായ
- ഇഷ്ടമായ
- വിരോധമായിട്ടുള്ള പ്രവൃത്തികൾ ഒന്നും കൂടാതെയിരിക്കുന്നവൻ
- അപഥ്യം
- പാകപ്പിഴ
- ഇഷ്ടം
- യോഗ്യത
- വിരോധമായിട്ടുള്ള പ്രവൃത്തികൾ ഒന്നും കൂടാതെയുള്ള ഇരിപ്പു്, മരുന്നു സേവിച്ചാലുള്ള പഥ്യം
- ഇന്തുപ്പു്
- കടുക്കമരം
- മുതിര
- ഒരു വൃത്തത്തിന്റെപേർ
- പതക്കം (ഒരാഭരണം)
- സ്ഥാനം, സ്ഥലം
- താമരപൂപോലെ ഭംഗിയുള്ള കാൽ ചുവടു്
- കാൽച്ചുവടിനെ മാനിച്ചു പറയുന്ന ഒരു പേർ
- ദേഹത്തിൽ ഒരു തരം വെളുപ്പു വരുത്തുന്ന കുഷ്ഠരോഗത്തിന്റെ വകഭേദം
- കാൽച്ചുവടു വയ്ക്കുക, നടപ്പു്, കാൽവെപ്പു്
- വാക്കുകളുടെ ക്രമം
- വിശേഷണം:
- കാൽനടയായി സഞ്ചരിക്കുന്ന
- നടക്കുന്ന യോദ്ധാവു്
- കാലാൾ
- കാലാൾപ്പട
- പദംകൊണ്ടു ഗമിക്കുന്നതിനാൽ ഈ പേർ വന്നു
- കാൽനടയായി പോകുന്നവൻ
- ശ്ലോകത്തിലെ പദം മുറിക്ക (പിരിച്ചു പറയുക)
- തളിരുപോലെ മൃദുത്വമുള്ള കാൽച്ചുവടു്
- കാൽച്ചുവടിന്നു ബഹുമാനത്തിൽ പറയുന്ന ഒരു പേർ
- പുഷ്പംപോലെ ഭംഗിയുള്ള കാൽച്ചുവടു്
- ചെരിപ്പു്
- പഞ്ചാംഗം
- കാൽച്ചുവടു്
- കാലുവെച്ച അടയാളം, കാലടി പതിഞ്ഞതു്, പാടു്
- കാൽ
- വാക്കു്
- മൊഴി
- രക്ഷ
- അടയാളം
- രശ്മി
- വ്യാജം
- സ്ഥാനം
- ഉത്സാഹം
- വസ്തു ഉറച്ചു നില്ക്കുന്നതെന്നർത്ഥം
- ഗാനം, പാട്ടു്
- കാശിക എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ വ്യാഖ്യാനം
- വഴി
- ഇതിൽ കൂടെ ഗമിക്കുന്നതിനാൽ ഈ പേർ വന്നു.
- സ്ഥാനം, ഉയർന്നസ്ഥാനം
- കാലടി പതിഞ്ഞു കാണുന്നേടം, പദവീ എന്നുമാവാം
- ശബ്ദരചന
ര്യാവത്ഭിഃ പദവിധിയൊത്തുഗാനയോഗ്യം’
- കാൽച്ചുവടു വെയ്ക്ക
- നടപ്പു്
- കാലാൾപ്പട
- കാലാൾപ്പട
- കാൽകൊണ്ടു നടക്കുന്നവൻ എന്നർത്ഥം.
- കാലാൾ
- കാലാൾ
- കാലടി
- പദതാർ
- കാലിലേ പൊടി
- (വേദാന്തപ്രകാരം) സത്തു്
- അസത്തു്
- മിഥ്യാ
- ചില കാവ്യങ്ങളുടെ വ്യാഖ്യാനത്തിനു പറയുന്ന ഒരു പേർ
- പദത്തിന്റെ അർത്ഥം
- വസ്തു
- വിശേഷണം:
- കാൽനടയായി നടക്കുന്ന
- കാലാൾ
- കാലാൾപ്പട
- കാലിന്റെ അഗ്രം
- കാൽ നടയായി നടക്കുന്നവൾ
- കാലാൾ
- കാലാൾപട
- വഴി
- പാദത്താൽ ഹനിക്കപ്പെടുന്നതു് എന്നർത്ഥം.
- വരി
- കർമ്മക്രമം
- വിശേഷണം:
- പാദത്തെ മുട്ടുകയൊ, ഉപദ്രവിക്കയൊ ചെയ്യുന്ന
- പദത്തെ സംബന്ധിച്ച
- കാലടി സംബന്ധിച്ച
- വാക്കിനെ സംബന്ധിച്ച
- പദ്യമെഴുതുന്നവൻ
- കവി
- പദ്യത്തിൽ എഴുതപ്പെട്ട ഉത്തമ ഗ്രന്ഥം
- കവി
- പദ്യഗ്രന്ഥം
- ശ്ലോകം ഉണ്ടാക്കുന്നവൻ
- പദ്യ (ശ്ലോക) മായി എഴുതീട്ടുള്ള പുസ്തകം
- ശൂദ്രൻ
- കവികളുടെ കൃതി
- പാദങ്ങൾ ഉള്ളതു് എന്നർത്ഥം. പാദ ശബ്ദത്തിന്നു പദാദേശം. നാലു പാദങ്ങൾ ഉള്ളതു് ശ്ലോകം. അക്ഷരം മാത്ര ഇവയുടെ ക്രമത്തോടു കൂടിയ പാദങ്ങൾ ഉള്ളതു് പദ്യം.
- കീർത്തി
- ദുഷ്ടത
- ശ്ലോകം ഉണ്ടാക്കൽ
- പദ്യത്തിലുള്ള സാഹിത്യം
- വഴി
- പാദത്തിനു ഹിതാ എന്നർത്ഥം.
- കീർത്തി
- പഞ്ചസാര
- കാലാൾ
- ഗ്രാമം
- കുടിക്കൂട്ടം
- ഭൂലോകം
- വണ്ടി
- വഴി
- ഒരു വൃക്ഷം
- ഒറ്റത്തടിയായി വളരുന്നു. കരിമ്പന, ചൂണ്ടപ്പന, കുടപ്പന മുതലായവ.
- പനന്തത്ത
- ഒരുവക കിളി
- ഇതു ധാന്യങ്ങളെ നശിപ്പിക്കുന്നതാണു്.
- കരിമ്പനക്കള്ളു കുറുക്കിയുണ്ടാക്കിയ കല്ക്കണ്ടം
- പനങ്കുല ചെത്തിയെടുത്ത കള്ളു്
- പനയുടെ കരിക്കു്
- പനയുടെ കായു്
- പനകൾ ധാരാളമുള്ള വലിയ പുരയിടം
- പനമ്പഴം
- പനങ്കായു്
- പനങ്ങ
- പനയുടെ കുല
- പനയുടെ നാമ്പു്
- പനയുടെ കായു്
- ഒരു വൃക്ഷം
- ഒരു വൃക്ഷം
- പച്ചപ്പനച്ചിക്കായു് മലബന്ധത്തെയുണ്ടാക്കും. വാതകോപത്തെച്ചെയ്യും. പഴം മധുരവും, കഫം, പിത്തം, രക്തദോഷം, പ്രമേഹം ഇവയെ ശമിപ്പിക്കുന്നതുമാണു്. വയറടപ്പുണ്ടാക്കും. തൊലി മുതലായവ വാതത്തിനും വ്രണത്തിനും നന്നു്. കാതൽ പിത്തത്തിനു നന്നു്. ഇംഗ്ലീഷ്: (Ebony) എബനി.
- പര്യായപദങ്ങൾ:
- തിന്ദുകം
- സ്ഫൂർജ്ജകം
- കാളസ്കന്ധം
- ശിതിസാരകം
- പനങ്കള്ളു കുറുക്കിയുണ്ടാക്കിയ ചക്കര
- മത്സ്യത്തിന്റെ അകത്തിരിക്കുന്ന മുട്ടയുടെ കൂട്ടം
- കോഴി മുട്ടയിടാറാകുമ്പോൾ പുറപ്പെടുവിക്കുന്ന ഒരുമാതിരി ശബ്ദം
- പിടക്കോഴി മുട്ടയിടുന്നതിനുള്ള സമയം അടുക്കുമ്പോൾ ഒരുമാതിരി ശബ്ദിക്കുന്നു തമിഴ്:
- പിനറ്റുന്നു
- പനയുടെ നാരു്
- പനയുടെ അകത്തേപൊടി (മാവു്)
- കരിമ്പനയുടെ ഫലം
- പനയുടെ പഴം
- പനയുടെ തടി നടുവേപിളർന്നു ചെത്തിയുണ്ടാക്കിയതു്
- ഒരുമാതിരി വള്ളി
- പനയുടെ പൂവു്
- ഒരുമാതിരി വലിയ പാമ്പു്
- പനവാഴ. കരിമ്പനയുടെ ഇത്തിൾ
- ഒരുവക മസൂരി
- വൃക്ഷത്തിന്മേൽകയറുന്ന ഒരുതരം മത്സ്യം
- പനയിൽ കയറുന്നവൻ, ചാന്നാൻ
- പനയുടെ ഇല
- ഊറുക
- ചോരുക
- ദ്രവിക്ക
- ഒലിക്ക
- കാലുന്നു
- പനയുടെ കായു്
- പനവാഴ–കരിമ്പനയുടെ ഇത്തിൾഎന്നു കാണുന്നു.
- പനവാഴയ്ക്കാ
- ഒരുവക വസൂരി
- ഞൗരി
- രാമയണത്തിൽ പറയുന്ന ഒരു കുരങ്ങു്
- പുലാവു്
- സ്തുതിക്കപ്പെടുന്നതു് എന്നർത്ഥം.
- ചക്ക
- മുള്ളു്
- പെൺകുരങ്ങു്
- ഒരു രാക്ഷസി
- കാതിലും കഴുത്തിലുമുണ്ടാകുന്ന ഒരുവക കുരു
- ഒരു ക്ഷുദ്ര രോഗം
- ഇതു് ചെവിയുടെ അകത്തുണ്ടായി വളരെ വേദനയോടും ഉള്ളിൽ പഴുപ്പോടും കൂടി സ്ഥിരമായിരിക്കുന്ന കുരുവാകുന്നു. ചിലർ ചെവിയുടെ പുറത്തുമുണ്ടാകുമെന്നു പറഞ്ഞുകാണുന്നു.
- പല്ലിത്തടി
- ഞവരി
- മുട്ടയിടാറാകുന്ന സമയത്തു ശബ്ദിക്കുന്നു
- വിശേഷണം:
- സ്തുതിക്കപ്പെട്ട
- ജ്വരം
- ദേഹത്തിന്നു 98 ഡിഗ്രിയിലധികം ചൂടുണ്ടായിക്കണ്ടാൽ എന്തെങ്കിലും സുഖക്കേടുണ്ടെന്നും, 1൦3 മുതൽ 1൦5 വരെയായാൽ നല്ല പനിയാണെന്നും, 1൦5 മുതൽ 1൦8 വരെ കാണുന്ന പക്ഷം അപകടമുള്ളതാണെന്നും, 1൦8 മുതൽ 1൦9 വരെ കണ്ടാൽ മരണം അടുത്തു എന്നും മനസ്സിലാക്കേണ്ടതാണു്. പക്ഷേ കുറച്ചുനേരം മാത്രമേ കവിഞ്ഞ ഡിഗ്രിയിൽ ചൂടുണ്ടായുള്ളു എങ്കിൽ പനി ആപൽക്കരമാണെന്നു വിചാരിപ്പാൻ പാടില്ലതാനും. മലംപനി മുതലായി വിട്ടുപനിക്കുന്ന തരങ്ങളിൽ കുറച്ചുനേരം കലശലായ ചൂടുണ്ടായിരുന്നാലും അതു രോഗത്തിന്റെ കാഠിന്യമാണെന്നു കരുതുകയുമരുതു്. “ധന്വന്തരി.” പനിയ്ക്കും അജീർണ്ണത്തിന്നും ആരംഭത്തിൽ ഉപവാസം വളരെ നല്ലതാണു്.
- മഞ്ഞു്
- മഞ്ഞുക്കട്ടി
- ജ്വരിക്കുന്നു
- പനിയുണ്ടാകുന്നു
- ഒരു പച്ചമരുന്നു്. നവര എന്നും കാണുന്നു
- ഒരു വൃക്ഷം
- ഒരു വൃക്ഷം
- ഒരുമാതിരി സുഗന്ധവെള്ളം
- അരിച്ച ജലം
- പനിനീരിന്റെ മണമുള്ള ഒരുമാതിരി വെളുത്ത പൂവുണ്ടാകുന്ന ഒരു വൃക്ഷം
- ഒരുമാതിരി സുഗന്ധമുള്ള പൂവു്
- ചന്ദ്രൻ
- കർപ്പൂരം
- ഹിമവാൻ പർവതം
- പനി മൂർത്തീകരിച്ചവൻ
- ശാസ്ത്രം
- വിദ്യ
- പന്തലിന്റെ തൂണു്
- പന്തം ഇട്ടു ഉറപ്പിക്കുന്നതിനായിട്ടു് ഓടുകൊണ്ടു് വാർത്തുണ്ടാക്കിയ ഒരുമാതിരി കുഴൽ
- പന്തക്കുഴായിൽ എണ്ണയൊഴിക്കുന്ന പാത്രം
- കോലിൽ തുണിചുറ്റി തീ കൊളുത്തിയതു്
- ഒരു കാവിൽനിന്നു മറ്റൊരുകാവിലേക്കു് ചൊവ്വാ വെള്ളി ഈ ആഴ്ചകളിൽ പായുന്നതായിക്കണ്ടു വരുന്ന തേജഃപുഞ്ജം
- കീൽ
- കെട്ടുകല്യാണത്തിനും മറ്റും ഉപയോഗിക്കുന്ന ഒരു തരം വിളക്കു്
- ഇതു് ആനയുടെ ആകൃതിയിലിരിക്കും.
- പണയം
- വാതു്
- വൃക്ഷത്തിന്റെ കൊമ്പുകൾ പടർന്നു നില്ക്കുന്നു
- ചായ്പോ മറ്റൊ കെട്ടുമ്പോൾ ക്രമമായരീതിയിൽ ചരിവുവരാതെ കുറെ പരന്നു നിവിർന്നു പോകുന്നു
- വെയിൽ കൊള്ളാതെയിരിപ്പാനായിട്ടു കെട്ടിയുണ്ടാക്കുന്നതു്
- അടിമകൾ ധാന്യങ്ങളെ കാക്കുന്നതിനു കൊടുക്കാറുള്ള കൂലിപ്പണം
- പന്തുകളി
- ഭക്ഷിപ്പാനുള്ളവരുടെ നിരന്നിരിപ്പു്
- ക്രമം
- ചേർച്ച, ഭംഗി
- വരി
- വെടിപ്പു്
- വഴി
- ആശ്രയം
- കുതിരയുടെ അണി
- കൂട്ടം
- ക്രമമില്ലായ്മ
- ഭംഗിയില്ലായ്മ
- വളവു്
- ഒരു പന്തിയിരുന്നു ഊണു കഴിക്കുന്നവർ
- ലായം
- ആനകളെ കെട്ടുന്നതിനുള്ളതെന്നു മുഖ്യമായി വിചാരിച്ചുവരുന്നു.
- ഓരോരോ വരിയായിട്ടു ഭക്ഷിപ്പാനിരിക്കുന്നു
- ഭക്ഷിക്കുന്നവർക്കു ഇരിപ്പാൻ പന്തിയിൽ നീളത്തിലിട്ടിരിക്കുന്ന പലക
- പന്തിയിൽ ഇരിക്കാനുള്ള നീളമുള്ള പായു്
- ഒരുമിച്ചുള്ള ഭക്ഷണം
- കൂടിബ്ഭക്ഷണം
- വൃത്തിയാക്കുന്നു
- ക്രമമാക്കുന്നു
- പത്തും രണ്ടും കൂടിയതു്
- പണ്ടു് ഇൻഡ്യയെ പന്ത്രണ്ടായി ഭാഗിച്ചു ഭരണം നടത്തിയിരുന്നതിനാൽ ഈ പേർ വന്നു
- (കേരളവർമ്മ രാമായണം).
- അഞ്ചുനാഴികപ്പകലേ വിടിരുന്ന ഒരുമാതിരി പൂവു്
- ക്ഷേത്രങ്ങളിൽ ഉച്ചപ്പൂജയ്ക്കു മുമ്പുള്ള ഒരു പൂജ
- പന്ത്രണ്ടു വത്സരം
- കളിപ്പാനുള്ള ഒരു ഉരുണ്ട വസ്തു
- നൂലുണ്ട
- വഞ്ചന
- പര്യായപദങ്ങൾ:
- കണ്ഡുകം (ഗേണ്ഡുകം)
- കന്ദുകം.
- പന്തുകൊണ്ടുള്ള കളി
- ഒരു രാഗം
- ഭാര്യയും പുത്രന്മാരും ഭവനവും മറ്റും
- കുടുംബം
- വഴി
- വിശേഷണം:
- വീണുപോയ
- പ്രാപിച്ച
- തറയിൽ ഇഴയുന്ന
- ഒരുമാതിരി വള്ളി
- തീപ്പന്ന
- വള്ളത്തിന്റെ മൂടി
- പല്ലക്കിന്റെ മൂടി
- ഒരുമാതിരി തൈ
- നാഗപ്പൂവു്
- ശിവൻ
- പാമ്പു്
- പാദങ്ങൾകൊണ്ടു ഗമിക്കുന്നതു്, ഇഴഞ്ഞു നടക്കുന്നതു്.
- കാരീയം
- പതുമുകം
- പന്നകം
- സർപ്പങ്ങളുടെ അമ്മ
- കദ്രു
- അനന്തൻ
- വാസുകി
- പാതാളം
- ഗരുഡൻ
- വിഷ്ണു
- വള്ളക്കാരൻ
- പന്നഗത്തിൽ കിടക്കുന്നവൻ എന്നർത്ഥം.
- ശിവൻ
- ഗരുഡൻ
- ഗരുഡൻ
- സർപ്പങ്ങളെ ഭക്ഷിക്കുന്നവൻ, സർപ്പങ്ങൾ ഭക്ഷണമായിട്ടുള്ളവൻ എന്നർത്ഥം.
- നാഗതാളി
- അനന്തൻ
- പപ്പരത്തല
- ചെരിപ്പു്
- വീണതു്
- പതിതം
- ഒരുമാതിരി ചെടി
- ഇതിനെ ‘പന്ന’ എന്നും പറയും. ഇതു് അലങ്കാരത്തിനുപയോഗിക്കുന്നു.
- പന്നം തീപ്പന്ന
- പ്രാചീനമലയാളം:
- പ്രയോജനമില്ലാത്തതു്
- പ്രാചീനമലയാളം:
- ഉപയോഗമില്ലാത്ത
- പ്രാചീനമലയാളം:
- തീരെക്കീറിയതു്
- ഒരുമാതിരി ചുക്കിലി
- അടിച്ചിപ്പാര
- പ്രാചീനമലയാളം:
- പഴകി ഉപയോഗമില്ലാതായതു്
- ഒരു കാട്ടു മൃഗം
- പര്യായപദങ്ങൾ:
- വരാഹം
- സൂകരം
- ഘൃഷ്ടി
- കോലം
- പോത്രീ
- കിരി
- കിടി
- ദംഷ്ട്രീ
- ഘോണീ
- സ്തബ്ധരോമാ
- ക്രോഡം
- ഭ്രദാരം.
- (ജ്യോതിഷത്തിൽ) ഓരോ പക്ഷങ്ങളിലേയും ദിവസപ്പകുതി
- പന്നികളുടെ പ്രാർത്ഥനയോടുകൂടി വല്ലതും വിതക്കുക.
- ചുവരിന്മേലുള്ള ചിത്രാകാരക്കല്ലുകൾ
- കിണറ്റിന്റെ മുകളിൽ അല്പം താഴെയായിട്ടുള്ള കല്ലുകൾ
- ഒരുമാതിരി കിഴങ്ങു്
- മലയിലുണ്ടാകുന്ന ഒരുതരം കിഴങ്ങു്
- വാതം, കഫം, പ്രമേഹം, കുഷ്ഠം, അർശസ്സു്, വിഷം, ഗുല്മം, മൂത്രകൃച്ഛ്രം ഇവയ്ക്കു നന്നു്. സ്വരത്തെ നന്നാക്കും. ഇല ഏകദേശം കാച്ചിലിന്റേതുപോലെയിരിക്കും. കിഴങ്ങിന്റെ പുറത്തു് പന്നിയുടെ രോമങ്ങൾ പോലെ ഉറപ്പുള്ള വേരുകൾ കാണും. തമിഴ്: മരുൾക്കിഴങ്കു്.
- പന്നിയുടെ രോമം
- ഒരുവക വ്രീഹി
- ഇതിനു നവരയുടെ ഗുണമുണ്ടു്.
- പന്നിയുടെ കുഞ്ഞു്
- പന്നിയെ പിടിക്കുന്നതിനുള്ള കുഴി
- പന്നിയുടെ ദംഷ്ട്രാ
- ഒരുമാതിരി പുല്ലു്
- ഒരു മത്സ്യം
- കടപ്പന്നി
- പന്നിയുടെ മാംസം
- പെരിച്ചാഴി
- ചീനന്മാർ പിൻകുടുമ സ്ഥാനത്തു വയ്ക്കുന്ന മുടി
- ചന്ദ്രൻ
- സൂര്യൻ
- ചന്ദ്രൻ
- വേഴാമ്പൽപ്പക്ഷി
- വളർത്തമ്മ
- വിശേഷണം:
- വളർത്തുന്ന
- അപ്പം ഉണ്ടാക്കുന്ന ഒരു വക ജാതിക്കാർ (ജിനന്മാരിൽ പെട്ടവർ)
- തളിപ്പറമ്പിൽ ഉണ്ടെന്നറിയുന്നു.
- പർപ്പടം
പച്ചയുടച്ചുതോടും
പോക്കിയിടിച്ചുനൂറതുപോൽ
വരും സമയത്തെടുത്തു്
ചേർത്തുകുഴച്ചുകാരവുമുപ്പും
ചേരുവതിന്നുപിന്നും
തിറമൊടിടിച്ചുകമ്പിവലി
ച്ചറുത്തതുശേഖരിച്ചു
നേർത്തുസുവൃത്തമായ്വരുവാൻ
നിരത്തിയുരുപ്പെടുത്തി
നേരമടുത്തയൂണിനുകേര
തൈലമതിൽപ്പൊരിച്ചു
പാർത്തിരിയാതെവട്ടിയിലാക്കി
പന്തലകത്തുവന്നു
പന്തൊടിയേവിളമ്പുകയി
പ്പരിപ്പിനുയോഗ്യമാമേ’
- പാതിപ്പാതിയായുള്ള
- തൂവൽ
- ഒരു വൃക്ഷം
- പാവട്ടം
- വേഗത്തിൽ ദൂരദേശം പ്രാപിക്കുന്നു
- (വ്യംഗ്യാർത്ഥപ്രയോഗം). (ശൈലി).
- ചുറ്റിച്ചുകളിപ്പാൻ മരംകൊണ്ടൊ മറ്റൊ ഉണ്ടാക്കുന്ന കളിസ്സാമാനം
- (ഏറുപമ്പരം വട്ടപ്പമ്പരം മുതലായവ).
- പരിഭ്രമിപ്പിച്ചു കഷ്ടപ്പെടുത്തുന്നു
- (വ്യംഗ്യാർത്ഥവാചകം). (ശൈലി).
- ഒരു നദി
- ദണ്ഡകവനത്തിലെ ഒരു തടാകം
- ഒരു നഗരം
- ഇൻഡ്യയുടെ തെക്കുള്ള ഒരു നദി
- (രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചു നടന്നു് പമ്പാതീരത്തിൽ എത്തിയപ്പോൾ ആ സരസ്സിന്റെ ഭംഗി കാണിച്ചുകൊടുത്തു് രാമൻ ലക്ഷ്മണനോടു പറയുന്ന ഭാഗം നോക്കുക).
- ലഹരി
- കിറുക്കം
- ചൊരുക്കു്
- വളരെ അധികം
- നന്നായി ലഹരി പിടിക്കുന്നു
- വിശേഷണം:
- കുടവയറൻ
- സത്യക്കുറി
- തിളച്ചുക്കിടക്കുന്ന നെയ്യിൽ കൈമുക്കി സത്യംചെയ്യാൻ സമ്മതമുള്ളവർക്കു രാജാവിങ്കൽ നിന്നു കൊടുക്കുന്ന എഴുത്തു്
- വഞ്ചന
- പതുങ്ങുന്നു
- (ഭൂതകാലം = പമ്മി). (പ്രാചീനമലയാളം:)
- ഒരു വൃക്ഷം
- പശ
- കറ
- കുന്തുരുക്കും
- പുലയൻ
- പറയൻ മുതലായ ഹീനജാതിക്കാരെ വിളിക്കുന്നതിനുപയോഗിക്കുന്ന ഒരു വാക്കു്
- വിശേഷണം:
- ബലമുള്ള.അറബി:
- ഗുസ്തിപിടിത്തം അഭ്യസിച്ചിട്ടുള്ളവൻ
- ബലവാൻ
- വിശേഷണം:
- പാലിൽനിന്നുണ്ടായ
- പയസ്സിന്റെ വികാരം
- നെയ്യു്, തൈരു്, മോരു്, വെണ്ണ മുതലായതിന്റെ സാമാന്യമായ പേർ.
- പൂച്ച
- ഒരു പച്ചമരുന്നു്, അടകൊതിയൻ
- ക്ഷീരകാകോളി
- മഞ്ഞപ്പാലുള്ള മലഎരുമ
- കിണികിണിപ്പാല
- ഒരു ചെടി (കുടുംബിനി എന്നതു നോക്കുക)
- വിശേഷണം:
- വളരെ പാലുള്ള
- കറക്കുന്ന പശു
- രാത്രി
- ഒരാറു്
- പെണ്ണാടു്
- അടപതിയൻ
- പാൽമുതക്കു്
- ക്ഷീരകാകോളി
- മുതക്കു്
- പാൽച്ചുര
- പശു
- പാൽ
- വെള്ളം, ഗമിക്കുന്നതു്, പാനംചെയ്യപ്പെടുന്നതു് എന്നർത്ഥം
- രാത്രി (വേദത്തിൽ പ്രയോഗം)
- ആഹാരം
- ശക്തി
- ഒരു വക ധാന്യം
- കോച്ചിലിൽ വിളയുന്ന ചെറുപയർ, പെരുമ്പയർ മുതലായവ.
- പയറു ചെടിയുടെ ഇളംകായു്
- പയറുകൊണ്ടുണ്ടാക്കിയ പലഹാരം
- ആയുധവിദ്യ പഠിപ്പിക്കുന്നു
- വഞ്ചിക്കുന്നു
- ആയുധാഭ്യാസം
- വഞ്ചന
- ആയുധവിദ്യ പഠിക്കുന്നു
- യുദ്ധം അഭ്യസിക്കുന്നു
- വശമാക്കുന്നു
- ഇടങ്ങഴിപ്പയറു വിതക്കുന്ന സ്ഥലം
- പയറുവിതയ്ക്കുള്ള കരം
- വരിയോല
- വിശേഷണം:
- വിശപ്പുള്ള
- ഹീനമായ
- പാകമാകാത്ത പാക്കു് തമിഴ്: (പചുങ്കായി).
- ഒരു തൈ
- ഒരു വൃക്ഷം
- ഇതു് മലത്തെ പിടിക്കും. തീപ്പൊള്ളി വ്രണത്തിനു് നന്ന്. മറ്റു വ്രണങ്ങളെയും വരട്ടും. ഇതിന്റെ കറയാണു് കുന്തുരുക്കം.
- ദഹിപ്പിക്കുന്നു
- ഭാണ്ഡം, സഞ്ചി
- ഗർഭപാത്രം
- പച്ചധാന്യം
- പഠിക്കുന്നു
- സംസാരിക്കുന്നു
- ആലിപ്പഴം
- ആലിപ്പഴം
- മുത്തങ്ങാ
- താമരപ്പൂ
- മേഘം
- മുത്തങ്ങ
- മേഘം
- നാളികേരം
- മുല
- മുത്തങ്ങ
- കടൽ
- നീർമുത്തങ്ങ
- സമുദ്രം
- കടൽനുര
- സമുദ്രം
- മേഘം
- സമുദ്രം
- മേഘം
- സരസ്വതീനദി
- സരസ്വതീനദി
- പയോഷ്ണീ നദി വിന്ധ്യനിൽ നിന്നു പുറപ്പെടുന്നു. ജലം പരിശുദ്ധമാണു്. സർവരോഗഹരമാകുന്നു.
- പശു
- ഇതിന്റെ നായാട്ടുപേർ കൊമ്പുകുളമ്പൻ.
- സാവധാനം
- ഒരുവക മീൻ
- ആൺകുട്ടി
- പൈതൽ
- കേരളത്തിന്റെ ഒരു കഴകം
- കലിവർഷം 25൦൦ – നിപ്പുറം ആര്യബ്രാഹ്മണർ കേരളത്തെ കഴകങ്ങളായി വിഭാഗിച്ചതിൽ ഒന്നു് – കഴകം നോക്കുക.
- ബ്രഹ്മാവു്
- വിശന്നവൻ
- പതുക്കെ
- സ്വകാര്യത്തിൽ
- ഒരു വൃക്ഷം
- ഒരു പാമ്പു്
- ഒരു പാമ്പു്
- പതുക്കെ
- സ്വകാര്യത്തിൽ
- ധാതു:
- ചുറ്റും വ്യാപിക്ക
- ഒരുത്തന്റെ ആത്മാവു് മറ്റൊരുത്തന്റെ ശരീരത്തിൽ പ്രവേശിക്ക
- പരന്റെ കാര്യം
- അന്യന്മാരുടെ കാര്യം
- വിശേഷണം:
- മറ്റൊരുത്തന്റെ
- മറ്റൊരുത്തനേ സംബന്ധിച്ച
- മോടിക്കും അന്തസ്സിനും പ്രൗഢിക്കും ഗാംഭീര്യത്തിനുംവേണ്ടി ചിലർ പ്രസിദ്ധിയുള്ള മലയാളപദങ്ങളെ ഉപേക്ഷിച്ചു് അതുകളുടെ സ്ഥാനത്തു് ഉപയോഗിക്കുന്ന സംസ്കൃതപദങ്ങൾ
- പരകീയപദങ്ങളെ ഉപയോഗിക്കുന്നതു് വളരെ കരുതിവേണം – സാഹിത്യസാഹ്യം.
- പരുങ്ങൽ
- എല്ലാവരും അറികേ
- വിസ്താരമായി
- നടപ്പായി
- എല്ലായിടത്തും
- വിശേഷണം:
- കൂട്ടത്തിൽ നിന്നു തള്ളപ്പെട്ട
- വിസ്താരമാകുന്നു, നിരക്കുന്നു
- പ്രസിദ്ധമാകുന്നു
- ചിന്നുന്നു (സകര്‍മ്മകക്രിയ:പരത്തുന്നു)
- പരക്കുക എന്നതിന്റെ പേർ – പ്രസരം, വിസർപ്പണം.
- മോക്ഷപ്രാപ്തി
- സ്വർഗ്ഗപ്രാപ്തി
- പരന്റെ ചക്രം
- അന്യരാജാവും മറ്റും
- ശത്രുസൈന്യം
- പരബ്രഹ്മം
- വിശേഷണം:
- മറ്റൊരുത്തന്നധീനമായ
- മറ്റുള്ളവർ
- ശത്രുക്കൾ
- മറ്റൊരു ജന്മം
- വിശേഷണം:
- മറ്റൊരുത്തനു ജനിച്ച
- മനസ്സില്ലാമനസ്സോടെ അന്യനാൽ വളർത്തപ്പെട്ടവൻ
- മറ്റൊരു ജാതിക്കാരൻ
- പുറജാതിക്കാരൻ
- അന്യനെ (ആൾത്തരം) അറിയുന്നവൻ
- വരുണൻ
- വരുണൻ
- ഇന്ദ്രന്റെ വാൾ
- ഒരുവക മൺപാത്രം
- പിഞ്ഞാണം
- അടുപ്പിനു മീതേ കെട്ടിയുണ്ടാക്കുന്ന ചേരു്
- മേത്തട്ടു്
- വിശേഷണം:
- ചെറിയ
- താണതായ
- മാന്തൽ
- കരൾച്ച
- മാന്തുന്നു
- കരളുന്നു
- വിശേഷണം:
- മറ്റൊരുത്തന്നധീനമായ
- അന്യന്റെ ചൊല്പടിക്കു നടക്കുന്ന
- പരതന്ത്രൻ എന്നതിനു അന്യൻ പ്രധാനമായിട്ടുള്ളവൻ എന്നു ശബ്ദാർത്ഥം.
- വിശേഷണം:
- ഏറ്റവും അധികമായ
- അന്യസ്ത്രീ
- ശത്രുവിന്റെ ഭാര്യ
- അക്കര
- ആറ്റിന്റെയും മറ്റും മറുകര
- തപ്പുന്നു
- മീതേകിടക്കുന്നവയെ കൈകൊണ്ടു തടഞ്ഞെടുക്കുന്നു
- കണ്ണിൽ വളരുന്ന മാംസത്തെ ഉരച്ചുകളയുന്നു
- മറ്റുള്ളവരുടെ സന്തോഷം
- വിസ്താരമാക്കുക
- നിവിർക്കുക
- നിരത്തൽ
- പരവന്റെ സ്ത്രീ
- നിരത്തുന്നു
- നിവിർക്കുന്നു
- മറുലോകത്തു്
- സ്വർഗ്ഗത്തു്
- അന്യരെ രക്ഷിക്കയെന്നുള്ളതു്
- വേറൊന്നു്, വ്യത്യാസം
- ഉൽക്കർഷം
- ശത്രുശിക്ഷ
- മറ്റൊരുത്തന്റെ ഭാര്യ
- മറ്റൊരാളുടെ ദുഃഖം
- മറ്റൊരാളുടെ ദൂഷണം
- ഏഷണി
- അപവാദം
- കുറ്റം
- കുടുംബദൈവം
- അന്യദിക്കു്
- അന്യദേശത്തുള്ളവൻ
- കുടുംബദൈവം
- മറ്റൊരാളുടെ കുറ്റം
- മറ്റൊരാളുടെ ധനം
- അന്യന്റെ മുതലിൽ ആഗ്രഹമില്ലായ്മ
- അന്യന്റെ മുതലിലുള്ള ആഗ്രഹം
- പരോപദ്രവം
- പരദ്രോഹിയുടെ പേർ–നൃശംസൻ, ഘാതുകൻ, ക്രൂരൻ, പാപൻ.
- മറ്റുള്ളവരെ പകയ്ക്കുന്നവൻ
- മറ്റൊരാളുടെ ദ്രവ്യം
- മറ്റൊരുവന്റെ സ്ത്രീ
- മറ്റൊരുവൻ, അന്യൻ
- ശത്രു. രോഷത്തെ പൂരിപ്പിക്കുന്നവനെന്നർത്ഥം.
- ശ്രേഷ്ഠൻ
- ദൂരത്തുള്ളവൻ
- ഈശ്വരൻ
- പരമാത്മാവായുള്ളവൻ
- (മായാസൃഷ്ടമായാപ്രപഞ്ചത്തിൽ നിന്നു അന്യനായവൻ).
- സർവോൽകൃഷ്ടൻ
- വിശേഷണം:
- ശത്രുക്കളെ ദുഃഖിപ്പിക്കുന്ന
- ജയശാലി
- ശത്രുക്കളെ തപിപ്പിക്കുന്നവൻ
നവന്തിജനപദപുരന്ദരൻ’
- ഫ്രഞ്ചുഭാഷ
- പിന്നയോ?
- ദൈവം
- ദൈവം
- ദൈവം
- സർവോൽകൃഷ്ടനായ പുരുഷൻ
- പരക്കേ
- മറ്റൊരാൾ കൊടുക്കുന്ന അന്നം
- വിശേഷണം:
- മറ്റൊരാളിന്റെ അന്നംവാങ്ങിച്ചു ഭക്ഷിച്ചുപജീവിക്കുന്ന
- മറ്റൊരാളിന്റ ദുഃഖം
- മറ്റൊരുവൻ
- വിഷ്ണു
- വിശേഷണം:
- അന്യനാൽ പോഷിപ്പിക്കപ്പെട്ട
- കുയിൽ എന്ന പക്ഷി
- പരനാൽ (അന്യനാൽ, കാകനാൽ) പോഷിപ്പിക്കപ്പെടുന്നതുകൊണ്ട് ഈ പേർ വന്നു.
- രണ്ടാമത് ഒരു ഭർത്താവിനെ സ്വീകരിച്ചവൾ
- വിശേഷണം:
- പറന്ന
- അവിലു്
- വിസ്താരമായി
- വിസ്താരം
- വീതി
- പരന്നതിന്റെ പേർ – വിസൃതം, വിസ്തൃതം, തതം.
- പള്ളിച്ചാന്മാർ
- പരസ്യമാക്കൽ
- അന്യനിലുള്ള വിശ്വാസം കൊണ്ട് വശപ്പെടുത്തപ്പെടാവുന്നവൻ
- മൂഢൻ
- മറ്റൊരുത്തനെക്കുറിച്ചുള്ള ബഹുമാനം
- അന്യന്റെ പ്രേരണ (ഉത്സാഹിപ്പിക്കൽ)
- അന്യശക്തി
- ശത്രുബലം
- പരപീഢ
- മറ്റുള്ളവരുടെ സമ്മതം
- ദൈവം
- എങ്ങും നിറഞ്ഞു ചലനമോ വികാരമോ ഒന്നുമില്ലാത്ത ആനന്ദമായ വസ്തു
- സർവജീവികൾക്കും ജീവനായി, വാങ്മനസാതിവിദൂരനായി, സർവേർന്ദ്രിയങ്ങൾക്കും നാഥനായി സ്വയം പ്രകാശിക്കുന്ന ജ്യോതിസ്സ്.
- മറ്റൊന്നിന്റെ പങ്ക്
- കൂടുതലായ യോഗ്യത
- ഒന്നിന്റെ കുറവ് മറ്റൊന്നിൽ തീർക്കുക, ഒന്നിനു വിപരീതഗുണമായ മറ്റൊന്നിനോടുള്ള സമ്പർക്കത്തിൽ ഉണ്ടാകുന്ന ഗുണോൽകർക്ഷം
- വെളുപ്പിൽ കറുപ്പു ചേർന്ന നിറം
- അന്യന്റെ ഭാര്യ
- ശത്രു ഭാര്യ
- വിശേഷണം:
- അന്യനാൽ രക്ഷിക്കപ്പെട്ട
- കുയിൽ
- അന്യനാൽ ഭരിക്കപ്പെടുന്നത് എന്നർത്ഥം. കുയിൽ കാക്കക്കൂട്ടിൽ കൊണ്ടുവയ്ക്കുന്ന കുട്ടികളെ കാക്ക തന്റെ കുട്ടിയെന്നു കരുതി വളർത്തും. പറക്കാറാകുമ്പോൾ പറന്നു തങ്ങളുടെ കൂട്ടിൽ ചെന്നുചേരും.
സംലക്ഷ്യതേകിമുതയാഃപ്രതിബോധവത്യഃ
പ്രാഗന്തരിക്ഷഗമനാൽസ്വമപത്യജാത
മന്യൈഃഖഗൈഃപരഭൃതാഃഖലുപോഷയന്തി’
- പെൺകുയിൽ
- കാക്ക
- അന്യനെ ഭരിക്കുന്നത്. കുയിലിന്റെ കുഞ്ഞിനെ വളർത്തുകയാൽ ഈ പേരുണ്ടായി.
- രൂപകം എന്ന അലങ്കാരത്തിന്റെ ഒരു പിരിവ്
- വിശേഷണം:
- ശ്രേഷ്ഠമായ
- പ്രധാനമായ
- വളരെ നല്ലതായ
- വർദ്ധിച്ച
- അങ്ങേ അറ്റത്തെ അവസ്ഥ, ശ്രേഷ്ഠത
- ആധിക്യം
- അതിശക്തി
- മോക്ഷം
- പ്രധാന ഗുരു
- അന്യപ്രദേശം, അന്യരാജ്യം
- ശത്രുരാജ്യം
- ഒരു രോഗം
- ഇതിനു് മൂക്കിൽകൂടി കഫത്തിന്റെ സ്രാവം, വായിൽ രസമില്ലായ്ക, മലമൂത്രങ്ങൾക്കു തടവു് മുതലായ ലക്ഷണങ്ങൾ കാണും.
- വിശേഷണം:
- ഏറ്റവും ദോഷമുള്ള
- സർവോൽകൃഷ്ടൻ
- അനുവാദത്തിൽ പറയുന്ന ഒരു വാക്കു്
- ഏറ്റവും ഗൂഢമായുള്ളതു്
- അത്യുത്തമസന്യാസി
- ത്രസരേണുവിൽ മുപ്പതിൽ ഒരു പങ്കു്
- പരമാണുപ്രായത്തിൽ ജീവിക്കുന്ന ജന്തു
- ദൈവം
- പ്രധാനമായ ആത്മാവു്
- ശ്രേഷ്ഠമായ ചൈതന്യശക്തി
- സർവചരാചരങ്ങൾക്കും ജീവനായിരിക്കുന്ന ചൈതന്യം
- മഹാസന്തോഷം, ഭാഗ്യം
- ദൈവം
- ആനന്ദസ്വരൂപം
- ദൈവം
- അധികം സന്തോഷിക്കുന്നു
- പായസം
- ക്ഷീരാന്നം
- നേരിനേ അറിക
- സത്യം
- നേരു്
- സത്യമായ വസ്തു
- ദൈവം
- സത്യമുള്ളവൻ
- നേരുള്ളവൻ
- പാശുപതാസ്ത്രം
പരമാസ്ത്രമെടുത്തിങ്ങുതന്നതും’
- ശിവൻ
- ദൈവം
- വിഷ്ണു
- ഇന്ദ്രൻ
- പരബ്രഹ്മം
- പാർവ്വതി
- ദേവി
- ബ്രഹ്മാവു്
- ഏറ്റവും ശ്രേഷ്ഠമായ സ്ഥാനത്തിൽ (ലോകത്തിൽ) ഇരിക്കുന്നവൻ, പരമത്തിങ്കൽ (ചിദാകാശത്തിങ്കൽ – ബ്രഹ്മപദത്തിങ്കൽ) സ്ഥിതി ചെയ്യുന്നവൻ, എല്ലാ ലോകങ്ങളിലും ശ്രേഷ്ഠമായ സത്യലോകത്തിൽ ഇരിക്കുന്നവൻ ഇങ്ങിനെ ശബ്ദാർത്ഥം.
- വിഷ്ണു
- ശിവൻ
- ഗരുഡൻ
- അഗ്നി
- സാരമായ ഉപദേശം
- നെല്ലു ചിക്കുവാനായിട്ടു് ഒട്ടലു കീറി നെയ്തുണ്ടാക്കിയ വസ്തു, പായു്
- കിടക്കുന്നതിനു് കൈതയോല, പനയോല മുതലായതുകൊണ്ടുണ്ടാക്കിയ വസ്തു
- പര്യായപദങ്ങൾ:
- കടം
- കിളിഞ്ജകം.
- എല്ലാറ്റിലും മീതെയുള്ള സ്ഥാനം
- വൈകുണ്ഠം
- വിശേഷണം:
- തുടർന്നുതുടർന്നുള്ള
- തലമുറതലമുറയായുള്ള
- പാരമ്പര്യം
- സന്തതി
- ക്രമം
- തലമുറ
- നിര
- ഉദാ:ശൃംഗപരമ്പര.
- വംശത്തിലുള്ളവൻ
- ഒരുവക മാൻ
- യാഗത്തിനായിട്ടു പശുവിനെ കൊല്ലുക
- പ്രാണപരമ്പരയിൽ ചെയ്യുന്ന കുടില പ്രവൃത്തി എന്നർത്ഥം. മൂക്കും വായും മറ്റും കൂട്ടിപ്പിടിച്ചു ശ്വാസം മുട്ടിച്ചും ശ്വാസം മുഴച്ചുവരുമ്പോൾ ആ സ്ഥലങ്ങളിൽഅടിച്ചു താഴ്ത്തിയും മറ്റും ചെയ്തു ഹിംസിക്കുകയാണു ഈ കുടില പ്രവൃത്തി.
- പരമ്പരയാ വഹിക്കപ്പെടുന്ന വാഹനം
- തേർ, വണ്ടി മുതലായവയെ വഹിക്കുന്ന കുതിര, കാള മുതലായവയ്ക്കോ ശിബിക മുതലായതിനെ വഹിക്കുന്ന പുരുഷന്മാർക്കോ ഒരു നിശ്ചിത സ്ഥലത്തു് എത്തുന്ന സമയം മാറ്റമുണ്ടാവുകയും, ആ തരത്തിലുള്ള മറ്റു ചില വാഹകന്മാർ ആ വാഹനത്തെ വഹിക്കുകയും ചെയ്യുന്നു എങ്കിൽ അതിന്നു വൈനീതകം എന്നു പേർ.
- പര്യായപദങ്ങൾ:
- വൈനീതകം.
- പാരമ്പര്യോപദേശം
- മറ്റൊരുവന്റെ ഭാര്യ
- അന്യരാജ്യം
- മറ്റൊരു ലോകത്തു ചെല്ലുക
- മരണം
- അന്യലോകം
- സ്വർഗ്ഗം മുതലായവ
- അന്യലോകത്തിൽ പാർക്കുക
- കവടി
- ഒരുവക മത്സ്യം
- ഈ മത്സ്യം നാദേയമാണു്. സംസ്കൃതം: കുലാടം.
- ചരൽ
- അക്ഷരങ്ങൾ കൊണ്ടു സംഖ്യ അറിയുന്നതിനുള്ള ഒരു കണക്കു്
- (അക്ഷരസംഖ്യ നോക്കുക).
- ഒരുവക മത്സ്യം
- കടൽ, സമുദ്രം
- പരപ്പു നിമിത്തം ഈ പേർ വന്നു.
- പടരുന്ന ചെടി
- അർദ്ധസമവൃത്തങ്ങളിൽ ഒന്നു്
- വിശേഷണം:
- മറ്റൊരുത്തനധീനമായ
- നാഥനുള്ള
- സമുദ്രത്തിനു തുല്യമായി
- ഒരുവക രത്നക്കമ്പിളി
- മറ്റൊരുത്തനധീനയായവൾ
- നാഥനുള്ളവൾ
- അന്യന്റെ ഭാര്യ
- ശത്രുഭാര്യ
- അന്യസ്ത്രീ
- ഒരു താണജാതിക്കാരൻ സ്ത്രീ:പരത്തി.
- ചില സമുദ്രതീരങ്ങളിൽ പാർക്കുന്ന ഒരു ജാതിക്കാർ
- ഒരുവക മുക്കുവർ
- ഒരുമാതിരി കല്ലാശാരി
- അരയൻ
- നുളയൻ
- നെയ്ത നിലവാസി
- വിശേഷണം:
- മറ്റൊരുത്തന്നധീനമായ, ആശ്രയിച്ചു ജീവിക്കുന്ന
- ക്ഷീണിച്ച
- പ്രയാസപ്പെടുന്ന
- ദാരിദ്ര്യമുള്ള
- ദീനം പിടിച്ച
- പാരവശ്യം
- ക്ഷീണത
- ദീനം
- ദാരിദ്ര്യം
- പ്രയാസം
- സ്വയമേ ഒന്നും ചെയ്യാൻ വയ്യാത്തവൻ
- ഞെരുങ്ങുന്നു
- ക്ഷീണിക്കുന്നു
- കാർത്തികേയന്റെ മയിൽ
- അന്യന്റെ ചൊല്പടിക്കു നടക്കുന്നവൻ
- അന്യനായ സ്വാമിയുള്ളവനെന്നർത്ഥം.
- പരതുന്നു
- അന്യശാസ്ത്രം
- വെണ്മഴു
- ശത്രുവിനെ ഹിംസിക്കുന്നതു് എന്നർത്ഥം.
- ഒരു മഹർഷി
- പരശുരാമൻ
- പരശുരാമൻ
- ഗണേശൻ
- ശിവൻ
- ശിവന്റെ ദ്വാസ്ഥന്മാരിൽ ഒരുത്തൻ
- ജമദഗ്നിമഹർഷിയുടെ പുത്രൻ
- പരശുധരൻ
- ഇദ്ദേഹം വിഷ്ണുവിന്റെ ആറാമത്തെ അവതാരപുരുഷനാകുന്നു. കാർത്തവീര്യൻ മുതലായ ക്ഷത്രിയരാജാക്കന്മാരെ നിഗ്രഹിച്ചു ധർമ്മസംരക്ഷണം ചെയ്യുന്നതിനാണ് ഇദ്ദേഹം അവതരിച്ചത്. അച്ഛൻ ജമദഗ്നിമഹർഷി. അമ്മ രേണുക. ത്രേതായുഗത്തിന്റെ ആരംഭത്തിലാണ് അവതരണം. ബാല്യത്തിൽ ആയുധശാസ്ത്രം പഠിപ്പിച്ചത് ശിവനാണ്. അദ്ദേഹത്തിൽനിന്നും ഒരു പരശു സമ്മാനം കിട്ടീട്ടുണ്ട്. ഇതുകൊണ്ടത്രേ പരശുരാമൻ എന്നു വിളിക്കപ്പെടുന്നത്. പിതൃനിയോഗപ്രകാരം ഒരിക്കൽ ഇദ്ദേഹം മാതാവിനെ കൊന്നു. പിന്നീട് പിതാവിനെക്കൊണ്ടു തന്നെ ആ മാതാവിനെ ജീവിപ്പിച്ചു. ക്രൗഞ്ചപർവതത്തെ ഒരിക്കൽ ഇദ്ദേഹം പിളർന്നു. ഇതിനു കാരണം സുബ്രഹ്മണ്യനോടുള്ള മത്സരമായിരുന്നു. ഇദ്ദേഹം ഇരുപത്തൊന്നുതവണ ക്ഷത്രിയരാജാക്കന്മാരെ വധിച്ചു. ഇതിന്റെ ഹേതു ഇദ്ദേഹം കാർത്തവീര്യനെ വധിച്ചതിനു കാർത്തവീര്യന്റെ പുത്രന്മാർ ജമദഗ്നിയെ കൊലപ്പെടുത്തിയതായിരുന്നു. ക്ഷത്രിയരാജാക്കന്മാരുടെ ചോരകൊണ്ട് പരശുരാമൻ ‘സമന്തപഞ്ചകം’ എന്ന തടാകങ്ങൾ നിറച്ചു എന്നാണ് പറയപ്പെട്ടിട്ടുള്ളത്. സീതാവിവാഹം കഴിഞ്ഞ് ശ്രീരാമൻ ദാരങ്ങൾ മുതലായവരൊന്നിച്ചു വരുംവഴിക്ക് ഇദ്ദേഹം തടുത്തു. പക്ഷെ രാമചന്ദ്രൻതന്നെ ജയിച്ചു. പരശുരാമന് ‘ന്യക്ഷൻ’ ‘ഖണ്ഡപരശു’ ഇങ്ങിനെ രണ്ടു പേരുകൂടി കാണുന്നുണ്ട്. ഇദ്ദേഹം ഇപ്പോഴും മഹേന്ദ്രഗിരിയിൽ തപസ്സുചെയ്തുകൊണ്ടിരിക്ക യാണെന്ന് ഊഹിക്കപ്പെട്ടിരിക്കുന്നു. പരശുരാമൻ ത്രേതായുഗത്തിൽ മാതൃപ്രീതിക്കായി 21 പരിവൃത്തി ക്ഷത്രിയരാജാക്കന്മാരെ കൊല്ലുകയാൽ സംഭവിച്ച വീരഹത്യാപാപനിവൃത്തിക്ക് ഭൂമി ആസകലം ബ്രാഹ്മണർക്ക് ദാനം ചെയ്യപ്പെടുക കൊണ്ട് തന്റെ വാസത്തിനായി 1൦൦ യോജന നീളവും 1൦ യോജന വീതിയുമുള്ളതും, ഗോകർണ്ണം മുതൽ കന്യാകുമാരിവരെ സഹ്യപർവ്വതത്തിനു പടിഞ്ഞാറുഭാഗം കിടക്കുന്നതുമായ കേരളത്തെ സ്വീകരിച്ചു.
- വേഴാമ്പൽ
- അന്യസമ്പത്ത്
- വെണ്മഴു
- കോടാലി
- ശത്രുവിന്റെ അഭിവൃദ്ധിയെ കളയുന്നതെന്നർത്ഥം.
- മറ്റെന്നാൾ
- വിശേഷണം:
- നൂറ്റിൽ അധികമുള്ള
- അന്യന്മാരുടെ സുഖം
- പരമാനന്ദം
- രണ്ടർത്ഥവും ഇതിലുണ്ട്.
- അന്യന്റെ സ്ത്രീ
- മറ്റൊരുവന്റെ സ്ത്രീയെ പ്രാപിക്ക
- വിശേഷണം:
- അന്യോന്യമായുള്ള
- വേറൊരുവന്റെ വിഷയത്തിൽ പ്രയോഗിക്കേണ്ട പദം
- പ്രസിദ്ധപ്പെടുത്തുന്നു
- വിളംബരം
- പ്രസിദ്ധം
- വെണ്മഴു
- (പരശ്വധം എന്നതിന്റെ പാഠം).
- മറ്റൊരുവന്റെ മുതൽ
- വിശേഷണം:
- ആയിരത്തിലധികമുള്ള
- വിശേഷണം:
- മറ്റുള്ളവർക്കു ഹിതമായ
- ഒരുമാതിരി ഗണിതം
- വരളി
- ഉണക്കിയ ചാണകം
- ഇതു ചില സംസ്കൃതപദങ്ങളുടെ ആദിയിൽ വരുമ്പോൾ പ്രാധാന്യം
- അതിക്രമം
- മടക്കം ഇങ്ങിനെ പല അർത്ഥങ്ങൾ വരും
- നാലുവിധം ശബ്ദങ്ങളിൽ ഒന്നാമത്തേതു്
- ഒന്നാമത്തേതായ ഈ ശബ്ദം മൂലാധാരത്തിൽ ബ്രഹ്മസ്വരൂപേണ ഇരിക്കുന്നു. മറ്റു മൂന്നു ശബ്ദങ്ങൾ - പശ്യന്തി, മധ്യമ, വൈഖരി.
- യാഗകർമ്മം
- ശക്തി. പരന്മാരെ ആക്രമിക്കുന്നതു് എന്നർത്ഥം
- ഉത്സാഹം
- പര്യായപദങ്ങൾ:
- വീര്യം
- ശക്തിയുള്ളവൻ
- പൂമ്പൊടി, പൂവിലെപ്പൊടി. കാറ്റിനെ അനുസരിച്ചു് പാറിപ്പോകുന്നതു് എന്നർത്ഥം
- പൊടി
- കുളി കഴിഞ്ഞാൽ ശരീരത്തിൽ പിരട്ടുന്ന ഒരു സുഗന്ധപ്പൊടി, കുളിപ്പാനുള്ള ഗന്ധദ്രവ്യം മുതലായതു്
- പര്യായപദങ്ങൾ:
- സുമനോരജസ്സു്
- വിശേഷണം:
- പിൻതിരിഞ്ഞ
- മുഖം തിരിച്ച
- വിശേഷണം:
- അന്യനാൽ രക്ഷിക്കപ്പെട്ട
- മനസ്സില്ലാമനസ്സോടെ അന്യനാൽ വളർത്തപ്പെട്ടവൻ. പരനാൽ (അന്യനാൽ)
- ആചിതൻ (വളർത്തപ്പെട്ടവൻ) പരാജിതൻ എന്നും പാഠമുണ്ടു്
- വിശേഷണം:
- പിൻതിരിഞ്ഞ
- തോൽവി
- മടക്കം
- വിശേഷണം:
- ജയിക്കപ്പെട്ട
- തോല്പിക്കപ്പെട്ട. (അന്യന്മാരാൽ ജയിക്കപ്പെടുന്നവൻ = പരാജിതൻ)
- തോറ്റവൻ. ശത്രുക്കളാൽ അഭിഭവിക്കപ്പെട്ടവൻ എന്നർത്ഥം
- വളഞ്ഞു്
- അപവാദം, ദൂഷണം
- (മലയാളം) സങ്കടം
- സങ്കടമറിയിക്കുന്നവൻ
- സർവത്തേയും അതിക്രമിച്ചവൻ
- പരമാത്മാവു്. സർവോൽകൃഷ്ടൻ എന്നർത്ഥം
- മറ്റൊരുവനെ സേവിക്കുന്ന, അന്യന്റെ ചൊല്പടിക്കു നടക്കുന്ന
- പ്രയാസപ്പെടുന്ന
- അന്യന്റെ അധീനതയെ പാലിക്കുന്ന ദുഃഖികൾ
- പ്രയാസപ്പെടുന്നു
- ആശ്രയം
- പ്രയാസം
- അധികമായ സന്തോഷം
- മറ്റൊരുത്തന്റെ അനുകൂലം
- വേഗത്തിൽ. (പ്രാചീനമലയാളം:)
- മറ്റൊരുവന്റെ അന്നം കൊണ്ടുപജീവിക്കുന്നവൻ
- പര്യായപദങ്ങൾ:
- പരപിണ്ഡാദൻ
- മറ്റൊരുവൻ കൊടുക്കുന്ന ചോറു്
- വിശേഷണം:
- നല്ലതും ചീത്തയുമായ
- ആദിയും അന്തവുമായ
- ആദ്യന്തമായ വസ്തു
- ദൈവം
- പരനിന്ദ
- മറ്റൊരുവനെ ആശ്രയിക്ക
- മടക്കം, തോൽവി
- അവമാനം
- നാശം
- പ്രഭവാദി അറുപതു വർഷങ്ങളിൽ 4-ാമത്തെ വത്സരം
- വിശേഷണം:
- തോൽക്കപ്പെട്ട, തോറ്റ
- അവസാനിക്കപ്പെട്ട
- തിരസ്കരിക്കപ്പെട്ട
- അവമാനം
- ഉൽകൃഷ്ടമായ ഐശ്വര്യം
- നല്ല ഭസ്മം
- വിചാരം
- സൂക്ഷ്മം
- പ്രധാന സംഗതികളെപ്പറ്റി പ്രസ്താവിച്ചു മൊത്തത്തിൽ ചിന്തിക്കുന്നു
- സംബന്ധിച്ചു പറയുന്നു
- അധികം കോപം
- വിശേഷണം:
- സ്പർശിക്കപ്പെട്ട
- വിശേഷണം:
- ആസക്തിയുള്ള
- താൽപര്യമുള്ള
- മതസംബന്ധമായുള്ള ക്രമം, പരമ്പരാചാരം
- മോക്ഷം
- ആസക്തിസ്ഥാനം
- പതിനായിരത്തിലധികമുള്ള
- രണ്ടാമാണ്ട്
- ഒരു വലിയ തുക
- 1൦൦,൦൦൦,൦൦൦,൦൦൦,൦൦൦,൦൦൦.
- പതിനെട്ടാമത്തെ സ്ഥാനം
- മറ്റേപ്പകുതി
- വിശേഷണം:
- ശ്രേഷ്ഠതയുള്ള
- ശ്രേഷ്ഠം
- പരമായ (ശ്രേഷ്ഠമായ) അർദ്ധത്തിൽ ഭവിച്ചതെന്നർത്ഥം.
- അതേ സംഗതിയെത്തന്നെ വേറൊരു വിധത്തിൽ പ്രസ്താവിക്കുകയെന്നത്
- പദ്യത്തിന്റെ അർത്ഥം ഏറ്റക്കുറവുകൾ കൂടാതെ ഗദ്യത്തിലാക്കുന്ന സമ്പ്രദായം
- വിശേഷണം:
- ഓടിപ്പോയ
- തിരിച്ചുവന്ന
- ഒരു മഹർഷി
- പിതാവു് ‘ശക്തി’, മാതാവു് ‘അദൃശ്യന്തി’. പിതാവായ ശക്തി കന്മാഷപാദരാജാവിനെ ശപിച്ചു രാക്ഷസനാക്കി. ഇതിനു കാരണം വഴിയിൽ നിന്നു മാറിനില്ക്കാത്ത കോപമായിരുന്നു. ശക്തിയെ രാജാവു തല്ലുകകൂടി ചെയ്തു. രാക്ഷസനായ മാത്രയിൽതന്നെ ശക്തിയെ ഭക്ഷിച്ചു. അനന്തരം ശക്തിയുടെ ഭാര്യയായ അദൃശ്യന്തി പരാശരനെ പ്രസവിച്ചു. താതോദന്തം കേട്ട പരാശരൻ രാക്ഷസവംശോന്മൂലനാശത്തിനായി ഒരു യാഗം ആരംഭിച്ചു. വസിഷ്ഠൻ മുതലായവർ തടയുകയാൽ അതു നടന്നില്ല.
- വിശേഷണം:
- അന്യനെ ആശ്രയിക്കുന്ന
- മറ്റൊരുവനെ ആശ്രയിക്കുക
- ഒരു തൈ
- കൊല
- വധം
- ക്ഷേപിക്കുക എന്നർത്ഥം.
- മരിച്ചവൻ
- പ്രാണൻ പോയവൻ എന്നർത്ഥം.
- മരണം
- കള്ളൻ
- അന്യന്മാരെ കുഴക്കുന്നവനെന്നർത്ഥം.
- അന്യനെ വ്യാപിക്കുന്നവൻ
- വിശേഷണം:
- ആക്രമിക്കപ്പെട്ടു്
- അടിക്കപ്പെട്ട
- ഉച്ചയ്ക്കു പിന്നീടുള്ള ദിവസം
- ഉച്ചതിരിഞ്ഞിട്ടുള്ള പകൽഭാഗം
- വിശേഷണം:
- അഴകുള്ള
- ഇതു ചില മൊഴികളോടു് ചേരുമ്പോൾ ചുറ്റും, വിട്ടൊഴിവു്, പങ്കു്, അവസാനം, വിഭാഗം, ദിനം, ബലം, ക്ഷമചോദിക്ക, സൽക്കാരം, ആലിംഗനം, ആഭരണം, തള്ളിക്കള, വിസ്താരം, തടവു്, അടയാളം, ദുഃഖം സത്യം ഇങ്ങനെ പല അർത്ഥങ്ങൾ വരും.
- കുതിര
- കള്ളക്കഥ
- ഭയം
- വിറയൽ
- വിശേഷണം:
- ഇളക്കപ്പെട്ട
- വിശേഷണം:
- സഹായിക്കുന്ന
- കട്ടിൽ
- മെത്ത
- കാപ്പു്
- ആരംഭം
- ആശ്രിതന്മാരുടെ കൂട്ടം, പരിചാരകജനം
- പുരുഷാരം
- സാഹിത്യശാസ്ത്രത്തിൽ ഒരലങ്കാരത്തിന്റെ പേർ
- അഭിപ്രായഗർഭങ്ങളായ വിശേഷണങ്ങളെ ചെയ്യുന്നതു് പരികരാലങ്കാരം. ഉദാ:
- അരയും തലയും മുറുക്കിക്കെട്ടുക എന്ന സമ്പ്രദായം
- മുറിക്ക, കണ്ടിക്ക
- വൃത്തത്തിൽകണ്ടിക്ക
- സൂചികൊണ്ടു കുത്തുന്നതുപോലെയുള്ള വേദന
- ശുശ്രൂഷ
- ആഭരണങ്ങൾകൊണ്ടും മറ്റും ദേഹത്തിൽ അലങ്കരിക്കുക
- ഭൃത്യൻ
- അടിമക്കാരൻ
- വേലക്കാരൻ
- വിശേഷണം:
- അലങ്കരിക്കുന്ന (സ്ത്രീ:പരികർമ്മിണി.)
- ചതി
- നിശ്ചയിക്കപ്പെട്ട
- ഉണ്ടാക്കപ്പെട്ട
- സ്ഥിരപ്പെടുത്തുന്നു
- സന്യാസി
- വിശേഷണം:
- പരന്ന, ചിതറപ്പെട്ട
- ചുറ്റുമുള്ള, തിങ്ങിയ, നിറഞ്ഞ
- വിശേഷണം:
- പ്രസിദ്ധപ്പെടുത്തിയ
- വമ്പുപറഞ്ഞ
- പറയപ്പെട്ട, അറിയിക്കപ്പെട്ട
- കോട്ട
- കിടങ്ങു്
- പ്രാചീനമലയാളം:
- കുറച്ചിൽ
- നാണക്കേടു്
- ഇന്നപ്പോൾ പണം കൊടുത്തുകൊള്ളാമെന്നു് ഒരു സർക്കാരുദ്യോഗസ്ഥന്റെ മുമ്പാകെ ഒരു ഉടമ്പടി ചെയ്ക
- ശപഥം, പ്രതിജ്ഞ
- മുറിവു്
- ഒരു വൃക്ഷം
- തഴമ്പു്
- ചുറ്റുംനടക്ക
- നടക്കുക, പാദസഞ്ചാരം
- പരിക്രമത്തിനു പാദസഞ്ചാരമെന്നും ക്രീഢാസഞ്ചാരമെന്നും പറയാം.
- ആടു്
- ചുറ്റും നടക്കുന്നു
- വിലയ്ക്കു വാങ്ങിക്ക
- വിശേഷണം:
- ചുറ്റും നടക്കപ്പെട്ട
- പരിജനങ്ങൾ മുതലായവർ വന്നു ചുറ്റും നില്ക്കുക
- പരികരണം എന്നർത്ഥം.
- വീണ്ടെടുപ്പു്
- മുറിവുപെട്ടതു്
- ചളി
- തൊളി
- വിശേഷണം:
- ചുറ്റപ്പെട്ട
- മതിൽ കിടങ്ങു മുതലായതിനാൽ ചുറ്റപ്പെട്ട
- വിശേഷണം:
- നല്ലവണ്ണം ലഹരി പിടിച്ച
- ചുറ്റൽ
- ചുറ്റു്
- കിടങ്ങു്
- കുഴി
- കോട്ടയുടെ ചുറ്റും കാണപ്പെടുന്ന കിടങ്ങു്
- നാലുപുറവും കുഴിച്ചുണ്ടാക്കപ്പെട്ടതു് എന്നർത്ഥം.
- വിശേഷണം:
- കുഴിക്കപ്പെട്ട
- വിശേഷണം:
- ദുഃഖിക്കപ്പെട്ട
- ദുഃഖം
- കീർത്തി
- പൂർണ്ണമായിതിട്ടപ്പെടുത്തുക
- വിചാരിക്കപ്പെടേണ്ടതു്
- എണ്ണുക
- വിചാരിക്കുക
- ചേർക്കുക
- ബഹുമാനിക്കുക
- വിശേഷണം:
- എണ്ണപ്പെട്ട
- വിചാരിക്കപ്പെട്ട
- ചേർക്കപ്പെട്ട
- ബഹുമാനിക്കപ്പെട്ട
- വിശേഷണം:
- വിചാരിക്കത്തക്ക
- വിശേഷണം:
- വ്യാപിച്ചിരിക്കുന്ന
- ചുറ്റിയിരിക്കുന്ന
- ചുറ്റുംനടക്ക
- അന്വേഷിച്ചുനടക്കുക
- അറിക, നിശ്ചയപ്പെടുത്തുക
- മുഴക്കം
- ചുറ്റും ശബ്ദംകൊണ്ടുള്ള നിറപ്പു്
- മുഴക്കുന്നു
- ചുറ്റും ശബ്ദംകൊണ്ടു നിറയ്ക്കുന്നു
- വിശേഷണം:
- കൈക്കൊള്ളപ്പെടുവാൻ തക്ക
- വിവാഹം ചെയ്യപ്പെട്ടസ്ത്രീ
- സ്വീകാരം
- കൈക്കൊള്ളുക
- കുടുംബം
- ശാപം, ആണ
- പത്നി
- പരിചാരകജനം
- പേർ
- കൈക്കൊള്ളുന്നു
- സ്വീകരിക്കുന്നു
- ഭർത്താവു്
- ഇരുമ്പുലക്ക, ചുറ്റും ഹനിക്കുന്നതു് എന്നർത്ഥം
- കൊല
- സാക്ഷി
- ഇരുമ്പുലക്ക
- വധം (കൊല)
- വധം
- കൊല
- വെട്ടും മറ്റും തടുപ്പാൻ തോലുകൊണ്ടുണ്ടാക്കുന്ന ഒരു വസ്തു
- പരിചപ്പിടി = സംഗ്രാഹം.
കിട്ടും വിരുതുപണിക്കർക്കെന്നും’
- പരിചയം. (പ്രാചീനമലയാളം:)
- ശീലം
- അറിവു്
- അഭ്യാസം
- അടയാളം
- പരിചയം എന്നതു് ഒരു വസ്തുവിനോടുകൂടെ വളരെക്കാലം കൂടിയിരിക്കുക ആകുന്നു.
- പര്യായപദങ്ങൾ:
- സംസ്തവം.
- സഹവാസസൗഖ്യം
- ശീലിക്കുന്നു
- അഭ്യസിക്കുന്നു
- ശുശ്രൂഷ
- അകമ്പടിക്കാരൻ
- ശുശ്രൂഷക്കാരൻ
- സേനയുടെ ചുറ്റും നടന്നു സൈന്യങ്ങളുടെ അറ്റകുറ്റങ്ങൾ നോക്കിക്കണ്ടറിയുന്നവൻ
- യുദ്ധസമയത്തിൽ സാമന്തന്മാരെ കൊണ്ടു നടക്കുന്നവൻ
- ശുശ്രൂഷിക്കുന്നു
- ശുശ്രൂഷ
- പരിചരിക്കുക
- എപ്പോഴും സമീപത്തിൽ തന്നെ ഉണ്ടായിരിക്കുക എന്നർത്ഥം.
- രോഗിയോടും വൈദ്യനോടും ദൃഢസ്നേഹം
- സദാചാരം
- ക്രിയാസാമർത്ഥ്യം
- ബുദ്ധിമത്വം ഇവ 4-ഉം
- ശുശ്രൂഷക്കാരൻ
- ഭൃത്യൻ
- സ്വാമിയെ പരിചരിക്കുന്നവനെന്നർത്ഥം.
- ശുശ്രൂഷക്കാരി
- വിശേഷണം:
- ശുശ്രൂഷിപ്പാൻ തക്ക
- വന്ദിപ്പാൻ തക്ക
- ഭംഗിയായി
- ഏറ്റവും
- വിശേഷണം:
- പരിചയിക്കപ്പെട്ട
- അറിയപ്പെട്ട
- ജ്ഞാനം
- അറിവു്
- അഭ്യാസം
- യുക്തമായി
- തുല്യമായി
- പ്രകാരം
- തുല്യത
- യോഗ്യത
- വിധം
- പരിചൊടു്–എന്നതിലേ പരിച് എന്നതിനു നല്ലമാതിരി, ഭംഗി, പ്രകാരം എന്നീ അർത്ഥങ്ങൾ ഉണ്ടു്. പരിചുകെടുക്ക = മടയനാക്കുക, തോൽപ്പിക്ക.
- വേണ്ടപോലെ
- ഭംഗിയിൽ
- അകമ്പടിക്കാരും മറ്റും, പരിജനം
- കുടുംബം
- വിശേഷണം:
- മൂടപ്പെട്ട, വസ്ത്രം ധരിക്കപ്പെട്ട
- പടർന്ന
- പരിവാരത്താൽ ചുറ്റപ്പെട്ട
- ഒളിക്കപ്പെട്ട
- വിശേഷണം:
- നിശ്ചയിക്കപ്പെട്ട
- മുറിക്കപ്പെട്ട
- മുറിക്കുന്നവൻ
- നിശ്ചയിക്കുന്നവൻ
- നിശ്ചയത്തോടു കൂടിയവൻ
- ചില പുസ്തകങ്ങളിലെ വകുപ്പു്
- മുറിക്ക
- നിശ്ചയം
- വിഭാഗിക്കുന്നു
- മുറിക്കുന്നു
- നിശ്ചയിക്കുന്നു
- ക്ലിപ്തപ്പെടുന്നു
- വിശേഷണം:
- മുറിക്കപ്പെടുവാൻ തക്ക
- നിശ്ചയിക്കപ്പെടുവാൻ തക്ക
- ഭൃത്യകൂട്ടം
- വിശേഷണം:
- അറിയപ്പെട്ട
- പരിചയം
- അറിവു്
- വിശേഷണം:
- പഴുത്ത, പാകംവന്ന, പരിപക്വമായ
- പഴയ
- വളഞ്ഞ
- പൂർണ്ണമായ
- പരിപൂർണ്ണൻ
- പഴയവൻ
- താഴാൻ പോകുന്നവൻ
- കുത്തുവാനായിട്ടു കുനിയുന്ന ആന
- മൂലധനം
- പാകം വന്നതു്
- കാലവശത്താൽ പരിപാകത്തെ പ്രാപിച്ച ബുദ്ധി മുതലായതിന്റെ പേർ
- പരിണമിച്ചതു (അവസ്ഥാന്തരത്തെ) പ്രാപിച്ചതു് എന്നു ശബ്ദാർത്ഥം.
- വിശേഷണം:
- സന്ധ്യാസമയത്തെ സൂര്യൻ
- രൂപാന്തരം
- പരിണാമം
- അവസാനം
- വിശേഷണം:
- അസ്തോന്മുഖമായ
- അവസാനം
- അവസാനിക്കുന്നു
- (കാരണക്രിയ:പരിണമിപ്പിക്കുന്നു.) നാമം – പരിണമനം, പരിണാമം.
- വിവാഹം
- കൂട്ടിക്കൊണ്ടു വരുക എന്നർത്ഥം.
- വിവാഹം കഴിക്കുന്നു
- അവസാനം വരെ സൂക്ഷിക്കുക
- (സാഹിത്യസാഹ്യത്തിൽ) അവസാനം വരെ ജിജ്ഞാസ ശമിപ്പിക്കാതെ സൂക്ഷിക്കുന്ന കഥാഗുണം
- അവസ്ഥാഭേദം
- ഒരു സ്വഭാവമുള്ളതു മറ്റൊന്നായിത്തീരുക. (പാൽ അവസ്ഥാഭേദംകൊണ്ടു് മറ്റൊന്നായിത്തീരുന്നതു നോക്കുക). പരിണതിയെ (രൂപാന്തരത്തെ) പ്രാപിക്കുക എന്നർത്ഥം.
- പാകത
- അവസാനം
- ഒരലങ്കാരം
- അവസാനത്തോടുകൂടിയതു്
- ചൂതുപോർ, എണ്ണം നോക്കി ചൂതുവെക്കുക
- പരിതഃ = ഇടത്തുംവലത്തും ഉള്ള നയനം നയിപ്പിക്കുക.
- ചുറ്റിനടത്തിക്കുക
- വീതി
- എല്ലാടവും ബന്ധിക്കപ്പെടുന്നതു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- വിസ്താരം
- വിശാലത.
- വിവാഹം ചെയ്യാനായി ഇച്ഛിക്കപ്പെട്ടവൾ
- വിവാഹം ചെയ്യപ്പെട്ട
- വിവാഹംചെയ്യപ്പെട്ട സ്ത്രീ
- ഭർത്താവു്
- ദുഃഖിക്കുന്നു
- വിശേഷണം:
- ദുഃഖിച്ച
- ചൂടുപിടിപ്പിക്കപ്പെട്ട
- ചുറ്റും
- എല്ലാടവും
- ദുഃഖം, സങ്കടം
- ചൂടു്
- ദുഃഖത്തേ കളയുന്നതു്
- വിശേഷണം:
- സന്തോഷിച്ച
- സന്തോഷം
- സന്തോഷം
- നൂൽപഞ്ഞിമരം
- നൂൽപ്പഞ്ഞി
- നൂൽപ്പഞ്ഞിക്കുരു
- പഞ്ഞിനൂൽ
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട
- ഉപേക്ഷിക്കുന്നു
- ഉപേക്ഷിക്കുക
- ഉപേക്ഷിക്കുന്നവൾ
- ഉപേക്ഷിക്കുന്നവൻ
- വിശേഷണം:
- ഉപേക്ഷിക്കപ്പെടുവാൻ തക്ക
- വിശേഷണം:
- ഭയപ്പെട്ട
- രക്ഷ
- കൊല്ലുവാനൊരുങ്ങിവരുന്നവനെ തടുക്കുക
- രക്ഷിക്കുന്നവൻ
- രക്ഷിക്കുന്നവൾ
- വിശേഷണം:
- രക്ഷിക്കുന്ന
- ഒരു ദന്തരോഗം
- ലക്ഷണം – പല്ലുകളുടെ മാംസം ചീഞ്ഞുപോവുക, രക്തം തുപ്പുക.
- കൈമാറ്റം
- ഒന്നു കൊടുത്തു മറ്റൊന്നു വാങ്ങുക
- വിശേഷണം:
- സന്തപിച്ചുകൊണ്ടിരിക്കുന്ന
- കരയുന്നു
- വിലാപം
- കരച്ചിൽ
- കരച്ചിൽ
- വിലാപം
- ദുഃഖസമയത്തിൽ വിചാരിച്ചു വിചാരിച്ചു കരഞ്ഞുപറയുക
- ഓർത്തോർത്തു നിലവിളിക്കുക എന്നർത്ഥം.
- ഉടുക്കുന്ന വസ്ത്രം
- ധരിക്കപ്പെടുന്നതു് എന്നർത്ഥം.
- പ്രഭവാദി സംവത്സരങ്ങളിൽ 46-ആമത്തെ സംവത്സരം
- സൂര്യചന്ദ്രന്മാരുടെ ചുറ്റും ചിലപ്പോൾ കാണാറുള്ള പരിവേഷം
- നാലുഭാഗവും ചുറ്റിയിരിക്കുന്നതു് എന്നർത്ഥം. ഗോളത്തിനു ചുറ്റുമുള്ള വൃത്തം.
- പരിധിവെക്കുന്ന ചമത, പ്ലാശു അത്തി മുതലായ മരങ്ങളുടെ കോൽ (ചെറിയ കൊമ്പു്) മുറിച്ചു ഹോമാഗ്നിയുടെ ചുറ്റും വെക്കുവാനുണ്ടാക്കുന്ന ചമത
- ചുറ്റളവു്, ഒരു വൃത്തത്തിന്റെ അതിരായ വട്ടം
- പരിധിവെയ്ക്കുന്നചമത
- അകമ്പടിക്കാരൻ
- സേനയുടെ ചുറ്റും നടന്നു സൈന്യങ്ങളുടെ അറ്റകുറ്റം നോക്കിക്കണ്ടറിയുന്നവൻ
- യുദ്ധസമയത്തിൽ സാമന്തന്മാരെക്കൊണ്ടു നടക്കുന്നവൻ
- സേനയുടെ അവസാനത്തിൽ നില്ക്കുന്നവൻ എന്നർത്ഥം.
- മലിനം
- വിശേഷണം:
- ധരിക്കപ്പെട്ട
- സഹിച്ച
- ഒരു പക്ഷി
- വിശേഷണം:
- നല്ലവണ്ണം പാകം വന്ന
- നല്ലവണ്ണം വെന്ത, ദഹിച്ച, പഴുത്ത
- പാകം
- വേവു്
- മൂലധനം
- മുതൽ വർദ്ധിപ്പാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നതു് എന്നർത്ഥം.
- വീഴ്ച
- ശത്രു
- ദോഷം പറഞ്ഞുനടക്കുന്നവൻ എന്നർത്ഥം.
- പക്വത, പാകം
- അടക്കം
- പൂർണ്ണത
- മനസ്സിന്റെ നൈരാശ്യം അല്ലെങ്കിൽ വിഷണ്ണതയ്ക്കും അഹങ്കാരത്തിന്നും ഒരുപോലെ വിപരീതമായുള്ളതും രണ്ടിന്നും മദ്ധ്യേ മിതമായ നിലയിൽ നില്ക്കുന്നതുമായ സമചിത്താവസ്ഥ
- ത്രികോല്പക്കൊന്ന
- ക്രമം, അനുക്രമം, കൃത്യമായ ക്രമം
- സ്വാധ്യായക്രമം
- വിശേഷണം:
- നല്ലപോലെ വെളുത്ത
- വീഴ്ച
- വിശേഷണം:
- രക്ഷിക്കുന്ന
- ഭരിക്കുന്ന
- സൂക്ഷിക്കുന്ന
- രക്ഷ
- ഭരണം
- രക്ഷിക്കുന്നു
- ഭരിക്കുന്നു
- കാക്കുന്നു
- വിശേഷണം:
- രക്ഷിക്കപ്പെട്ട
- ഭരിക്കപ്പെട്ട
- കാത്തു സൂക്ഷിക്കപ്പെട്ട
- കാരീയം
- ഉപദ്രവിക്കുക
- വിശേഷണം:
- ഉപദ്രവിക്കപ്പെട്ട
- വിശേഷണം:
- കടിക്കപ്പെട്ട
- മഞ്ഞനിറമായ
- കുങ്കുമം
- വിശേഷണം:
- ശുദ്ധിയാക്കപ്പെട്ട
- പതിരശേഷം കളഞ്ഞ
- വിശേഷണം:
- നിറഞ്ഞ
- തികഞ്ഞ
- നിറവു്
- തികവു്
- സമ്പൂർണ്ണത
- പര്യായപദങ്ങൾ:
- ആഭോഗം.
- നിറവു്
- തൃപ്തി
- വിശേഷണം:
- നിറഞ്ഞ
- തികഞ്ഞ
- ഒരു മരുന്നു്
- കുഴിമുത്തങ്ങ
- എങ്ങും മാർദ്ദവമുള്ളതെന്നർത്ഥം.
- ഒരു കർണ്ണരോഗം
- ലക്ഷണങ്ങൾ–കർണ്ണപാളിയിൽ വേദനയോടും പൊള്ളലുകളോടും കൂടിയ നീരുണ്ടാകും. ചെറുപ്പത്തിൽ കാതു വളർത്താതെ പിന്നീടു പെട്ടെന്നു വളർത്തുന്നതാണു് ഈ രോഗത്തിനു കാരണം.
- തൊലികളഞ്ഞ പയറു്
- തൊലികളഞ്ഞ പയറുകൊണ്ടുണ്ടാക്കിയ ഒരു കറി
- ഊട്ടുപുരയിൽ വിചാരക്കാരൻ
- ഒരു പലഹാരം. ചെറുപരിപ്പിലും കടലപ്പരിപ്പിലും ഉണ്ടാക്കാം
- വിശേഷണം:
- ഇളക്കമുള്ള
- സ്ഥിരമില്ലാത്ത
- കളി
- ഞെരുക്കം
- ക്രൂരത
- ഇളകുക
- വിശേഷണം:
- ഇളക്കപ്പെട്ട
- നനവുതട്ടിയ
- മദ്യം
- വിശേഷണം:
- ചുടപ്പെട്ട
- പരിവാരം
- രാജചിഹ്നം, രാജാർഹമായ വെൺകറ്റക്കുട, ചാമരം മുതലായവ
- പ്രാധാന്യമുള്ളതെന്നർത്ഥം.
- മുറിക്കപ്പെട്ടതു്
- നിന്ദ
- ഇടിവു്
- അവമാനം
- സങ്കടം
- തോൽവി
- നിന്ദിക്കുന്നു
- തോല്പിക്കുന്നു
- അവമാനം
- നിന്ദ
- പൊരുൾ തിരിപ്പു്
- സംസാരം, സംഭാഷണം
- ധിക്കാരം
- നിയമം, ഉടമ്പടി
- ചട്ടം
- നിന്ദയോടുകൂടിയ ഉപലംഭം
- തൊട്ടതിലൊക്കെ ദോഷാരോപണംചെയ്ത വാക്കു് എന്നർത്ഥം. ഗുണാവിഷ്കരണപൂർവകം എന്നും നിന്ദാപൂർവകം എന്നും ഉപാലംഭം രണ്ടുവിധം. ‘നീ വിദ്വാനായ ഒരാളിന്റെ മകനല്ലെ. നിനക്കു് ഇതു നന്നൊ’ = ഗുണാവിഷ്കരണപൂർവകം. ‘വിദ്യാവിഹീനനായ നിനക്കു് ഇതു് അടുത്തതുതന്നെ’ = നിന്ദാപൂർവകം. ‘പരിഭാഷ’ എന്നും പാഠം കാണുന്നു.
- സംസാരിക്കുന്നു
- ധിക്കരിക്കുന്നു
- വിശേഷണം:
- പറയപ്പെട്ട, സംസാരിക്കപ്പെട്ട
- ധിക്കരിക്കപ്പെട്ട
- പൊരുൾ തിരിക്കപ്പെട്ട
- പഴയ
- പെരുമാറിയ
- വിശേഷണം:
- വളക്കപ്പെട്ട
- വിശേഷണം:
- നിന്ദിക്കപ്പെട്ട
- അവമാനിക്കപ്പെട്ട
- ഒരു രാജ്യത്തെ നികുതി മുഴുവൻ കൊടുത്തിട്ടു കിട്ടുന്ന സമാധാനം
- വിശേഷണം:
- അലങ്കരിക്കപ്പെട്ട
- വിശേഷണം:
- ഭക്ഷിക്കുന്ന
- അനുഭവിക്കുന്ന
- അനുഭവം
- സംഭോഗം
- വീഴ്ച
- ഹർഷം മുതലായതുനിമിത്തം കർത്തവ്യകർമ്മങ്ങളിലുള്ള ത്വരാവിശേഷം, ആകുലം, ഉഴൽച്ച, കുഴപ്പം
- തിടുക്കം
- സംസ്കൃതം: ഭയം
- ചുറ്റിസ്സഞ്ചരിക്കുക
- പര്യായപദങ്ങൾ:
- സംവേഗം
- സംഭ്രമം.
- ആകുലപ്പെടുന്നു, ഉഴലുന്നു, അന്ധാളിക്കുന്നു
- തിടുക്കപ്പെടുന്നു
- സംസ്കൃതം: ഭയപ്പെടുന്നു
- ചുറ്റിസ്സഞ്ചരിക്കുന്നു
- വിശേഷണം:
- വീണുപോയ
- ജാതിയിൽ നിന്നു പോയ
- വിശേഷണം:
- നല്ലവണ്ണംശോഭിക്കുന്ന
- അറിവില്ലായ്മ
- ചുറ്റുംനടക്ക
- ഒന്നിനെ മറ്റൊന്നായിട്ടു വിചാരിക്ക
- വിശേഷണം:
- മുങ്ങിയ
- വൃത്തം
- ഉരുണ്ട വസ്തു
- തിരുമ്മൽ, പൊടിക്ക
- ആലിംഗനം ചെയ്ക
- ഞെരുക്കുക
- അരയ്ക്കുന്നു
- തിരുമ്മുകയും മറ്റും ചെയ്യുന്നു
- സുഗന്ധമുള്ള കുഴമ്പു്
- പരിമണമുള്ള തൈലം
- നല്ല മണമുള്ള എണ്ണ
- സുരതാദിവിമർദ്ദം കൊണ്ടുണ്ടായ മാല്യാദികളുടേയോ, ഘർഷണാദിജന്യമായ ചന്ദനാദിയുടേയോ, ജനങ്ങളുടെ മനസ്സിനെ ആകർഷിക്കത്തക്കതായ ഗന്ധം, ധരിക്കപ്പെടുന്നതു്, സ്വസൗരഭ്യത്തെ നിലനിറുത്തിക്കൊണ്ടു പോകുന്നതു്, ജനമനസ്സുകളെ ധരിക്കുന്നതു്. ഇങ്ങനെ ശബ്ദാർത്ഥം
- സുഗന്ധം
- കുങ്കുമാദികളായ സൗരഭ്യ വസ്തുക്കളെ മർദ്ദിക്കുക. ഗന്ധം പരത്തുക എന്നർത്ഥം
- വിലാസം
- ഒരു വൃത്തം
- വിമർദ്ദോത്ഥേ (വിമർദ്ദത്താൽ ഉണ്ടായതായും) ജനമനോഹരേ (ജനങ്ങളുടെ മനസ്സിനെ അപഹരിക്കുന്നതായും ഉള്ള) ഗന്ധേ (ഗന്ധത്തിങ്കൽ) പരിമളശബ്ദോവർത്തതേ (പരിമളശബ്ദം വർത്തിക്കുന്നു) വിമർദ്ദോത്ഥേ എന്നു പറഞ്ഞതിനാൽ ജനമനോഹരമാണെങ്കിലും മുല്ലപ്പൂ, മല്ലികപ്പൂ മുതലായതിന്റെ സ്വാഭാവികമായ ഗന്ധത്തിനു ഈ പേർ പറയുമാറില്ലെന്നു തെളിയുന്നു. വിമർദ്ദോത്ഥമല്ലെങ്കിലും ജനമനോഹരമാണെങ്കിൽ ആ ഗന്ധത്തിനും പരിമളം എന്നു പറയാമെന്നും കാണുന്നു.
ഗന്ധേജനമനോഹരേ’
- സൗരഭ്യമുണ്ടാക്കുന്നു
- അളവു്
- വലിപ്പം
- ശുദ്ധിയാക്കുക
- വെടിപ്പാക്കുക
- പ്രയോഗിക്കുന്നു
- പ്രയോഗം
- ഒരുമാതിരി വലിയ കൊട്ട
- (പരുമൻ എന്നും പറയാറുണ്ടു്.)
- വിശേഷണം:
- അളക്കപ്പെട്ട
- ചേർക്കപ്പെട്ട
- ഇത്രയുണ്ടെന്നു തീർച്ചയാക്കപ്പെട്ട
- പരിച്ഛേദം
- പരിമാണം
- വിശേഷണം:
- നല്ലവണ്ണം ചേർന്ന
- തമ്മിൽ കൂടിയ
- വിശേഷണം:
- വെടിപ്പാക്കപ്പെടേണ്ടുന്ന
- തൊടുവാൻ തക്ക
- വിശേഷണം:
- വാടിയ
- ഒരു നേത്രരോഗം
- ഇതു തിമിരത്തിൽ ഒരിനമാണു്. ലക്ഷണം – ഇതു വന്നാൽ ദിക്കുകൾ മഞ്ഞളിച്ചിട്ടു കാണപ്പെടും.
- ബ്രാഹ്മണന്റെ അടിമവേലക്കാരനായ ശൂദ്രന്റെ അവസ്ഥ
- അടിമപ്പെടുന്നു
- അടിമപ്പെട്ടവൻ
- വീട്ടിന്റെ പുറത്തേ സ്ഥലം
- രക്ഷ
- ആലിംഗനം
- വേഗത്തിൽ മുറുകേ ചെയ്യുന്നതു എന്നർത്ഥം.
- ആലിംഗനം ചെയ്യുന്നു
- ശോഭിക്കുന്നു
- വിശേഷണം:
- ശോഭിച്ച
- ചുറ്റപ്പെട്ട
- വാത്സല്യത്തോടെ വളർത്തുക
- വാത്സല്യത്തോടെ വളർത്തുന്നു
- വര
- ചതുരംഗക്കളിക്കു കരു നിരത്തുന്ന വര
- ഒരു കർണ്ണരോഗം
- ലക്ഷണം – ചെവിയുടെ അകത്തേത്തട്ടും കർണ്ണപാളിയും നിർമ്മാംസമാവും. കഫരക്തങ്ങളിൽ നിന്നുണ്ടാകുന്ന കൃമികൾ അവിടവിടെ വ്യാപിച്ചിട്ടാണു് ഇങ്ങനെ ചെയ്യുന്നതു്.
- ചില രാജാക്കന്മാർ ഉടുക്കുന്ന വസ്ത്രത്തിനു പറയുന്ന ബഹുമാനപ്പേർ
- തലപ്പാവു്
- നൂൽചുറ്റുന്ന റാട്ടു്
- വധം, കൊല
- ഉത്തമന്മാരാൽ വർജ്ജിക്കപ്പെടുന്നതു എന്നർത്ഥം.
- ഉപേക്ഷിക്ക
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട
- കളിച്ചുവരുന്ന കുതിര
- മദിച്ചുവരുന്ന ആന
- കാമിച്ചു നടക്കുന്ന കാള
- ദുഷ്ടനായ വിദ്വാൻ ഇവരോടു അടുക്കരുതു്
- തമ്മിൽ മാറ്റം
- ചുറ്റിത്തിരിക, ചുറ്റിനടപ്പു്
- പിൻതിരിക
- തമ്മിൽ മാറ്റം
- തോറ്റോടുക
- ലോകനാശം
- ചുറ്റിത്തിരിക
- ഒരു ക്ഷുദ്രരോഗം
- ലക്ഷണം – ലിംഗത്തിലേ തൊലി പിറകോട്ടു മാറി മണിയുടെ താഴെ മുഴപോലെ തൂങ്ങുകയും വേദന കാണുകയും ചെയ്യും.
- തമ്മിൽ മാറുന്നു
- തോറ്റോടുന്നു
- ചുറ്റിനടക്കുന്നു
- ഒരു വായു
- ആകാശഗംഗയേയും സപ്തർഷി ഗോളങ്ങളെ വേർതിരിച്ചു കാണിച്ചും പ്രവർത്തിപ്പിക്കുന്ന ആറാംവായുമണ്ഡലത്തിലേ വായു.
- ആവലാതിക്കാരൻ
- അപവാദം പറയുന്നവൻ
- നിന്ദ
- അപവാദം
- വീണയുടെ കമ്പി
- ഏഴുകമ്പിയുള്ള വീണ
- സപ്തസ്വരങ്ങളെ സ്പഷ്ടമായി പുറപ്പെടുവിക്കുന്നതു എന്നർത്ഥം.
- ക്ഷൗരം
- ക്ഷൗരം
- കുളം
- പരിജനം
- വിശേഷണം:
- ക്ഷൗരം ചെയ്യപ്പെട്ട
- രോമം കളഞ്ഞ (ക്ഷൗരം ചെയ്യിച്ച) ശിരസ്സുമുതലായതു
- പരിവപനം ചെയ്യപ്പെട്ടതെന്നർത്ഥം.
- ദാസൻ, അകമ്പടിക്കാരൻ, സേവകൻ മുതലായ ജനം
- വാളുറ
- ഉപകരണം
- ഒഴുക്കു്
- വെള്ളകവിച്ചൽ.
- വെള്ളം കൊണ്ടുപോകുന്നതിന്നുള്ള കൈവഴി
- നിഷ്പ്രയോജനമായി പദസംഖ്യ വർദ്ധിപ്പിക്കുന്ന വാക്യം
- (സാഹിത്യസാഹ്യം).
- വിശേഷണം:
- ചുറ്റും വളയപ്പെട്ട
- അനുജൻ വേട്ടിട്ടുംതാൻ വേൾക്കാത്ത ജ്യേഷ്ഠൻ
- ശ്രാദ്ധാദികളിൽ വർജ്ജിക്കപ്പെടുന്നവൻ എന്നർത്ഥം.
- പ്രഭുത്വമുള്ളവൻ
- അധിപൻ
- എങ്ങും വർദ്ധിച്ചുകൊണ്ടിരിക്കുന്നവൻ എന്നർത്ഥം.
- വിശേഷണം:
- ചുറ്റും വളയപ്പെട്ട
- മുഴുവനും ലഭിച്ച
- വാസ്തവോക്ത്യലംകാരത്തിൽ പെട്ട ഒരു അലംകാരം
- ഒന്നു കൊടുത്തു മറ്റൊന്നു വാങ്ങിക്ക
- ചുറ്റിലും വളയുക
- അവസാനം
- അനുജൻ വേട്ടിട്ടുംതാൻ വേൾക്കാത്ത ജ്യേഷ്ഠൻ
- ഒരലങ്കാരം
- സമത്തെ കൊടുത്തു സമത്തേയോ ന്യൂനത്തെ കൊടുത്തു അധികത്തേയോ അധികത്തെ കൊടുത്തു ന്യൂനത്തേയോ വാങ്ങുന്നതു്–പരിവൃത്തി എന്ന അലങ്കാരം.
- പരിഭവം.പ്രാചീനമലയാളം:
- ജ്യേഷ്ഠനേക്കാൾ മുമ്പിൽ വേട്ട അനുജൻ
- ജ്യേഷ്ഠനെവിട്ടു ഭാര്യയെ സ്വീകരിച്ചവൻ എന്നർത്ഥം.
- അതിവേദന
- വിവാഹം
- വിവാദം
- പൂർണ്ണമായ ജ്ഞാനം
- വിശേഷണം:
- നൊമ്പരം സഹിക്കുന്ന
- അറിയുന്ന (സ്ത്രീ:പരിവേദിനി.)
- വിളമ്പുകാരൻ
- സൂര്യചന്ദ്രന്മാരുടെ ചുറ്റും ചില സമയം കണ്ടുവരുന്ന വളയം പരിവേശം എന്നു പറയാം
- പരിധി, ഉപസൂര്യകം, മണ്ഡലം. ഇതു് ഒരു ഉൽപാതസൂചകമാണെന്നു കാണുന്നു.
- വൃത്തത്തെ ചുറ്റുക
- ചോറു കറി മുതലായവ വിളമ്പുക
- ചുറ്റുക
- ചുറ്റുന്നു
- വിശേഷണം:
- ചുറ്റുപ്പെട്ട
- കൊങ്ങുവൃക്ഷം
- ചെറുകൊന്ന. വായുവിനാൽ ഇളക്കപ്പെടുന്നതു് എന്നർത്ഥം.
- ആറ്റുവഞ്ഞിവൃക്ഷം
- ജലത്തിനാൽ താഡിക്കപ്പെടുന്നതെന്നർത്ഥം.
- വിശേഷണം:
- വ്യാപിക്കപ്പെട്ട
- പരക്കപ്പെട്ട
- സന്യാസിയുടെ അവസ്ഥ
- സന്യാസി
- നാലാമത്തേ ആശ്രമത്തിൽ പ്രവേശിച്ച ഒരു ബ്രാഹ്മണൻ
- സന്യാസിനി
- സന്യാസി
- സർവവും ഉപേക്ഷിച്ചു പോകുന്നവൻ എന്നർത്ഥം.
- വെട്ടും മറ്റും തടുപ്പാൻ തോലുകൊണ്ടുണ്ടാക്കിയ ഒരു വസ്തു
- (പരിച എന്നതു നോക്കുക).
- വിശേഷണം:
- ശേഷിക്കപ്പെട്ട
- ഒടുക്കം കൂടിയത്
- ശീലിക്കുക
- വിശേഷണം:
- ശുദ്ധമുള്ള
- കുറ്റമില്ലാത്ത
- പുണ്യാത്മാവ്
- പുണ്യം
- കുറ്റമില്ലായ്മ
- വിശേഷണം:
- നല്ലവണ്ണം ഉണങ്ങിയ
- നെയ്യിൽ വറുത്ത മാംസം
- ശിഷ്ടം കൂടിയത്
- പരിശിഷ്ടം
- ശോധന ചെയ്ക
- ശോധന ചെയ്യുന്നു
- നന്നാക്കുന്നു
- ഉണങ്ങുക
- വിശേഷണം:
- ഉണക്കപ്പെട്ട
- അദ്ധ്വാനം
- ക്ഷീണം
- അദ്ധ്വാനിക്കുന്നു
- ക്ഷീണിക്കുന്നു
- ആശ്രയം, സ്ഥലം
- കൂട്ടം
- വിശേഷണം:
- തളർന്ന
- വാടിയ
- അദ്ധ്വാനം
- തളർച്ച
- വിശേഷണം:
- കേൾക്കപ്പെടുവാൻ തക്ക
- കേൾക്കപ്പെട്ട
- വിശേഷണം:
- ആലിംഗനം ചെയ്യപ്പെട്ട
- ജനസമൂഹം
- കൂട്ടം
- സഭ
- നാലുപുറത്തുനിന്നും ആൾ വരുന്ന സ്ഥലം എന്നർത്ഥം.
- കൂട്ടം
- സഭാവാസി
- കൂട്ടത്തിൽ ഒരുത്തൻ
- മനസ്സില്ലാമനസ്സോടെ അന്യനാൽ വളർത്തപ്പെട്ടവൻ
- അലങ്കരിക്കുന്നു
- മിനുസമാക്കുന്നു
- വെടിപ്പാക്കുന്നു
- അലങ്കാരം, ആഭരണം
- മിനുക്കുക, തെളിവാക്കുക
- ശുദ്ധിയാക്കുക
- മുമ്പിലത്തെ സ്ഥിതിയിൽ നിന്നും കുറെക്കൂടി നല്ലസ്ഥിതിയിൽ കൊണ്ടുവരുക
- വിശേഷണം:
- അലങ്കരിക്കപ്പെട്ട
- അലങ്കാരം
- വസ്ത്രാഭരണാദികളെക്കൊണ്ടു ചമയുക
- (പരിസ്പന്ദത്തിന്റെ പാഠം).
- ആലിംഗനം ചെയ്യുന്നു
- ആലിംഗനം
- കണക്കുകൂട്ടുക
- ഒരലങ്കാരം
- (വാസ്തവോക്ത്യലങ്കാരത്തിൽ പെട്ടത്).
- അനേക വസ്തുക്കളിൽ ചേരാവുന്ന ധർമ്മത്തെ അതിലല്ല ഇതിലാണെന്നു ഒന്നിൽത്തന്നെ നിയമനം ചെയ്യുന്നത്–പരിസംഖ്യ.
- ആറുകൾക്കും മലകൾക്കും അടുത്ത സ്ഥലം
- നാലുപാടും സഞ്ചരിക്കാവുന്നേടം എന്നർത്ഥം.
- മരണം
- തൊട്ടടുത്ത്, വക്ക്
- ഭാഗം
- ഉദാ:ക്ഷോണീപരിസരം
- ചുറ്റിനടക്കുക
- ഗമനം
- ഒഴുകുക, പിന്നാലെ പോകുക
- പരിജനങ്ങൾ മുതലായവർ വന്നു ചുറ്റും നില്ക്കുക
- ചുറ്റുമുള്ള സർപ്പണം എന്നർത്ഥം.
- എല്ലായിടത്തും നടക്കുക
- അടുത്ത വരവു്
- മനസ്സില്ലാമനസ്സോടെ അന്യനാൽ വളർത്തപ്പെട്ടവൻ
- ഉഴന്നവൻ എന്നർത്ഥം. പരിഷ്കന്ദൻ എന്നുമാവാം.
- ചുറ്റിനടക്കുക
- ആഭരണം
- പരിഷ്കാരം എന്നതിന്റെ പാഠം.
- വിശേഷണം:
- അലങ്കരിക്കപ്പെട്ട
- (പരിഷ്കൃതത്തിന്റെ പാഠം).
- ആനപ്പുറത്തു വിരിക്കുന്ന കമ്പിളി, ചെമ്പാലിപ്പടം
- രത്നക്കമ്പിളി
- സ്തുതിക്കപ്പെടുന്നതു് എന്നർത്ഥം.
- മേൽവിരിപ്പു്
- വസ്ത്രാഭരണാദികളെക്കൊണ്ടു ചമയുക
- ഗുണാധാനത്തിന്നായിക്കൊണ്ടു പിന്നെയും പിന്നെയുമുള്ള ചലനം എന്നർത്ഥം.
- കുളി
- പൂ ചൂടുക
- കുളിക്കുന്നു
- പൂ ചൂടുക
- വസ്ത്രാഭരണാദികളെക്കൊണ്ടു ചമയുക
- (പരിസ്പന്ദത്തിന്റെ പാഠം).
- വിശേഷണം:
- ഇറ്റിറ്റുവീഴുന്ന
- ഒഴുകുന്ന
- വാറ്റിയെടുത്ത മദ്യം
- മദ്യം
- മദ്യം
- ചുറ്റും ഒലിക്കുന്നതു് എന്നർത്ഥം.
- തുള്ളിയായിട്ടു വീഴുക
- പ്രതിക്രിയ
- നീക്കിക്കളക
- നീക്കിക്കളയുന്നു
- സൗഖ്യമാക്കുന്നു
- നിന്ദിക്കുന്നു
- ചിരിക്കുന്നു
- വിശേഷണം:
- നിന്ദിക്കപ്പെട്ട
- ചിരിക്കപ്പെട്ട
- കൈമോതിരം
- പ്രായശ്ചിത്തം
- നീക്കുപോക്കു്
- തള്ളിക്കളക
- പരിഹരിക്കപ്പെടുവാൻ തക്ക
- പൊൻവള
- ഉപേക്ഷിക്കാവുന്നതു്
- നിന്ദ
- ചിരി
- സന്തോഷം, ഉല്ലാസം, നേരംപോക്കു്, ക്രീഡ
- പരിഹാസവചനം = സോല്ലുണ്ഠനം, സോൽപ്രാസം.
ഘോരനരകമെന്നുണ്ടുവേദോക്തികൾ’
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട
- പരിഹസിക്കപ്പെട്ട
- പഠിത്തവും മറ്റും ശോധനചെയ്യുക
- വിശേഷണം:
- പരീക്ഷിക്കുന്ന
- ഗുണദോഷം അറിയുന്ന
- പരീക്ഷിക്കുന്നവൻ
- ചുറ്റും നോക്കിക്കാണുന്നവൻ എന്നർത്ഥം.
- പ്രമാണങ്ങളെക്കൊണ്ടു് പദാർത്ഥത്തെ നിശ്ചയിക്കുന്നവൻ
- പര്യായപദങ്ങൾ:
- കാരണികൻ.
- ശോധനചെയ്യുന്നവൾ
- ശോധന
- ശോധനചെയ്യുന്നു
- പരീക്ഷിക്കുന്നവൻ = പരീക്ഷകൻ, കാരണികൻ.
- വിശേഷണം:
- ശോധനചെയ്യപ്പെട്ട
- ശോധന ചെയ്യപ്പെട്ടവൻ
- അർജ്ജുനന്റെ പുത്രന്റെ പുത്രൻ
- (പരീക്ഷിത്തു് എന്നും പറയും).
- ഒരു രാജാവു്
- അർജ്ജുനന്റെ പൗത്രൻ
- ഇദ്ദേഹം യുധിഷ്ഠിരനു ശേഷം ഹസ്തിനാപുരത്തിൽ സിംഹാസനാരൂഢനായി. ഋഷിശാപത്താൽ ഒരു പാമ്പു് കടിച്ചു മരിച്ചു. ഇദ്ദേഹത്തിന്റെ രാജ്യഭാരാരംഭത്തോടു കൂടി കലിവർഷം തുടങ്ങി. പരീക്ഷിത്തു അർജ്ജുന പുത്രനായ അഭിമന്യുവിന്റേയും വിരാട പുത്രിയായ ഉത്തരയുടെയും പുത്രനാകുന്നു. ഉത്തരയുടെ ഗർഭത്തിൽ കിടന്നിരുന്നപ്പോൾ പരീക്ഷിത്തിനെ അശ്വത്ഥാമാവു ബ്രഹ്മാസ്ത്രം പ്രയോഗിച്ചു കൊന്നു കുലം അറ്റുപോകാതെയിരിപ്പാൻ ശ്രീകൃഷ്ണൻ ഉജ്ജീവിപ്പിച്ചു. അതിനാലാണു് ‘വിഷ്ണുരാതൻ’ (വിഷ്ണുവിനാൽ കൊടുക്കപ്പെട്ടവൻ) എന്ന പേരുണ്ടായതു്. പരിക്ഷിത്തു എന്നും കാണുന്നുണ്ടു്. പരീക്ഷിത്തിന്റെ ജനനം ശാപം മുതലായതിനു ഭാഗവതം പ്രഥമസ്കന്ധം നോക്കുക.
- വിശേഷണം:
- പരിശോധിക്കുന്നതിനു യോഗ്യമുള്ള
- പരിശോധിച്ചു ഗ്രഹിക്കേണ്ടതായ
- ശിവൻ
- പരിണാഹം
- വിശാലത
- വിശേഷണം:
- ചുറ്റപ്പെട്ട
- വ്യാപിക്കപ്പെട്ട
- കടൽമാല
- ചുറ്റപ്പെട്ടതു്
- നിന്ദ
- ആമ
- ഉടുപ്പു്
- വടി
- ആലിംഗനം
- തമ്മിൽ മാറ്റം
- ഒന്നു കൊടുത്തു മറ്റൊന്നു വാങ്ങുക
- നിന്ദ, ആക്ഷേപം
- അപവാദം പറക
- കൂടാരം മുതലായ ഉപകരണം
- വിത്തു വിതയ്ക്കുക
- ജലം നില്ക്കുക
- വാളുറ
- പരിജനം
- ഉപകരണം
- ഇതിനാൽ ചുറ്റപ്പെടുന്നതുകൊണ്ടു് ഈ പേർ വന്നു.
- ജലം ഒലിക്കുന്ന ചാൽ
- വെള്ളം കവിഞ്ഞു് ഒഴുകുക
- ഒഴുക്കു്, പരിവാഹം
- അന്വേഷണം
- ശ്രാദ്ധാദിക്രിയകൾക്കു യോഗ്യന്മാരായിട്ടുള്ളവരെ അന്വേഷിക്കുക
- ബഹുമാനം, പൂജിക്കുക
- ചുറ്റിനടപ്പു്, എല്ലാടവും സഞ്ചരിക്കുക
- ചുറ്റുമുള്ള ഗമനം എന്നർത്ഥം.
- അടുത്ത വരവു്
- ഉല്ലാസം
- സന്തോഷം
- കളിക്കുക
- ക്രീഡ
- ചിരി പ്രധാനമായിട്ടുള്ളതെന്നർത്ഥം.
- ശരീരത്തിൽ ഉരുണ്ടു കൂടി പൊട്ടുന്ന ഒരു ദീനം.സംസ്കൃതം:
- കരിമ്പു്, ചൂരൽ മുതലായവയുടെ മുട്ടു്
- മുളയുടെ കമ്പു്
- സമുദ്രം
- പർവതം
- വിശേഷണം:
- ആസകലം
- വലുതായ
- ആസ്വദിക്കുന്നു
- തടവുന്നു
- മുറിവു്
- ഒരു വൃക്ഷം
- തഴമ്പു്
- തടിക്കുക
- വണ്ണംവെക്കുക
- ഇന്നതു ചെയ്യണമെന്നറിയാതെ വ്യസനിക്കുക, ഭയം, പരിഭ്രമം
- പുല്ലു് പറിക്ക
- ഇന്നതു ചെയ്യണമെന്നറിയാതെ വ്യസനിക്കുന്നു
- പുല്ലു് പറിക്കുന്നു
- കഴിഞ്ഞ സംവത്സരം എന്ന അർത്ഥത്തിൽ പ്രയോഗം
- വിശേഷണം:
- വലിയ
- മൃദുത്വമില്ലാത്ത
- പഞ്ഞി
- പരുത്തി – ഇതു നാരുവിളവുകളിൽ പ്രധാനമാകുന്നു. ഇതിൽനിന്നു തുണിയും എണ്ണയും ഉണ്ടാക്കുന്നു. കാലികൾക്കു തീറ്റിക്കു കൊള്ളാം.
- പര്യായപദങ്ങൾ:
- തുണ്ഡികേരി
- സമുദ്രാന്താ
- കാർപ്പാസീ
- ബദരം.
- കുതിര
- ഒരു പക്ഷി
- പരുന്നു്
- ഇതിന്റെ മാംസം പഴകിയ അർശസ്സിനും മറ്റും നന്നു്. സംസ്കൃതം: ശ്യേനം. തമിഴ്: പറന്തു്.
- പര്യായപദങ്ങൾ:
- ശശാദനം
- പത്രീ
- ശ്യേനം.
- ഒരുപക്ഷി
- പരുന്തു്
- മിനുസമില്ലാതാകുന്നു
- മിനുസമില്ലായ്മ
- മിനുസമില്ലാതെ
- പ്രയോഗം
- മിനുസമില്ലാത്ത (പരുപരുപ്പുള്ള) പുടവ
- കീഴാണ്ടു്
- കുതിര
- ഒരുവക വള്ളി
- ഒരുവക വൃക്ഷം
- ഇല്ലിക്കൂട്ടം
- പരുവ വള്ളിയുടെ കിഴങ്ങു്
- പാകം
- അവസരം
- പഴുപ്പു്
- യൗവ്വനം
- വയസ്സ്
- വിശേഷണം:
- കഠിനമായ
- പലനിറമുള്ള
- കർണ്ണകഠോരമായ വാക്കുകൾ
- നിഷ്കണ്ടകൻ
- കഠിനവാക്കു്
- മതി എന്നു തോന്നിക്കുന്നതു് എന്നർത്ഥം.
- ഒരു വൃക്ഷം
- സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്
- മാർദ്ദവമില്ലാത്തതു്
- പര്യായപദങ്ങൾ:
- നിഷ്ഠൂരം.
- കഠിനവാക്കു്
- കഴിഞ്ഞവർഷം
- കരിമ്പു മുതലായവയുടെ മുട്ടു്
- മുളയുടെ കമ്പു്
- നിറയ്ക്കുന്നതു്, രക്ഷിക്കുന്നതു് ഇങ്ങനെ ശബ്ദാർത്ഥം.
- മുടിച്ചി, ചേർപ്പു്
- ചിറ്റീന്തൽവൃക്ഷം
- ഇതിനു ചിറ്റീന്തൽ എന്നുള്ള ഭാഷ ചേരുന്നതല്ലെന്നു അഭിപ്രായം കാണുന്നു. ഈത്തയുടെ ജാതിയിൽ പെട്ടതല്ലെന്നാണു് അവരുടെ പക്ഷം. ഇതിന്റെ ഇല കൂവളയിലയുടെ നടുവിലുള്ള ഇലയിലും കുറച്ചുകൂടി വലുതാണു്. കായ്ക്കു ചെറുനാരങ്ങയുടെ മുഴിപ്പിരിക്കും. ഇതിന്റെ പഴം ഭുജിച്ചുണ്ടാകുന്ന അജീർണ്ണത്തിനു ചുക്കുവെള്ളം ഇന്തുപ്പു ചേർത്തു കുടിക്കുക വിശേഷം.
- അന്യാഭിപ്രായം അറിയുന്നവൻ
- വിശേഷണം:
- മരിച്ച
- മരിച്ചവൻ
- പരമായലോകത്തേ പ്രാപിച്ചവൻ എന്നർത്ഥം.
- മരിച്ചവന്റെ ആത്മാവു്
- അന്തകൻ
- യമൻ
- പരേതന്റെ (പ്രേതത്തിന്റെ) രാട്ടു് (രാജാവു്). മരിച്ചു പോയവരുടെ അപരാധങ്ങളെക്കുറിച്ചു വിസ്തരിച്ചു തീർപ്പു കല്പിക്കുന്നവൻ എന്നർത്ഥം.
- പിറ്റേന്നാൾ
- പരമായിരിക്കുന്ന ദിവസത്തിൽ
- വളരെ പ്രസവിച്ച പശു
- അന്യന്മാരാൽ ഇച്ഛിക്കപ്പെടുന്നവൾ എന്നർത്ഥം.
- വിശേഷണം:
- അന്യനാൽ വളർത്തപ്പെട്ട
- ഒരു പക്ഷി
- കുരിൽ
- വിശേഷണം:
- അപ്രത്യക്ഷമായ
- കാണ്മാൻ വഹിയായ്ക മറവു്
- അപ്രത്യക്ഷജ്ഞാനം
- സന്യാസി
- അന്യന്മാർക്കു ചെയ്തുകൊടുക്കുന്ന ഉപകാരം
- വിശേഷണം:
- പരോപകാരം ചെയ്യുന്ന
- പരോപകാരം ചെയ്യുന്നവൾ
- പരോപകാരം ചെയ്യുന്നവൻ
- പരന്മാരെ ഉപദ്രവിക്ക
- നരിച്ചീർ
- വാവൽ
- തണുപ്പു് അസഹ്യമാകയാൽ ഉഷ്ണം പ്രധാനമായിട്ടുള്ളതു്, ശത്രുഭയം നിമിത്തം സദാ ഒളിച്ചിരിക്കുന്നതു് എന്നർത്ഥം.
- പാറ്റ
- ഞാറപ്പക്ഷി
- ആകുലം, വ്യാകുലം
- ഇത്തിയാൽ
- ചിറ്റാൽ
- പരസ്പരം ചേർന്നു നില്ക്കുന്നതു് എന്നർത്ഥം.
- ഒരങ്ങാടിമരുന്നു്
- മരമഞ്ഞൾ
- കുഷ്ഠം മുതലായ രോഗങ്ങളിൽ നിന്നു രക്ഷിക്കുന്നതു് എന്നർത്ഥം. പരന്മാർക്കു സ്വസ്ഥതയെ ജനിപ്പിക്കുന്നതു് എന്നുമാവാം.
- മരമഞ്ഞൾ
- ഇന്ദ്രൻ
- (മലയുടെ ദേവൻ).
- വിഷ്ണു
- ഇടിവെട്ടുന്ന മേഘം
- മേഘശബ്ദം
- മേഘം
- മുത്തങ്ങ
- ശിവൻ
- ആടു്
- ഇല
- വൃക്ഷത്തെ രക്ഷിക്കുന്നതു് എന്നർത്ഥം.
- ചിറകു്
- അസ്ത്രത്തിനു കെട്ടുന്ന തൂവൽ
- പ്ലാശുവൃക്ഷം
- വ്രതസരന്മാരെ സന്തോഷിപ്പിക്കുന്നതു് എന്നർത്ഥം.
- പച്ചില
- വെറ്റില
- മരതകം
- വെറ്റിലക്കൊടി
- ഇലക്കുടിഞ്ഞിൽ
- മഹർഷിമാരുടെ പുര
- തൃണപർണ്ണാദിനിർമ്മിതമായ ശാല എന്നർത്ഥം.
- പര്യായപദങ്ങൾ:
- ഉടജം.
- ദമയന്തിയുടെ ദൂതനായിരുന്ന ഒരു ബ്രാഹ്മണൻ
- തുളസി
- ചെറുതുളസി
- ഇലകളെക്കൊണ്ടു ശോഭിക്കുന്നതു് എന്നർത്ഥം.
- പർപ്പടകത്തിനു ചേർക്കുന്ന കാരം
- ഒരു പച്ചമരുന്നു്
- മലം പിടിക്കും. വാതവർദ്ധനകരമാണു്. തണ്ണീർദാഹം, ചുഴൽച്ച, അരുചി മുതലായവക്കു നന്നു്.
- പപ്പടം
- (സംസ്കൃതം:) പർപ്പടകപ്പുല്ലു്
- ഉഴുന്നു പൊടിച്ചു കുഴച്ചു് ഇടിച്ചുണ്ടാക്കുന്ന വസ്തു
- ഉഴുന്നു പൊടിച്ചു കാരവും ഉപ്പും കൂട്ടിയുണ്ടാക്കുന്ന ഒരു ഭക്ഷണവസ്തു (പപ്പടം എന്ന ശബ്ദം നോക്കുക)
- ഒരു മാതിരി സുഗന്ധം
- ‘പർപ്പടം’ എന്നു പറയുന്നതിനേക്കാൾ ഭാഷയിൽ ‘പപ്പടം’ എന്നു പറയുന്നതാണു് നന്നെന്നു അഭിപ്രായക്കാരുണ്ടു്. ‘പടപട’ പൊടിയുന്നതിനാലായിരിക്കണം ‘പപ്പടം’ എന്നു പേരുണ്ടാകാൻ കാരണം. ‘പറപറ’ പൊടിയുക എന്നതു യുക്തിക്കു ചേരുന്നതുമല്ല. ‘പറപറ’ കീറുക എന്നു വന്നേക്കാം. ഇവിടെ ഇങ്ങിനെയാണു് ആപക്ഷക്കാരുടെ പിടിത്തം. പരിപ്പു് + അട = എന്നും വരാമല്ലൊ. പപ്പടകം, ഏതേതു വസ്തുകൊണ്ടുണ്ടാക്കുന്നുവൊ അതിന്റെ ഗുണം കാണിക്കും. പച്ചനിറമുള്ള ചെറുപയറുകൊണ്ടുണ്ടാക്കുന്നതു പഥ്യമായിരിക്കും. തമിഴ്: അപ്പളം.
- ഒരു വൃക്ഷം
- പൊരിയൽ
- വാതം, ജ്വരം, വിഷം, രക്താതിസാരം, കൃമി മുതലായതിനു നന്നു്. സംസ്കൃതം: കുംഭീ.
- കരിങ്കച്ചോലം
- പർപ്പടം
- ഇളംപുല്ലു്
- വീടു്
- സൂര്യൻ
- അഗ്നി
- കുളം, തൊട്ടി
- എരിക്കു്
- കട്ടിൽ(ൾ)
- ഉപഭോഗാദികൊണ്ടു അടയാളപ്പെടു(ത്തു)ന്നതു് എന്നർത്ഥം.
- പല്ലക്കു്
- സഞ്ചാരം
- ഭിക്ഷാർത്ഥമായും മറ്റും അവിടവിടെ സഞ്ചരിക്കുക
- വലിയ പർവതങ്ങളുടെ ചുറ്റും കാണപ്പെടുന്ന ചെറുതരം കുന്നുകൾ
- ആറുകൾക്കും മലകൾക്കും അടുത്തുള്ള സ്ഥലം
- നാലുപുറവുമുള്ള ഭൂമി എന്നർത്ഥം.
- അതിർത്തി
- അവസാനം
- ദൂരം
- വിത്തുവിത
- ചുറ്റിനടപ്പു്
- കുതിരജീനി
- ചുറ്റൽ, പരിവൃത്തം
- മാറ്റം
- കുഴപ്പം
- ജോലിയിലുള്ള ഉപേക്ഷ
- വണ്ടിച്ചക്രം
- തടവു്
- വിരോധം
- മുടക്കം
- ഒടുക്കത്തേ അവസാനം
- വിരോധം
- വിരോധനം
- എല്ലാകാര്യത്തിലും സ്ഥിതിചെയ്യുക, ശത്രുവിന്റെ സകല കാര്യങ്ങളിലും തകരാറുചെയ്യുക എന്നു ഫലിതാർത്ഥം.
- വിശേഷണം:
- ചുറ്റപ്പെട്ട
- ചിതറിയ
- നശിച്ച
- ഒരു അലങ്കാരം
- (പരിസംഖ്യാലങ്കാരത്തിന്റെ വകഭേദം).
- കിടക്ക
- വിശേഷണം:
- കലങ്ങിയ
- ഭയപ്പെട്ട
- നിറഞ്ഞ
- ദുഃഖം
- ജീനി
- വിശേഷണം:
- പ്രാപിച്ച
- ത്രാണിയുള്ള, ശക്തിയുള്ള
- തികഞ്ഞ, മതിയാകുന്ന
- വേഗത്തിൽ
- തൃപ്തിയായി
- ശക്തിയായി
- മതിയായി
- യഥേഷ്ടം എന്ന അർത്ഥത്തിൽ ക്രിയാവിശേഷണമായി പ്രയോഗിക്കപ്പെടുന്നു. തികഞ്ഞതു് എന്നു ശബ്ദാർത്ഥം.
- അവസാനം
- കൊല്ലുവാനൊരുങ്ങിവരുന്നവനെ തടുക്കുക, രക്ഷിക്കുക
- ക്രമം, ശരിയായ ക്രമം
- വിധം
- ഒരു വാക്കിനു പകരമായുള്ള വാക്കു്
- ഒരേ അർത്ഥത്തെ പറയുന്നതു്
- അവസരം
- ഉണ്ടാക്കുക
- ഗുണം
- ഒരലങ്കാരം (വാസ്തവോക്ത്യലങ്കാരത്തിൽ പെട്ടതു്)
- ഒരു വസ്തു ഒന്നിനെ വിട്ടു മറ്റൊന്നിനെ എന്ന മുറക്കു പല വസ്തുക്കളെ പ്രാപിക്കുന്നതായൊ അല്ലെങ്കിൽ പല വസ്തുക്കൾ ഓരോന്നായി ഒന്നിനെ പ്രാപിക്കുന്നതായൊ പറയുന്നതു് പര്യായാലങ്കാരം – ഭാഷാഭൂഷണം.
- അതിക്രമം (ക്രമംവിട്ട പ്രവൃത്തി)
- തവണവെച്ചു മാറിമാറി ഉറങ്ങുക
- ഒരലങ്കാരം
- (വാസ്തവോക്ത്യലങ്കാരത്തിൽപെട്ടതു്).
- പര്യായോക്തം എന്നാൽ ചമൽക്കാരത്തിനു വേണ്ടി ചെയ്യുന്ന വളച്ചുകെട്ടു്. അതായതു ചമൽക്കാരത്തിനായിട്ടു വളച്ചുകെട്ടി പറയുക എന്നർത്ഥം.
- അവസാനം
- ചുറ്റൽ
- കാവടി
- ചുമടു്
- ദുഃഖമുള്ള
- ഏറ്റവും ആഗ്രഹമുള്ള
- മനസ്സിളകിയ
- കടം
- കാലാന്തരത്തിൽ മടങ്ങിവരുന്നതെന്നർത്ഥം.
- ഒരുമിച്ചിരിക്ക
- വിത്തു വിതക്കപ്പെട്ട
- രത്നം പതിക്കപ്പെട്ട
- അന്വേഷണം
- ശ്രാദ്ധാദി ക്രിയകൾക്കു യോഗ്യന്മാരായിട്ടുള്ളവരെ അന്വേഷിക്കുക
- ചുഴലവും ചുറ്റിനടക്കുക എന്നർത്ഥം.
- ചെറുതേക്കു്
- കാൽ മുട്ടിന്റെ സന്ധി
- അഷ്ടമി
- ചതുർദ്ദശി
- കറുത്തവാവു്
- വെളുത്തവാവു് ഈ നാളുകൾ
- പാർവതി
- മലങ്കാക്ക
- കാവതിക്കാക്ക
- പാർവതി
- നദി
- നാരദന്റെ സ്നേഹിതനായ ഒരു ഋഷി
- ഇന്ദ്രൻ
- പാർവതി
- മല
- സന്ധിയുള്ളതു്, ഭൂമിയെ നിറയ്ക്കുന്നതെന്നർത്ഥം.
- ഒരു വക ചീര
- ഒരു വക മീൻ
- പാറ, കുന്നു്
- ഏഴു് എന്ന അക്കം
- വൃക്ഷം
- പര്യായപദങ്ങൾ:
- മഹീധ്രം
- ശിഖരി
- ക്ഷ്മാഭൃത്തു്
- ആഹര്യം
- ധരം
- അദ്രി
- ഗോത്രം
- ഗ്രാവാ
- നപും:അചലം
- ശൈലം
- ശിലോച്ചയം
- ദുർഗ്ഗ
- പാർവതി
- ഇന്ദ്രൻ
- മേഘം
- ശരഭം
- എട്ടടിമാൻ
- മുട്ടു്
- വാവു്
- അധ്യായം, ഭാരതത്തിലെ ഓരോ പങ്കുകൾ
- ഭാരതം കിളിപ്പാട്ടു്
- വിഷവും മറ്റും
- ഉത്സവം
- അയനസംക്രമം, സംക്രമം
- അവസരം
- ക്ഷണം
- കറുത്തതും വെളുത്തതുമായ വാവു്
- പൂരിപ്പിക്കുന്നതെന്നർത്ഥം.
- വാവും പ്രതിപദവും കൂടുന്ന സന്ധി
- വെണ്മഴു (പരശു, പരശ്വധം ഇവയുടെ പാഠം)
- ആയുധം
- വാരിയെല്ലു്
- ശയനാദികളാൽ സ്പർശിക്കപ്പെടുന്നതെന്നർത്ഥം.
- പരശുരാമൻ
- ഗണേശൻ
- വിശേഷണം:
- വളരെ
- അനേകം
- കനംകുറച്ചു വീതിയിൽ അറുത്ത മരം
- ഇരിക്കുന്നതിനുള്ള ചെറിയ പലക, കരണ്ടി
- പരിച
- ഫലകം എന്നതാണു് ‘പലക’ ആയതു്.
- ചുക്കാൻ
- ഒരു വൃക്ഷം
- വാതം, പിത്തം, കഫം, ഛർദ്ദി, ചുമ, കൃമി മുതലായവയ്ക്കു നന്നു്. ഒരു കഫഘ്നദ്രവ്യമാണു്. തമിഴ്: പെരുവാകൈ
- പര്യായപദങ്ങൾ:
- മധൂകപർണ്ണം
- പത്രോർണ്ണം
- നടം
- കട്വംഗം
- ഡുണ്ഡുകം
- സ്യോനാകം
- ശുകനാസം
- ഋക്ഷം
- ദീർഘവൃന്തം
- കുടന്നടം
- ശോണകം
- അരളു
- പയ്യാഴാന്ത
- പയ്യാനി
- ഒരു വക സമുദ്രമത്സ്യം
- അപ്പം
- ഫലഹാരമാണു് പലകാരമായതു്.
- ഒരു മരുന്നു്, ഞെരിഞ്ഞിൽ
- മുള്ളുകൊണ്ടു മാംസത്തെ കഷണം ചെയ്യുന്നതെന്നർത്ഥം.
- ഒരു വൃക്ഷം, കുമ്പിൾ
- പ്ലാശു്
- അരത്ത
- അരക്കു്
- ഗുഗ്ഗുലു
- ചെറിയ അമര
- ഗുഗ്ഗുലു
- സിംഹം
- കല്ലാശാരി
- നിലം ചുമരു മുതലായതു ചെത്തിത്തേക്കുന്നവൻ
- പലം = മാംസം. ഗണ്ഡം = കവിൾത്തടം. മാംസസദൃശമായ മണ്ണു്. കുമ്മായം മുതലായതുകൊണ്ടു് കവിൾത്തടമെന്ന വണ്ണം മിനുമിനുത്ത ശില്പങ്ങളെ ചെയ്യുന്നവനെന്നു ലാക്ഷണികമായ അർത്ഥം.
- പര്യായപദങ്ങൾ:
- ലേപകൻ.
- ചുകന്ന ഉള്ളി
- ചീരുള്ളി
- (പലാണ്ഡു എന്നതിന്റെ പാഠം.)
- വിശേഷണം:
- അനേകം
- വിശേഷണം:
- അനേകം
- കൂടക്കൂടെ
- കാക്ക
- ഇരുപത്തൊന്നു കഴഞ്ചു കൂടിയതു്
- നാലു കർഷത്തിന്റെ 64 ആദ്യ മാഷകത്തിന്റെ പേർ എന്നുമുണ്ടു്. പലം = രണ്ടു് ഔൺസ്. ഇതിനു മലയാളത്തിൽ മാനം, തവി, തുടം എന്നൊക്കെ പറയും.
- മാംസം അറിയപ്പെടുന്നതെന്നർത്ഥം
- വിശേഷണം:
- അനേകംപേർ
- മാംസം
- ദേഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നർത്ഥം.
- എള്ളുണ്ട
- ചളി, പങ്കം
- ഒരു ദീനം
- തൊണ്ടവീക്കം
- രാക്ഷസൻ
- മാംസം ഭക്ഷിക്കുന്നവൻ എന്നർത്ഥം.
- വിശേഷണം:
- പലമാതിരി
- വിശേഷണം:
- പലപ്രകാരമുള്ള
- പലതും
- പല പ്രാവശ്യം
- പല പ്രാവശ്യം
- പലദേശത്തിന്നധികാരി
- വിശേഷണം:
- പല പ്രാവശ്യവും
- തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന ഒരു നികുതി
- കടുകു്
- ജീരകം
- ഉലുവാ മുതലായതു്
- അപ്പം, അട, റൊട്ടി മുതലായ ഭക്ഷണവസ്തു
- പലഹാരക്കച്ചവടക്കാരൻ = ഭക്ഷകാരൻ, ഭക്ഷ്യകാരൻ.
- പിത്തം
- ചീങ്കണ്ണി
- ഒരു അങ്ങാടിമരുന്നു്, ചുകന്നഉള്ളി, ചീരുള്ളി
- (പലണ്ഡു എന്നുമാവാം). രക്ഷിക്കുന്നതു് എന്നർത്ഥം.
- വലിയ വെള്ളുള്ളി
- എടുപ്പു്
- ഓടിപ്പോക്കു്
- ഓട്ടം
- ഓടുന്നതു്
- മാവു്
- വയ്ക്കോൽ
- പറക്കുന്നതു്, കനമില്ലാത്തതു് എന്നർത്ഥം.
- വിശേഷണം:
- പച്ചനിറമായ
- ക്രൂരതയുള്ള (സ്ത്രീ:പലാശീ).
- പ്ലാശു
- ചെറുകച്ചോലം
- മുരുക്കു്
- രാക്ഷസൻ
- ഇല
- പരന്മാരാൽ (ശീർണ്ണപർണ്ണാശന വ്രതപരന്മാരായ യോഗികളാൽ) ഭക്ഷിക്കപ്പെടുന്നതു് എന്നർത്ഥം. പലം (മാംസം) ഇലകളിൽ വച്ചു ഭക്ഷിക്കുന്നതുകൊണ്ടു പലാശം എന്നുമാവാം.
- പ്ലാശുവൃക്ഷം
- പുണ്യങ്ങളായ ഇലകൾ ഉള്ളതു് എന്നർത്ഥം. പൂക്കളോടു കൂടിയതാകയാൽ മാംസം ഭുജിക്കുന്നതുപോലെയിരിക്കുന്നതു എന്നുമാവാം.
- ചെറുകച്ചോലം. മാംസത്തിൽ ആശയുള്ളതു എന്നർത്ഥം
- പച്ചനിറം
- പച്ചില
- നറുമഞ്ഞൾ
- വൃക്ഷം
- ഇലകൾ ഉള്ളതു് എന്നർത്ഥം.
- രാക്ഷസൻ
- ചെറുകച്ചോലം
- അരക്കു്
- നരച്ചവൾ
- പലിതം (നര) ഉള്ളവൾ എന്നർത്ഥം.
- പര്യായപദങ്ങൾ:
- വൃദ്ധ.
- വിശേഷണം:
- നരച്ച
- നര
- ഇതുകൊണ്ടു ദേഹസൗന്ദര്യം ഇല്ലാതാകുന്നതിനാൽ ഈ പേർ വന്നു. പലിതം എന്നതു ഒരു ക്ഷുദ്രരോഗമാണു്. ഇതു കോപം, ദുഃഖം, ശ്രമം ഇവയിൽ ഏതെങ്കിലും കൊണ്ടുണ്ടായ ദേഹച്ചൂടു തലയിൽ കയറി തലമുടിയെ പഴുപ്പിക്കുന്നതാകുന്നു.
- അലങ്കരിച്ച തലമുടി
- ചേലേയം
- നെല്ലോ പണമോ വായ്പകൊടുത്താൽ കൂട്ടിക്കിട്ടുന്നതു്
- പലിശ കൊണ്ടുപജീവിക്കുന്നതിന്റെ പേർ = അർത്ഥപ്രയോഗം, കസീദം, വൃദ്ധിജീവികാ അർത്ഥപ്രയോഗം എന്നതു ധനം കടം കൊടുത്തു വാങ്ങുന്നതിന്റേയും, കസീദം എന്നതു് പലിശയുടേയും, വൃദ്ധിജീവികാ എന്നതു് ആ പലിശകൊണ്ടു് ഉപജീവിക്കുന്നതിന്റേയും പേരെന്നും അഭിപ്രായം കാണുന്നു. പലിശകൊണ്ടുപജീവിക്കുന്നവനു ‘കസീദികൻ’ എന്നു പേർ.
- പല സ്ഥലത്തു
- വായിൽ രണ്ടു വരിയായിട്ടു നില്ക്കുന്ന കടുത്ത സാധനം
- പല്ലിന്റെ പേർ = രദനം, ദശനം, ദന്തം, രദം. (അടിതോൽ മോണ ഇവ നോക്കുക).
- ചിരവയുടേയും അറപ്പുവാളിന്റേയും മറ്റും കൂർത്തഭാഗങ്ങൾ
- താക്കോൽ പുച്ഛം
- രാജാക്കന്മാർ പല്ലുതേക്കുന്നതിനു ‘തിരുമുത്തു വിളക്കുക’ എന്നു പറയും. പല്ലു തേക്കുന്നതു രാവിലേയും ഭക്ഷണം കഴിഞ്ഞതിന്റെ ശേഷവും വേണ്ടതാണു്. ആമദോഷം, ഛർദ്ദി, ശ്വാസം, കാസം, പനി, അർദ്ദിതം എന്ന വാതവ്യാധി, തൃഷ്ണ, ആസ്യപാകം, ഹൃദ്രോഗം, നേത്രരോഗം, ശിരോരോഗം, കർണ്ണരോഗം ഇവയിൽ ഏതെങ്കിലുമുള്ളവൻ പല്ലുതേക്കരുതു്.
- മാനമുള്ള ചില ആളുകൾ കേറി സഞ്ചരിക്കുന്നതിനുള്ള ഒരുമാതിരി വാഹനം
- പല്ലാക്കു്, പല്ലങ്കി എന്നും കാണുന്നുണ്ടു്. പല്ലക്കു് എന്നതു പല്യങ്കം എന്നതിന്റെ തത്ഭവമായിരിക്കാം.
- പല്ലക്കു ചുമക്കുന്നവൻ
- പോണ്ടൻ
- വലിയ നീണ്ടപല്ലുള്ളവൻ
- പല്ലു സംബന്ധിച്ചുണ്ടാകുന്ന ദീനം
- വിടൻ
- അശോകം
- തളിർ
- കാറ്റുകൊണ്ടിളകുന്നതും കാമികൾ കർണ്ണാലങ്കാരത്തിന്നായിട്ടും മറ്റും ഛേദിക്കുന്നതും എന്നർത്ഥം.
- വിശേഷണം:
- തളിരുള്ള
- തളിർക്കപ്പെട്ട
- കോലരക്കു്
- ഒരു വൃത്തം
- രാമായണം 24 വൃത്തത്തിലേ 13-ആം വൃത്തം നോക്കുക.
- ചുറ്റുമായി പതിന്നാലു ചെറിയ കുഴിയും നടുവിൽ രണ്ടു വലിയ കുഴിയുമുള്ള ഒരുമാതിരി കളിപ്പലക
- ഗൗളി
- നഗരം
- ഇറച്ചി കുത്തിയെടുക്കുന്ന മുള്ളു്
- വണ്ടി
- ഗൃഹം
- പല്ലുകോൽ
- മരംകൊണ്ടോ ഇരിമ്പുകൊണ്ടോ പല്ലുപോലെ നിരത്തിത്തറച്ചുണ്ടാക്കിയ മരമോ ഇരിമ്പോ
- പരണ്ടി നിലം നിരപ്പാക്കുന്നതിനുള്ള ഒരു യന്ത്രം (തടി)
- പല്ലിത്തടി എന്നതു മരംകൊണ്ടുള്ള ചട്ടയിൽ പല്ലുപോലെ ആണിതറച്ച ഒരു യന്ത്രമാണു്. ഇതു് ഉഴുത മണ്ണു നിരത്തും. കട്ട ഉടക്കും. മണ്ണിൽ മറിഞ്ഞ കളകളെ മുകളിൽ കൊണ്ടുവരും.
- പല്ലുകാട്ടുക
- പല്ലുകാട്ടുന്നു
- പല്ലുകൾ തമ്മിൽ കൂട്ടിക്കടിക്ക
- ചിലർ കോപിക്കുമ്പോഴോ ഉറങ്ങുമ്പോഴോ പല്ലുകൾകൂട്ടിക്കടിക്കുന്നു
- പഞ്ചസാര
- പല്ലുകൂട്ടിക്കടിക്ക
- പല്ലിറുമ്മൽ
- പല്ലിന്റെ ചുവട്ടിലുണ്ടാകുന്ന ഒരു വേദന
- പല്ലിത്തടി
- പല്ലുകുത്തി
- മോണ
- ഊനു്
- കട്ടിൽ(ൾ)
- ഉപഭോഗാദികൊണ്ടുഅടയാളപ്പെടു(ത്തു)ന്നതു് എന്നർത്ഥം.
- കുറച്ചുമാത്രം വെള്ളമുള്ള പൊയ്ക, അല്പസരസ്സു്
- ചിറക്കുഴി
- പർവതങ്ങളിൽ കാണപ്പെടുന്ന ചെന, ചോല മുതലായ സ്വല്പജലാശയം
- സൂകരം മുതലായതു് ഇതിൽ ഗമിക്കുന്നതിനാൽ ഈ പേർ വന്നു.
- ആമ
- പതിനഞ്ചു ബ്രിട്ടീഷ്രൂപാ വിലയുള്ള ഒരു സ്വർണ്ണനാണയം
- ഈ നാണയത്തിന്റെ വില ചിലപ്പോൾ കൂടുകയും ചിലപ്പോൾ കുറയുകയും ചെയ്യാറുണ്ടു്.
- വിശേഷണം:
- സ്വച്ഛതയുള്ള
- വെടിപ്പുള്ള
- ഹനുമാൻ
- ഭീമൻ
- അഗ്നി
- വായു, കാറ്റു്
- ശുദ്ധമാക്കിച്ചെയ്യുന്നവനെന്നർത്ഥം.
- വിഷ്ണു
- സർപ്പം
- പതിർപിടിത്തം, നെല്ലു മുതലായതു ചേറുക
- ഏറ്റവും ശുദ്ധിവരുത്തുക എന്നർത്ഥം.
- ശുദ്ധിയാക്കുക
- കുശവന്റെ ആല
- ജലം
- മജ്ജരം എന്ന ഒരുവക പുല്ലു്
- പവിത്രം
- അഗ്നി
- ഉദ്ധവൻ
- ഉദ്ധവർ കൃഷ്ണന്റെ ഇഷ്ടനും മന്ത്രിയുമാണു്.
- വാതരോഗം
- അഗ്നി
- പാമ്പു്
- പവനം (കാറ്റിനെ) അശിക്കുന്നതു് (ഭക്ഷിക്കുന്നതു്). വായു ഭക്ഷണമായുള്ളവൻ എന്നു താൽപ്പര്യം. ഒരു ഭക്ഷണവസ്തുവും എത്രകാലംവരെ കിട്ടിയില്ലെങ്കിലും പാമ്പിനു കാറ്റിനെ തിന്നു ജീവിച്ചിരിക്കാം. സുഖവായു വീശുമ്പോൾ സർപ്പങ്ങൾ അതിനെ ആസ്വദിച്ചു രസിക്കാറുണ്ടു്.
- പാമ്പു്
- മയിൽ
- ഗരുഡൻ
- ചോളം
- ചൂൽ
- തുറപ്പ
- പതിർപിടിത്തം, നെല്ലു മുതലായതു് ചേറുക
- ഏറ്റവും ശുദ്ധി വരുത്തുകയെന്നർത്ഥം.
- ശുദ്ധി
- വായു
- ശുദ്ധമാക്കിച്ചെയ്യുന്നവൻ എന്നർത്ഥം.
- ചുഴലിക്കാറ്റു്
- വജ്രം, ഇന്ദ്രന്റെ ഒരായുധം
- വൈരത്തെ ശുദ്ധിയാക്കുന്നതെന്നർത്ഥം. പകവീട്ടുന്നതെന്നു താൽപ്പര്യം.
- കരിമ്പു്
- മുളകു്
- വിശേഷണം:
- ശുദ്ധിയുള്ള
- കയറ്റുവല
- പവിത്രം (ഉപവീതം) പോലെ ഉള്ളതെന്നർത്ഥം.
- മീൻകൂടു്
- മക്കിപ്പൂവു്
- പച്ചനിറമുള്ള ദർഭ
- അരയാലു്
- അത്തിയാലു്
- പര്യായപദങ്ങൾ:
- ശണസൂത്രം.
- യവം
- വിശേഷണം:
- ശുദ്ധിവന്നവൻ
- കുശ, ദർഭ
- ശുദ്ധിയെ ചെയ്യുന്നതെന്നർത്ഥം.
- വെള്ളം
- അർഘ്യപാത്രം
- ചെമ്പു്
- പൂണുനൂൽ
- ശുദ്ധിയുള്ളതു്
- നെയ്യ്
- തൈരു്
- തേൻ
- എള്ളു്
- പുത്തിലഞ്ഞി
- ചാണകം
- അസ്ത്രം
- മഴ
- കർമ്മശുദ്ധിക്കായിട്ടു് കൈയിലിടുന്ന മോതിരം
- അണിവിരൽ
- ശുദ്ധസ്ഥലം
- തുളസി
- ചിറ്റരയാൽ
- വെളുത്ത മാക്കീരക്കല്ലു്
- മഞ്ഞൾ
- വന്നി
- ഒരു പച്ചമരുന്നു്
- മഹോദരം, അർശസ്സ്, രക്തദോഷം മുതലായവക്കു നന്നു്.
- പര്യായപദങ്ങൾ:
- സുഷിരാ
- വിദ്രുമലതാ
- കപോതാംഘ്രി
- നടി
- നളീ
- ധമനീ
- അഞ്ജനകേശീ.
- നീളത്തിലുള്ള പവിഴം
- ഒരങ്ങാടിമരുന്നു്
- ഒരുമാതിരി പുറ്റു്
- ഒരുവക രത്നം
- പവിഴം – കഫം, പിത്തം, വിഷം, ചുമ, ക്ഷയം, രക്തദോഷം ഇവയ്ക്കു നന്നു്. കണ്ണിനു ഹിതം. നല്ല പവിഴത്തിന്റെ ലക്ഷണം – നല്ല ചെമപ്പു നിറമിരിക്കും. ഘനവും വൃത്തവും മിനുപ്പും കാണും. സിരകൾ കാണുകയില്ല. നിർമ്മലതയും ഉറപ്പും ഇരിക്കും. ശോധനമാരണങ്ങൾ വൈരത്തിനൊപ്പം തന്നെ. അതു ശരിയാകാതെയിരിക്കുന്ന പവിഴം അറിയാതെ ഉള്ളിലാക്കി വികാരമുണ്ടായാൽ പശുവിൻപാലിൽ തേനും പഞ്ചസാരയും ചേർത്തു സേവിക്കുക. തമിഴ്: പവിളം.
- പര്യായപദങ്ങൾ:
- വിദ്രുമം
- പ്രവാളം
- പവിഴം എന്നു പേരുള്ള രത്നം
- പവിഴം ശോധനചെയ്തുരുട്ടിയതു്
- കിഴക്കൻ പർവതനിര
- പവിഴംകൊണ്ടുള്ള മാല
- ഉത്സാഹം.പ്രാചീനമലയാളം:
- ഉറുഞ്ചിമരം
- ഒട്ടുന്ന വസ്തു
- ലാഭ
- ചെറുക്കൻ
- പയ്യൻ
- ചെളി
- വിശപ്പു്
- മാർദ്ദവം
- കളിമണ്ണു്
- ഗോക്കളിൽ സ്ത്രീ
- ജീവൻ
- യാഗത്തിന്നു കൊല്ലുന്ന ആടും മറ്റും
- അധമൻ, ഭോഷൻ
- കുഞ്ഞു്, കുട്ടി
- സാധാരണ ജന്തു
- പശു എന്ന ശബ്ദം ഭീരുത്വത്തെ ദ്യോതിപ്പിക്കാറുണ്ടു്. പശുവിന്റെ കുറഞ്ഞ ജീവിതകാലം വർഷം 15-2൦ കൂടിയ ജീവിതകാലം വർഷം 5൦.
- പര്യായപദങ്ങൾ:
- മാഹേയീ
- സൗരഭേയീ
- ഗൗഃ
- ഉസ്രാ
- മാതാ (ഋ-സ്ത്രീ)
- ശൃംഗിണീ
- അർജ്ജുനി
- അഘ്ന്യാ
- രോഹിണീ.
- ഏതെങ്കിലും ചെറിയ ജന്തു
- പശുവിനെ കെട്ടുന്ന കയറു്
- പശുത്തൊഴുത്തു്
- പശുക്കളുടെ കൂട്ടം
- ബലികഴിക്കാൻ പോകുന്ന മൃഗത്തിന്റെ ചെവിയിൽ ചൊല്ലിക്കൊടുക്കുന്ന ഒരു മന്ത്രം
- ക്രീഡാ
- സംയോഗം
- മൃഗജാതികൾ
- ഗന്ധർവം, ശരഭം, രാമം, സൃമരം, ഗവയം, ശശം ഇവയും, സിംഹം മുതൽ ചമരിമൃഗംവരെയുള്ളവയും, പശു, ആന, കുതിര മുതലായവയും പശുജാതികളാകുന്നു.
- മൃഗസ്വഭാവം
- പറച്ചെറുമൻ
- പശുവിനെ ദാനംചെയ്ക
- ശിവൻ
- ശിവൻ
- ഗണങ്ങളുടെ രക്ഷിതാവെന്നർത്ഥം. ജീവജാലങ്ങളെ സംസാരഭയത്തിൽ നിന്നും രക്ഷിക്കുന്നവൻ എന്നുമാവാം.
- ഇടയൻ
- പശുവിന്റെ പാശം
- ജന്തുയാഗം
- സംസാരബന്ധം
പശുപാശം ജഗദീശം’
- ഒരുവക മരുന്നു്
- പശുക്കൾക്കു തിന്നാൻ യോഗ്യമായ പുല്ലു്
- പര്യായപദങ്ങൾ:
- ഘാസം
- യവസം.
- വിശേഷണം:
- മൃഗസ്വഭാവമുള്ള
- പശുവിനോടു തുല്യമായ
- പശുവിനെ തെളിക്കുക
- പശുവിനെ കെട്ടുക
- മൃഗാദികളുടെ യോനി
- പശുക്കയർ
- പശുവിനെ കെട്ടുന്ന കയർ
- സിംഹം
- പശുക്കിടാവു്
- അമ്പഴങ്ങാ
- പിൻപുറം
- ശേഷം
- പിന്നെ
- പടിഞ്ഞാറു്
- താൻ ചെയ്ത ദോഷത്തെ വിചാരിച്ചു പിന്നീടുണ്ടാകുന്ന ദുഃഖം
- പര്യായപദങ്ങൾ:
- അനുതാപം
- വിപ്രതീസാരം.
- പടിഞ്ഞാറു വശം
- മറഞ്ഞ ഭാഗം
- പിണത്തെ പകുതി ഭാഗം
- വിശേഷണം:
- പടിഞ്ഞാറുള്ള
- പുറകെയുള്ള
- പടിഞ്ഞാറേ ദിക്കു്
- പടിഞ്ഞാറുഭാഗം
- പടിഞ്ഞാറു്
- പിൻപു്
- ഒടുവിലുള്ളതു്, ഒടുവിലുണ്ടായതു്
- പിന്നെ ഉണ്ടായതു് എന്നു ശബ്ദാർത്ഥം.
- പടിഞ്ഞാറുവടക്കു്
- വിശേഷണം:
- നോക്കുന്ന
- കാണുന്ന
- സ്ത്രീ:പശ്യന്തി. പു:പശ്യൻ.
- കടിഞ്ഞൂൽ ചെനയുള്ള പശു
- ചെറുപ്പത്തിലേ ചെനച്ച പശു
- (പ്രഷ്ഠൗഹീ എന്നതിന്റെ പാഠമാണു).
- പട്ടിണി
- ഈ പ്രയോഗത്തിനു ശുദ്ധിയില്ല.
- മനുഷ്യൻ. വേദത്തിൽ പ്രയോഗം
- ഭവനം
- ജനങ്ങൾ ഒന്നിച്ചു കൂടുക.
- കുടുംബം
- ഗൃഹകാര്യം സംബന്ധിച്ച
- മേലധികാരമുള്ള ദേവി.
- മഹാഭാരതപ്രകാരം വസിഷ്ഠന്റെ പശുവിന്റെ വാലിൽ നിന്നും
- രാമായണപ്രകാരം അവളുടെ ശ്വാസത്തിൽ നിന്നും ഉണ്ടായ ഒരു ജാതി
- വെള്ളം
- സ്ഫടികവും മറ്റും
- അടയാളം, ലക്ഷ്യം
- അവസരം, സമയം
- കുനിയുന്നു, താഴുന്നു
- ചുളുങ്ങുന്നു
- പ്രകാശിക്കുന്നു
- ചതവുപറ്റുന്നു
- (ആഭരണം മുതലായവയിൽ).
- വയറു്
- വാരിപ്പുറം
- വലിയ പോതു്
- വലിയ കാടു്
- ആഴമുള്ള കുഴി
- വിശേഷണം:
- വലിയ
- ഒരുവക മത്സ്യം (വട്ടത്തിലിരിക്കും)
- നഷ്ടം
- കുഴി
- കുഴികിണ്ണം
- കൈയും മുഖവും കഴുകുന്നതിനുള്ള പാത്രം
- മലയന്മാരിൽ ഒരു വകക്കാർ
- ഒരുതരം ആടു്
- കൃസ്ത്യാനികൾ മുതലായവരുടെ ദേവാലയത്തിനു പറയുന്ന പേർ
- എഴുത്തുകളരി
- രാജാക്കന്മാരേയും ബ്രാഹ്മണരേയും ദൈവത്തേയും സംബന്ധിച്ചു പറയുന്ന വാക്കുകളുടെ മുമ്പെ ബഹുമാനത്തിന്നായിട്ടു ചേർത്തു പറയുന്ന ഒരു വാക്കു്
- രാജാവിന്റെ കട്ടിൽ
- രാജാവിന്റെ കുട
- രാജാക്കന്മാരുടെ (ദൈവത്തിന്റെ) ഉറക്കം
- പാഠശാല
- രാജസ്ത്രീകളുടെ വിവാഹം
- പള്ളി എന്നുള്ള ശബ്ദം നോക്കുക.
- പോണ്ടൻ
- കേരളത്തിൽ ഒരു ജാതിക്കാരുടെ പേർ
- കോലത്തിരിയുടെ കൊട്ടാരം
- പോണ്ടൻ
- പാക്കുനിലം, ഞാറ്റടി, കന്നിക്കണ്ടം
- ഋതുവാകുന്നു
- രാജാക്കന്മാരുടെ പല്ലക്കു്
- രാജാക്കന്മാരുടെ നിത്യകർമ്മം
- രാജാക്കന്മാർ ഇരിക്കുന്ന പലക
- ക്ഷുദ്രപ്രയോഗം മാറ്റുന്നതിന്നു ക്ഷേത്രങ്ങളിൽ ചെയ്യുന്ന ഒരു കർമ്മം
- കേരളത്തിൽ ഒരു പരദേശമതം സ്ഥാപിച്ച ഭരണാധികൃതൻ
- രാജാക്കന്മാർ കയറിപ്പോകുന്ന ഓടം
- രാജാക്കന്മാർക്കു പൂണുനൂലിടുന്ന കർമ്മം
- പള്ളിയുടെ മുകൾത്തട്ടു്
- രാജാക്കന്മാരെ അടക്കുന്ന സ്ഥലം
- രാജാക്കന്മാരുടെ മെത്ത
- രാജാക്കന്മാരുടെ ശവസംസ്കാരം
- രാജാവിന്റെ അസ്ത്രം
- കൈത
- അവണപ്പലക
- രാജാക്കന്മാർ കിടക്കുന്ന മുറി
- പള്ളിയറയിലേ വേലക്കാരൻ
- ജലത്തിന്റെ സഹായം കൂടാതെ എളുപ്പമുണ്ടാകുന്ന നെല്ലു്
- കൃഷിക്കുപയോഗമായും തൂക്കായും കാണുന്ന കുന്നിൻചെരുവുകളെ കൃഷിക്കു സൗകര്യപ്പെടുത്തുവാൻ ഓരോ നിലകളാക്കി താഴ്ത്തി നിരപ്പാക്കിചെയ്യുക
- രാജാക്കന്മാരുടെ ഉറക്കം
- രാജാക്കന്മാരുടെ വിദ്യാഭ്യാസം
- രാജാക്കന്മാരുടെ വിളക്കു്
- രാജാക്കന്മാരുടെ നായാട്ടു്
- ക്ഷേത്രങ്ങളിൽ ഉത്സവം തുടങ്ങിയാൽ ആറാട്ടിന്റെ തലേദിവസമുള്ള ഒരടിയന്ത്രം
- പഴക്കുക
- കുറെക്കാലം കഴിയുന്നു
- പഴയതായിത്തീരുന്നു
- പരിചയിക്കുന്നു
- പഴത്തിനുള്ള വാഴയ്ക്ക
- വിശേഷണം:
- വളരെക്കാലം മുമ്പേയുള്ള, പഴയതായ
- പരിചയിച്ച
- കൃഷിചെയ്യാത്ത നിലം
- കൃഷി നടപ്പുള്ള നിലം
- ചില കാലം കൃഷി ചെയ്യാതെ ഇരുന്നാൽ അതിന്നു പറയുന്ന പേർ.
- പഴകിയ നെല്ലു്
- രാജാക്കന്മാരോടു ജനങ്ങൾ അമ്മ എന്നതിനു പകരം പറയുന്ന ഉപചാരവാക്കു്
- സർപ്പ ഭീതിയാൽ കേരളത്തിൽ നിന്നു പരദേശത്തേക്കു ഓടിപ്പോയി തിരികെ വന്നു പാർത്ത കേരള ബ്രഹ്മണർക്കു് പഴന്തുളുവർ എന്നും തുളു നമ്പികൾ എന്നും പേർ വന്നു
- നേന്ത്രപ്പഴം കൊണ്ടുണ്ടാക്കിയ ഒരു മധുരക്കറി
- പഴക്കം
- വൃദ്ധത
- പണ്ടത്തേഅറിവു്
- വയസ്സു ചെന്നവൻ, വൃദ്ധൻ
- പണ്ടത്തേ പല കാര്യങ്ങൾ അറിഞ്ഞിട്ടുള്ളവൻ
- ഒരു വൃക്ഷം
- ഇതു രസത്തിൽ മധുരവും പാകത്തിൽ അമ്ലരസവുമാകുന്നു. വാത പിത്ത രോഗങ്ങൾക്കും പ്രമേഹത്തിനും നന്നു്. രുചിയെ ചെയ്യും. ഹൃദ്യവും ശുക്ലവൃദ്ധികരവുമാണു്. ഈ വൃക്ഷം വലുതും ഉയർച്ചയുള്ളതുമാകുന്നു. ഇല തൂശിമുല്ലയുടേതു പോലെയിരിക്കും. തമിഴ്: പഴമുണ്ണിപ്പാലൈ, തീമ്പാലൈ.
- പര്യായപദങ്ങൾ:
- രാജാദനം
- ഫലാധ്യക്ഷം
- ക്ഷീരികാ.
- പറിക്കാതെ കിടന്നു പിന്നത്തെ ആണ്ടിൽ കിളുത്ത ചേമ്പു് കിഴങ്ങു മുതലായവ
- വാഴയുടെ കായും മറ്റും പഴുത്തതു്
- പൂർവ്വവിരോധം
- പഴഞ്ചോറു്
- പഴയോല
- പണ്ടുള്ളതു്
- പഴയതു, പഴകിയതു (പണ്ടുള്ളതു്)
- പര്യായപദങ്ങൾ:
- പുരാണം
- പ്രതനം
- പ്രത്നം
- പുരാതനം
- ചിരന്തനം.
- തലേദിവസത്തെ കഞ്ഞി
- പെറ്റുപെറ്റുവയർ ഒട്ടിയവൾ
- വിശേഷണം:
- പഴകിയ
- പണ്ടേയുള്ള
- തീയാട്ടും കളമെഴുത്തും പാട്ടു്
- ബ്രാഹ്മണിപ്പാട്ടു്
- കോലംകെട്ടി കൂത്താട്ടുപാട്ടു്
- യാത്രക്കളിപ്പാട്ടു്
- ഭദ്രകാളിപ്പാട്ടു്
- തോറ്റംപാട്ടു്
- ദേവേന്ദ്രപ്പള്ള
- സർപ്പപ്പാട്ടു്
- ശാസ്താൻപാട്ടു്
- നിഴൽകുത്തുപാട്ടു്
- കൃഷിപ്പാട്ടു്
- അമ്മാനപ്പാട്ടു്
- കോലടിപ്പാട്ടു്
- രാമകഥപ്പാട്ടു്
- തമ്പുരാൻപാട്ടു്
- ഉലകുടയപെരുമാൾ പാട്ടു്
- നന്തുണിപ്പാട്ടു്
- കല്യാണക്കളിപ്പാട്ടു്
- തച്ചൊളിപ്പാട്ടു്
- ഓണപ്പാട്ടു്
- എലിപ്പാട്ടു്
- കിരാതപ്പാട്ടു്
- കുടിയാറ്റപ്പാട്ടു്
- വള്ളപ്പാട്ടു്
- കൈകൊട്ടിപ്പാട്ടു്
- പഴനെല്ലിന്റെ അരി
- പുഴുക്കലരി രണ്ടുതരമായി പറഞ്ഞുവരുന്നതിൽ ചെറിയ മാതിരി അരി.
- പഴങ്കഥ
- ഹീനജാതികൾ കാരണവനെ പറയുന്ന പേർ
- രാജാക്കന്മാരോടു മറ്റുള്ള ഏതാനും ജാതിക്കാർ കാരണവനെ പറയുന്ന പേർ
- കുറ്റം
- അപവാദം
- നിന്ദ
- ദൂഷ്യം
- നിന്ദിച്ചു പറയുന്നു
- നിന്ദിക്കുന്നു
- കുറ്റപ്പെടുത്തുന്നു
- നിഷേധിച്ചു്
- നുണ, കുരള
- കുറ്റം
- പഴിച്ചുപറക
- ശകാരം
- അസത്യവാക്കു്
- നിന്ദാവാക്കു്
- ഇല്ലാത്ത ദോഷത്തെ പറക
- പഴുത്ത അടയ്ക്കാ
- ഒരുവക കാട്ടുമൃഗം
- പുലി പല തരമുള്ളതിൽ ചെമപ്പു നിറമുള്ളതു്.
- പഴമായിത്തീരുന്നു
- ചലവിക്കുന്നു
- സകര്‍മ്മകക്രിയ:പഴുപ്പിക്കുന്നു.
- ദ്വാരം
- സമയം, തക്കം
- ഒഴികഴിവു
- വ്യർത്ഥം
- ഫലമില്ലാതാകുന്നു
- സകര്‍മ്മകക്രിയ:പഴുതാക്കുന്നു.
- വളരെക്കാലും വിഷവുമുള്ള ഒരു ചെറിയ ഇഴജന്തു
-
-
പഴുതാര കടിച്ചാൽ മഞ്ഞളും കറുകനാമ്പും കൂടി അരച്ചു കടിച്ചെടത്തു പുരട്ടുക.
-
അരിതാരം മാതളനാരങ്ങാനീരിൽ അരച്ചു തേക്കുക. വിഷം തീരും. വേദനയും മാറും.
-
കടുക്കാത്തോടു്, മഞ്ഞൾ, വയമ്പു്, കറുകനാമ്പു് ഇവ സമം പനിനീരിൽ അരച്ചു പിരട്ടുക. നീരുവരുന്നെങ്കിൽ ചുക്കു കൂടി ചേർത്തു കാടിവെള്ളത്തിൽ അരച്ചിടുക.
-
ഇന്തുപ്പു പൊടിച്ചു് കിഴികെട്ടി നെയ്യു് മൂപ്പിച്ചു ഒറ്റലിടുക.
-
വയമ്പു്, വേപ്പില, കുടമഞ്ഞ, വെളുത്തുള്ളി ഇവ മഷിപോലെ അരച്ചു പിരട്ടുക.
-
- വെറുതെ
- പാകം
- പഴുക്കുക
- പത്തിടങ്ങഴി കൊള്ളുന്ന ഒരളവുപാത്രം
- ഒരു വാദ്യം
- (ഡിണ്ഡിമം) ഡിണ്ഡിമം എന്നു് ചെണ്ടക്കു പറയാം.
- ധാതു:
- സംസാരിക്കുക
- ആകാശത്തിൽ സഞ്ചരിക്ക
- പറന്നു പോക
- പറയന്റെ സ്ത്രീ
- കാവതികാക്ക
- കടക്കാക്ക
- പറമാടം
- പക്ഷി പഞ്ഞി മുതലായവ ആകാശത്തുകൂടി സഞ്ചരിക്കുന്നു
- പറന്നു പോകുന്നു
- സകര്‍മ്മകക്രിയ:പറത്തുന്നു. പറപ്പിക്കുന്നു.
- ഒരു നാടകത്തിലുള്ളതിൽ ഒരു കഥ
- വേഷം കെട്ടിപ്പറക്കുന്ന ഒരു കൂത്തു്
- ഒരു പറകൊള്ളുന്ന കൊട്ട (കുട്ട)
- പോർത്തുഗൽ ദേശക്കാരൻ
- കൈതച്ചക്ക
- ഒരുമാതിരി ഉരുണ്ട താഴു്
- പാഷാണം പലമാതിരി ഉള്ളതിൽ ഒന്നു്
- ഒരു ദീനം
- പറങ്കിത്താഴു്
- പറങ്കികൾ അവരുടെ ദേശത്തുനിന്നു് കൊണ്ടുവന്നു നട്ടുണ്ടാക്കിയ ഒരുവക മാവു്
- കപ്പൽമാവു്
- പറങ്കികൾ കപ്പലിൽ കൊണ്ടുവന്നുണ്ടാക്കിയ ഒരുമാതിരി മുളകു്
- കപ്പൽമുളകു്
- പറങ്കിമാങ്ങയുടെ അണ്ടി
- കപ്പലണ്ടി
- പറങ്കിഭാഷ
- ചീനപ്പാവ്
- കുന്തുരുക്കം
- സാമ്പ്രാണി
- പറക്കള്ളി
- (പാക്കനാർ നോക്കുക)
- ഒരു തൈ
- പറക്കുടി
- പക്ഷി
- വിശേഷണം:
- മ്ലേച്ഛതയുള്ള
- തെറിപറക
- ഇരണ്ടപ്പക്ഷി
- ചുടുകാടു്
- പറത്തിയിടുന്ന തലമുടി
- പുരവെക്കുന്നതിന്നും മറ്റും വേണ്ടി വെട്ടിത്തിരിച്ച സ്ഥലം
- പറമ്പത്തേ ചരക്കു് = വൃക്ഷങ്ങളിലെ ഫലങ്ങൾ.
- പുള്ളു
- ആൾക്കാട്ടി
- പറമ്പിന്നു കൊടുക്കുന്ന പാട്ടം
- കരം
- പറക്കുക
- പള്ളിച്ചാൻ
- പറക്കുടി
- ഒരു മഹാ നീചജാതി, ചണ്ഡാലൻ
- തുള്ളപ്പാട്ടിൽ ഒരു ഇനം
- ഇതു് ഓട്ടൻ, ശീതങ്കൻ എന്നിവയിലും പതിഞ്ഞ മട്ടാണു്.
- ഉള്ളാടൻ കാച്ചിൽ
- പറക്കള്ളി
- പറയന്റെ സ്ത്രീ
- വാക്കുകൊണ്ടറിയിക്കുന്നു
- പറക്കുന്ന ഓന്തു്
- പറക്കുന്ന ഒരുമാതിരി പാമ്പു്
- പക്ഷി
- പറക്കുന്ന ജന്തു
- ഒത്തപറകൊണ്ടു അളന്നാൽ വരുന്ന ഏറ്റക്കുറച്ചിൽ
- ധാതു:
- ബന്ധംവിടുക
- കീറൽ
- ബലപ്രയോഗം
- വൃഷണം
- പറിക്ക
- ഫലങ്ങളും മറ്റും വൃക്ഷങ്ങൾ മുതലായവയിൽ നിന്നു വേർപെടുന്നു
- പിഴുന്നു
- കയറോ മറ്റൊ പൊട്ടുന്നു, വേർപെടുന്നു
- സകര്‍മ്മകക്രിയ:പറിക്കുന്നു, കാരണക്രിയ:പറിപ്പിക്കുന്നു.
- ഒഴുക്കു്
- പ്രവാഹം
- വിശേഷണം:
- കഠിനമായ
- (പരു).
- ചതിയൻ
- കൃത്രിമമുള്ളവൻ
- ചതി
- കൃത്രിമം
- (കണക്കുകളിൽ) ചതിക്കുന്നു
- പറന്തല
- പറത്തിയിട്ട തല
- ക്രമക്കേടായിട്ടു് ഇട്ടിട്ടുള്ള തലമുടി
- കൃച്ഛ്രമായ് പോകുന്നു
- ഉദാ:മൂത്രം പറുപറുത്തു പോകുന്നു.
- തുണി വലിച്ചു കീറുമ്പോഴത്തെ ശബ്ദം പോലെ
- മയമില്ലാതെ
- സ്നേഹം
- ആഗ്രഹം
- ചേർന്നിരിപ്പ്
- കൊള്ളുക
- ചേർച്ച
- കാര്യം
- വാങ്ങിക്ക
- മൂർച്ച
- വരവ്
- പറ്റുപടി
- പുരൾച്ച
- മുഖപരിചയം
- ലഹരിപിടിത്തം
- വർദ്ധന
- താൽപര്യം
- ചോറ്
- കൂട്ടം
- കഷ്ടിച്ച്
- ശത്രുക്കൾ
- പറ്റ് (സ്നേഹം) ഇല്ലാത്തവർ.
- മുഴുവനുമാവുന്നു
- തീർച്ചയായി
- ഖണ്ഡിതമായി (പ്രാചീനമലയാളം:)
- രണ്ടറ്റത്തും മൂർച്ചയുള്ള ആണി
- താപ്പാന
- കുറിച്ച്
- സംബന്ധിച്ച്
- കൂട്ടിച്ചേർക്കുന്നു
- ഒട്ടിക്കുന്നു
- തീ കത്തിക്കുന്നു
- ചതിച്ചയക്കുന്നു
- കൊടിൽ
- പറ്റുകൊടിൽ
- പക്കൽ
- പുരുഷന്മാരുടെ കാതിലിടുന്ന ഒരാഭരണം
- ശേവുകക്കാരൻ
- പൊൻപണിക്ക് ഉപകരിക്കുന്ന ഒരു മാതിരി കൊടിൽ
- കരം മുതലായതു ഒടുക്കിച്ചു കൊണ്ടു കൊടുക്കുന്ന ഒരെഴുത്ത്
- ശമ്പളപ്പണം വാങ്ങുന്നതിനു കൊടുക്കുന്ന രസീത്
- വായ്ത്തല
- ആമത്താഴ്
- ചേരുന്നു
- ഒട്ടുന്നു
- വാങ്ങിക്കുന്നു
- ലഭിക്കുന്നു
- കൊള്ളുന്നു
- കാര്യം സാധിക്കുന്നു
- വർദ്ധിക്കുന്നു
- ലഹരി പിടിക്കുന്നു
- താൽപ്പര്യപ്പെടുന്നു
- തീപിടിക്കുന്നു
- തികയുന്നു
- മൂർച്ച കൂട്ടുന്നു
- ചെന്നെത്തുന്നു
- അറിയുന്നു
- പിണയുന്നു
- ഉദാ:അബദ്ധം പറ്റിപ്പോവുക.(നാമം – പറ്റൽ, പറ്റ്.)
- വാങ്ങിച്ചതിന്നുള്ള കണക്കു്
- പറ്റുപടി
- സ്നേഹം
- പറ്റുപടി
- രസീതു്
- പറ്റുപടി
- ബന്ധു
- മുഴുവൻ
- കിടക്കുന്നതിനും മറ്റും തഴ
- പുല്ലു മുതലായതു കൊണ്ടു നെയ്തുണ്ടാക്കുന്ന വസ്തു
- വിശേഷണം:
- ചെറിയ
- വിലപിടിച്ച
- യോഗ്യതയുള്ള
- പെരുംക്ലാവ്
- പാകമില്ലായ്ക
- പാകമല്ലായ്ക
- കാരുപ്പ്
- പാകമുള്ള അവസ്ഥ
- പാകത എന്നു പ്രയോഗിക്കുന്നതു കൊള്ളരുതെന്നു ചിലർക്കു അഭിപ്രായമുണ്ട്. പാകശബ്ദം ധർമ്മിപരമായിട്ടു വൈദിക സംസ്കൃതത്തിൽ കാണുന്നതിനാൽ പാകതക്കു ഒരു ദോഷവുമില്ല.
- ക്ഷീരനീരപാകം
- ദ്രാക്ഷാപാകം
- നാളികേരപാകം
- (പാലും വെള്ളവും എന്നപോലെ ലളിതമലയാള പദങ്ങളും സംസ്കൃതപദങ്ങളും യോജിപ്പിക്കുന്നതു ക്ഷീരനീരപാകം - ശേഷം ഓരോന്നും നോക്കുക.)
- ഒരസുരൻ
- പാകാസുരൻ ഇന്ദ്രനാൽ വധിക്കപ്പെട്ടു.
- കുട്ടി
- കുലത്തെ രക്ഷിക്കുന്നതു എന്നർത്ഥം. മുലകുടിക്കുന്നതെന്നുമാവാം. (കുട്ടി എന്ന അർത്ഥത്തിൽ പാകാ എന്നു് ആകാരാന്തമായും കാണുന്നു).
- പാകക്കേടു്
- പാകം ചെയ്യുന്ന പാത്രം
- ക്രമം
- അടക്കം
- തുല്യം
- ശീലം
- പത്ഥ്യം
- ഇഷ്ടം
- വേവു്
- ഫലാവസ്ഥ
- ധാന്യം
- വൃദ്ധതനിമിത്തം നരച്ച മുടി
- മൂങ്ങ
- കുഞ്ഞു
- പാത്രം
- പചിക്കുന്നു
- വേവിക്കുന്നു
- പര്യായപദങ്ങൾ:
- പചാ
- പാകം.
- ഗൃഹയജ്ഞം
- കടു
- അമ്ലം
- മധുരം
- പാവുക
- വിശേഷണം:
- പാകംവരുത്തുന്ന
- ആനക്കുള്ള പനി
- കൊട്ടം
- പാകത്തിലെടുക്കപ്പെടുന്നതു് എന്നർത്ഥം.
- കുതിര
- അഗ്നി
- വായു
- അടുക്കളപ്പുര
- ഇന്ദ്രൻ
- പാകാസുരനെ കൊന്നവൻ എന്നർത്ഥം. ദിതിയുടെ ഗർഭത്തെ (മരുത്തുക്കളെ) ശിക്ഷിച്ചവൻ എന്നുമാവാം. ഈ പാകൻ വൃത്രാസുരന്റെ അനുജ(ഗ)നാണു്.
- ഇന്ദ്രന്റെ പുത്രൻ, ജയന്തൻ
- ബാലി
- അർജ്ജുനൻ
- അടുക്കളക്കാരൻ
- സാവധാനശീലമുള്ളവൻ
- അടുക്കള
- വെയ്പിന്റെ സ്ഥാനം എന്നർത്ഥം.
- വെപ്പുകാരൻ
- ഇന്ദ്രൻ
- ഉറച്ചു്
പാകിനിന്നീടിന മേഘമെല്ലാം’
- ഉറച്ചുനില്ക്കുന്നു
- വിതയ്ക്കുന്നു
- പറിച്ചു നടുന്നതിനായിട്ടു വിത്തു അടുപ്പിച്ചു വിതയ്ക്കുന്നു
- വസ്ത്രം നെയ്യുന്നതിനു നീളത്തിൽ നൂലിടുന്നു, നൂലു പാകുന്നു
- നിരക്കുന്നു
- അടയ്ക്കാ
- പാകിക്കിളുർത്ത നെല്ലു്
- കളിയടയ്ക്ക
- കേൾവിപ്പെട്ട ഒരു പറയൻ
- പന്ത്രണ്ടാമത്തേവൻ ‘വായില്ലാക്കുന്നിലപ്പൻ’
- പറച്ചിപെറ്റ മഹാന്മാർ (പറച്ചിപെറ്റ പന്തിരുകുലം), വരരുചിയ്ക്കു പറച്ചിയിൽ ഉണ്ടായവർ: 1. 1. അഗ്നിഹോത്രി – (ബ്രാഹ്മണൻ വളർത്തിയ ബാലൻ).; 2. 2 രജകൻ.; 3. 3 ചെമ്മാൻതിരുമേനി – (ചെമ്മാൻ വളർത്തിയതു്).; 4. 4 ഉളിയന്നൂർ പെരുന്തച്ചൻ – (കമ്മാളൻ വളർത്തിയതു്).; 5. 5 തിരുവരങ്കത്തു പാണനാർ – (വള്ളുവൻ വളർത്തിയതു്).; 6. 6 ഉപ്പുകൂറ്റൻ.; 7. 7 നാരായണത്തു ഭ്രാന്തൻ – (ജ്യാവുണ്ടാക്കിയ വിദ്വാൻ).; 8. 8 വടുതലനായർ.; 9. 9 കാരയ്ക്കൽ അമ്മ.; 10. 1൦ അകവൂർ ചാത്തൻ.; 11. 11 പാക്കനാർ.; 12. 12 വായില്ലാക്കുന്നിലപ്പൻ.
- പാക്കനാർ മുറം ഉണ്ടാക്കി വിറ്റായിരുന്നു കാലക്ഷേപം എന്നു നാട്യം. പൂർണ്ണജ്ഞാനവും മാഹാത്മ്യവും നിമിത്തം എവിടെയും ചെല്ലാമായിരുന്നു. പാക്കനാരോടു ആലോചിക്കാതെ ആരും ഒരു കാര്യവും നടത്തിവന്നില്ല. ഇദ്ദേഹത്തിന്റെ പാട്ടു് ഇപ്പോഴും പ്രസിദ്ധമാണു്.
പാല്ക്കടൽക്കുപിറന്നഞാൻ.’
വായില്ലാക്കുന്നിലപ്പൻ വടുതലമരുവും നായർ കാരയ്ക്കലമ്മ
ചെമ്മേകേളുപ്പുകൂറ്റൻ പെരിയതിരുവരങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂർ ചാത്തനും പാക്കനാരും’
- കഞ്ഞിപ്പശയിൽ മുക്കിയ നൂൽ
- പാകിക്കിളുർപ്പിച്ച ധാന്യങ്ങളുടെ തൈ
- വിത്തുപാകുന്ന നിലം
- അടയ്ക്കാക്കത്തി
- പാല്പാത്രം
- വിശേഷണം:
- പാകംചെയ്യപ്പെടുവാൻതക്ക
- ഒരു വാതകം (Nitrogen)
- ചമച്ച ഉപ്പു്
- കഷായം
- പാകംചെയ്തുണ്ടാക്കുന്നതു എന്നു ശബ്ദാർത്ഥം. പാക്യം എന്നതു വിളയുപ്പാണു് വെറെ ചില ഉപ്പുകൾ പാകംചെയ്തുണ്ടാക്കുന്നതാണു് ഈ ഉപ്പു്. ക്ഷാരമൃത്തികയെ പചിച്ചുണ്ടാക്കുന്ന ഉപ്പെന്നു ചിലരുടെ അഭിപ്രായം.
- തുവർച്ചിലഉപ്പു്
- പൊടിയുപ്പു്
- ചവർക്കാരം
- പ്രയോജനമില്ലാത്ത കിണർ
- പൊട്ടക്കിണർ
- നില
- സ്ഥിതി
- സമ്പ്രതി
- വിശേഷണം:
- പ്രയോജനമില്ലാത്ത
- പാഴായ
- പ്രയോജനമില്ലാത്ത കുഴി
- ഒഴിഞ്ഞ കുഴി
- പാമ്പുകിടക്കുന്ന കുഴി
- നിർവാഹം
- വഴി
- അവസരം
- സഹായം
- സ്വാധീനം
- ഒഴികഴിവു്
- പക്ഷം
- സ്നേഹിതൻ
- സ്ത്രീ:പാങ്ങി.
- തരത്തിലാകുന്നു, ചേലാകുന്നു
- അവസരമാകുന്നു
- നിർവാഹക്കേടു്
- അവസരക്കേടു്
- വിശേഷണം:
- പാകംവരുത്തുന്ന
- പചിക്കുന്ന
- അടുക്കളക്കാരൻ, വെപ്പുകാരൻ
- (പാചകസ്യ സ്ത്രീ = പാചകീ).
- അഗ്നി
- തണ്ണീർപന്തൽ
- ഓലയുടെ നാര്
- ചളിയുള്ള സ്ഥലം
- ഈറനിലം
- ചളിക്കുഴി
- റാന്തൽ
- കൈവിളക്ക്. അറബി:
- വഴിപോക്കൻ
- നിത്യം വഴിനടക്കുന്നവൻ എന്നർത്ഥം. സ്ത്രീ:പാന്ഥാ.
- സൂര്യൻ
- വിശേഷണം:
- ദുഷ്ടതയുള്ള
- ദോഷംചെയ്യുന്ന
- ദുഷ്പ്രവൃത്തി
- വിശേഷണം:
- പാപം ചെയ്യുന്ന (സ്ത്രീ:പാപകാരിണി)
- പാപം ചെയ്യുന്നവൻ
- ക്ഷീണിച്ച ചന്ദ്രൻ
- സൂര്യൻ
- ചൊവ്വാ
- ശനി
- പാപസംബന്ധിയായ ബുധൻ
- രാഹു
- കേതു
- (ഇവർ)
- എന്നതനുസരിച്ചു ക്ഷീണചന്ദ്രൻ, സൂര്യൻ, ചൊവ്വാ, ശനി ഇവരും ഇവരോടു ചേരുന്ന പക്ഷം ബുധനും പാപഗ്രഹങ്ങളാകുന്നു.
- എള്ള്
- പാട
- പാപത്തെ കളയു ന്നത് എന്നർത്ഥം. വായുവിനെ പ്രേരിപ്പിക്കുന്നത് എന്നുമാവാം.
- പാപത്തിന്റെ കൂട്ടം
- പാപത്തെ നശിപ്പിക്കുന്നവൻ
- ശിവൻ
- വിഷ്ണു
- മുളംപ്ലാശു
- പാപഹരം
- വിശേഷണം:
- പാപത്തെ നശിപ്പിക്കുന്ന (സ്ത്രീ:പാപനാശിനി).
- പാപത്തെ തടുക്കുക
- പാപത്തെ മാറ്റുക
- പാപമുള്ളവൻ
- പരദ്രോഹം ചെയ്യുന്നവൻ
- ദുഷ്ടൻ
- ദുർബുദ്ധി
- വിടൻ
- പാപനിവൃത്തി
- എല്ലാത്തരം പാപങ്ങളുടെയും ഒരു മൂർത്തി
- തല ബ്രഹ്മഹത്യ, ഭുജങ്ങൾ ഗോഹത്യ, മൂക്കു സ്ത്രീഹത്യ മുതലായ അവയവങ്ങളുണ്ട്.
- പാപം ചെയ്യുകകൊണ്ടാകുന്ന അനുഭവം
- പാപത്തിന്റെ സംബന്ധം
- പാപത്തിങ്കലുള്ള പേടി (ഭീതി)
- വിശേഷണം:
- പാപത്തെക്കുറിച്ചു ഭയമുള്ള
- ദോഷം, ദൈവവിരോധമായ പ്രവൃത്തി, ഹിംസ മുതലായവ
- ഇതിൽനിന്നു ആത്മാവിനെ രക്ഷിക്കുന്നതിനാൽ ഈ പേർ വന്നു. കർത്താവിനെ ഭക്ഷിക്കുന്നതു എന്നുമാവാം.
- കുറ്റം
- പര്യായപദങ്ങൾ:
- പങ്കം
- പാപ്മാ
- കില്ബിഷം
- കന്മഷം
- കലുഷം
- വൃജിനം
- ഏനസ്സ്
- അഘം
- അംഹസ്സ്
- ദുരിതം
- ദുഷ്കൃതം.
- പാപത്തിൽ നിന്നൊഴിക
- പാപം പോക
- വസൂരി
- അർശസ്സു
- കുഷ്ഠം
- നായാട്ടു്
- ഒരുവക അളവു്
- വന്നി
- പാപശമനം
- വിശേഷണം:
- പാപമുള്ള
- വ്യാധി
- ദാരിദ്ര്യം
- വിശേഷണം:
- പാപത്തെ കളയുന്ന
- ദുഷ്ടൻ
- കാട്ടാളൻ
- വിശേഷണം:
- പാപമുള്ള
- കുറ്റമുള്ള
- വിശേഷണം:
- പാപത്തിൽ ഇരിക്കുന്ന
- മഹാപാപി
- പാപഗ്രഹങ്ങൾ ഉദിക്കുക
- പാപത്തിന്റെ ഉദയം
- റോമൺ കാത്തൊലിക്ക ക്രിസ്ത്യാനികളുടെ ശ്രേഷ്ഠമേലദ്ധ്യക്ഷൻ
- ബ്രാഹ്മണരെ ചിലർ പറയുന്ന ഒരു പേർ
- ബ്രാഹ്മണവേഷമായിട്ടു യാചിച്ചു നടക്കുന്നവൻ (സ്ത്രീ:പാപ്പാത്തി.)
- ചെരിപ്പു്
- ഒരുവക താണതരം ബ്രാഹ്മണവർഗ്ഗം
- പറപ്പൂർ സ്വരൂപം
- ഒരു കഴകം
- (കഴകം എന്നതു നോക്കുക).
- പാപം
- ലോകത്തെ വ്യാപിക്കുന്നതെന്നർത്ഥം. നരകത്തിൽ വീഴുന്നതു് എന്നുമാവാം.
- ഇരുവേലി
- കടുരോഹിണി
- ഗന്ധകം
- വിശേഷണം:
- ചിരങ്ങുള്ള
- ചിരങ്ങു്
- വിശേഷണം:
- ഹീനമായ
- മൂഢതയുള്ള
- സഹായമില്ലാത്ത
- നീചൻ
- ധർമ്മത്തെ നശിപ്പിക്കുന്നവൻ എന്നർത്ഥം. ചൊറിയുള്ളവൻ എന്നുമാവാം.
- മൂഢൻ
- സഹായമില്ലാത്തവൻ
- കപ്പലിന്റെ കൊടിമരം
- വള്ളത്തിന്റെ പാമരം
- പര്യായപദങ്ങൾ:
- കൂപകം
- ഗുണവൃക്ഷകം.
- ചിരങ്ങു്
- ശരീരത്തെ ശോഷിപ്പിക്കുന്നതെന്നർത്ഥം.
- ഗന്ധകം
- പൊടിയുപ്പു്
- പാംസു
- പൊടിയുപ്പു്
- ഭീമസേന കർപ്പൂരം
- പർപ്പടകപ്പുല്ലു്
- വിശേഷണം:
- ദോഷമുള്ള
- പാപമുള്ള
- പൊടിയുപ്പു്
- പൊടി
- വളം
- പൊടിച്ചാലിനെല്ലു
- പാപം
- ഒരുവക കർപ്പൂരം
- കരയിൽ ഇറക്കിയ വസ്തു
- തീണ്ടാരിയുള്ള സ്ത്രീ
- ധാതുകാസീസം
- Sulphate of iron.
- പെരുവഴി
- രാജമാർഗ്ഗം
- ശിവൻ
- വിഷ്ണു
- വിശേഷണം:
- പൊടിയണിഞ്ഞ
- മലിനമായ
- പാതിവ്രത്യമില്ലാതെ ഇഷ്ടം പോലെ നടക്കുന്നവൾ, വ്യഭിചാരിണി
- പാപമുള്ളവൾ എന്നർത്ഥം. ചീത്ത നടപടിയുള്ളവൾ എന്നുമാവാം.
- ഋതുവായ സ്ത്രീ
- ഭൂമി
- പൂക്കൈത
- ശിവൻ
- സ്ത്രീലോലൻ
- ശിവന്റെ ആയുധങ്ങളിൽ ഒന്നു്
- പൊടിയുപ്പു്
- സർപ്പം
- (പാമ്പിനു നായാട്ടുപേർ–ഊത്തിനു വായ്പിടിയൻ). പാമ്പു് വിലേശയവർഗ്ഗത്തിൽ പെട്ട ഇഴജന്തുവാണു്. ഇതിന്റെ മാംസം വാതം, കൃമി, അർശസ്സ്, വായുമുട്ടൽ, ചുമ, നേത്രരോഗം, ദൂഷിവിഷം ഇവക്കു നന്നു്. ഇതിന്റെ വിഷംകൊണ്ടുണ്ടാകുന്ന മൂർച്ഛയിങ്കൽ കാട്ടുപാവലിന്റെ കിഴങ്ങു നുറുക്കി ആട്ടിൻമൂത്രത്തിൽ പല പ്രാവശ്യവും മുക്കി ഉണക്കിയോ അരച്ചു ഗുളികയാക്കിയോ കാടിയിൽ അരച്ചു നസ്യംചെയ്ക. ത്രിഫല, ചന്ദനം, കൊട്ടം, ഇഞ്ചി ഇവ നെയ്യിലരച്ചു സേവിക്കയും കോൾവായിൽ തേക്കുകയും ചെയ്യുന്നതും ഗുണമാണു്. കൊഴുപ്പ, കാട്ടുവെള്ളരിനൂറൻകിഴങ്ങു് ഇവ ഓരോന്നിന്റേയും സ്വരസം കൊടുക്കുന്നതും ഹിതമാകുന്നു. തുരിശു, മലങ്കാരയ്ക്ക, വയമ്പു് ഇവ പാലിൽ അരച്ചുകലക്കി കുടിപ്പിക്കുന്നതും നന്നാണു്. മുളകുപൊടി നെയ്യു് ചേർത്തു് സേവിക്കുന്നതും കൊള്ളാം. സംസ്കൃതം: സർപ്പം. തമിഴ്: പാമ്പു്. ഇംഗ്ലീഷ്: Snake സ്നേക്. പാമ്പുകളെക്കുറിച്ചു വിഷവൈദ്യഗ്രന്ഥങ്ങളിൽ ഇപ്രകാരം പറയുന്നുണ്ടു്. ഇപ്പോൾ കാണപ്പെടുന്ന സർപ്പങ്ങൾ നാലുവക ജാതിയിൽ ഉൾപ്പെട്ടവയാകുന്നു.
-
മൂർഖൻ – ഇവയ്ക്കേ ഫണമുള്ളു. 26 അവാന്തരജാതിയുണ്ടു്. കടിച്ചാൽ വാതം കോപിക്കും.
-
മണ്ഡലീ – ഫണമില്ലാത്തവയാണു്. 16 അവാന്തരജാതിയുണ്ടു്. കടിച്ചാൽ പിത്തം കോപിക്കും.
-
രാജിലം – ഫണമില്ലാത്തവയാണു്. 13 അവാന്തരജാതികളുണ്ടു്. കടിച്ചാൽ കഫം കോപിക്കും.
-
വേന്തിരൻ – മൂർഖജാതിയിലേ പുരുഷസർപ്പത്തിനു മണ്ഡലിയിലോ രാജിലത്തിലോ ഉള്ള സ്ത്രീജാതിയിലുൽപ്പാദിച്ചുണ്ടാകുന്ന സന്താനമാണത്രേ. കടിച്ചാൽ ത്രിദോഷം കോപിക്കും.
-
- പര്യായപദങ്ങൾ:
- സർപ്പം
- പൃദാക
- ഭുജഗം
- ഭുജംഗം
- അഹി
- ഭുജംഗമം
- ആശീവിഷം
- വിഷധരം
- ചക്രീ
- വ്യാളം
- സരീസൃപം
- കുണ്ഡലീ
- ഗൂഢപാത്തു്
- ചക്ഷുശ്രവസ്സ്
- കാകോദരം
- ഫണി
- ദർവീകരം
- ദീർഘപൃഷ്ഠം
- ദന്ദശൂകം
- വിലേശയം
- ഉരഗം
- പന്നഗം
- ഭോഗീ
- ജിഹ്മഗം
- പവനാശനം
- ലേലിഹാനം
- ദ്വിരസനം
- ഗോകർണ്ണം
- കഞ്ചുകീ
- കുംഭീനസം
- ഫണധരം
- ഹരി
- ഭോഗധരം.
- കടൽ സംബന്ധിച്ച ഒരു വക പുഴു
- രാമേശ്വരത്തിനും ഇൻഡ്യക്കും മധ്യേയുള്ള ജലസന്ധി
- ഒരു ആഭരണം
- ഇതു സ്ത്രീകൾ കാതിലിടുന്ന ആഭരണമാണ്. കടുക്കൻ, മോതിരം ഇവയെപ്പോലെ വൃത്താകാരമായിരിക്കും. ഇതു് ഒന്നും ഒന്നിലധികവും കാതിലിടുക പതിവാണു്.
- ഒരു മത്സ്യം
- പാമ്പുകളിക്കുന്നു
- സകര്‍മ്മകക്രിയ:പാമ്പാടിക്കുന്നു.
- പാമ്പിന്റെ കളി
- പാമ്പിനെ കളിപ്പിക്കുന്നവൻ
- പാമ്പിനെ പിടിക്കുന്നവൻ
- പര്യായപദങ്ങൾ:
- വ്യാളഗ്രാഹി
- ആഹിതുണ്ഡികൻ.
- സർപ്പക്കാവു്
- നടുവിരൽ
- കഴുവിരൽ
- പ്രേതം ശമിപ്പിപ്പാനുള്ള ഒരടിയന്ത്രം
- കിണറ്റിന്റെ അരഞ്ഞാണം
- ഒരു ചുവരിന്റെ മുന്നോട്ടു തള്ളിയ താണ ഭാഗം
- ഗൃഹത്തിനു ചുറ്റും മണ്ണു കൊണ്ടുണ്ടാക്കിയ താണതായ അതിരു്
- വിശേഷണം:
- കുടിക്കുന്ന
- ജാമ്യം
- പകിടശാലകാക്കുന്നവൻ, ചൂതുകളി സ്ഥലം കാക്കുന്നവൻ
- വിശേഷണം:
- കുടിപ്പിക്കൽ
- മൂർച്ചകൂട്ടുക
- ജലം
- വെള്ളത്തിലെ ചണ്ടി
- ക്ഷീരാന്നം
- പാലിൽ ഉണ്ടാക്കിയതെന്നർത്ഥം. സദ്യയ്ക്കുള്ള ഒരു മധുരക്കറി. ശർക്കരപ്പായസം, പാൽപ്പായസം, റവപ്പായസം, പഞ്ചസാരപ്പായസം, ചവ്വരിപ്പായസം മുതലായവ.
- ഒരുമാതിരി എണ്ണ
- തിരുവട്ടപ്പശ, സരളദേവതാരത്തിന്റെ കറ
- പാൽ
- കാലാൾ
- മലദ്വാരം
- മലശോധനയുണ്ടാക്കി ശരീരത്തെ രക്ഷിക്കുന്നതു് എന്നർത്ഥം.
- ഓടുന്നു
- സകര്‍മ്മകക്രിയ:പായിക്കുന്നു.
- ഒലിക്കുന്നു
- ചാടുന്നു
- പാമരം
- വിശേഷണം:
- താണ
- ഹീനമായ
- അളവുകോൽ, മാനം
- ഇതുകൊണ്ടു മാനംചെയ്യുന്നതിനാൽ ഈ പേരുണ്ടായി.
- മാനം എന്നാൽ ത്രാസ്സ്, മുഴക്കോൽ, പറ മുതലായവക്കു പൊതുവെ പറയുന്ന പേരാകുന്നു. തുലാസ്സ് മുതലായതു് = പൗ(യൗ)തവം. നാഴി മുതലായതു = ദ്രുവയം. കോൽ മുതലായതു = പായ്യം. എന്നു മറ്റൊരു പക്ഷം.
- വെള്ളം
- തൊഴിൽ, പണി
- ലോകം
- പരന്നുകിടക്കുന്നതു് എന്നർത്ഥം.
- ഒരുതരം അരി
- ഇരുമ്പുകൊണ്ടുംമറ്റും അറ്റം കൂർപ്പിച്ചു വലുതായിട്ടുണ്ടാക്കുന്ന സാധനം, ഇരുമ്പുപാര, കട്ടപ്പാര ഇത്യാദി
- ഒരാറു്
- ഒരുവക മത്സ്യം
- അടിച്ചിപാര
- സ്വർണ്ണം
- മറുകര
- മറ്റൊന്നിനെ സംബന്ധിച്ച
- പരലോകത്തിനുഹിതമായ
- ശത്രു
- വരാനുള്ള സുഖത്തിനായി വല്ലതും ചെയ്യുക
- വിശേഷണം:
- മറുകര കടക്കുന്ന
- പരസ്ത്രീ സംഗക്കാരൻ
- പാറ
- കല്ലു്
- ഉപവാസാനന്തരം ചെയ്യുന്ന പ്രഥമഭോജനം
- പാരണം എന്നും കാണുന്നുണ്ടു്.
- മേഘം
- തൃപ്തി
- വായന വായിച്ചുനോക്കുക
- ഒരു പുസ്തകത്തിന്റെ മൂലം
നിക്കിപ്പോൾ’
‘ചാരുതരം മമ പാരണവിധിനം’
ദാത്മോചിതാ പാരണം’
- മറ്റൊരുവന്റെ ഇഷ്ടപ്രകാരമിരിക്കുന്ന അവസ്ഥ
- അസ്വാധീനത
- മഹാരസങ്ങളിൽ ഒന്നു്
- വിശേഷണം:
- ഇനിയത്തെ ലോകത്തെ സംബന്ധിച്ച
- ഇതു ‘പരത്ര’ എന്ന അവ്യയത്തിൽ നിന്നുണ്ടായതാണു്.
- പരലോകത്തിൽ ലഭിക്കുന്ന ഭാഗ്യം
- രസം
- പാരത്തെ ദാനംചെയ്യുന്നതു്, രോഗത്തിൽ കിടന്നുഴലുന്നവരുടെ രോഗം മാറ്റുന്നതു് എന്നർത്ഥം.
- പരഭാര്യയെ ഗമിക്കുന്നവനാവൂ എന്നുള്ള അവസ്ഥ
- വ്യഭിചാരം ചെയ്യുന്നവൻ
- വ്യഭിചാരം
- അന്യന്റെ ഭാര്യയെ പ്രാപിക്ക
- മറുകര കണ്ടവൻ
- അക്കര കണ്ടവൻ
- ചെത്തി
- പക്ഷപാത സ്വഭാവം
- ഒരു കക്ഷിപിടിച്ചുള്ള നില
- വിചാരം
- (എട്ടു വിധം.) സംഖ്യാദിപഞ്ചകം
- ബുദ്ധി
- ഇച്ഛ
- പ്രയത്നം
- വിശേഷണം:
- നേരുള്ള
- തത്വജ്ഞാനി
- വിശേഷണം:
- മുഖ്യമായ
- പ്രധാനമായ
- വിശേഷണം:
- അക്കര കടന്ന
- ബ്രഹ്മത്വം
- ഈശ്വരത്വം
- വളരെ
- ഏറ്റവും
- മറുകര
- അക്കര
- തോണി തുഴയുന്ന പ്രവൃത്തി മതിയാക്കുന്നേടം എന്നർത്ഥം.
- അക്കര കടന്നവൻ
- സമർത്ഥൻ
- കീഴ്മര്യാദപ്രകാരമുള്ള നടപ്പു്
- പണ്ടുപണ്ടേയുള്ള പിതാക്കന്മാരിൽ നിന്നോ ഗുരുക്കന്മാരിൽ നിന്നോ ഗ്രഹിച്ചു ക്രമേണ നടന്നുവരുന്ന ഒരു മുറ.
- കീഴ് മര്യാദകളെ പഠിപ്പിക്കുക
- പാരമ്പര്യത്തെ പഠിപ്പിക്കുക
- ഐതിഹ്യം
- വിശേഷണം:
- പരലോകസംബന്ധമുള്ള
- മാടപ്രാവു്
- പരവശത
- ക്ഷീണത
- പ്രയാസം
- ദീനം
- ദാരിദ്ര്യം
- അന്യന്റെ അധീനതയിൽ ആവുക
- വിശേഷണം:
- പരശുവിൽ നിന്നുണ്ടായ
- ബ്രാഹ്മണന്നു ശുദ്രസ്ത്രീയിൽ ഉണ്ടാകുന്ന പുത്രൻ
- വാര്യര്
- പരശു എന്ന ആയുധവിശേഷത്തിന്റെ പേർ
- പരന്മാരെ ഹിംസിക്കുന്നതു എന്നു ശാസ്ത്രപക്ഷത്തിൽ, പരസ്ത്രീയുടെ അപത്യം എന്നുമാവാം.
- കുലടാപുത്രൻ
കാമാദുൽപാദയേസ്മൃതം.
സപാരയന്നേവശവ
സ്തസ്മാൽ പാരശവഃസ്മൃതഃ”
- വെണ്മഴു
- ഉരുക്കു്
- മുത്തു്
- പാരസീകദേശത്തിൽ (പെർഷ്യയിൽ) ജനിച്ച കുതിര
- വെണ്മഴു
- വെണ്മഴു ധരിച്ചവൻ
- പെർഷ്യാ (Persia)
- പെർഷ്യയിലെ കുതിര
- പാരസികരാജ്യത്തുള്ളവൻ
- പെർഷ്യാക്കാരൻ
- പെർഷ്യൻ ഭാഷ
- ഗൃഹ്യസൂത്രങ്ങളുടെ കർത്താവു്
- പരസ്ത്രീ പുത്രൻ ഒരുവന്റെ ഭാര്യയിൽ മറ്റൊരുത്തനുണ്ടാകുന്ന പുത്രൻ എന്നു വിവേകം
- തമ്മിൽ തമ്മിലുള്ള ഭാവം
- വിശേഷണം:
- അന്യകുലത്തിൽ ജനിച്ച
- പുകഴ്ത്തുന്നു, സ്തുതിക്കുന്നു
- ലാളിക്കുന്നു
- അതിരില്ലാത്തതു്
- വേഗം
- സ്വൈരം
- ചെറുനാരകം
- പ്രാവർണ്ണൻ നെല്ലു്
- സമുദ്രം
- അപാരമായ പാരമുള്ളതു എന്നർത്ഥം.
- കണ്ടാലും (പ്രാചീനമലയാളം:)
- പാഠം
- മുഴുവൻ
- വേദാഭ്യാസം
- പഠിക്ക
- ശിഷ്യൻ
- പ്രാസംഗികൻ
- പുറാപുറത്തി നെല്ലു
- സരസ്വതീ നദി
- പ്രാവു് എന്ന പക്ഷി, മാടപ്രാവു്
- [പാരം = ജീവൻ. ജീവാത്മാവിനെ സംസാരത്തിൽനിന്നു രക്ഷിക്കുന്നവൻ = ദത്താത്രേയൻ. ദത്താത്രേയന്റെ ഗുരു എന്നിവിടെ അർത്ഥം. ഭഗവാൻ കപോതസ്വരൂപിയായിട്ടു ദത്താത്രേയനു ജ്ഞാനോപദേശം ചെയ്തുതു പ്രസിദ്ധമാണല്ലൊ. പാരാപതം എന്ന ശബ്ദവും കാണുന്നുണ്ടു്.
- ദ്വീപാന്തരത്തിലുള്ള ഈത്തപ്പഴം
- ഒരു പർവതം
- പർവതം
- പാലുഴവം എന്ന മരുന്നു്
- സമുദ്രം
- പാരത്തെ ആവരണം ചെയ്യുന്നതു്, രണ്ടു കരകൾ ഉള്ളതു്.
- പുഴ മുതലായതിന്റെ ഇരുകരയുടേയും പേർ
- (പാരം = അക്കര. അവാരം = ഇക്കര.)
- വ്യാസൻ
- സന്യാസി
- പാരാശര്യപ്രോക്തമായ ഭിക്ഷുസൂത്രത്തെ അദ്ധ്യയനം ചെയ്യുന്നവൻ എന്നർത്ഥം.
- വേദവ്യാസൻ
- പരാശരൻ എന്ന മഹർഷിയുടെ പുത്രൻ എന്നർത്ഥം.
- പാല്ക്കുഴ
- ജലം
- പാൽപ്പാത്രം
- (തമിഴിൽ നല്ല തുണി എന്നർത്ഥം).
- ബ്രഹ്മചര്യാദി വിഹിത തപസ്സുള്ളവൻ
- പാരി = പാരമുള്ളതു്. ബ്രഹ്മജ്ഞാനത്തിനെ കാംക്ഷിക്കുന്നവൻ എന്നർത്ഥം.
- ജനമേജയൻ
- വർദ്ധിക്കുന്നു
- വളരുന്നു
- ഭാരിക്കുന്നു
- വിശേഷണം:
- ഗ്രാമത്തിനു ചുറ്റുമുള്ള
- എടുത്തുചാടി
- ഒരു ദേവവൃക്ഷം, പാരി = സമുദ്രം, തസ്മാൽ ജാതം = പാരിജാതം
- സമുദ്രത്തിൽ നിന്നുണ്ടായതു് എന്നർത്ഥം.
- പവിഴമല്ലിക
- പാരിജാതം പാലാഴിമഥനത്തിൽ കിട്ടിയ വൃക്ഷമാണു്. സത്യഭാമ ആഗ്രഹിക്കയാൽ കൃഷ്ണൻ ഇതിനെ ഭൂമിയിലേക്കു കൊണ്ടുവന്നു. പാരിജാതം നിമിത്തം കൃഷ്ണനും ഇന്ദ്രനും തമ്മിൽ യുദ്ധം നടന്നു. ഇന്ദ്രൻ തോറ്റു. കൃഷ്ണൻ പാരിജാതത്തെ സത്യഭാമയുടെ തോട്ടത്തിൽ നട്ടു. കൃഷ്ണൻ ഉത്തരായണം പ്രാപിച്ചതിന്റെ ശേഷം ഇതു മടങ്ങി സ്വർഗ്ഗത്തേക്കുതന്നെ പോയി. മന്ദാരം, പാരിജാത(ക)ം, സന്താനം, കല്പവൃക്ഷം, ഹരിചന്ദനം ഇവ ഓരോന്നും ദേവവൃക്ഷങ്ങളുടെ പേർ, ഒന്നു മറ്റൊന്നിന്റെ പര്യായമല്ല.
- മുരിക്കു്
- നദി, തടാകം മുതലായവയുടെ വക്കത്തുണ്ടാകുന്നതു എന്നർത്ഥം.
- സുഗന്ധം
- ഭൂമി
- നെറ്റിമേൽ കെട്ടുന്ന ഒരാഭരണം
- സീമന്തരേഖയിൽ കൂടെ കെട്ടുന്ന സ്വർണ്ണപട്ടം
- (ഭാഷ = മയിർപട്ടം). തലമുടിയിൽ ചുറ്റും അതേമാതിരി ശോഭിക്കുന്നതു എന്നർത്ഥം.
- അഭിനന്ദിച്ചുകൊടുക്കുന്ന സമ്മാനം
- സിംഹം
- ശത്രു
- കള്ളൻ
- വിന്ധ്യപർവതത്തിൽ ഇന്ദ്രനും കൃഷ്ണനും തമ്മിൽ യുദ്ധമുണ്ടായ സ്ഥലം
- കൂടെ നടക്കുന്നവൻ
- മുഴുപ്പിക്കുന്നു
- വിശേഷണം:
- ഇളക്കമുള്ള
- ഇളകുന്നതു്. പരിപ്ലവിക്കുന്നതെന്നർത്ഥം
- വള്ളം
- സുഖഹീനത
- പിടപ്പാത്ത
- വിഷാദം, അമളി
- ദേവതാരവൃക്ഷം
- മുരിക്കു്
- എല്ലാടവും മംഗളമായിട്ടുള്ളതെന്നർത്ഥം.
- വേപ്പു്
- കൊട്ടം
- ചരളം
- ഒരു മരുന്നു്, കൊട്ടം
- ജലത്തിനു സമീപമുണ്ടാകുന്നതെന്നർത്ഥം.
- ജാമ്യം
- പരിഭാഷപ്പെടുത്തിയതു
- വ്യാഖ്യാനരൂപത്തിലുള്ളതു്
- പരിമാണത്തെ (അളവിനെ) കുറിക്കുന്നതു്
- പരിമാണത്തെ കുറിക്കുന്ന ഒരു ഭേദകം
- ഉദാ:അത്ര, ഇത്ര ഇത്യാദി.
- ചുറ്റളവു്
- അതിർത്തി
- അറുതി
- വിശേഷണം:
- സമക്ഷത്തുള്ള
- മുൻവശമുള്ള
- സന്നിധി
- സമക്ഷം
- ഒരു പർവതം
- എവിടെ നടന്നാലും കാണുന്നതു്, നാലു ഭാഗത്തേക്കും നീണ്ടു കിടക്കുന്നതു് ഇങ്ങിനെ അർത്ഥം. ഈ പാരിയാത്ര പർവതം ഭാരതവർഷത്തിലേ ഒരു കുലപർവതമാകുന്നു. ‘പാരിയാത്രികം’ എന്നു ചിലർ പഠിക്കുന്നു. പാരിപാത്രം എന്നും അപൂർവം കാണുന്നുണ്ടു്.
- യാത്രക്കുള്ള വണ്ടി
- സന്യാസി
- മഹർഷി
- കല്ലാലു്
- വിശേഷണം:
- സമൂഹത്തോടു ചേർന്ന
- പരിജനം
- ശിവാനുചരന്മാർ
- പരിഷത്തിങ്കൽ (സഭയിൽ) സാധുക്കൾ (യോഗ്യന്മാർ) എന്നർത്ഥം. ഇവർ ചണ്ഡീശ്വരനന്ദിമഹാകാളഭൃംഗ്യാദികളാകുന്നു. പാരിഷദ്യന്മാർ, പാർഷദ്യന്മാർ, പാർഷദന്മാർ ഇങ്ങിനെയും പാഠം കാണുന്നു.
- വിശേഷണം:
- പരിഹരിക്കുന്ന
- പിടിക്കുന്ന
- പൂമാല കെട്ടുന്നവൻ
- വളയുണ്ടാക്കുന്നവൻ
- ഒരു വക കടംകഥ
- വള
- വഴിയാത്രയിൽ ചോരഭയംകൊണ്ടു പരിഹരിക്കപ്പെടുന്നതു്.
- പിടിച്ചുപറിപ്പു്
- പാൽകറക്കുന്ന പാത്രം
- ആനയുടെ കാൽ കെട്ടുന്ന കയർ (ചങ്ങല)
- തൈർകടയുന്ന തൂതപ്പാത്രം
- ഒരു ജലജന്തു
- വിശേഷണം:
- നിറവേറ്റുന്ന
- മുഴുവനാക്കുന്ന
- സാധിക്കുന്ന
- സിംഹം
- പെരുമ്പാമ്പു്
- ആമ
- വടി
- ഉപ്പു്
- എരിക്കു്
- സൂര്യൻ
- അഗ്നി
- അപ്രിയവചനം (മുഷിഞ്ഞു പറയുന്ന വാക്കു്)
- പരുഷത്തിന്റെ ഭാവം = പാരുഷ്യം.
- വാക്പാരുഷ്യം
- ദണ്ഡപാരുഷ്യം
- ക്രൗര്യം
- മാർദ്ദവമില്ലായ്ക
- പര്യായപദങ്ങൾ:
- അതിവാദം.
- വിശേഷണം:
- എളുപ്പത്തിൽ അറിയാവുന്നതല്ലാത്ത
- തെളിവില്ലാത്ത
- രഹസ്യം
- പാരമ്പര്യം
- വസിക്കുന്നു
- താമസിക്കുന്നു
- കാണുന്നു
- വിചാരിക്കുന്നു
- സഹിക്കുന്നു
- ശ്രദ്ധിക്കുന്നു
- പാർജ്ജന്യനെ (ഇന്ദ്രനെ) സംബന്ധിച്ചതു്
- വിശേഷണം:
- പർണ്ണത്തെ (ഇലയെ) സംബന്ധിച്ച
- ഭൂമി
- വേർപാടു്
- പൃഥയുടെ (കുന്തിയുടെ) പുത്രൻ, ധർമ്മപുത്രൻ, ഭീമൻ, അർജ്ജുനൻ
- സഹദേവനും നകുലനും കുന്തിയുടെ പുത്രന്മാരല്ലെങ്കിലും അവരേയും പാർത്ഥന്മാരെന്നു പറയാറുണ്ട്. പാർത്ഥൻ എന്നു് അധികമായി വിളിച്ചു വരുന്നതു് അർജ്ജുനനെയാണു്.
- രാജാവു്
- നീർമരുതു്
- വലിപ്പം
- കൃഷ്ണൻ
- വിശേഷണം:
- ഭൂമിയെ സംബന്ധിച്ച
- ഭൂമിയെ ഭരിക്കുന്ന
- രാജാവു്
- ഭൂമിയിൽ നിവസിക്കുന്ന ഒരുവൻ
- ഒരു മൺ പാത്രം
- സീത
- ലക്ഷ്മി
- കന്നിരാശി
- വാസം
- താമസം
- വിചാരം
- ശ്രദ്ധ
- ഒരുവക മീൻ കൂട്ടം, മത്സ്യക്കുട്ടി
- യമൻ
- ഒരു കൈയിൽ കൊള്ളുന്ന അരി
- ക്ഷയരോഗം
- ചാമ്പൽ
- താമസിപ്പിക്കുന്നു
- വസിപ്പിക്കുന്നു
- ഒളിപ്പിക്കുന്നു
- തടവിലാക്കുന്നു
- ഭൂദേവി
- വിശേഷണം:
- ഒടുക്കമുള്ള
- തീർച്ചയുള്ള
- പർവ്വത്തെ സംബന്ധിച്ച
- പൂർണ്ണചന്ദ്രൻ
- വിശേഷണം:
- പർവ്വതത്തിൽ നിന്നുണ്ടായ
- വാലുഴവം
- വാലുള്ള ഉലുവ
- ശിവന്റെ ഭാര്യ
- പർവതത്തിൽ നിന്നുണ്ടായവൾ എന്നർത്ഥം.
- ഇടച്ചി, പശു മേയ്ക്കുന്നവൾ
- ദ്രൗപദി
- സുബ്രഹ്മണ്യൻ
- ഗണേശൻ
- ശിവൻ
- അഭ്രം
- വിശേഷണം:
- പർവതത്തേ സംബന്ധിച്ച
- അഞ്ജനക്കല്ലു്
- പ്രവൃത്തിയിൽ കാര്യം വിചാരിക്കുന്നവൻ
- ഒരു സർക്കാരുദ്യോഗസ്ഥൻ
- പാർവത്യകാരന്റെ അധികാരം
- മുഗൾചക്രവർത്തി
- പെർഷ്യൻഭാഷ
- വഞ്ചകൻ
- കള്ളൻ
- വാരിയെല്ലു്
- വിശേഷണം:
- കൂടെ നടക്കുന്ന
- സമീപത്തു്
- വിഷ്ണു തന്റെ ഉറക്കത്തിൽ ഒരു ഭാഗം തിരിഞ്ഞുകിടക്കുന്നതിനെ കൊണ്ടാടുന്ന ഒരു ഉത്സവം
- മനുഷ്യരുടേയും മറ്റും കൈകൾക്കു താഴെയുള്ള ശരീരഭാഗം; ആറാംവാരി
- വിലാപ്പുറം
- വിലാപ്പുറം
- പക്ഷം
- ഭാഗം
- വഞ്ചന
- സമീപം
- വിശേഷണം:
- സമീപത്തിരിക്കുന്ന
- അടുക്കൽ നില്ക്കുന്ന
- (ഈ ശബ്ദം നകാരാന്തമാണു്. സ്ത്രീലിംഗം – പാർശ്വവർത്തിനി.)
- വിശേഷണം:
- സമീപത്തു നില്ക്കയോ ഇരിക്കയോ ചെയ്യുന്ന
- പാർശ്വഭാഗം
- സമീപത്തുള്ള സ്ഥലം
- വാരിയെല്ലു്
- വിശേഷണം:
- പാർശ്വത്തോടു സംബന്ധിച്ച
- ക്ഷുദ്രക്കാരൻ
- കൂട്ടുകാരൻ
- പാഞ്ചാലരാജാവു്, ദ്രുപദൻ
- ധൃഷ്ടദ്യുമ്നൻ
- പാഞ്ചാലപുത്രി, പാഞ്ചാലി
- ദുർഗ്ഗ
- സഭയിൽ ഒരുവൻ
- ശിവന്റെ ഭൂതങ്ങളിൽ ഒരുവൻ
- കുതികാൽ
- പിൻപട
- പുറം
- പിൻപടയെ ഭരിക്കുന്നവൻ
- പിൻപടയിൽ ശത്രു
- ശത്രുവിനോടു യുദ്ധത്തിനായി ഒരു രാജാവു് ഒരുമ്പെടുമ്പോൾ ആ അവസരം നോക്കി പിറകേ കൂടിക്കടന്നു ജയിപ്പാൻ ആഗ്രഹിക്കുന്ന രാജാവിന്റെ രാജ്യം അടക്കുവാൻ നോക്കുന്ന രാജാവിന്റെ പേരത്രേ പാർഷ്ണിഗ്രാഹൻ. നേരിട്ടു യുദ്ധത്തിന്നു ഇയാൾക്കു ധൈര്യമില്ല. തക്കം നോക്കി ചതിക്കുന്നവനാകുന്നു. ഒരു രാജാവു് യുദ്ധത്തിനു പോകുമ്പോൾ പിറകേനിന്നു സഹായിക്കുന്ന രാജാവു് എന്നും അഭിപ്രായം കാണുന്നു. പിൻഭാഗത്തെ ഗ്രഹിക്കുന്നവൻ എന്നർത്ഥം.
- പെർഷ്യൻ ഭാഷ
- വിശേഷണം:
- രക്ഷിക്കുന്ന
- ഒരു വൃക്ഷം
- ബോട്ട്
- വിശേഷണം:
- പാലിക്കുന്ന
- രക്ഷിക്കുന്ന
- രക്ഷിക്കുന്നവൻ
- കുതിരക്കാരൻ
- കൊടുവേലി
- ഒരു മഹർഷി
- ധന്വന്തരമൂർത്തി
- കരേണുവിന്റെ പുത്രനായ ഒരു ഋഷിയാണു്. പാലകാപ്യൻ ഒരു വൈദ്യപുസ്തകം (ഗജശാസ്ത്രം) ഉണ്ടാക്കീട്ടുണ്ടു്. ധന്വന്തരിയുടെ ഒരു അവതാരമാണു പോലും.
- ഗജശാസ്ത്രം
- കുന്തുരുക്കം
- ഒരു ദേശം
- മലബാറിലുള്ള ഒരു താലൂക്കു്.
- ഒരു നഗരം
- പെൺകുട്ടികളുടെ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
- ചെഞ്ചീര
- കുന്തുരുക്കം
- ചെഞ്ചീര
- ഈന്തിൽ
- ചെഞ്ചീര
- പരുന്തു്
- കുന്തുരുക്കം
- ചെഞ്ചീര
- കുന്തുരുക്കം
- ചെഞ്ചീര
- കൂൺ
- കുടപ്പുല്ലു്
- ഇതു് ജലത്തിലുണ്ടാകുന്നു. വയമ്പിന്റെ ഇലപോലെയുള്ള ഇല കാണും.
- ഒരു ഭക്ഷണസാധനം
- പാലൊ തൈരൊ കലക്കുമ്പോൾ അടയ്ക്കുന്ന ഒരു പലക
- രക്ഷിക്കുന്നവൻ
- രാജാവു്
- രക്ഷ
- ബ്രഹ്മി
- കൽക്കത്തൽ
- ആറു്, തോടു് മുതലായവയിൽ കരകടക്കുന്നതിനു കല്ലു്, മരം മുതലായവകൊണ്ടു പണിതുണ്ടാക്കിയതു്
- മൂക്കിന്റെ പാലം
- കിണറ്റിന്റെ വക്കോടുചേർത്തിടുന്ന തടി അല്ലെങ്കിൽ കല്ലു്
- പാല്ക്കടൽ
- പാൽപ്പുര
- വിശേഷണം:
- പച്ചനിറമുള്ള
- പ്ലാശുവൃക്ഷത്തെ സംബന്ധിച്ച
- പച്ചില
- പച്ചനിറം
- പാലാശത്തിന്റെ (പച്ചിലയുടെ) നിറംപോലെയുള്ള നിറം എന്നർത്ഥം.
- പ്ലാശുവൃക്ഷത്തെ സംബന്ധിച്ചതു്
- പാൽക്കടൽ
- പാൽക്കടൽ മർദ്ദനം
- (അമൃതമഥനം എന്നതു നോക്കുക.)
- ലക്ഷിദേവി
- സംസ്കൃതത്തിന്റെ ഒരു തത്ഭവ ഭാഷ
- ബുദ്ധമതക്കാരുടെ ഒരു വൈദിക ഭാഷ
- ദാർശനിക കാലത്തിൽ ഉത്തരഹിന്ദുസ്ഥാനിൽ ആര്യന്മാർക്കും അനാര്യന്മാർക്കും പൊതുവിലുണ്ടായിരുന്ന ഒരു വ്യവഹാരഭാഷ. പിന്നെ പാലിയിൽ നിന്നു മഹാരാഷ്ട്രി, സൗരസേനി, പൈശാചി, മാഗധി മുതലായ പ്രാകൃതഭാഷകൾ ഉണ്ടാകയും ഒടുവിൽ ആ പ്രാകൃതഭാഷകൾ അനേകങ്ങളായി പിരിഞ്ഞു പഞ്ചാബി, ഹിന്തി, ബംഗാളി, മഹാരാഷ്ട്രം, ഗുജറാത്തി, ഉർദു, ഉറിയ മുതലായ ഉപഭാഷകളായി തീരുകയും ചെയ്തു.
- വക്കു്
- മൂർച്ചയുള്ളവശം
- അതിർത്തി
- ചുറ്റളവു്
- ആയുധത്തിന്റെ വായ്ത്തല
- ഒരുമാതിരി തവി
- ഒരുമാതിരി ചെറിയ പാത്രം
- രക്ഷിക്കുന്നു
- വിശേഷണം:
- രക്ഷിക്കപ്പെട്ട
- ഒരു വൃക്ഷം
- വാർദ്ധക്യം കൊണ്ടുള്ള നര
- കുന്തുരുക്കം
- നാല്ക്കൊപ്പക്കൊന്ന
- കരിന്തുവര
- തുമ്പ
- നാൽക്കൊപ്പക്കൊന്ന
- കരിന്തുവര
- തകരം എന്ന അങ്ങാടിമരുന്നു്
- ദേഹത്തിലുണ്ടാകുന്ന ഒരുവക കുരു
- ഒരുവക വലിയ വെള്ളുള്ളി
- പാലുള്ളി പിത്തത്തിനും രക്തദോഷത്തിനും നന്നു്. രുചികരമാണു്. ഇതു മറ്റേ വെള്ളുള്ളിയേക്കാൾ വളരെ വെളുത്തതും കാഴ്ചക്കു ഭംഗിയുള്ളതുമാകുന്നു. സംസ്കൃതം: ക്ഷീരപലാണ്ഡു.
- ഒരു മരുന്നു്
- ഒരുവക വസൂരിദീനം
- 18-ൽ ഒന്നാണു്. പതിനെട്ടാം ദിവസം കുളിപ്പിക്കാം.
- ഒരുവക കാടുവാസിജനം
- കുടഗുരാജാവിന്റെ കൊട്ടാരം
- ജലവും തണലും ഇല്ലാത്ത ഉഷ്ണമേറിയ നിലം
- മുലയിൽ നിന്നു പിഴിഞ്ഞെടുക്കുന്ന വിശേഷമായ വെളുത്ത സാധനം
- തേങ്ങ ചുരകി പിഴിഞ്ഞെടുക്കുന്ന സാധനം
- വൃക്ഷങ്ങളുടെ കറ
- മഞ്ഞൾ ചതച്ചു പിഴിഞ്ഞ വെള്ളം
- പശുവിൻപാലും മറ്റും
- പശുവിൻപാൽ – വാതം, പിത്തം, പുരാണജ്വരം, ഉന്മാദം തുടങ്ങിയുള്ള മാനസരോഗങ്ങളെയും മൂർച്ഛ, ചുഴൽച്ച, ചുട്ടുനീറൽ, ഗ്രഹണി, തണ്ണീർദാഹം, ശൂലം, അതിസാരം, ക്ഷയം, അർശസ്സു, യോനിരോഗം, ഗുല്മം, മഹോദരം, ഗർഭസ്രാവം മുതലായവയേയും ശമിപ്പിക്കും. ആയുസ്സു്, ബുദ്ധി, ധാതുക്കൾ, കഫം, ബലം ഇവയെ വർദ്ധിപ്പിക്കും. ദേഹത്തെ തടിപ്പിക്കും. മലത്തിനു അയവു വരുത്തും. യൗവനത്തെ നിലനിറുത്തും. മുറിവിനെ കൂട്ടിപ്പിടിപ്പിക്കും. എല്ലാ ശരീരങ്ങൾക്കും ചേരുന്നതും ജീവനമായിട്ടുള്ളതുമാകുന്നു. കുട്ടികൾക്കും വൃദ്ധന്മാർക്കും അടി വെട്ടു് മുതലായവകൊണ്ടു ക്ഷീണം ഭവിച്ചവർക്കും വിശപ്പുകൊണ്ടും മൈഥുനം കൊണ്ടും തളർന്നവർക്കും വളരെ നല്ലതു്. ജര, പലിതം മുതലായവയെ നശിപ്പിക്കും. വിരേചിപ്പിക്ക, ഛർദ്ദിപ്പിക്ക, വസ്തിപിടിക്ക ഈ കാര്യങ്ങളിൽ ഒരുപോലെ ഉപയോഗിക്കാം ജീവനീയങ്ങളിൽ വച്ചു ശ്രേഷ്ഠമാണു്. പാൽ കറന്നു കാച്ചാതെയിരുന്നാൽ ആറുനാഴികക്കുമേൽ ഗുണം ഇല്ലാതാകും. പാൽ പുളിയുള്ള എല്ലാ പദാർത്ഥങ്ങളൊന്നിച്ചും ഉപ്പിനോടൊരുമിച്ചും ഉപയോഗിക്കരുതു്. വിരുദ്ധമാണു്. പാലുകുടിച്ചതിന്റെ ശേഷം പുളിയുള്ള പഴം തിന്നുന്നതും നന്നല്ല. കുമ്പളങ്ങ ചുരക്ക മുതലായ വല്ലീഫലങ്ങൾ കൂണു മുളങ്കൂമ്പു് അമ്പഴങ്ങ മുതലായ പുളിയധികമുള്ള ഫലങ്ങൾ എള്ളിൻപിണ്ണാക്കു് തൈരു് എണ്ണ മുതിര അരിപ്പൊടി വറ്റലുകൾ മദ്യം മത്സ്യം പന്നിമാംസം ഇവയോരോന്നിനോടൊരുമിച്ചും കുടിക്കുന്നതും വിരുദ്ധമാണു്. പാൽ സേവിച്ചുണ്ടാകുന്ന അജീർണ്ണത്തിങ്കൽ പഞ്ചസാരയൊ ചുക്കുവെള്ളമോ രണ്ടും കൂടിയൊ സേവിക്ക. പശുവിൻ പാലിനു പാലിലെ വെള്ളം: ഒരു പരീക്ഷണം: പാലിൽ വെള്ളം കൂട്ടീട്ടുണ്ടോ എന്നറിയാൻ ദുഗ്ദ്ധശോധിനി ഉപയോഗിക്കയാണല്ലോ പതിവു്. എന്നാൽ അതിലും എളുപ്പത്തിൽ വേറെ ഒരു സൂത്രമുണ്ടു്. സാധാരണ തുന്നുന്ന തരത്തിലുള്ള ഒരു സൂചിയെടുത്തു പാലിൽ മുക്കി നേരെ (കുത്തനേ) പൊന്തിയ്ക്കുക. തനിച്ചപാലാണെങ്കിൽ സൂചിയുടെ അഗ്രത്തിൽ പാൽ അല്പം തങ്ങിനില്ക്കുന്നതു കാണാം. കൂട്ടുണ്ടെങ്കിൽ ഒരു ലേശവും അതിൽ നില്ക്കയില്ല. “ധന്വന്തരി.”
- പര്യായപദങ്ങൾ:
- ദുഗ്ദ്ധം
- ക്ഷീരം
- പയസ്സു്.
- പാൽ ചേർത്തുണ്ടാക്കിയ കഞ്ഞി
- പാൽ സമുദ്രം
- പാലു കാച്ചുന്ന പാത്രം
- ചന്ദ്രിക
- പാൽ കറക്കുന്നവൻ
- പാൽ വിൽക്കുന്നവൻ
- പാൽ കറക്കയും മറ്റും ചെയ്യുന്നവൾ
- പാലുണ്ണി
- കുട്ടികളുടെ ദേഹത്തിലുണ്ടാകുന്ന ഒരു മാതിരി കുരു
- ഒരുവക മരുന്നുവള്ളി
- പാല്ക്കുരുമ്പ – കഫം, പിത്തം, ചുട്ടുനീറൽ, അരുചി, ജ്വരം, തണ്ണീർദാഹം ഇവക്കു നന്നു്. ബലത്തെ വർദ്ധിപ്പിക്കും. പെരുംകുരുമ്പയെക്കാൾ അധികം പാലുണ്ടു്. മന്ത്രവാദം സംബന്ധിച്ചു അഭിചരണ വിധി, വശ്യവിധി, വേഷംമാറ്റം തുടങ്ങിയുള്ള ഏതാനും ക്ഷുദ്രപ്രയോഗങ്ങളിൽ പാൽക്കുരുമ്പയെ പുരുഷനായിട്ടും പെരുംകുരുമ്പയെ സ്ത്രീയായിട്ടും സങ്കൽപ്പിച്ചു അനേകം കർമ്മങ്ങൾ വിധിക്കപ്പെട്ടിട്ടുണ്ടു്. രണ്ടിന്റേയും വിത്തുകൾ മുളപ്പിച്ചുണ്ടാക്കി അതിലേ ചില വേരുകൾ കൊണ്ടു ദേവതാബാധനിവൃത്തി മുതലായി അനേകം കാര്യങ്ങൾ സാധിക്കാം. ഏതായാലും ഇതു ഒരു ദിവ്യൗഷധമെന്നതിനു സംശയമില്ല.
- പര്യായപദങ്ങൾ:
- മോരടം
- കീർണ്ണപുഷ്പം
- പീലുപത്രം
- മധുസ്രവം
- ഘനമൂലം
- ദീർഗ്ഘമൂലം
- പൂരുഷം
- ക്ഷീരമോരടം.
- പാൽ കറക്കുന്ന പാത്രം
- പാൽകറക്കുന്ന പാത്രം
- പാൽ കുറുക്കി കുഴമ്പാക്കിയതു്
- ഒരുവക ഗന്ധകം
- വിഷചികിത്സക്കുള്ള ഒരു കല്ലു്
- ഒരു മത്സ്യം
- വെളുത്ത ചുണങ്ങു്
- ഒരു മരുന്നുചെടി
- വെളുത്ത ചുണ്ട
- ഒരുവക വള്ളി
- പിത്തകഫങ്ങളെ ശമിപ്പിക്കും. വാതത്തേയും ബലത്തേയും അധികമാക്കും. ധാതുപുഷ്ടിയെ ചെയ്യും. രുചികരമാണു്. മലത്തെ ഇളക്കും. ഇതിന്റെ കായ് പാലുപോലെ വെളുത്തിരിക്കുന്നതിനാൽ പാൽച്ചുര എന്നു പേരുണ്ടായി. സംസ്കൃതം:- അലാബു, തമിഴിൽ – ചുരൈ. ഇംഗ്ലീഷിൽ – White gourd വൈറ്റ് ഗോർഡു്.
- പാൽ ചേർത്തുവെച്ചുണ്ടാക്കിയ ഒരു ചോറു്
- ഒരു വൃക്ഷം
- ഒരുവക മരുന്നു്
- പാൽക്കുടം
- കറക്കുന്ന പശു
- പാലിന്റെ പാട
- വാതം പിത്തം രക്തദോഷം ഇവക്കു നന്നു്. ദേഹത്തെ തടിപ്പിക്കും. കഫത്തേയും ബലത്തേയും ധാതുക്കളേയും വർദ്ധിപ്പിക്കും. ഈവക ഗുണങ്ങൾ അധികവും പശുവിൻപാലിന്റെ പാടക്കാണു്. സംസ്കൃതം: സന്താനികാ.ഇംഗ്ലീഷ്: Cream, Skin of milk ക്രീം, സ്കിൻ ആഫ് മിൽക്.
- പാലിൽ അരിയിട്ടു വേവിച്ചുണ്ടാക്കിയ പായസം
- പര്യായപദങ്ങൾ:
- ക്ഷീരാന്നം
- പരമാന്നം.
- പാലു സൂക്ഷിക്കുന്ന മുറി
- പാലു കുറുക്കി പൊടിയാക്കിയതു്
- പാലുള്ള മരം
- വെൺമുതക്കു എന്ന പച്ചമരുന്നു്
- വാതം പിത്തം രക്തദോഷം പ്രമേഹം ഭ്രമം മുതലായവക്കു നന്നു്. മുതക്കും പാൽമുതക്കും പാലുള്ളവ തന്നെ. പക്ഷെ മുതക്കിനു കുറച്ചു പാലേ കാണൂ. തമിഴ്: വെളുത്തയിറളി.
- പര്യായപദങ്ങൾ:
- ക്ഷീരവിദാരീ
- മഹാശ്വേതാ
- ഋക്ഷഗന്ധിക.
- ഒരു പച്ചമരുന്നു്
- കറയില്ലാത്ത വെള്ളി
- ചുള്ളിക്കമ്പുകൾകൊണ്ടുള്ള ഒരു മാതിരി കളി
- ഒരങ്ങാടിമരുന്നു്
- നേർത്ത വസ്ത്രം
- നൂൽ ചുറ്റുന്ന റാട്ടു്
- ആനയെ ഇണക്കുന്ന ഒരുപായം, കാൽ കൊണ്ടു ആനക്കാരൻ നൽകുന്ന ആജ്ഞ
- ശർക്കര ഉരുക്കിയതു്
- മാർ
- (ഒരളവു് = രണ്ടുകൈയും നേരെ നീട്ടിയാലുള്ള നീളം).
- കല്ലു് മരം ലോഹം മുതലായവ കൊണ്ടുണ്ടാക്കിയ രൂപം
- വസ്ത്രം, ആനക്കൊമ്പു് മുതലായതു കൊണ്ടുണ്ടാക്കിയ പാവയ്ക്കു ‘പാഞ്ചാലികാ,’ ‘പുത്രികാ’ എന്നു പറയപ്പെടുന്നു.
- വിശേഷണം:
- ശുദ്ധിവരുത്തുന്ന
- പരിശുദ്ധ
- അഗ്നി
- ശുദ്ധമാക്കുന്നവൻ എന്നർത്ഥം.
- കൊടുവേലി
- ചേരുവൃക്ഷം
- വിഴാൽവൃക്ഷം
- സന്യാസി
- വരുണൻ
- കുരങ്ങ്
- കുയുംപു്
- വിഴാൽ
- ചേരുമരം
- മുഞ്ഞ
- കൊടുവേലി
- മൂന്നു് എന്ന അക്കം
- പാവയെക്കൊണ്ടു കളിപ്പിക്കുക
- കാർത്തികേയൻ
- അഗ്നിയുടെ ഭാര്യ
- സരസ്വതി
- ഒരു വൃക്ഷം
- ഒരു ചെടി
- പാവട്ടചെടിയുടെ കായ്കൊണ്ടു കുട്ടികൾ വെടിവെയ്ക്കാറുണ്ടു്. അച്ചുകമ്പും കുഴലുമാണു് ഇതിനുപയോഗം.
- തഴകൊണ്ടു നെയ്തുണ്ടാക്കിയ പാത്രം
- വിശേഷണം:
- ശുദ്ധമുള്ള
- ശംഖ്
- പരിശുദ്ധൻ
- വേദവ്യാസൻ
- അഗ്നി
- വിഷ്ണു
- ശുദ്ധീകരണം, പരിശുദ്ധം
- ജലം
- പ്രായശ്ചിത്തം
- ചാണകം
- രുദ്രാക്ഷം
- കൊട്ടം
- കൊടുവേലി
- മഞ്ഞക്കയ്യോന്നി
- അറബിക്കുന്തുരുക്കം
- പശു
- തുളസി
- ഗംഗാനദി
- കടുക്ക
- മൃദുസ്വഭാവമുള്ളവൻ(ൾ)
- ഒരുവക മുള്ളു്
- ഒരുവക കൈപ്പുള്ള കറിസാധനവള്ളി
- പാവൽ വലുതു്–കഫം പിത്തം പ്രമേഹം പാണ്ഡു അരുചി രക്തദോഷം കുഷ്ഠം കാമല കൃമി ഇവക്കുനന്നു. അഗ്നിയെ വർദ്ധിപ്പിക്കും. മലത്തെ ഇളക്കും. തമിഴ്: കൊമ്പുപ്പാകൽ.ഇംഗ്ലീഷ്: Hairy mordica. ഹേറീമോർഡിക്ക.ചെറുപാവക്ക എന്നും പെരുമ്പാവക്ക എന്നും രണ്ടു തരമുണ്ടു്. അതു കൂടാതെ കായ്ക്കാത്തതായ ഒരുവക പാവൽ കൂടിയുണ്ടെന്നും കാണുന്നു.
- പര്യായപദങ്ങൾ:
- കാരവേല്ലം
- കഠില്ലകം
- സുഷനി.
- പെൺകുട്ടികൾ അരമുതൽ കാൽവരെ ധരിക്കുന്ന ഉടുപ്പു്
- രാജാക്കന്മാരും മറ്റും വരുമ്പോൾ ബഹുമാനസൂചകമായി വഴിയിൽ വിരിക്കുന്ന വസ്ത്രം
- വിശറിക്കു ഉപയോഗിക്കുന്ന ഒരുവക തുണി
- പട്ടികയാണി
- ആനക്കാരൻ
- നെയിത്തുകാർ പാവിടുന്ന നൂൽ നിരത്തുന്ന ഒരു വസ്തു
- നിരപ്പൻ
- നെയിത്തുകാർ പാവിടുന്ന നൂൽ നിരത്തുന്നു
- മുണ്ടു നെയ്യുവാൻ വഴിയാകുംവണ്ണം നൂലിടുന്നു
- വിശേഷണം:
- ശുദ്ധമാക്കപ്പെട്ട
പാവിതനായുള്ളവൻ’
- നൂൽ നൂല്ക്കുന്നവർ ഉപയോഗിക്കുന്ന ഒരു പലക
- ഒരുമാതിരി നേർത്ത വസ്ത്രം
- ഒരു വൈദ്യഗ്രന്ഥം
- നല്ല വൈദ്യൻ
- മുണ്ടു നെയ്യുന്നതിനു നല്ല വണ്ണം നൂലിടുന്നു
- പദങ്ങളുടെ അവസാനത്തിൽ ചേരുമ്പോൾ മുൻ പദാർത്ഥത്തിന്റെ ഗുണത്തെ ഇല്ലാതാക്കുന്ന അർത്ഥം ഉണ്ടാക്കുന്നു
- ഉദാ:ഭിഷൿപാശൻ = നടിച്ചു നടക്കുന്ന വൈദ്യൻ.
- ചെറുക്കൻ
- പകിട
- ചുക്കിണി
- ബന്ധിക്കുന്നതു എന്നർത്ഥം.
- വരുണൻ
- കുരുക്കു്
- വരുണൻ
- കയറുകൊണ്ടുള്ള കെട്ടു്
- ഊരാംചുളുക്കു്, കണി, വല മുതലായതു്.
- വരുണൻ
- കയറു്
- കണി
- ബന്ധം
- സമൂഹം
- ഉദാ:കേശപാശം.കേശാനംസമൂഹഃ = കേശപാശഃ
- അളവു്, സംഖ്യ
- വരുണൻ
- വരുണൻ
- പാശി
- പായൽക്കൂട്ടം
- പൈതങ്ങളുടെ കഴുത്തിൽ കെട്ടുന്ന ഒരു മാതിരി പളുങ്ക്
- പായൽ
- പക്ഷികളെ പിടിക്കുന്നവൻ
- വിശേഷണം:
- കെട്ടപ്പെട്ട
- വരുണൻ, പാശം ആയുധമായുള്ളവൻ
- വേട്ടക്കാരൻ, പക്ഷി പിടിക്കുന്നവൻ
- യമൻ
- ശിവഭക്തൻ
- ശിവന്റെ ഒരസ്ത്രം
- പശുപതി കൊടുത്ത അസ്ത്രമാകയാൽ ഈ പേർവന്നു.
- വെള്ളെരിക്കു്
- താർതാവൽ
- കൊക്കുമന്താരം
- പശുപതിക്കു ഇഷ്ടമായിട്ടുള്ളതു് എന്നർത്ഥം.
- ശിവന്റെ ഒരമ്പു്
- ശിവൻ അർജ്ജുനനു കൊടുത്ത അസ്ത്രം
- ശിവന്റെ ഒരു ഭൃത്യൻ
- വെള്ളെരിക്കു്
- പശുരക്ഷ
- ഒരു യാഗം
- വിശേഷണം:
- പടിഞ്ഞാറുള്ള
- പിൻപുള്ള
- ഒടുക്കത്തേ
- ഒടുവിലുള്ള
- ഒടുവിലുണ്ടായ
- പാശ്ചാത്യം എന്നതിനു ‘പിന്നെ ഉണ്ടായതു്’ എന്നു ശബ്ദാർത്ഥം.
- പടിഞ്ഞാറെ ദിക്കിലുള്ളവർ
- യൂറോപ്യന്മാർ
- കയർക്കൂട്ടം
- പാശസമൂഹം
- മതവിരോധി
- (പാഷണ്ഡന്മാർ എന്നതു നോക്കുക).
- വൈദിക ധർമ്മത്തിന്നു വിരുദ്ധമായ ആചാരാദികളോടുകൂടിയ ബൗദ്ധക്ഷപണകാദികൾ
- പാപത്തെ ദാനം ചെയ്യുന്നവർ എന്നു ശബ്ദാർത്ഥം.
- മതവിശ്വാസമില്ലാത്തമട്ടു്
- മതവിരുദ്ധമായ അഭിപ്രായഗതി
- പാഷണ്ഡ(ക)ൻ
- ബ്രാഹ്മണരുടെ വേദത്തിന്നു വിപരീതമായ മതം
- കറ്റുവാഴ
- കല്ലുളി
- മഴു
- കല്ലു പൊളിക്കുന്ന പാര
- കല്ലു പിളർക്കുന്നതു് എന്നർത്ഥം.
- ആലിലക്കല്ലൂർവഞ്ചി
- വിശേഷണം:
- കല്ലിനു തുല്യമായ കഠിന ഹൃദയമുള്ള
- കല്ലു്, പാറ
- പൊടിക്കപ്പെടുന്നതു് എന്നർത്ഥം.
- പാഷം = അന്യനെ ഉപദ്രവിക്കുന്നതു്. അണം = ശബ്ദിക്കുന്നതു്. ഉപദ്രവിക്കുന്നതും ശബ്ദിക്കുന്നതും എന്നർത്ഥം. കവണയിൽ കല്ലിട്ടെറിയുന്നതു് ഈ അർത്ഥത്തെ ശരിപ്പെടുത്തും. മറ്റു വസ്തുക്കളെ പൊടിക്കുന്നതു എന്നുള്ള അർത്ഥത്തിനാണു് പ്രാധാന്യം
- ഒരുവക വിഷമുള്ള മരുന്നു്, എലിപ്പാഷാണം മുതലായതു്
- തൂക്കുന്നതിനുപയോഗിക്കുന്ന കൽത്തുണ്ടു്
- കുന്തം, വേൽ, ഉടക്കുളി
- കവുങ്ങിന്റെ പോള
- തറ്റുടുപ്പു്
- സോമൻകെട്ടുക
- ഇരിമ്പുതല്ലിനീട്ടിയതു്
- പട്ടാളശ്ശിപായിമാർ
- പട്ടാളക്കാരുടെ കൂട്ടം, സൈന്യം
- നഗരം
- കൂടാരം
- പടവീടു്
- പട്ടാളം കിടക്കുന്നസ്ഥലം
- തെന്നൽ
- തെറിപ്പു്
- ഒരു പക്ഷി
- (പള്ളാൻപളുങ്ങി).
- വസ്ത്രം മുതലായതിന്റെ ഒരു പങ്കു്
- കൂട്ടം
- വരി
- മൂർച്ച
- മുന
- വാളിന്റേയും മറ്റും മുന. ഉടമസ്ഥനെ പാലിക്കുന്നതു് എന്നർത്ഥം.
- അതിരു്
- അടയാളം
- പേൻ
- കോണു്
- മീശയുള്ള സ്ത്രീ
- മേൽക്കാതു്
- ചിറ
- കതകിന്റെ മടക്കു്
- നാൽക്കൊപ്പക്കൊന്ന
- രക്ഷിക്കുന്നതു് എന്നർത്ഥം. (പാഠഭേദങ്ങൾ–പാളിന്ധീ, പാലിനീ.)
- തെന്നിപ്പു്
- തെറിപ്പു്
- പ്രകാശം
- ജ്വലനം
- തെന്നുന്നു
- തെറിക്കുന്നു
- പ്രകാശിക്കുന്നു
- ജ്വലിക്കുന്നു
- സകര്‍മ്മകക്രിയ:പാളിക്കുന്നു.
- പാഴായ്മ
- കുസൃതി
- വിശേഷണം:
- വെറുതെ
- തരിശായുള്ള
- ഉപകാരമില്ലാത്ത
- പഴതു്
- ഇട
- വിശേഷണം:
- പ്രയോജനമില്ലാത്ത ഉദാ:പാഴൻപറമ്പു്.
- ദുഷ്ടൻ, ദുർബ്ബുദ്ധി
- ഉപകാരമില്ലാത്തവൻ, വകക്കുകൊള്ളാത്തവൻ (സ്ത്രീ:പാഴി.)
പാരാതെപാഞ്ഞുതുടങ്ങിനാൻപിന്നാലെ
പാരമപ്പാഴനുംപാരിലെങ്ങും’
- വെറുതെയാകുന്നു
- സകര്‍മ്മകക്രിയ:പാഴാക്കുന്നു.
- കൊള്ളരുതാത്ത സ്ഥിതി
- പ്രയോജനമില്ലാത്തമട്ടു്.
- ദുഃഖത്തിൽ പെട്ടവളും ആരും സഹായമില്ലാത്തവളുമായവൾ
- പാഴായുള്ള സ്ഥിതി
പാശത്തെക്കൊണ്ടുപിടിച്ചുകെട്ടി’
- എരപ്പാളിയുടെ പാട്ടു്
- വകക്കുകൊള്ളാത്തവൾ
- വെറുതെ
- ഒരു ദോഷവും വരുത്താത്ത ഉച്ചത്തിലുള്ള ഇടി
- കാര്യഗുണം ഇല്ലാത്ത വെറും ശബ്ദം
- വെറുതെ
- വെറുതെയുള്ളചെലവു്
- കൃഷിചെയ്യപ്പെടാത്ത ഭൂമി
- തരിശുനിലം
- വെറുതെയുള്ള വേല
- ചീത്തപ്പനി
- വെറുംപനി
- തണുപ്പുള്ള കുന്നു്
- വെറുതെയാവുക
- ഒഴിയുക
- കുസൃതി
- കേടുപിടിച്ച വൃക്ഷം
- കാട്ടുമരം
- വേങ്ങ, കമ്പകം മുതലായ ചില മരങ്ങൾക്കു പറയുന്ന പേർ.
- കഠിനമായ മഴ
- വലിയ മഴ
- ഉപകാരമില്ലാത്തവാക്കു്
- ഉപകാരമില്ലാത്ത വിചാരം
- ഉണ്ടയിടാത്ത വെടി
- പ്രയോജനമില്ലാത്ത വേല
- സമുദ്രത്തിലേ ഒരു മാതിരി തോണി, ചെറിയവള്ളം
- പറപ്പു്
- ഉറപ്പുള്ള കല്ലു്, വലിയകല്ലു്, കഠിനശില
- വെള്ളാരൻകല്ലു്
- ചീങ്കണ്ണിപ്പാറ
- ഉറപ്പു്
- തേരകം എന്ന വൃക്ഷം
- കടുപ്പമുള്ള കല്ലു്
- പാറ
- മൂരു്
- വാസനയുള്ള ഒരുപശ
- സാമൂതിരിയുടെ നാലാംകാര്യസ്ഥൻ
- പരമ്പരമായുള്ള പള്ളിയറക്കാരൻ
- പാറയിൽ ഊണ്ടാകുന്ന ഒരു തൈ
- ചിറകില്ലാതെ പറക്കുന്നതുപോലെ ചാടുന്ന ഒരു ജന്തു
- നരിച്ചീറു്
- പറപ്പു്
- ചാറ്റൽ, തൂറ്റൽ
- പാറു്
- പറക്കുക
- ചാറ്റമഴ
- ഠാണാശ്ശിപായി
- കാവൽനില്ക്കുന്ന ശിപായി
- കാവല്ക്കാരൻ
- ചിറകില്ലാതെ പറക്കുന്നതുപോലെ ചാടുന്ന ഒരു ജന്തു
- നരിച്ചീറു്
- കാരാഗൃഹം
- ഠാണാവു്
- തടവിൽ കിടക്കുന്നവൻ
- പാറാവിൽ കിടക്കുന്നവൻ
- അഭ്യാസികൾക്കു അകത്തു കൂടെ ചാടുന്നതിനു ചൂരൽ കൊണ്ടു വട്ടത്തിൽ കെട്ടിയുണ്ടാക്കുന്ന ഒരു വളയം
- പാർവ്വതി
- നീന്തുന്നു
- പറക്കുന്നു
- മഴപോലെ ചാറുന്നു
- വിടിരുന്നു
- ചിതറുന്നു
- ഉദാ:തീപ്പൊരി പാറുന്നു.
ഛായപിടിപ്പാനായ്
- പറക്കുന്ന ഒരുവക ചെറിയ പ്രാണി
- ഈയ്യൽ
- കൊന്നത്തെങ്ങു്
- കൊന്നപ്പന
- കൊന്നക്കമുകു്
- പര്യായപദങ്ങൾ:
- പതംഗം
- ശലഭം.
- മഴപൊഴിക, ചാറ്റൽ
- പേറ്റുക
- പാറാടൻ
- അരിയും മറ്റും മുറത്തിലിട്ടു കുടയുന്നു, പേറ്റുന്നു
- മഴപൊഴിയുന്നു
പാറ്റുംമഴപുതുമാരികളെല്ലാം’
- മാവു്
- കുയിൽ എന്ന പക്ഷി
- മറഞ്ഞിരുന്നു ശബ്ദിക്കുന്നതു് എന്നർത്ഥം.
- വട്ടം തിരിയുന്നു
- മാവു്
- മാവു്
- കുയിൽപ്പേട
- വിശേഷണം:
- ഗോരോചന നിറമുള്ള
- ഗോരോചന
- കായം
- നാഡി
- മഞ്ഞൾ
- ദുർഗ്ഗ
- കൂവനൂറു്
- സോമനാഭികായം
- നരിച്ചീറു്
- ഞണ്ടു്
- മഞ്ഞയും ചെമപ്പും കൂടിയ നിറം, മങ്ങിയ ചെമപ്പു്, ഗോരോചനത്തിന്റെ നിറത്തോടൊത്ത നിറം
- നിറപ്പറ്റുള്ളതു് എന്നർത്ഥം.
- ഇരുവേലി
- പോത്തു്
- എലി
- പെരുങ്കായം
- അരിതാരം
- വിശേഷണം:
- ഗോരോചന നിറമുള്ള
- ആദിത്യൻ
- മാരൻ, പിംഗലൻ, ദണ്ഡൻ ഇവർ മൂന്നുപേരും എപ്പോഴും സൂര്യന്റെ ചുറ്റും നില്ക്കുന്നവരാണു്. ‘ദണ്ഡൻ’ എന്നശബ്ദം നോക്കുക.
- ശിവൻ
- അഗ്നി
- കുരങ്ങു്
- ഒരു നാഗരാജാവു്
- ഛന്ദശ്ശാസ്ത്രകർത്താവു്
- ലോകത്തിൽ തെക്കേദിക്കിന്റെ ആനയുടെ പിടി
- ഒരു നാഡി
- (സൂഷുമ്നയുടെ വലത്തുവശം പിംഗലം, ഇടത്തുവശം ഇഡ.)
- പൊൻനിറമുള്ളവൾ
- നല്ലപിച്ചള
- ചെറുപ്പുന്ന
- ഗോരോചന
- മഞ്ഞൾ
- ഇരുവൂൾമരം
- വൈശ്രവണന്റെ നിധികളിൽ ഒന്നു്
- പിച്ചള
- നത്തു്
- മനയോല
- ഇരുവേലി
- കുരങ്ങു്
- കീരി
- ചെറിയ മൂങ്ങ
- പൊൻ നിറം
- കൊക്കു്
- ഗോരോചനത്തിന്റെ നിറത്തോടൊത്ത നിറം
- നിറപ്പറ്റുള്ളതു് എന്നർത്ഥം.
- വിശേഷണം:
- പിംഗനിറമായകണ്ണുള്ള
- ശനി
- ശിവൻ
- കുരങ്ങു്, ചെമന്നു മഞ്ഞയായ കണ്ണുള്ളവൻ
- പൂച്ച
- പൂച്ച
- സ്വർണ്ണം
- അഗ്നി
- ശിവൻ
- വയറു്
- അന്നത്തെ ഭക്ഷിക്കുന്നതു് എന്നർത്ഥം.
- പശുവിന്റെ അവയവം
- വിശേഷണം:
- കുടവയറുള്ള
- പെരുവയറു്
- വയറു്
- വിശേഷണം:
- കുടവയറുള്ള
- പെരുവയറു്
- പരത്തി
- മർദ്ദിക്കപ്പെടുന്നതു് എന്നർത്ഥം.
- പഞ്ഞി
- തുണി
- മൂന്നു കഴഞ്ചുകൂടിയതു്
- ഒരു കുഷ്ഠം
- ഭൈരവന്റെ എട്ടു മുഖങ്ങളിൽ ഒരു മുഖത്തിന്റെ പേർ
- കരുപ്പരത്തി
- പരത്തി
- വേപ്പുവൃക്ഷം
- പിചു എന്ന കുഷ്ഠരോഗത്തെ ഇല്ലാതാക്കുന്നതു് എന്നർത്ഥം.
- വേപ്പുവൃക്ഷം
- (പിചുമന്ദം എന്നതിന്റെ പാഠം).
- കാഞ്ചിമരം
- (മയിലെള്ളിന്റെ വകഭേദം).
- പഞ്ഞി
- ഒരുവക കടൽക്കാക്ക, നീർകാക്ക
- നീർക്കടമ്പു്, കാഞ്ചിമരം
- അല്പമായ ഭ്രാന്തു്
- നുള്ളൽ
- കാലുറയ്ക്കാത്ത കുഞ്ഞുങ്ങളുടെ കാൽവെയ്പു്
- ഇരക്കുന്നവന്നു കൊടുക്കുന്ന വസ്തു
- ആശ്ചര്യം
- സുഗന്ധപുഷ്പം ഉണ്ടാകുന്ന ഒരു വള്ളി, പിച്ചിച്ചെടി
- മരുന്നിന്നു കൊള്ളിക്കുന്ന ഒരുമാതിരി പിച്ചകം
- പിച്ചകം – ത്രിദോഷം, ശിരോരോഗം, കുഷ്ഠം, കൃമി മുതലായവക്കു നന്നു്. ഇതിന്റെ ഇല കഫപിത്തങ്ങളെ ശമിപ്പിക്കും. ഇതു പുഷ്പവർഗ്ഗത്തിൽ ശ്രേഷ്ഠമാകുന്നു. തമിഴ്: പിച്ചി.ഇംഗ്ലീഷ്: Jas minum grandiflorum ജാസ്മിനം ഗ്രാൻഡിഫ്ലോറം.
- പര്യായപദങ്ങൾ:
- സുമനസ്സു്
- മാലതീ
- ജാതി
‘പുഷ്പസ്യധാരണം കാന്തി
വർദ്ധനം കാമകാരകം
ഓജശ്രീവർദ്ധകഞ്ചൈവ
പാപഗ്രഹവിനാശനം’
- ഇരക്കുന്നവൻ
- ഇരക്കുന്നവന്റെ പാത്രം
- ഇരക്കുന്നവന്റെ ചിരട്ട
- ഇരന്നു വാങ്ങിക്കുന്ന ചോറു്
- വെള്ളിയ്യം
- മുറിപ്പാൻ എളുപ്പമുള്ളതു് എന്നർത്ഥം.
- കാരീയ്യം
- ഭ്രാന്തൻ
- തുമ്പില്ലാത്തവൻ
- ഇരന്നു കാലംകഴിക്കുക
- ആശ്ചര്യമായി.പ്രാചീനമലയാളം:
- നുള്ളൽ
- ചെമ്പും നാകവും കൂട്ടിയുണ്ടാക്കിയ ഒരുമാതിരി ലോഹം
- പിച്ചള – കഫം, പിത്തം, രക്തദോഷം, പ്ലീഹ മുതലായവക്കു നന്നു്. അരച്ചുതേച്ചാൽ കണ്ണിനു തെളിവുണ്ടാകും. സംസ്കൃതം: പിത്തലം.തമിഴ്: പിത്തളൈ.ഇംഗ്ലീഷ്: Brass ബ്രാസ്സ്.
- പര്യായപദങ്ങൾ:
- രീതി
- ആരകൂടം.
- ഒരുമാതിരി ചെറിയ കത്തി
- പിച്ചകം
- ഒരു പക്ഷി
- നുള്ളുന്നു
- ഇലവിൻപശ
- വിരലിന്മേൽ ഒട്ടുന്നതു് എന്നർത്ഥം.
- പാമ്പിന്റെ വിഷജലം
- കഞ്ഞി
- വാഴപ്പഴം, വാഴ
- വരി
- ഇരവൂൾമരം (കറുത്തതു്)
- കുയിൽപ്പേട
- മയിൽപീലി
- വല്ലതിന്റേയും അറ്റം, പുച്ഛം, ചൂഡ
- വെള്ളീയം
- കാരീയം
- വിശേഷണം:
- പശയുള്ള
- പാലുള്ള
- ഇലവുവൃക്ഷം
- പശയുള്ളതു് എന്നർത്ഥം.
- ഒരാറു്
- കറുത്ത ഇരുമുള്ളുമരം
- വയിൽചുള്ളി
- അഗശി
- വലിയ വശളച്ചീര
- എരുമപ്പുല്ലു്
- അയഞ്ഞചോറു് (കഞ്ഞി)
- കറി മുതലായതു
- വിശേഷണം:
- മൂക്കാത്ത
- മൂക്കാത്ത ഫലം
- വിശേഷണം:
- ചീഞ്ഞ
- ചീത്തയായ
- കീറിപ്പോകുന്നു
- മയിൽപീലി
- പ്രകാശിക്കുന്നതു് എന്നർത്ഥം. മറ്റൊരുപാഠം ‘പിച്ഛം’.
- മയിൽപീലി
- കൃഷ്ണൻ
- പീലി
- (പിഞ്ഛികാസഞ്ചയം = പീലിക്കെട്ടു്).
- വിശേഷണം:
- മനോവ്യസനമുള്ള
- ഉപദ്രവം
- മഞ്ഞൾ
- പഞ്ഞി
- വടി
- കോൽ
- കൊല
- ശക്തി
- കൂട്ടം
- (പുഞ്ജം എന്നതിന്റെ പാഠം).
- ഭീമസേനകർപ്പൂരം
- വിശേഷണം:
- ഗോരോചനനിറമുള്ള
- അരിതാരം
- നിറപ്പറ്റുള്ളതു് എന്നർത്ഥം.
- പൊന്നു്
- ഗോരോചനനിറം
- പക്ഷിക്കൂടു്
- നാകപ്പൂവു്
- സ്വർണ്ണം
- ഭയപ്പെട്ട
- അത്യന്തം ആകുലമായ സൈന്യാദികൾ
- അരിതാരം
- സ്വർണ്ണം
- നൂൽനൂല്ക്കുന്നതിനു ഉണ്ടയായി വച്ചിരിക്കുന്ന പഞ്ഞി
- കർണ്ണമലം
- (ചെവിക്കായം).
- വിശേഷണം:
- ചീത്ത
- ചീത്തയായ
- കീറിയ
- മണ്ണുമുതലായതു കൊണ്ടുണ്ടാക്കിയ ഒരുമാതിരി പാത്രം
- ഒരുതരം ചെറിയ കുപ്പിപ്പാത്രം
- (പെർഷ്യൻ ഭാഷ).
- കീറിപ്പോകുന്നു
- പക്ഷികളിൽ സ്ത്രീ
- മാനിന്റെ സ്ത്രീ
- കോൽകൊണ്ടുള്ള അടി
- കുരുവു്
- ഉരുണ്ടുകൂടുന്നതു് എന്നർത്ഥം. (പിടകാ എന്നുമാകാം) മുഖക്കുരുവു്.
- മൂട, കൊട്ട, (കുട്ട)
- കൂട, വല്ലം
- പരുവു്, കുരുവു്
- (പിണ്ഡം എന്നു പാഠവുമുണ്ടു്) പിടം എന്നതിനു ഒച്ചപ്പെടുത്തുന്നതു എന്നു ശബ്ദാർത്ഥം.
- മരണവേദനകൊണ്ടുള്ള ഉരുൾച്ച
- വേരോടു് തള്ളി വീഴിക്ക
- പെൺമാൻ
- മാനിന്റെ സ്ത്രീ
- മരണവേദനകൊണ്ടു് ഉരുളുന്നു
- വേദനകൊണ്ടും മറ്റും ഉരുളുന്നു
- പിടലി
- വേരോടെ വീഴുന്നു
- സകര്‍മ്മകക്രിയ:പിടർത്തുന്നു.
- വേരോടെ പിടുങ്ങുന്നു
- പരുവു്, (കുരു) പൊട്ടിക്കുന്നു
- കഴുത്തിന്റെ പിൻവശം പിടരി എന്നും കാണുന്നുണ്ടു്
- കഴുത്തിന്റെ പിൻവശത്തിലേ ഞരമ്പു്
- ഒരു ദേശത്തിലെ കര
- ഒരു ദേശം
- സ്നേഹം
- പാമ്പു പിടിക്കുന്നവൻ
- തോല്ക്കൊല്ലൻ
- ശാക്തേയൻ
- മുഷ്ടി
- കൈയിലടങ്ങിയ വസ്തു
- ആയുധങ്ങളിൽ പിടിപ്പാനുള്ള സ്ഥലം
- പിടിത്തം
- പെണ്ണാന
- ശാഠ്യം
- കൈകൊണ്ടുള്ള പിടി
- കരുവു്
- ഒരുമാതിരി കിഴങ്ങു്
- കൈകൊണ്ടു ഗ്രഹിക്കുന്നു
- സ്വീകരിക്കുന്നു, കൈക്കലാക്കുന്നു
- പറ്റുന്നു
- ഉദാ:തീപിടിക്കുന്നു.
- ഉണ്ടാകുന്നു
- ഉദാ:ദീനം പിടിക്കുന്നു.
- ആകുന്നു
- ഉദാ:കട്ടപിടിക്കുന്നു.
- കൊടുക്കാതെയിരിക്കുന്നു
- ഉദാ:ശമ്പളം പിടിക്കുന്നു.
- തേയ്ക്കുന്നു
- ഉദാ:ചായം പിടിക്കുന്നു.
- കടിക്കുന്നു
- ഉദാ:പൂച്ചപിടിക്കുന്നു.
- ഏല്ക്കുന്നു
- ഉദാ:കണ്ടം പിടിക്കുന്നു, പാതിവാരം പിടിക്കുന്നു.
- ഉറയ്ക്കുന്നു
- ഉദാ:മലംപിടിക്കുന്നു.
- ചെന്നു ചേരുന്നു
- ഉദാ:കരപിടിക്കുന്നു. (കാരണക്രിയ:പിടിപ്പിക്കുന്നു.)
- വെള്ളം കോരുന്ന ഒരു യന്ത്രം
- പിടിച്ചുരാവി
- പിടിക്ക
- ഇരുമണി പെറുക്കിയ കറ്റ
- സർക്കാരിൽ നിന്നും ഉദ്യോഗത്തിന്നു നിയമിക്കുമ്പോൾ കൊടുക്കുന്ന ഒരെഴുത്തു്
- സർക്കാരിൽ നിന്നും ചോവന്മാർക്കു കൊടുക്കുന്ന ഒരെഴുത്തു്
- പിടിത്തത്തിൽ അകപ്പെടുന്നു
- പിടിക്കപ്പെടുന്നു
- പ്രാപ്തി
- തികവു്
- സാമർത്ഥ്യം
- മതിയാകെ
- കൊയിത്തുകാർക്കു കൊടുക്കുന്ന ഒരവകാശം
- പെൺപന്നി
- പിടിക്കു മാറാക്കുന്നു
- ചായം തേക്കയും മറ്റും ചെയ്യുന്നു
- പോരായ്മ
- ശേഷിക്കുറവു്
- പ്രാപ്തികേടു്
- ഭോഷത്വം
- സമർത്ഥൻ
- കൈക്കകത്തു കൊള്ളുന്ന മണ്ണു്
- അധികാരം, ശക്തി
- രക്ഷണം
- കൈചുരുട്ടിപ്പിടിച്ചു അളന്ന ഒരളവു്
- പിടിത്തത്തിന്റെ മുറുക്കം.
- ഒരുമാതിരി ജലപാത്രം
- പതിവു ചെലവിൽ നിന്നു കുറച്ചു കുറച്ചെടുത്തു ചിലർ സൂക്ഷിക്കുന്ന അരി
- കൊള്ളരുതാത്തവൻ
- ഭോഷൻ
- പെണ്ണാന
- പിടിയാന – ഇതിന്റെ മാംസംഗുണം കൊണ്ടു ആനമാംസംത്തിനു തുല്യമാണു്. മഹാമൃഗവർഗ്ഗത്തിൽ ചേർന്ന അനൂപമാംസമാകുന്നു. സംസ്കൃതം: കരിണീ.തമിഴ്: യാനൈപ്പെൺ.ഇംഗ്ലീഷ്: Female Elephant ഫ്മെയിൽ എലിഫെന്റ്.
- പിടിച്ചുതുങ്ങുന്നതിനു കെട്ടിയ വള്ളി
- വലിച്ചു പറിക്ക
- വേരോടെ പറിക്ക
- ബലാൽ കൈക്കലാക്കുക
- വലിച്ചു പറിക്കുന്നു
- വേരോടെ പറിക്കുന്നു
- ബലാൽ കൈക്കലാക്കുന്നു
- പിടുപിടെ ശബ്ദിക്കുന്നു
- സകര്‍മ്മകക്രിയ:പിടുപിടുപ്പിക്കുന്നു.
- ഒരുമാതിരി ശബ്ദത്തോടുകൂടെ
- അധികം കൊഴുത്തു്
- ഒരുവക പലഹാരം
- അരിമാവും മറ്റും കുഴച്ചതു്
- കള്ളം പറഞ്ഞു ഭയപ്പെടുത്തുകയും മറ്റും
- അഹംഭാവത്തോടുകൂടിയുള്ള സംസാരം
- എലിക്കാഷ്ഠം
- ധാന്യങ്ങളുടെ പുറന്തോടു്
- ഉമി
- കുറിയ ഉത്തരം
- കുറുക്കെവയ്ക്കുന്ന ഉത്തരം
- ഒരുമാതിരി കറി
- വേഴൽ
- കലം
- മീതെ മറ്റൊരു പാത്രംകൊണ്ടു അടയ്ക്കുന്നതിനാൽ ഈ പേർ വന്നു.
- മുത്തങ്ങ
- രോഗങ്ങളെ ഹിംസിക്കുന്നതു എന്നർത്ഥം.
- കലം
- ധാതു: ഇടകലരുക
- നുകത്തിൽ ചേർത്തു കെട്ടിയ കാള
- രണ്ടു വസ്തുക്കളെ ചേർത്തു വയ്ക്കുന്നതു്
- തെറ്റു്
- കൃഷിക്കുള്ള കരുത്തരങ്ങൾ, ചേർത്തുവെക്കുക
- ചേർച്ച
- ഇച്ഛാഭംഗം
- ജാമ്യം
- ഏർപ്പാടു്
- കെട്ടു്
- വിരോധം, കലഹം, ഇണക്കമില്ലായ്മ, യോജിപ്പില്ലായ്ക
- മത്സരം
- തർക്കം
- തെറ്റു്
- എഴുത്തിലോ മറ്റൊ വരുന്ന പിഴ
- പറ്റിക്കുന്നു
- ആപത്തുണ്ടാക്കുന്നു
- വിരോധമാകുന്നു, കലഹിക്കുന്നു, യോജിപ്പില്ലാതാകുന്നു
- മത്സരിക്കുന്നു
- തർക്കിക്കുന്നു
- തെറ്റുന്നു
- എഴുത്തിലൊ മറ്റൊ പിഴ വരുന്നു
- സകര്‍മ്മകക്രിയ:പിണക്കുന്നു.
- നുകത്തിൽ കാളയെ ചേർത്തു കെട്ടുക
- ഇണ ചേരുക
- കുരുക്കു്
- ശവം
- പിണർവൃക്ഷത്തിലുള്ള പുളി
- ഇണചേരുന്നു
- കുരുക്കിലാകുന്നു
- ഏർപ്പെടുന്നു
- കൂടിച്ചേരുന്നു
- ഇണചേർക്കുന്നു
- കുരുക്കിലാക്കുന്നു
- മിന്നൽ
- കൂട്ടിക്കെട്ടു്
- കട്ടയാക
- മുഴുപ്പു്
- ഞാറ്റുപിടി
- ഒരു വൃക്ഷം
- നുകത്തിൽ ചേർത്തു കെട്ടുന്നു
- കട്ടയാകുന്നു
- കൊഴുപ്പു്
- ഒരുവക പുളി
- കൊടമ്പുളി
- ദാസി
- ദാസി
- അടിമവേല
- പിശാചു ബാധകൊണ്ടുണ്ടാകുന്ന ഒരു ദീനം
- ഒരു പിശാചു്
- ആപത്തു
- പീഡ
- പിശാചു ബാധിച്ചവനെ തുള്ളിക്കുന്നതിനും മറ്റും അവന്നു പകരമായി നില്ക്കുന്നവൻ
- ആൾപ്പേർ
- കൊഴുത്തു കട്ടയാകുന്നു
- കൊഴുത്തുകൊഴുത്തു
- പിണ്ഡം, ഉരുള
- ദോഷം
- ദാസി
- ഭാര്യ
- ശാകവർഗ്ഗത്തില്പെട്ട ഒരു കന്ദശാകം
- മൂത്രകൃഛ്റം, പ്രമേഹം, ചുട്ടുനീറൽ ഇവക്കു നന്നു്. സംസ്കൃതം: പിണ്ടാലു.
- വാഴയുടെ അകത്തേ തടി (തട)
- ചാറെടുത്ത വസ്തു
- ആനയുടെ മലം
- കാട്ടുജാതിക്ക
- കുന്തുരുക്കം
- കട്ടപിടിച്ചിരിക്കുന്നതു എന്നർത്ഥം.
- പിശാചു
- തടിച്ചവൻ
- നറുമ്പശ
- വലിയ തകരം
- ഗുണങ്ങൾ കൊണ്ടു തകരത്തോടു തുല്യമാകുന്നു. ഉത്തംസവർഗ്ഗത്തില്പെട്ട വാതഘ്നദ്രവ്യമാണു്. തമിഴ്: കിരന്തിതരകം.
- പിതൃക്രിയയിൽ ചെയ്യുന്ന ഒരു ദാനം
- ഗോളാകൃതിയാവുക
- ആന
- ചെമ്പരത്തിപ്പൂവു്
- താമരപ്പൂവു്
- അശോകത്തിൻ പൂവു്
- അശോകം
- പിതൃക്രിയയ്ക്കു ഉരുട്ടിവെയ്ക്കുന്ന ചോറു്
- ഉണ്ട
- ഉരുള
- കൂട്ടം, കട്ട
- ആനത്തലയിലെ മുഴ
- ശരീരം
- മാംസം
- ഭക്ഷണം
- ഉപജീവനം
- ശമ്പളം
- ഇരിമ്പു്, കട്ടപിടിച്ചതു് എന്നർത്ഥം
- ഉരുക്കു്
- സാമ്പ്രാണി
- നറുമ്പശ
- വെണ്ണ
- ഗർഭപിണ്ഡം
- കുന്തുരുക്കം, പിണ്ഡകം എന്നതിന്റെ പാഠം
- മൂടക്കൊട്ട, വല്ലം മുതലായതിന്റെ പേർ
- (പിടം എന്നതിന്റെ പാഠം).
- മലങ്കാര
- എള്ളിൻപിണ്ണാക്കു്
- കറിക്കായം
- വിശേഷണം:
- ഉരുണ്ട
- വണ്ടിയുടെ നടുചക്രകൂടം
- (ഇതു ചക്രത്തിന്റെ മദ്ധ്യത്തിൽ അല്ലികളെല്ലാം ചെന്നുചേരുന്നതായ ഉ രുണ്ട ഒരു സാധനം).
- ഉള്ളംകാൽ
- മാംസഉണ്ട
- കാൽവെണ്ണ
- ജ്യോതിശ്ശാസ്ത്രക്കാരൻ
- വിശേഷണം:
- ഉണ്ടാക്കപ്പെട്ട
- മലങ്കാര
- പിണ്ഡാകാരമായ ഫലമുള്ളതു എന്നർത്ഥം.
- കാട്ടുചീര
- കർപ്പൂര തുളസി
- ഒരു വന്യവൃക്ഷം
- ത്രിദോഷം ത്വക്ദോഷം വിശേഷാൽ രക്തദോഷം ഇവയ്ക്കു നന്നു്.
- താളിമാതളം
- കടൽനുര
- എള്ളു
- തേങ്ങ മുതലായവ ചക്കിലിട്ടാട്ടി എണ്ണ എടുത്ത പിശിടു
- പിണ്ണാക്കു്
- കായം
- കുന്തുരുക്കം
- കുംകുമം
- തിരുവട്ടപ്പശ
- പിണ്ഡാകാരതയെ പ്രാപിക്കുന്നതു് എന്നർത്ഥം.
- പിടരുക
- പൊട്ടുക
- പിതുക്കുക
- അമ്മയും അച്ഛനും
- അച്ഛന്റെ അച്ഛൻ, ഇല്ലത്തു മുത്തച്ഛൻ
- ബ്രഹ്മാവു്
- ലോക ജനകന്മാരായ മരീചി മുതലായവരുടെയും അര്യമാദി പിതൃക്കളുടെയും പിതാവു് എന്നർത്ഥം.
- അച്ഛന്റെ അമ്മ
- മുത്തശ്ശി
- ഒരു പക്ഷി
- പിതാരിപ്പുള്ളിന്റെ മാംസം കഫം ഏറിയും വാതം കുറഞ്ഞും പിത്തം മധ്യമായുമിരിക്കുന്ന സന്നിപാതത്തിനും രക്തദോഷത്തിനും നന്നു്. ഇതു തിത്തി രിയിൽ തന്നെ മഞ്ഞനിറമുള്ളതെന്നു അഭിപ്രായം കാണുന്നു. ഇതു ആവണക്കിൻ വിറകുകൊണ്ടു തീയെരിച്ചു വേവിച്ചോ ആവണക്കെണ്ണയിൽ വറുത്തോ ഭക്ഷിക്കരുത്. സംസ്കൃതം: കപിഞ്ജലം.
- അച്ഛൻ
- രക്ഷിക്കുന്നവൻ എന്നർത്ഥം.
- പിശിട്
- ചൂർണ്ണം
- ചാറ്റൽ
- ചാറുക
- അമുങ്ങൽ
- അമരുക
- ഞെങ്ങൽ
- അമുങ്ങുന്നു
- അമരുന്നു
- ഞെരുങ്ങുന്നു
- സകര്‍മ്മകക്രിയ:പിതുങ്ങുന്നു.
- പിതൃക്കളെ സംബന്ധിച്ചു ചെയ്യുന്ന കർമ്മം
- ചാത്തവും മറ്റും
- മലയപർവതത്തിൽ നിന്നു പുറപ്പെടുന്ന ഒരു നദി
- മനുഷ്യരുടെ മരിച്ചുപോയ പൂർവികന്മാർ
- അര്യമാവു മുതലായ പിതൃക്കൾ
- പ്രജാപതികൾ
- ദേവന്മാരുടെ മക്കൾ
- പിതൃക്കളെ സംബന്ധിച്ചു ചെയ്യുന്ന കർമ്മം
- ചാത്തവും മറ്റും.
- ദുർഗ്ഗ
- ചാത്തം
- പിതൃക്കൾക്കായിട്ടു ജലംകൊണ്ട് ചെയ്യുന്ന ഒരു കർമ്മം
- എള്ള്
- കറുത്തവാവ്
- പിതൃക്കൾക്കായിട്ടു കർമ്മം ചെയ്യേണ്ടുന്ന ദിവസം
- അമാവാസ്യ
- പിതൃക്കൾക്കുവേണ്ടി ചെയ്യുന്ന കർമ്മം
- പിതൃകർമ്മങ്ങളെ ലോപിച്ചാൽ പ്രായേണ സന്തതിനാശമാണു ഫലം.
- പിതൃക്കളെ ഉദ്ദേശിച്ചു ചെയ്യപ്പെടുന്ന ദാനം, സപിണ്ഡിക്ക് ശേഷം പിതൃക്കളെ ഉദ്ദേശിച്ചു ചെയ്യുന്ന ദാനം പ്രേതത്വത്തെ വിട്ടു പിതൃത്വത്തെ പ്രാപിച്ചിരിക്കുന്നവരെക്കുറിച്ചു ചെയ്യപ്പെടുന്ന ജലാഞ്ജല്യാദിദാനം ഇങ്ങിനെ പലവിധം കാണുന്നു.
സന്തത്യഭാവോനൃണാം’
- അച്ഛന്റെ മുതൽ
- ബ്രഹ്മചര്യം
- അനഭിമാനം
- യോഗാഭ്യാസതാൽപര്യം; എല്ലായിടങ്ങളിലും ഇഷ്ടംപോലെ സഞ്ചരിക്കുക
- യമൻ
- ഹവ്യവാഹനാദി പിതൃക്കളുടെ നാഥൻ എന്നർത്ഥം.
- അച്ഛന്റെ അച്ഛൻ
- ഇല്ലത്തു മൂത്തച്ഛൻ
- പര്യായപദങ്ങൾ:
- പിതാമഹൻ.
- അച്ഛന്റെ അമ്മ
- സന്ധ്യ
- പിതൃക്കളെ പ്രസവിച്ചത്, പിതൃക്കളെ സൃഷ്ടിക്കുന്നത്, സന്ധ്യക്ക് ബ്രഹ്മശരീരത്വമുണ്ടാകയാലും, പിതൃക്കൾക്കു അപ്പോൾ ഒരു പ്രത്യേക തേജോബലം സിദ്ധിക്കുന്നതുകൊണ്ടും ഈ പേർ സിദ്ധിച്ചു. സൂര്യാസ്തമനത്തിനു പിമ്പു മൂന്നുനാഴികയും സൂര്യോദയത്തിനു മുമ്പു അഞ്ചു നാഴികയും ഉള്ള സമയത്തിനു ‘സന്ധ്യ’ എന്നു പറയപ്പെടുന്നു.
- കയ്യോന്നി
- കരിവേപ്പ്
- അകത്തി
- പിതൃക്കളുടെ ബന്ധുക്കൾ
പിതുർമ്മാതുഃ സ്വസുഃ സുതാഃ
പിതുർമാതുലപുത്രാശ്ച
വിജ്ഞേയാഃ പിതൃബന്ധവഃ’
- ഉഴുന്നു
- അച്ഛന്റെ ജ്യേഷ്ഠനും അനുജനും
- പിതൃപൂജ
- തർപ്പണം
- ബൗധായനീയ സ്നാനം മുതലായതു്
- ശിവൻ
- ചുടലക്കാടു്
- ശവം ചുടുന്ന കാടു്
- പിതൃക്കളുടെ വനം എന്നർത്ഥം
- മക്കത്തായം
- അച്ഛന്റെ അനുജൻ
- അപ്ഫൻ
- അച്ഛന്റെ ജ്യേഷ്ഠാനുജന്മാരുടെ അർത്ഥാൽ വലിയച്ഛന്റേയും അച്ഛന്റേയും പേർ
- പിതാവിന്റെ സഹജൻ എന്നർത്ഥം.
- അച്ഛന്റേയും മറ്റും ശാപം
- പിതൃക്കളുടെ ശാപം
- അച്ഛന്റെ പെങ്ങൾ
- വിശേഷണം:
- അച്ഛനെപ്പോലെയുള്ള
- അച്ഛനെ കൊന്നാലുള്ള പാപം
- ഒരു ദീനം
- പിത്തംകൊണ്ടുണ്ടാകുന്ന ചുമ
- പിത്തവർദ്ധന
- പിത്തത്തിന്റെ ഇളക്കം
- ഒരു ദീനം
- ഒരു ദീനം
- പിത്തംകൊണ്ടുണ്ടായ പനി
- പിത്തഞരമ്പു്
- ഒരു ദീനം
- ഗുഹ്യരോഗം
- ത്രിദോഷങ്ങളിൽ ഒന്നു്
- കോ പിച്ചാൽ ശരീരത്തെ നശിപ്പിക്കുന്നതു എന്നർത്ഥം.
- പര്യായപദങ്ങൾ:
- മായു.
- ഒരു ദീനം
- പിത്തംകൊണ്ടുണ്ടാകുന്ന ദീനം
- സമ്പ്രദായം
- ഉരുട്ടു്
- പിച്ചള
- പിത്തരക്തം
- പിത്തനീരു്
- വിശേഷണം:
- പിത്തത്തെവർദ്ധിപ്പിക്കുന്ന
- പിച്ചള
- പിച്ചള
- പർപ്പടകപ്പുല്ലു്
- അരക്കു്
- വെൺചന്ദനം
- പിത്തരക്തം
- പിതൃക്കൾക്കുവേണ്ടി
- വിശേഷണം:
- അച്ഛനെസംബന്ധിച്ച
- പിതൃക്കളെ സംബന്ധിച്ച
- പെരുവിരലിന്റേയും ചൂണ്ടാണിവിരലിന്റേയും മദ്ധ്യമായ പിതൃതീർത്ഥത്തിന്റെ പേർ
- പിതൃക്കളെ സംബന്ധിച്ചതു് എന്നർത്ഥം. പാഠങ്ങൾ-പൈത്ര്യം, പൈത്രം.
- തേൻ
- ഉഴുന്നു്
- അച്ഛന്റെ ജ്യേഷ്ഠൻ
- വഴി
- പന്ഥാവു്
- പക്ഷി
- എപ്പോഴും പറക്കുവാനാഗ്രഹിച്ചു കൊണ്ടിരിക്കുന്നതു് എന്നർത്ഥം.
- മറ
- മറയ്ക്ക എന്ന ക്രിയയുടെ പേർ.
- മൂടി
- ഉറ
- പുതപ്പു്
- വിശേഷണം:
- കവചമിട്ട
- കെട്ടപ്പെട്ട ചട്ട കുപ്പായം മുതലായതു്
- തമ്മിൽ ചുറ്റുന്നു
- മുടയുന്നു
- തെറ്റുമാറ്റായി വെയ്ക്കുന്നു
- (കാരണക്രിയ:പിനയ്ക്കുന്നു. നാമം – പിനച്ചൽ.) ഉദാ:കൈയാലയ്ക്കു കമ്പുപിനയുന്നു.
- ശിവന്റെ വില്ലു്
- രക്ഷാശീലം, ത്രിപുര ദഹന കാലത്തിൽ ശരസമൂഹങ്ങളെക്കൊണ്ടു ആകാശത്തെ മറച്ചതു്, ത്രിപുരദഹന സമയം ശരജ്വാലാമാലകളെക്കൊണ്ടു സ്വർഗ്ഗം മറച്ചതു് ഇങ്ങിനെ ശബ്ദാർത്ഥം.
- ശൂലം
- സ്തുതിക്കപ്പെടുന്നതു് എന്നർത്ഥം.
- സാധാരണവില്ലു്
- വടി
- പര്യായപദങ്ങൾ:
- ‘അജഗവം’.
- ശിവൻ
- പിനാകം എന്നു പേരുള്ള വില്ലു്. പാണിയിങ്കൽ (കൈയിൽ) ഉള്ളവൻ എന്നർത്ഥം.
- ശിവൻ
- പിനാകം എന്ന വില്ലുള്ളവൻ എന്നർത്ഥം.
- (ഇപ്പോൾ) പെന്നാർ
- തെക്കൻ ഇൻഡ്യയിലുള്ള ഒരു നദി.
- പിറുപിറുക്കുന്നു
- കുശുകുശുക്കുന്നു. (പ്രാചീനമലയാളം:)
- പുറകു്
- പിൻപു്
- കാലിന്റെ പിൻഭാഗം, കുതികാൽ
- മൃഗങ്ങളുടെ പുറകിലേകാൽ
- പുറകിലേ കുടുമ
- കള്ളന്മാരുടെ ഗുഹ
- പുറകിലേ കെട്ടു്
- കപ്പലിന്റെ പിമ്പു്
- പിന്നാലെ പോകുന്നവൻ
- പിൻവാഴ്ചക്കാരൻ
- പുറകിൽ കെട്ടുന്ന ചരടു്
- വണ്ടിയുടെ പിൻഭാഗം
- പുറകേ ചെല്ലുക
- അനുയാത്ര
- തലയുടെ പിൻഭാഗം
- കപ്പലിന്റേയും മറ്റും അമരം
- അഭിപ്രായത്തിൽ യോജിക്കുന്നു
- പടം
- ചായമിടുന്നു
- പുറകോട്ടു തിരിക
- തിരിയെപ്പോക
- പുറകോട്ടു തിരിയുന്നു
- തിരിയെ പോകുന്നു
- സകര്‍മ്മകക്രിയ:പിന്തിരിക്കുന്നു.
- പിന്തിരിച്ചിൽ
- തുടയുടെ പിൻഭാഗം
- കൂടെ തുടങ്ങുക
- കൂടെ തുടങ്ങുന്നു
- പിൻതാങ്ങൽ
- സഹായം
- സഹായിക്കുന്നു
- കൂടെ തുടങ്ങുന്നു
- കൂടെ തുടങ്ങുക
- പിൻപട
- പിന്നിലുള്ള രക്ഷ
- പുറകു്
- പിന്നു് × മുന്നു്.
- ഉപ്പൂറ്റി
- വിശേഷണം:
- ഇനിയത്തെ
- അതിന്റെ ശേഷമുണ്ടായ
- അതിന്റെ ശേഷം
- മുടച്ചൽ
- കുറെകഴിഞ്ഞിട്ടു്
- ക്രമത്തിന്നു്
- പിൻവശം
- പുറകു്
- പുറകെ
- പുറകിലാക്കുന്നു
- കിണറു്
- കിടങ്ങു്
- പുറകിൽ
- പിന്നെ
- അതിന്റെ ശേഷം
- മുടയുന്നു
- പിരിയ്ക്കുന്നു
- പിണയുന്നു
- സംഗിക്കുന്നു
- അതിന്റെ ശേഷം
- ഇനി
- താമസിച്ച്
- വീണ്ടും
- പിന്നീടും
- എന്നിട്ടൊ, അതിന്റെ ശേഷമോ
- ഉണ്ടെന്നും വേണമെന്നും മറ്റുമുള്ള വാക്കുകളെ സമർത്ഥിക്കുന്നതായ ഒരു വാക്ക്
- സംശയിച്ചു ചോദിക്കുന്ന കാര്യത്തെ നിശ്ചയമായിട്ട് അനുസരിക്ക
- യുദ്ധത്തിൽ സേനകൾ പുറകോട്ടു പോകാതെയിരിപ്പാൻ പുറകിൽ വയ്ക്കുന്ന തടി
- പുറകോട്ട്
- പടിയായിട്ട്
- പുറകോട്ട്
- പുറക്
- സൈന്യത്തിന്റെ പിൻഭാഗം
- വീണ്ടും പണയപ്പെടുത്തുക
- പിന്നെച്ചെയ്യുന്ന വേല
- പുറകിൽ
- പുറകോട്ടു മറിയുന്നു
- പിൻഭാഗം
- പുറകെ
- പിന്നാലെ
- പുറകിലാകുന്നു
- താമസിക്കുന്നു
- പിന്നീടുള്ള ആലോചന
- പിൻപുറം
- പുറകോട്ടു മാറുന്നു
- തിരിയെ പോകുന്നു
- മടങ്ങുന്നു
- പുറകോട്ടു പോവുക
- തിരിയെ പോവുക
- മടക്കം
- കടച്ചിക്കൊല്ലന്റെ ഒരു ആയുധം
- പിൻമാറുന്നു
- പഠിക്കാനുള്ള ആഗ്രഹം
- പക്ഷി
- ഒരുതരം അസ്ത്രം
- വെള്ളം കുടിപ്പാനുള്ള ആഗ്രഹം
- ദാഹം
- പാനം ചെയ്യാനുള്ള ഇച്ഛാ എന്നർത്ഥം.
- വിശേഷണം:
- വെള്ളം കുടിപ്പാനാഗ്രഹമുള്ള
- വിശേഷണം:
- വെള്ളം കുടിപ്പാനാഗ്രഹമുള്ള
- ഒരുതരം വലിയ കറുത്ത ഉറുമ്പ്
- ഉറുമ്പ്
- ഇത്തിയാല്
- അരയാൽ എന്ന വൃക്ഷം
- വെള്ളമുള്ളത് എന്നർത്ഥം. മുരട്ടുവെള്ളം നിറുത്തുന്നതിനാൽ ഈ അർത്ഥം വന്നു.
- ജലം
- ഇത്തിയാൽ
- ഒരങ്ങാടിമരുന്ന്
- തിപ്പലി
- രക്ഷിക്കുന്നത് എന്നർത്ഥം. പിപ്പോലി എന്ന ശബ്ദവും കാണുന്നുണ്ട്.
- തിപ്പലിവേർ
- പ്രകാശം, കാന്തി
- ധൈര്യം, ഉയരുന്നതിനുള്ള ധൈര്യം
- പേര്
- മുരൾമരം
- കൂട്ടിച്ചേർക്കുന്നു
- തിരിക്കുന്നു
- ആനയെ വേലചെയ്യിക്കുന്നു
- പിടരി(ലി)
- പിരമ്പ്
- പുരമ്പ്
- ചൂരൽ
- ചതി
- കള്ളം
- ദുർമ്മദം
- ചതിയൻ
- കള്ളൻ
- ദുർമ്മദമുള്ളവൻ
- ചതിക്കുന്നു
- ഉരുട്ടുന്നു
- എണ്ണയും മറ്റും തേയ്ക്കുന്നു
- മനം മറിയുന്നു
- ഒരു വള്ളി
- ചങ്ങലംപിരണ്ട
- നിലംപിരണ്ട
- ചൂരൽവടി
- കുഴപ്പം
- പറ്റുന്നു
- ഉരുളുന്നു
- പറ്റുക, പറ്റൽ
- ഉരുൾച്ച
- ശപിക്കുന്നു
- നശിച്ചുപോകാൻ ശകാരിക്കുന്നു. (പ്രാചീനമലയാളം:)
- ശപഥം
- നശിച്ചുപോകാനുള്ള ശകാരം.
- അരചൻ
- പ്രഭു, പുരാൻ, പെരിയോൻ
- ധാതു:
- വേർപെടുക
- കയറും മറ്റും പിരിക്ക
- ചുറ്റിച്ചു മുറുക്കം വരുത്തുക
- വേർതിരിവ്
- കയറു മുതലായതിന്റെ പിരിവ്
- പാൽക്കട്ടയും ജലവുമായി തീരുക
- ഒരു തൈ
- ശേഖരിപ്പ്
- വേർപെടുത്തിക്ക
- ശേഖരിപ്പിക്ക
- വേറാക്കുന്നു
- കയറും മറ്റും ഉണ്ടാക്കുന്നു
- ഭാഗിക്കുന്നു
- തീകെടുക്കുന്നു
- പറിക്കുന്നു
- ശേഖരിക്കുന്നു
- സാവധാനത്തിൽ നടത്തിവരുന്ന സംഗതി എളുപ്പത്തിൽ ആക്കിതീർക്കുന്നതിനു പറയുന്ന പേർ
- വിശേഷണം:
- പിരിവുള്ള
- വികടമുള്ള
- മുറുക്കാണി (സ്ക്രൂ ആണി)
- വേർപെടുന്നു
- കൂടിപ്പിരിയുന്നു
- പാൽക്കട്ടയും ജലവുമായിത്തീരുന്നു
- വിറ്റുതീരുന്നു
- പിരിച്ചിൽ
- വളവ്
- ശേഖരിപ്പ്
- വേർതിരിവ്
- പിരിഞ്ഞവള
- ക്രിമികളെപ്പോലെ അനങ്ങുന്നു
- ഇളകുന്നു
- ചെറിയ അനക്കം
- ഇളക്കം
- പിശിടും വെള്ളവുമായി
- കൊച്ചു കൊച്ചായിട്ടു വളരെ
- ഒരു താണജാതിക്കാരൻ
- ദുർഗ്ഗന്ധമുള്ള ഒരു വൃക്ഷം
- ചക്കയുണ്ടാകുന്ന വൃക്ഷം
- പിലാവിന്റെ ഇല
- ബോംബായുള്ളി
- ഒരുമാതിരി വലിയ വെളുത്തയുള്ളി
- ഒരു വൃക്ഷം
- ഉകമരം
- പെരുങ്കരുമ്പ
- വീണ്ടും പണയപ്പെടുത്തുക എന്നത്
- പിന്നെ
- പിൻപെടുന്നു
- മറു(ക്)
- അടയാളം
- കറുത്തപുള്ളി, ശരീരത്തിന്മേലുള്ള കറുത്തമറു. വ്യാപിക്കുന്നതു എന്നർത്ഥം.
- വിശേഷണം:
- ചീമ്പക്കണ്ണുള്ള
- പിടിയാന
- ചീങ്കണ്ണൻ
- ചീത്തക്കണ്ണോടു കൂടിയവൻ.
- ചീമ്പക്കണ്ണു്
- അധികം വേണമെന്നു നിർബന്ധിക്കുന്നു
- തെറ്റുന്നു
- പിണങ്ങുന്നു
- തർക്കിക്കുന്നു
- തർക്കം, വഴക്കു്
- കുറെക്കൂടെ വേണമെന്നു നിർബന്ധിക്ക
- പിണക്കം, ശണ്ഠ
- ലുബ്ധൻ
- വഴക്കൻ
- വിശേഷണം:
- ഗോരോചനനിറമുള്ള
- വിഷ്ണു
- ഗോരോചനിറം
- ചിന്നിച്ചിതറുന്നതു എന്നർത്ഥം.
- നല്ല പിച്ചള
- തർക്കിക്കുന്നു
- കുരുപ്പരുത്തി
- ഒരുതരം കത്തി
- ‘പിശാങ്കത്തി’ എന്നാൽ പിടി ചാൺ ഉള്ള കത്തി എന്നർത്ഥം; അതായതു് ‘ചാൺ പിടിയുള്ള കത്തി’.
- ദുർദ്ദേവത
- പിശാചുക്കൾ രാക്ഷസരിലും അധമരായ ദുരാത്മാക്കളാണു്. പുരാണങ്ങൾ പ്രകാരം ക്രോധവശയിൽ കശ്യപന്റെ മക്കൾ. അവിവേകം, അജ്ഞാനം, അസത്യം, അശൗചം, മാംസപ്രിയം ഇവ അഞ്ചുമത്രെ പിശാചധർമ്മപഞ്ചകം.)
- ദേവയോനികളിൽ ഒരു ജാതി
- മാംസഭുക്കുകൾ
- പൂച്ച
- പിശാചസ്ത്രീ
- നറുമാഞ്ചി
- തോൽ
- തോടു്
- കൊത്തു്
- പിഴിഞ്ഞതിന്റെ കൊത്തു്
- മാംസം
- ഭക്ഷണാർത്ഥം ഖണ്ഡം ഖണ്ഡമാക്കി നുറുക്കപ്പെടുന്നതു് എന്നർത്ഥം.
- ചെറിയ കഷണം
- വിശേഷണം:
- മാംസംതിന്നുന്ന
- മാംസം ഭക്ഷിക്കുന്നവൻ
- രാക്ഷസൻ
- (നികഷയുടെ മനുഷ്യമാംസഭോജികളായ മക്കളത്രെ പിശിതാശനർ.)
- മാംസം ഭക്ഷിക്കുന്നവൾ
- (നകാരാന്തം) – മാംസം ഭക്ഷിക്കുന്നവൻ
- ലുബ്ധ്
- ചെലവിടുന്നതിനുള്ള മടി
- ലുബ്ധൻ
- (പിശക്കൻ എന്നും അപൂർവം കാണുന്നുണ്ടു്).
- വിശേഷണം:
- ക്രൂരതയുള്ള
- നിന്ദ്യമായ
- സൂചിപ്പിക്കുന്ന
- ഉദാ:പിശുനശകുനം.
- ക്രൂരത
- ഏഷണിക്കാരൻ
- കാര്യങ്ങളെ തകരാറാക്കുന്നവൻ എന്നർത്ഥം. നുണയൻ.
- ഒറ്റുകാരൻ
- ക്രൂരൻ, ദുഷ്ടൻ, ദുർജ്ജനം
- നാരദൻ
- കാക്ക
- പിശുക്കൻ
- കുങ്കുമം
- ചെറുകഷണങ്ങളായിട്ടുള്ളതു എന്നർത്ഥം.
- പഞ്ഞി
- തകരം
- കാക്ക
- ചോനകപ്പുല്ലു്
- പരിമളത്തെ അറിയിക്കുന്നതു് എന്നർത്ഥം.
- ഒരമ്പലവാസി
- പിഷാരകന്റെ ഭവനം
- പിഷാരകൻ
- അമ്പലവാസികളിൽ ഒന്നു് സ്ത്രീ:പിഷാരസ്യാർ.
- “പിഷാരോടിമാരുടെ ഉത്ഭവത്തെക്കുറിച്ചു ഗോവിന്ദൻ നമ്പ്യാരവർകൾ ഇപ്രകാരം എഴുതിയിരിക്കുന്നു. സന്യാസത്തിനൊരുങ്ങി ക്ഷൗരം കഴിഞ്ഞു വെള്ളത്തിൽ മുങ്ങിപറിക്കേണ്ട രോമങ്ങൾ പിടിച്ചു മുങ്ങിയ ഒരു നമ്പൂതിരി ഐഹിക താൽപര്യം ഹേതുവായി ഊളിയിട്ടു അക്കരെ പോയി ഓടിക്കളഞ്ഞു. ‘ക്ഷൗരം കഴിഞ്ഞാൽ സന്യാസക്രിയ കഴിയുന്നതുവരെ ഇവരെ പിഷാരകൾ എന്നു പറയുന്നു.’ പിഷാരകൾ ഓടിയതുകൊണ്ടു പതിത്വം വന്നു. ’പിഷാരോടി’മാരുടെ ഹേതുഭൂതനായിത്തീർന്നു.” (വിദ്യാവിനോദിനി 1068 മിഥുനം)
- വിശേഷണം:
- പേഷണം ചെയ്യപ്പെട്ട
- അരയ്ക്കപ്പെട്ട
- പൊടിക്കപ്പെട്ട
- അപ്പം
- പിഷ്ടത്തിന്റെ (അരിമാവിന്റെ) വികാരം എന്നർത്ഥം.
- എള്ളുണ്ട
- ഒരു മാതിരി കണ്ണിദ്ദീനം, ശുക്ലം
- അരിയും മറ്റും അരച്ചു അതുകൊണ്ടുള്ള പലഹാരം ഉണ്ടാക്കുന്ന പാത്രം
- പിഷ്ടത്തെ പചിക്കുന്നതു എന്നർത്ഥം.
- ലോകം
- (വിഷ്ടപം എന്നതിന്റെ പാഠം.)
- പൊടിച്ചതിനെ വീണ്ടും പൊടിക്കുക, അരച്ചതിനെ വീണ്ടും അരയ്ക്കുക
- വെറുതെ പ്രവർത്തിക്കുക, ഉപയോഗമില്ലാതെ വല്ലതും ചെയ്യുക
- അരിമാവു
- അരച്ചുരുട്ടിയ അരിയും മറ്റും, അരച്ചുണ്ടാക്കിയ ഉഴുന്നു മുതലായതു്
- കാര്യം
- ചൂർണ്ണം
- വസ്ത്രത്തിൽ മണം പിടിപ്പിക്കുന്ന പൊടി
- ചൂർണ്ണ സ്വഭാവത്തെ പ്രാപിച്ചുകൊണ്ടിരിക്കുന്നതു എന്നർത്ഥം.
- സുഗന്ധപ്പൊടി
- മാവപ്പം
- പീച്ചാങ്കുഴൽ
- വസ്തിക്കുഴൽ
- വിശേഷണം:
- മറയ്ക്കപ്പെട്ട
- കീറുന്നു
- ചീന്തുന്നു പൊട്ടുന്നു
- കീറൽ
- ചീന്തൽ
- വള്ളൽ
- പൊട്ടൽ
- കീറൽ
- കീറുന്നു
- തന്നേകീറുന്നു
- മലത്തുന്നു, പിളർക്കുന്നു, തുറക്കുന്നു
- പിതുക്കുന്നു
- തുറക്കുന്നു
- പിളർത്തുന്നു
- മലർത്തുന്നു
ച്ചുണ്ടുകളും പിളുത്തിക്കരഞ്ഞു..’
- ചെറിയ പൈതൽ
- കണക്കെഴുത്തുകാരൻ
- ശൂദ്രരിൽ ചിലർക്കുള്ള സ്ഥാനപ്പേർ
- മൃഗങ്ങളുടെയും മറ്റും കുട്ടി
- അമ്മിക്കുട്ടി
- പൈതങ്ങളെ കിടത്തുന്ന കട്ടിൽ
- തൊട്ടി(ൽ)ക്കട്ടിൽ
- വസ്ത്രത്തിന്റെ കൊച്ചു കര
- കട്ടിളയുടെ ചുവട്ടിൽ വെക്കുന്ന ഒരു മരയാണി
- കിണറ്റിനകത്തുള്ള പാളക്കുഴി
- നെയ്ത്തുകാരുടെ പാലത്തിൽ നിന്നും തൂങ്ങിക്കിടക്കുന്ന ചെറിയ കോലുകൾ
- പിള്ളമുണ്ടു്
- പൈതങ്ങളെ കിടത്തുന്ന കട്ടിൽ
- പെട്ടിയുടെ അകത്തുള്ള കൊച്ചു മുറി
- പൈതങ്ങളുടെ മുണ്ടു്
- പിള്ളപ്പെട്ടി
- പൈതങ്ങളുടെ അരയിൽ കെട്ടുന്ന ആഭരണം
- ഗണപതി
- പൈതങ്ങൾക്കു് ആദ്യം ചോറുകൊടുക്ക
- ചോറൂണു്
- പൈതങ്ങളുടെ കൈയിൽ ഇടുന്ന വള
- കിളിവാതിൽ
- ചില കതകിന്റെ അകത്തു ചേർത്തു പണിയുന്ന ഒരുമാതിരി കൊച്ചു കതകു്
- ധാതു:
- തെറ്റിപ്പോവുക
- തെറ്റു്
- കുറ്റം, അപരാധം
- പ്രായശ്ചിത്തം
- വ്യഭിചാരം
- നിത്യച്ചെലവു കഴിക്കുന്നതിനുള്ള വേലയും മറ്റും കഴിച്ചിൽ
- ഉപജീവനം
- തെറ്റിക്കുന്നു, പിഴയുണ്ടാക്കിത്തീർക്കുന്നു
- കുറ്റക്കാരനാക്കുന്നു
- പതിവ്രതയ്ക്കു ജാതിക്കുറവു വരുത്തുന്നു
- തെറ്റിപ്പോകുന്നു, എഴുത്തിലും മറ്റും തെറ്റുന്നു
- ഉപജീവനം കഴിക്കുന്നു
- കുറ്റക്കാരനാകുന്നു
- വ്യഭിചാരം ചെയ്തു ജാതിയിൽനിന്നു തള്ളപ്പെടുന്നു
- കുറ്റക്കാരൻ
- തെറ്റുവഴി
- ധാതു:
- ഞെക്കുക
- മുക്കിയ വസ്ത്രവും മരുന്നുകളും മറ്റും പിരിച്ചും ഞെക്കിയും ജലം പുറപ്പെടുവിക്ക
- മുക്കിയ വസ്ത്രവും മറ്റും വല്ലവിധത്തിലും ഞെക്കി വെള്ളം വേർതിരിക്കുന്നു
- ഞെരുക്കുന്നു, ഞെക്കുന്നു
- ചീന്തുന്നു
- ഉദാ:മൂക്കുചീന്തുന്നു.
- കഷ്ടപ്പെടുത്തുന്നു
- തെറ്റൽ
- മുടക്കം
- മടക്കം
- കൈവിട്ടുപോകുന്നു
- എലിക്കാഷ്ഠം
- ദുഷ്ക്കീർത്തി
- അഴുക്കു്
- നിസ്സാരയായവൾ
- താഴ്ച
- പിഴുകിക്കുക
- അരിവേകുമ്പോഴുള്ള പൊങ്ങൽ
- സ്ഥാനത്തുനിന്നും തെറ്റുന്നു
- മുടങ്ങുന്നു
- മടങ്ങുന്നു
- വഞ്ചിക്കുന്നു
- തുലയുന്നു
- നിസ്സാരമാക്കുന്നു
- സകര്‍മ്മകക്രിയ:പിഴുക്കുന്നു, പിഴുകിക്കുന്നു.
- വേരോടെ പറിക്കുന്നു
- ബാലചന്ദ്രൻ
- ജനിക്കുന്നു
- പുറപ്പെടുന്നു
- ഉണ്ടാക്കുന്നു
- പിറയെ
- (ബാലചന്ദ്രനെ) പ്പോലെ (നുതൽ) നെറ്റിയോടു കൂടിയവൾ, സുന്ദരി.
- പിറന്നദിവസം
- ജനനം
- ജനനം
- സംസാരം
- കൊതുകു്
- തവള
- കീഴ്ശ്വാസം ശബ്ദത്തോടേപുറപ്പെടുക
- പുരുഷൻ (സ്ത്രീ:) പിറുക്കാച്ചി.
- പതുക്കെ പറയുന്നു
- പതുക്കെ പറക
- പിന്നത്തെ
- പിന്നത്തേ ദിവസം
- അടുത്ത ദിവസം
- മലം
- ചാണകം
- വിശേഷണം:
- ചെറിയ
- കുറിയ
- പിച്ചിവള്ളി
- ഒരുമാതിരി ആറ്റുഞണ്ടു്
- ഇതിന്റെ കാലുകൾ ചെറുതായിരിക്കും.
- വിശേഷണം:
- മൂക്കാത്ത
- പിഞ്ചു്
- ഇടതുകൈ
- പീച്ചുക
- കുഴലിൽ വെള്ളവും മറ്റും കേറ്റി അച്ചുകോൽകൊണ്ടു ഞെക്കി പുറപ്പെടുവിക്ക
- ചെറിയ കത്തി
- വസ്തിപിടിക്കുന്ന കുഴൽ
- പീച്ചുന്നതിനുള്ള കുഴൽ
- പീച്ചിങ്ങാവള്ളി
- ഒരു കറിസാധനവള്ളി
- പീച്ചിവള്ളിയുടെ കാ, പീച്ചിങ്ങ
- മൂക്കാത്തകാ(യ്)
- പീര
- പീച്ചിവള്ളി
- ഇതിന്റെ പൂവു വെളുത്തിരിക്കും. മഞ്ഞപ്പൂവായിട്ടും ഒരുതരമുണ്ടു്.
- വസ്തിപിടിക്കുന്നു
- കുഴലിൽ വെള്ളവും മറ്റും കേറ്റി ഞെക്കിപ്പുറപ്പെടുവിക്കുന്നു
- പിഞ്ഞാണം
- ഒരു പാത്രം
- ഒരു കുപ്പിപ്പാത്രം
- ഒരുമാതിരി വള്ളി
- പിശിടു്
- പിണ്ണാക്കു്
- കച്ചവടപ്പുര
- പീടികയിൽ കച്ചവടത്തിനുള്ള വസ്തുക്കൾ
- പീടികയിലേ കച്ചവടം
- പീഠം
- വിശേഷണം:
- മുടന്തുള്ള
- വണ്ടി
- ഇരിപ്പാനുള്ള ഏതെങ്കിലും സാധനം
- സിംഹാസനവും മറ്റും
- (ഇരിപ്പാനുള്ള കസാല, പായ്, തോൽ മുതലായവയുടെ പേർ) നാലുകാലുള്ള ഒരു ഇരിപ്പുസാധനം, ദേവന്മാരെ പ്രതിഷ്ഠിച്ച പീഠം. ഇതിൽ ഉറച്ചിരുന്നു അദ്ധ്യയനാദി ക്ലേശങ്ങളെ ചെയ്യുന്നതിനാൽ ഈ പേർ വന്നു.
- പര്യായപദങ്ങൾ:
- ആസനം.
- പ്രാസംഗികേതിവൃത്തം ബഹുദൂരാനുവർത്തിയാകുമ്പോൾ ഉണ്ടാകുന്ന പതാകാനായകൻ
- കാര്യവിശേഷത്തിൽ അധികൃതനായിരിക്കുന്നതിനാൽ പീഠത്തെ മർദ്ദിക്കുന്നവൻ പീഠമർദ്ദൻ എന്നിങ്ങിനെ അർത്ഥയോജന.
- പീഠത്തിൽ നിന്നും
- കഥകളുടേയും മറ്റും ആദിയിൽ പറഞ്ഞുതുടങ്ങുന്ന കാര്യം, മുഖവുര
- ഇരിപ്പിടം
- ദുഃഖം
- ഇന്ദ്രിയങ്ങളെ ദുഷ്ടങ്ങളാക്കിച്ചെയ്യുന്നതു. ദുഃഖിപ്പിക്കുന്നതു എന്നർത്ഥം.
- ഉപദ്രവം
- ചരളം
- ബുദ്ധിമുട്ടിക്കുന്നവൻ
- ഉപദ്രവം
- നൊമ്പരം
- നാശം
- ദേശഗ്രാമാദികൾക്കു് ഉപദ്രവം ഏല്പിക്കുക
- സ്വതേയുള്ള നിലയിൽ നിന്നു മുക്കിത്താഴ്ത്തുക എന്നർത്ഥം.
- ശിരോലങ്കാരം
- ഗ്രഹണം
- കൊട്ട, കൂട
- വിശേഷണം:
- ഉപദ്രവത്തെ ഉണ്ടാക്കുന്ന
- ദുഃഖിക്കുന്നു
- സകര്‍മ്മകക്രിയ:പീഡിപ്പിക്കുന്നു.
- ഉപദ്രവിക്കുന്നു
- വിശേഷണം:
- ദുഃഖിക്കപ്പെട്ട
- ദുഃഖിപ്പിക്കപ്പെട്ട
- വിശേഷണം:
- ദുഃഖിപ്പിക്കപ്പെട്ട
- വിശേഷണം:
- കുടിക്കപ്പെട്ട
- മഞ്ഞൾ നിറമായ
- സ്വർണ്ണവാഴ
- അശോകവൃക്ഷം
- പിച്ചള
- തേൻ
- ചന്ദനം
- മഞ്ഞമുള്ളങ്കി
- മാക്കീരക്കല്ലു
- (പൊൻ നിറമുള്ളതു്).
- വേങ്ങ
- വലിയ പലകപ്പയ്യാനി
- മഞ്ഞക്കുറുഞ്ഞി
- പടുകരണ
- മഞ്ഞക്കടംപു
- കാഷ്ഠാഗരു
- സ്വർണ്ണം
- അരിതാരം
- കുങ്കുമം
- പീതചന്ദനം
- പതുമുകം
- കുങ്കുമം
- പിച്ചള
- ഒരുതരം ചന്ദനം
- പീതചന്ദനം, കഫം, പിത്തം, രക്തദോഷം, ചൊറി മുതലായവയ്ക്കു നന്നു്. ഇതു ‘ഹോസവം’ എന്ന ദേശത്തിൽ ഉണ്ടാകുന്നു. കറുത്തചന്ദനമെന്നു ഭാഷ വേണമെന്നു ചിലരുടെ അഭിപ്രായം. തമിഴ്: പച്ചൈനിറമാന ചന്ദനം, കറുപ്പുച്ചന്തനം.
- കാരണ്ഡവം എന്ന പക്ഷി
- തേവതാരം
- ചരളം
- മരമഞ്ഞൾ
- മഞ്ഞക്കടംപു
- മരമഞ്ഞൾ
- ചരളം എന്നവൃക്ഷം
- അമ്പഴം
- സ്വരസംകൊണ്ടു വസ്ത്രം മുതലായവയെ മഞ്ഞനിറമാക്കിച്ചെയ്യുന്നതു് എന്നർത്ഥം.
- കുങ്കുമം
- പീതവർണ്ണത്തെ ചെയ്യുന്നതു എന്നർത്ഥം.
- അരിതാരം
- മരമഞ്ഞൾ
- കല്ലാലു്
- ഇത്തിയാലു്
- മൂവില
- ടിട്ടിഭപ്പക്ഷി (കുളക്കോഴി)
- മൈന എന്നപക്ഷി
- ഉലുവാ
- മഞ്ഞനിറം
- കുങ്കുമം
- പുഷ്പരാഗം
- കുടിക്കുക
- താമരയല്ലി
- അഴിഞ്ഞിൽ
- പുഷ്പരാഗം
- ഒരങ്ങാടിമരുന്നു്
- കിഴങ്ങു കണ്ണിദ്ദീനത്തിനു നന്നു്.
- മെഴുകു്
- താമരയല്ലി
- ഒരങ്ങാടിമരുന്നു്
- വിശേഷണം:
- മഞ്ഞനിറമുള്ള
- മഞ്ഞനിറം
- പീതചന്ദനം
- മഞ്ഞകടംപു
- മഞ്ഞൾ നിറമായ വസ്ത്രം
- കൃഷ്ണൻ
- പുഷ്പരാഗം
- ഹരി ചന്ദനം
- അഴിഞ്ഞിൽ
- ഗോമേദകം
- വേങ്ങ വൃക്ഷം
- പീതവർണ്ണമായ സാരം (കാതൽ) ഉള്ളത് എന്നർത്ഥം.
- ഒരു രത്നം
- മഞ്ഞച്ചന്ദനം
- പന്നി
- ശിവൻ സതിയുടെ ശരീരം കഷണങ്ങളാക്കി അങ്ങുമിങ്ങും കൊണ്ടുനടന്നപ്പോൾ കഷണങ്ങൾ വീണസ്ഥലങ്ങൾ
- (അമ്പത്തൊന്നുണ്ട്).
- പുഷ്പരാഗം
- മഞ്ഞൾനിറം
- മനസ്സിനെ അല്ലെങ്കിൽ മറ്റു നിറങ്ങളെ പാനം ചെയ്യുന്നത് എന്നർത്ഥം. മനോഹരമായുള്ളത് എന്നു താൽപര്യം.
- മഞ്ഞൾ
- വലിയ വാലുഴവം
- സ്വർണ്ണ വാഴ
- മഞ്ഞപ്പൂവുള്ള പിച്ചകം
- മരമഞ്ഞൾ
- ഗോരോചന
- ചെങ്കുറുമുഴി
- അഗസ്ത്യൻ
- വിശേഷണം:
- മഞ്ഞ വസ്ത്രം ധരിച്ച
- വിഷ്ണു
- മഞ്ഞപ്പട്ടുടുത്തവൻ എന്നർത്ഥം.
- കൃഷ്ണൻ
- മഞ്ഞപ്പട്ട്
- സന്ധ്യനിമിത്തം പീതമായ ആകാശം
- കുതിര
- പാനം ചെയ്യുന്നത് എന്നർത്ഥം. (വീതി എന്നു പാഠവും കാണുന്നു.)
- പാനം
- പാനസ്ഥലം
- ആനയുടെ തുമ്പിക്കൈ
- മഞ്ഞൾ
- ചെങ്കുറുമുഴി
- മൂവില
- സൂര്യൻ
- അഗ്നി
- കൂട്ടത്തിലേ പ്രധാന ആന
- വിശേഷണം:
- ചീത്ത
- കീറിയ
- ആത്മപ്രശംസ. (പ്രാചീനമലയാളം:)
- പോത്ത്
- വിശേഷണം:
- തടിച്ച
- മുഴുപ്പുള്ള
- തടിച്ചത്
- വർദ്ധിച്ചതു് എന്നർത്ഥം.
- മൂക്കുവാലുന്ന ഒരു ദിനം
- തടിച്ചവനെ കൂടി കൊല്ലുന്നത് എന്നർത്ഥം.
- പര്യായപദങ്ങൾ:
- പ്രതിശ്യായം.
- കിണറ്റിന്റെ വാല്ക്കല്ലു്
- (വീനാഹം എന്നതിന്റെ പാഠം).
- ഒരു വൃക്ഷം
- പൂതിയുണത്തി, പൂതവൃക്ഷം, ചെറു കരിങ്ങാലി, പൂതിമണത്തി ഈ പേരുകളുമുണ്ട്. സാമാന്യം കരിങ്ങാലിക്കുള്ള ഗുണങ്ങൾ തന്നെ. മുള്ളുള്ള മരമാകുന്നു. ദുർഗ്ഗന്ധമുണ്ട്. സംസ്കൃതം: വിദ്ഖദിരം. തമിഴ്: വേലിവേലം ചെടി, പൂതമരം.
- പര്യായപദങ്ങൾ:
- അരിമേദകം
- വിൾഖദിരം.
- അകിടുകനത്ത പശു
- പീനമായ (തടിച്ച) ഊധസ്സോടു (അകിടോടു) കൂടിയവൾ എന്നർത്ഥം.
- ഊതുന്നതിനുള്ള ഒരു കുഴൽ
- Whistle.
- മരം കൊണ്ടുണ്ടാക്കിയ ഒരു വലിയ പാത്രം
- ഇത്തിയാൽ
- നാട്ടു പന്നി
- കാക്ക
- ഊമൻ
- സമയം
- സ്വർണ്ണം
- സൂര്യൻ
- അഗ്നി
- അമൃതു്, അമൃതം
- ദേവകളുടെ ഒരു ഭക്ഷണവസ്തു. പാനം ചെയ്യപ്പെട്ടതു് എന്നർത്ഥം.
- പുതിയ പാൽ, കറക്കാൻ തുടങ്ങിയതു മുതൽ ഏഴു ദിവസം വരെയുള്ള പാൽ
- പാൽ
- ചന്ദ്രൻ
- കർപ്പൂരം
- അമൃതം പൊഴിക്കുക
- ചന്ദ്രൻ
- കർപ്പൂരം
- തേങ്ങ പിഴിഞ്ഞ പിശിടു്
- വല്ലതും പിഴിഞ്ഞെടുത്ത ചണ്ടി
- പീച്ചിൽ
- ഒരു വള്ളി
- പീരകത്തിന്റെ കായ്
- വലിയ തോക്കു്
- ഒരു വള്ളി
- തേങ്ങാപ്പിണ്ണാക്കു്
- വലിയ കറുത്ത ഉറുമ്പു്
- മയിൽ പീലി
- സ്ത്രീകൾ കാലിൽ ഇടുന്ന മോതിരം
- കണ്ണിന്റെ രോമം
- വയ്ക്കോൽ
- മയിൽ പീലിയുടെ കണ്ണു്
- പര്യായപദങ്ങൾ:
- പിഞ്ഛം (പിച്ഛം)
- ബർഹം.
- മയിൽപീലികൊണ്ടുണ്ടാക്കിയ കുട
- ഒരുമാതിരി വലിയ ആയുധം
- മയിൽപീലിയുടെ ചുവടു
- മയിൽ
- ഒരു വൃക്ഷം
- (ചാളത്തടിക്കു നന്നു്).
- ഉകവൃക്ഷം
- പാനം ചെയ്യപ്പെടുന്നതു് എന്നർത്ഥം.
- ആന
- പൂവു്
- അമ്പു
- അണു
- ഒരുവകകൃമി
- ഉറുമ്പു്
- ഉകമരത്തിന്റെ കായ്
- പെരുങ്കുരമ്പ
- പെരുങ്കുരമ്പ
- കോവൽ
- ശതാവരി
- അമുക്കിരം
- മൂവില
- ഒരുമാതിരി പൂവു്
- വിശേഷണം:
- തടിച്ച
- തടിച്ചതു
- വേങ്ങ
- ആമ
- തടിച്ച മുലകളുള്ളവൾ
- അകിടുകനത്ത പശു
- അമുക്കിരം
- മൂവില
- ശതാവരി
- തടിച്ചതു
- വെള്ളം
- തടിച്ചതു്
- കണ്ണിലേ മലം (സംസ്കൃതം: ദൂഷിക.)
- കൺകുഴി
- ചീത്ത
- പിളർപ്പു്
- കീറിയതു്.പ്രാചീനമലയാളം:
- ധാതു:
- ധൂമം പുറപ്പെടുന്നതാകുക
- ധൂമം
- തീകത്തുന്നതിന്നു മുമ്പിൽ പുറപ്പെടുന്ന ആവി
- കഠിനമായ പുക
- പുകപോകുന്നതിനായിട്ടുണ്ടാക്കുന്ന വഴി
- പുകയില
- പുകയുക, നീറൻ
- തെളിവില്ലായ്ക
- നിറപ്പിഴ
- ആവി
- ഉഷ്ണം
- പുകയിൽ അകപ്പെട്ടു ദിക്കറിയാതെ വീർപ്പുമുട്ടുകയും മറ്റും
- പുകയുടെ നിറം
- ഇല്ലറക്കരി
- ലഹരിയുള്ള ഒരുവക ഇല
- പുകയില – കഫം, വാതം, ശ്വാസം, ദന്തരോഗം, കൃമി, കാസം, നേത്രരോഗം, തേൾ മുതലായവയുടെ വിഷം, മൂട്ട, പേൻ മുതലായവ കടിച്ചുണ്ടാകുന്ന രോഗം, വീക്കം, ശിരോരോഗം ഇവക്കു നന്നു്. രുചികരമാണു്. പിത്തത്തെ കോപിപ്പിക്കും. മലത്തെ ഇളക്കും. ഛർദ്ദിയെയും തുമ്മലിനേയും ഉണ്ടാക്കും. ഇതിന്റെ പുക പല്ലിനുറപ്പും വെടിപ്പും വരുത്തും. ഇതു സേവിച്ചുണ്ടാകുന്ന വികാരത്തിൽ അകത്തിയില നീർ, തേങ്ങാപ്പാൽ, കരിക്കിൻവെള്ളം ഇവ ഏതെങ്കിലും കുടിക്ക. സംസ്കൃതം: കലഞ്ജം.തമിഴ്: പുകൈയിലൈ.ഇംഗ്ലീഷ്: Tobacco ടൊബാക്കൊ.പുകയിലയുടെ അമിതമായ ഉപയോഗം പലവിധത്തിൽ ആപൽക്കരമാണെങ്കിലും വിഷൂചിക ബാധിക്കാതിരിക്കാൻ മാത്രം നല്ലതാണെന്നു പറയപ്പെടുന്നു.
- പുകയില സൂക്ഷിക്കുന്നതിനുള്ള കുഴൽ
- പുകയില തെറുത്തതു്
- പുകയില ഉണക്കിപ്പൊടിച്ച പൊടി
- പുകയുണ്ടാകുന്നു
- നീറുന്നു, അധികമായി ഉഷ്ണിക്കുന്നു
- സകര്‍മ്മകക്രിയ:പുകയ്ക്കുന്നു.
- ആനയുടെ പരുകരി
- സംസാരിക്കുന്നു
- ആവിയുടെ ശക്തികൊണ്ടു് ഓടുന്ന വണ്ടി
- സ്തുതി
- കീർത്തി
- സ്തുതിക്കുന്നു
- സ്തുതിച്ചുതുടങ്ങുന്നു
- പുകൾ + നു = പുകൺനു (ലളങ്ങൾക്കു അനുനാസികയോഗത്തിൽ അനുനാസികം) പുകൺ + ണു = പുകണ്ണു. (തവർഗ്ഗത്തിൽ ടവർഗ്ഗയോഗത്തിൽ ടവർഗ്ഗം).
- സ്തുതി
- സ്തുതിക്കുന്നു
- ഘോഷം
- ആർപ്പു്
- കലഹം
- ഒരു വൃക്ഷം
- വിശേഷണം:
- പ്രവേശിച്ച
- അമരി
- രസീതു്
- ചണ്ഡാലൻ
- പുണ്യമില്ലാത്തവൻ എന്നർത്ഥം. (പാഠങ്ങൾ – പുക്കസൻ, പുല്ക്കസൻ.)
- കോപം. (പ്രാചീനമലയാളം:)
- ശണ്ഠ. (പ്രാചീനമലയാളം:)
- കടം വീട്ടിയവൻ മറ്റവനോടു എഴുതിവാങ്ങിക്കുന്ന ചീട്ടു്
- വ്യത്യാസം
- ഏറ്റക്കുറച്ചിലുള്ള തൂക്കം
- ഇടപാടു്
- കടം വീട്ടിയവൻ മറ്റവനോടു എഴുതിവാങ്ങിക്കുന്ന ചീട്ടു്
- ഭോഷൻ
- അമ്പിന്റെ കട
- തൂവൽ
‘സ്വർണ്ണപുംഖങ്ങളാം ചില ബാണങ്ങൾ’
- കൂട്ടം
- ശ്രേഷ്ഠൻ
- കാള
- ഈ ശബ്ദം ഉത്തരപദത്തിൽ സ്ഥിതി ചെയ്യുമ്പോൾ ശ്രേഷ്ഠാർത്ഥം വരും. കുഞ്ജരൻ എന്ന പദം നോക്കുക്കുക.
- ഇടവകം
- കാള
- ഒരു വൃക്ഷം
- പുംസവനം
- വാൽഭാഗം
- നിന്ദ
- വാൽ
- പ്രകർഷേണമദിക്കുന്നതു എന്നർത്ഥം.
- നിസ്സാരം
- വല്ലതിന്റേയും അഗ്രം
- മയിലിന്റെ വാലു്
- പര്യായപദങ്ങൾ:
- ലൂമം
- ലാംഗൂലം.
- നിന്ദിക്കുന്നു
- എരിക്കു്
- കോഴി
- മേടമാസത്തിൽ കൊയ്യുന്ന നെല്ലു്
- (പുൻ + ചെയ്യ് = ചെറിയ കൃഷി).
- മേടമാസത്തിലേ കൃഷി
- പുഞ്ചനെല്ലു വിതയ്ക്കുന്ന നിലം
- ജലം കെട്ടിനില്ക്കുന്ന നിലത്തിൽ ധാന്യം കൃഷി ചെയ്യുന്ന സ്ഥലം.
- ആദ്യത്തെ അടക്ക
- ചെറുചിരി
- മന്ദഹാസം
- ഒച്ച കേൾക്കാത്ത നല്ല ചിരി
- (പുൻ + ചിരി = പുഞ്ചിരി. പുൻ = ചെറിയ, കുറഞ്ഞ.) സംസ്കൃതം: സ്മിതം.
- കൂട്ടം
- കൂമ്പാരം
- ധാന്യാദിസമൂഹത്തിന്റെ പേർ
- (പിഞ്ജം എന്നു പാഠം കാണുന്നു.)
- കൂമ്പാരം കൂട്ടുക
- കൂമ്പാരം കൂട്ടുന്നു
- വിശേഷണം:
- കൂട്ടപ്പെട്ട
- ദിക്കു് ഉദാ:‘പുടപുഴങ്ങുമാറു്’ (ദിക്കുകൾ പ്രതിദ്ധ്വനിക്കുമാറു്).
- വലിയ കാട്ടുള്ളിപോലെയുള്ള ഒരു തരം കന്ദം
- കൃമി, ഛർദ്ദി, വിഷം, ഉദാവർത്തം ഇവയ്ക്കു നന്നു.
- ജാതിക്ക
- താമര
- കുത്തില, ഇല കൊണ്ടുള്ള പാത്രം
- ജാതിക്ക
- താമരപ്പൊയ്ക
- ലോഹാദികൾ പുടത്തിൽ വെച്ചു പാകം ചെയ്ക
- മാറ്റൊലി
- പ്രതിദ്ധ്വനി
- ഭവനം
- നഗരം
- മൂലനഗരം, തലസ്ഥാനം
- ജനസമ്മർദ്ദം ഹേതുവായിട്ടു ഘടാദിപാത്രം ഉടഞ്ഞുപോകുന്നേടം എന്നർത്ഥം.
- ചക്രാകാരേണ ജലം കീഴ്പെട്ടു താണുപോവുക
- വിവാഹം
- സംബന്ധം
- ലോഹാദികൾ ഭസ്മമാക്കുന്നതിന്നും മറ്റുമുള്ള ഒരു പ്രവൃത്തി, കുക്കുടപുടവും മറ്റും
- മൂടി
- ഉദാ:പക്ഷപുടം.
- ഒരുമാതിരി മൂടി, കുത്തില
- കിണ്ണം
- ഉദാ:പുഷ്പപുടം.
- കുഴിമുത്തങ്ങ
- സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം
- വസ്ത്രം മുക്കിപ്പിഴിയുന്നതിനുള്ള കഞ്ഞി
- പേരേലം
- ഏലത്തരി എന്ന അങ്ങാടി മരുന്നു്, പേരേലം
- കക്കാ
- വിശേഷണം:
- പുടം ചെയ്യപ്പെട്ട
- കൂട്ടപ്പെട്ട
- കൂമ്പിയ
- മുട്ടിയ
- അരക്കപ്പെട്ട
- രണ്ടു കൈയും മലർത്തി കഴിച്ചു കൂട്ടുക
- ആച്ഛാദനം
- കടല
- രഹസ്യസ്ഥലം മറയ്ക്കുന്ന ചെറിയ തുണിക്കഷണം
- തെങ്ങു്
- കുറുക്കൻ
- ഒരു വള്ളി
- ധാന്യങ്ങളുടെ പുറമേയുള്ള തൊലിയൊ തോടൊ
- മഴയത്തു ചൂടുന്നതിനു തഴകൊണ്ടു നെയ്തുണ്ടാക്കുന്ന ഒരു വസ്തു
- കടൽ
- കെട്ടിപ്പിടിക്കുന്നു
- ആലിംഗനം ചെയ്യുന്നു
- പുണർതം
- ഏഴാമത്തേ നക്ഷത്രം
- ആലിംഗനം
- കെട്ടിപ്പിടിക്കുക
- ഏഴാമത്തേ നക്ഷത്രം
- നദി
- ജലം
- വീരപുണ്ഡരി
- വരൾത്താമര
- വെൺതാമരപ്പൂവു്
- വെള്ളത്തെ അലംകരിക്കുന്നതു എന്നർത്ഥം.
- അഗ്നിക്കോണിലെ ആന
- ഒരുവക കരിമ്പു്
- പുണ്ഡരീകക്കരിമ്പു് സാമാന്യം കരിമ്പിന്റെ ഗുണങ്ങളുള്ളതാണു്. കരിമ്പുകളിൽവെച്ചു ശ്രേഷ്ഠമാകുന്നു. ഇതു് വെളുത്തും ചെമന്നും വരയുള്ള കരിമ്പാണു. സംസ്കൃതം: പുണ്ഡ്രകം.
- താമര
- വെൺ കറ്റക്കുട
- പുലി
- ഭംഗിയുള്ളതു എന്നർത്ഥം.
- പട്ടുനൂൽപുഴു
- കഴുകൻ
- ഒരു പച്ചമരുന്നു
- വണ്ടു്
- സിംഹം
- കടുവാ
- മക്കിപ്പൂവു്
- മാവു
- വെള്ളം
- വെളുത്തനിറം
- ഒരുവക സർപ്പം
- ഒരുവക അരി
- ഒരുവക കുഷ്ഠം
- ആനക്കുള്ള ഒരുമാതിരി പനി
- ഒരുവക മാവു വൃക്ഷം
- ജലപാത്രം
- അഗ്നി
- നെറ്റിയിലെ ഒരു അടയാളം
- കിഴക്കേ ദിക്പാലകന്റെ ആന
- വെൺതാമരയോടടുത്ത കാന്തിയുള്ളതു എന്നർത്ഥം.
- സിംഹം
- അഗ്നി
- വീരപുണ്ഡരി
- വരൾത്താമര
- വിഷ്ണു
- വെൺതാമരപോലെയുള്ള കണ്ണോടുകൂടിയവൻ, മാനസ സരോജത്തെ വ്യാപിച്ചിരിക്കുന്നവൻ, ഹൃദയപുണ്ഡരീകത്തിൽ പ്രത്യക്ഷീഭവിക്കുന്നവൻ ഇങ്ങനെ ശബ്ദാർത്ഥങ്ങൾ.
- ബ്രഹ്മാവു്
- വീരപുണ്ഡരി
- വരൾത്താമര
- വീരപുണ്ഡരി
- വരൾത്താമര
- കുരുക്കുത്തിമുല്ല
- ഖണ്ഡിക്കപ്പെടുന്നതു എന്നർത്ഥം.
- ഇതു കുരുക്കുത്തിമുല്ലയുടെ ജാതിയിൽ ചേർന്നതും കസ്തൂരിഗന്ധത്തിനു തുല്യമായ ഗന്ധമുള്ളതും ആണെന്നു മറ്റൊരഭിപ്രായവും കാണുന്നു.
- ഒരുവക കരിമ്പു്
- മയിലെള്ളു്
- ആന
- കറി
- വെൺതാമര
- നീലക്കരിമ്പു്
- പുണ്ഡരീകക്കരിമ്പു്
- ഖണ്ഡിയ്ക്കപ്പെടുന്നതു് എന്നർത്ഥം.
- ഇത്തിയാൽ
- കൊടുവേലി
- മാധവി
- വ്രണം
- വ്രണമുള്ളവൻ
- വിശേഷണം:
- നല്ലകർമ്മമുള്ള
- സല്ക്കർമ്മമുള്ള
- കൃച്ഛ്രചാന്ദ്രായണ പ്രാജാപത്യനക്തഭോജനാദിയായ വ്രതം
- ഈവക വ്രതങ്ങളിൽ ഉപവാസം പ്രധാനമാണു്.
- ശുദ്ധമുള്ള സമയം
- പുണ്യ സമയം
- സുകൃതം ചെയ്യുന്നവൻ
- ആര്യാവർത്തം
- ഗോകർണ്ണം മുതലായ ക്ഷേത്രങ്ങൾ
- ചംപകം
- സുകൃതജനം, സുകൃതി
- രാക്ഷസൻ
- ക്രമപ്രാപ്തമായ വിധത്തിൽ നിര്യതി വംശജന്മാരായ രാക്ഷസന്മാർ, വിപരീതലക്ഷണയാ ദുഷ്ടൻ എന്നു താൽപര്യം.
- (രണ്ടർത്ഥവും ഉണ്ടു)
- യക്ഷൻ
പൂർണ്ണഭാഗ്യജലധേനിയതം’.
- വൈശ്രവണൻ
- പുണ്യജനങ്ങളുടെ (രാക്ഷസന്മാരുടെ) നാഥൻ എന്നർത്ഥം. ആദികാലത്തിൽ വൈശ്രവണൻ രാക്ഷസാധിപതിയായിട്ടു ലംകയിൽ അധിവസിച്ചിരുന്നു.
- മോക്ഷയാത്രക്കുള്ള സ്ഥലം
- കാശിയിലേ ഗംഗയും മറ്റും
- കാട്ടുകാക്ക
- ശുദ്ധദിവസം
- (ഏഴു്)
- അയോധ്യാ, മധുരാ, മായാ, കാശി, കാഞ്ചി, അവന്തി, ദ്വാരാവതി.
കാശീ കാഞ്ചിരവന്തികാ,
പുരീദ്വാരവതീ ചൈവ
സപൈതതാ മോക്ഷദായികം”
- ഗംഗ മുതലായ ആറുകൾ
- സുകൃതമുള്ള പുരുഷൻ
- സൽക്കർമ്മത്തിന്റെ ഫലം
- പൂങ്കാവനം
- ഹിമവാന്റെയും വിന്ധ്യപർവതത്തിന്റേയും നടുവിലുള്ള ഭൂമി
- ആര്യാവർത്തം
- സുകൃതം
- ശുദ്ധം, ശുഭത്തെ ചെയ്യുന്നതു എന്നർത്ഥം
- നല്ല കർമ്മം എന്നുമാവാം.
- മനോഹരമായ വസ്തു
- പുണ്യം × പാപം.
- മാഘമാസം
- വൈശാഖമാസം
- കാർത്തികമാസം ഇവ മൂന്നും
- സ്വർഗ്ഗം
- വിശേഷണം:
- സുകൃതമുള്ള
- ഭാഗ്യമുള്ള
- മുറിവു
- കോൾവാ
- പുണ്യമുള്ളവൻ (സ്ത്രീ:പുണ്യവതി).
- വിശേഷണം:
- സുകൃതമുള്ള
- (നകാരാന്തം). സ്ത്രീ:പുണ്യശാലിനി.
- സൽകീർത്തിയുള്ളവൻ
- കൃഷ്ണൻ
- യുധിഷ്ഠിരൻ
- നളൻ
- സീത
- ദ്രൗപദി
- പുണ്യദിക്കു്
- തുളസി
- പാലുഴവം
- ഗംഗാനദി
- വിഷ്ണു
- വിശേഷണം:
- ശുദ്ധാത്മാവുള്ള
- ശുദ്ധമാക്കപ്പെട്ട വെള്ളം (സംസ്കൃതം:) ശുദ്ധദിവസം
- പുണ്യദിവസം.
- പുത്രരില്ലാത്തവർ പോകുന്ന നരകം
- കുത്സിതം
- വസ്ത്രംകൊണ്ടു ദേഹം മൂടുക
- തൈകളുടെ ചുവട്ടിൽ ഇടുന്ന ചവറു്
- പുതയ്ക്കുന്ന വസ്ത്രം (സംസ്കൃതം: നീശാരം.)
- ഈറന്നിലം
- പുതയ്ക്കപ്പെട്ടതായിത്തീരുന്നു
- പുതപ്പുകൊണ്ടു ശരീരം മൂടുന്നു
- വിശേഷണം:
- പുത്തനായ
- ഒരുവക പൊൻ നാണയം
- ധാതു:
- മറയ്ക്കുക
- വിശേഷണം:
- പുത്തനായുള്ള
- വിശേഷണം:
- ആശ്ചര്യമായ
- പുതിയതായ
- പുത്തൻ കലം
- മുതൽക്കുടി
- പുത്തനാക്കുന്നു
- വിശേഷണം:
- പുത്തനായുള്ള
- വിനയം
- ഗർവമില്ലായ്മ. (പ്രാചീനമലയാളം:)
- പുതുക്കം
- കൗശലം
- നേരം പോക്കു്
- ആദ്യം പെയ്യുന്ന മഴ
- പുതുമഴ
- പുത്തനായിട്ടു കൃഷിചെയ്യുന്നസ്ഥലം
- ഒരു ജാതിക്കാരൻ
പുതുതായുള്ള വിധങ്ങളെടുപ്പാൻ
പുതുവാന്മാരുടെ ആളായതിനാൽ
പുതുവാളെന്നൊരു പേരവനുളവായ്,
- പുതുവൽ നിലത്തിന്റെ കരം
- പുത്തൻവെണ്ണ
- പുതുമഴപെയ്തുണ്ടാകുന്ന വെള്ളം
- വിശേഷണം:
- പുതിയതായുള്ള
- കൊച്ചിയിൽ നടപ്പുള്ള ഒരു നാണയം
- പുന്നെല്ലിന്റെ അരി
- പുത്തരിയൂണു്
- ഒരു പച്ചമരുന്നു്
- പര്യായപദങ്ങൾ:
- നിദിഗ്ദ്ധികം
- സ്പൃശി
- വ്യാഘ്രീ
- ബൃഹതീ
- കണ്ടകാരികം
- പ്രചോദനീ
- കലീ
- ക്ഷുദ്രാ
- ദുസ്പർശം
- രാഷ്ട്രിക.
- പുന്നെല്ലിന്റെ അരി വെച്ചുണ്ണുക
- വ്യഗൃഹം
- പാവ
- ഒരുമാതിരി തേനീച്ച
- ചിറ്റീച്ച
- കുത്സിതമായ ശബ്ദത്തെ ചെയ്യുന്നതു എന്നർത്ഥം.
- ഒരു വൃക്ഷം
- പുത്തിലഞ്ഞി – പിത്തം, ചുട്ടുനീറൽ, തണ്ണീർദാഹം, നേത്രരോഗം ഇവക്കു നന്നു്. ഈ വൃക്ഷം, ഇലകായ് മുതലായവ എല്ലാംകൊണ്ടും ഓടമരത്തിനൊക്കും. ബീജം രുദ്രാക്ഷം പോലെയിരിക്കും. പരിശുദ്ധമാകയാൽ വ്രതികൾ രുദ്രാക്ഷം പോലെ ഈ മാല ധരിക്കാറുണ്ടു്. കോലാപുരത്തിൽ പ്രസിദ്ധം. ബീജത്തിനു ‘കമൽ’ എന്നു ചില ദേശക്കാർ പറയുന്നു. ഇതു ചെടിയായിട്ടും വള്ളിയായിട്ടും ഓരോതരം കാണുന്നു. സംസ്കൃതം: പുത്രജീവം.
- പുതുവീടു്
- പുതിയഓടു്
- പുതിയഓല
- ചെറിയപുത്രൻ
- എട്ടടിമാൻ
- പുത്രനുണ്ടാകുന്നതിനു ചെയ്യുന്ന ഒരു യാഗം
- ദത്തുപുത്രൻ
- വളർത്തുപുത്രൻ
- മക്കളെ ഭക്ഷിക്കുന്ന അമ്മ
- പൂത്തിലഞ്ഞി വൃക്ഷം
- ഒരു മരുന്നുവള്ളി (പുത്രദാ)
- പുത്രഞ്ചാരി, ഒരു മരുന്നു വള്ളി
- തിരുതാളി
- അമുക്കിരം
- ഒരു വൃക്ഷം
- പുത്രദായി വീരുദ്വർഗ്ഗത്തിൽ പെട്ടതാണു്. വാതകഫങ്ങൾക്കു നന്നു്. മച്ചി എന്നുള്ള ദോഷത്തെ നീക്കും. ഇല വൃത്തമായിരിക്കും. പൂ വെളുത്തതാണു്. ഗന്ധം അധികം കാണും. സംസ്കൃതം: പുത്രദാത്രീ. പുത്രദ എന്നതാണു പുത്രഞ്ചാരി എന്നു കാണുന്നു. പുത്രഞ്ച്ഛാരി പിത്തം, ചുട്ടുനീറൽ, ശ്രമം, ആർത്തവദോഷം ഇവയെ ശമിപ്പിക്കും. സേവിച്ചാൽ ഗർഭാശയ ദോഷം നീക്കി ഗർഭസന്ധാനത്തെ ചെയ്യും. ഓട മരത്തിന്റെ ലക്ഷണത്തോടുകൂടിയതാണു്. പുത്രദ എന്നതിന്റെ ഭാഷയായിരിക്കണം പുത്രഞ്ചാരി.
- മകൻ
- കുലത്തെ ശുദ്ധിചെയ്യുന്നവൻ എന്നർത്ഥം.
- ഗൗതമൻ 12 വിധം പുത്രന്മാരെക്കുറിച്ചു പറയുന്നു. ഔരസൻ – ഒരുവനു തന്റെ ധർമ്മപത്നിയിലുണ്ടായ പുത്രൻ. പുത്രികാസുതൻ – സർവ്വസ്വദാന സമ്പ്രദായത്തിൽ വിവാഹം കഴിച്ച പുത്രിയുടെ മകൻ. ക്ഷേത്രജൻ – രോഗത്താലോ മൃതിയാലോ പുത്രനെ ഉണ്ടാക്കുവാൻ നിവൃത്തിയില്ലാതെ വന്ന പുരുഷന്റെയോ തന്റെ സപിണ്ഡന്മാരുടെയോ നിയോഗപ്രകാരം തന്റെ ഭാര്യയിൽ ഒരു സഗോത്രനോ അന്യനോ പ്രാപിച്ചുണ്ടായ പുത്രൻ. ഗൂഢജൻ – ഭർത്താവു ദൂരസ്ഥനോ മറ്റൊ ആയിരിക്കുമ്പോൾ ഭാര്യ ജാരസംസർഗ്ഗത്താൽ സമ്പാദിച്ച പുത്രൻ. കാനീനൻ – കന്യകയായ മകൾക്കു ജാരസംസർഗ്ഗത്താലുണ്ടായ പുത്രൻ. പൗനർഭവൻ – വിവാഹം കഴിഞ്ഞു ഋതുവാകും മുമ്പേയോ ഋതുവായതിൽ പിന്നെയോ പുനർവിവാഹം കഴിഞ്ഞ സ്ത്രീയിലുണ്ടായ പുത്രൻ. ദത്തകൻ – മാതാവോ പിതാവോ ദാനം ചെയ്ത പുത്രൻ. കൃതകൻ – മാതാപിതാക്കന്മാരുടെ അടുക്കൽ നിന്നു് വിലയ്ക്കു വാങ്ങിയകുട്ടി. കൃത്രിമൻ – ഒരുവൻ മരിക്കാറാവുമ്പോൾ തന്റെ ശേഷക്രിയാദികൾ ചെയ്യാൻ വേണ്ടി തന്റെ സകല മുതലിനും അവകാശിയാക്കി സ്വീകരിക്കുന്ന പ്രായം തികഞ്ഞ ഒരു അന്യൻ. സ്വയംദത്തൻ – തന്നത്താൻ മറ്റൊരുവനു വിറ്റവൻ. സഹോഢജൻ – വിവാഹകാലത്തു തന്നെ സ്ത്രീയുടെ ഗർഭത്തിലുണ്ടായിരുന്ന പുത്രൻ. ആപവിദ്ധൻ – മാതാപിതാക്കന്മാരാൽ ഉപേക്ഷിക്കപ്പെട്ടതിനാൽ അന്യനെടുത്തു വളർത്തകുട്ടി.
— പ്രാചീനാര്യാവർത്തം
- പര്യായപദങ്ങൾ:
- ആത്മജൻ
- തനയൻ
- സൂനു
- സുതൻ.
തന്നുടെ താതനെ ത്രാണനം ചെയ്കയാൽ
പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശതം
പത്ര സമുത്ഭവനെന്നുമറിക നീ’
- മകന്റെ ഭാര്യ
- പര്യായപദങ്ങൾ:
- സ്നുഷ
- ജനീ
- വധൂ.
- സന്തതി
- പുത്രനെ എടുക്ക
- മറ്റൊരുവനെ പുത്രനായി എടുക്ക, ദത്തെടുക്ക
- വിശേഷണം:
- പുത്രനില്ലാത്ത
- മക്കളെ തിന്നുന്ന മാതാവു്
- പെൺപുലി
- പുത്രന്റെ ചെലവിന്മേൽ ജീവിക്കുന്നവൻ
- പുത്രൻ ഉണ്ടാകണമെന്നു് ആഗ്രഹിക്കുന്നവൻ
- മകൾ
- ദുർഗ്ഗ
- പുത്രനുള്ളവൻ
- പര്യായപദങ്ങൾ:
- സൂനു
- സൂതാ
- ദുഹിതാ(വു്)
- ആത്മജാ
- തനയാ.
- പാവ
- വസ്ത്രം ആനക്കൊമ്പു് മുതലായവകൊണ്ടുണ്ടാക്കിയ പാവ. പുത്രിയെപ്പോലെയുള്ളതു എന്നർത്ഥം.
- മകൾ
- ദുർഗ്ഗ
- പന്ത്രണ്ടുവിധം പുത്രന്മാരിൽ ഒന്നു്
- (പുത്രൻ എന്നതു നോക്കുക).
- വിശേഷണം:
- പുത്രനെ സംബന്ധിച്ച
- ദത്തെടുക്കുന്നു
- പുത്രനുണ്ടാവണമെന്നുള്ള ആഗ്രഹം
- പുത്രസ്നേഹം
- പുത്രജനനം
- അണുക്കൾ ചേർന്നുള്ള പിണ്ഡം
- വിശേഷണം:
- ഭംഗിയുള്ള
- ശിവൻ
- വിശേഷണം:
- ചെറിയ
- കുറഞ്ഞ
- (പുൻ + ചിരി = പുഞ്ചിരി).
- ജൈനമതസിദ്ധാന്തപ്രകാരമുള്ള ജീവാത്മാവു്
- ശരീരം
- കുത്സിതമായി നശിച്ചുപോകുന്നതു എന്നർത്ഥം.
- അലംകരിച്ച. (പ്രാചീനമലയാളം:)
- പോതു
- വനം
- വർദ്ധിപ്പിക്കുക
- അലംകരിക്കുക (പ്രാചീനമലയാളം:)
- അണിയുക
- വിജയം നേടുക (പ്രാചീനമലയാളം:)
- ഒരിക്കൽ വിധിക്കപ്പെട്ട ഒരു കേസിനെപ്പറ്റി വീണ്ടും വിചാരണചെയ്യണമെന്നു കാണിച്ചു കക്ഷികൾ കൊടുക്കുന്ന അപേക്ഷ
- പുനർവിചാരണം
- വീണ്ടും
- (പുനഃ + അപി)
- തിരിച്ചുവരവു്
- വിശേഷണം:
- തിരിച്ചുവരുന്ന
- വീണ്ടും ജനിക്കുന്ന (പു:പുനരാവർത്തി. സ്ത്രീ:പുരാവർത്തിനി.)
- കാവ്യദോഷങ്ങളിൽ ഒന്നു്
- ശബ്ദാലങ്കാരങ്ങളിൽ ഒന്നു്
- പിന്നെയും പറക
- പുനർവിവാഹം ചെയ്യപ്പെട്ട സ്ത്രീ
- പിന്നെ
- നിശ്ചയം
- എന്നാൽ
- ഒരിക്കൽ പറഞ്ഞു രണ്ടാമത്തേതു്
- (അപ്രഥമം).
- വിശേഷണം:
- പിന്നെയും ജനിക്കുന്ന
- പിന്നത്തേ ജന്മം
- പിന്നീടു കാണുക
- ഇതു ബന്ധുക്കൾ പിരിയുമ്പോൾ തങ്ങളിൽ പറയുന്ന ഉപചാരവാക്കാകുന്നു.
എങ്കിൽ അസ്തുപുനർദ്ദർശനം രിപുകർശന’.
- തമിഴാമ എന്ന പച്ചമരുന്നു്
- വേനൽകാലങ്ങളിൽ ഉണങ്ങിപ്പോയാലും പിന്നെയും പൊടിച്ചുണ്ടാകുന്നതു എന്നർത്ഥം.
- നഖം
- വിശേഷണം:
- വീണ്ടും ജനിക്കുന്ന
- വീണ്ടുമുള്ള ജനനം
- നഖം
- ചെമന്ന തമിഴാമ
- വിശേഷണം:
- വീണ്ടും ജനിച്ച
- രണ്ടുപ്രാവശ്യം വേൾക്കപ്പെട്ടവൾ. പുനർവിവാഹം ചെയ്യപ്പെട്ടവൾ
- വെളുത്ത തമിഴാമ
- പുണർതം നക്ഷത്രം
- വീണ്ടും വിചാരം
- നദി
- വെള്ളം
- ഇരുവേലി
- വീണ്ടും
- (പുനഃ + ച).
- ശവത്തിനുപകരം പിലാശില കൊണ്ടു കെട്ടിയുണ്ടാക്കിച്ചുടുക
- വീണ്ടും സൃഷ്ടിക്കുക
- അസത്യം, കള്ളം
- പിന്നെയുംപിന്നെയും
- മഹാരാഷ്ട്രദേശത്തുള്ള ഒരു നഗരം
- ശുദ്ധി (പ്രാചീന മലയാളം)
- (കൃഷിശാസ്ത്രപ്രകാരം) ശുദ്ധി ചെയ്ത മണ്ണു്
- ശാസ്ത്രം
- വിദ്യ
- ഒരു വൃക്ഷം
- പുന്ന – കഫം, പിത്തം, രക്തദോഷം, നേത്രരോഗം, ശിരോരോഗം, വിഷം, വ്രണം, അരോചകം, പക്വാതിസാര ഇവക്കു നന്നു്. ഇതു പ്രസിദ്ധമായ പെരുംപുന്നയാണു്. സംസ്കൃതം: പുന്നാഗം. തമിഴ്: പുന്നൈ.
- പര്യായപദങ്ങൾ:
- പുരുഷം
- തുംഗം
- കേസരം
- ദേവവല്ലഭം
- പുന്നാഗം.
- കൈത
- ഒരു തടി
- പുത് എന്നു പേരായ നരകം
- അതിലെ ദുഃഖാനുഭവം
- ഒരു വൃക്ഷം, പുന്നമരം
- പുരുഷശ്രേഷ്ഠനെപ്പോലെ പൂജിക്കപ്പെടുന്നതു എന്നർത്ഥം.
- ജാതിക്ക
- വെളുത്ത ആമ്പൽ
- ഒരു രാഗം
- പുത് എന്നു പേരായ നരകം
- സ്തുതിക്കുന്നവൻ
- കൊഞ്ചൽ
- കൊഞ്ചുന്നു
- ഓമനിക്കുന്നു
- ശ്വസിക്കുന്ന വായു ശരീരത്തിനുള്ളിൽ ചെന്നു പറ്റുന്ന കുഴൽ
- ആൺകുട്ടി
- പുരുഷാർത്ഥം
- മനുഷ്യന്റെ ജീവിതോദ്ദേശം
- പുരുഷൻ, ആൺ
- പുന്ന
- എലി
- ആണത്തം
- വ്യഭിചാരിണി
- ഇഷ്ടംപോലെ പുരുഷന്മാരെ അംഗീകരിക്കുന്നവൾ, സ്വൈരിണി, ഭർത്താവിന്റെ സമീപത്തിൽനിന്നു അന്യപുരുഷന്റെ അടുക്കലേക്കു പോകുന്നവൾ എന്നർത്ഥം.
- ബ്രാഹ്മണസ്ത്രീക്കു ഗർഭമുണ്ടായാൽ ചെയ്യുന്ന ഒരു കർമ്മം, പുളികുടി
- 16സംസ്കാരങ്ങളിൽ ഇതു രണ്ടാമത്തേതാണു്. പുരുഷപ്രജയെ ഉദ്ദേശിച്ചു ഗർഭം ധരിച്ചു് മൂന്നാമത്തേയൊ നാലാമത്തേയൊ മാസത്തിൽ ഈ സംസ്കാരം ചെയ്യപ്പെടുന്നു. ഒരു യവമണിയും രണ്ടു് ഉഴുന്നും ഗർഭിണിയായ സ്ത്രീയുടെ വലതു കൈയിൽ വെയ്ക്കുന്നു. പിന്നീടു കുറെ തൈരും ചേർത്തു അവൾ അതിനെ ഭക്ഷിക്കുന്നു. അപ്പോൾ പരിശുദ്ധമന്ത്രങ്ങൾ ചൊല്ലുന്നു.
- പാൽ
- പുരുഷഭാവം
- വീടു്
- കെട്ടിടം
- ഒരു പുരവെയ്ക്കുവാൻ മരംകൊണ്ടുണ്ടാക്കിയ ഉത്തരം മുതലായവ
- മുലക്കണ്ണു്
- അഗ്നി
- ബുദ്ധി
- അറിവു്
- സൂര്യകുലത്തിലേ ഒരു രാജാവു്
- വികക്ഷിയുടെ മകനാണു്. ത്രേതായുഗത്തിൽ അസുരന്മാർ തോൽപ്പിക്കപ്പെടുക നിമിത്തം ദേവന്മാർ വിഷ്ണുവിനെ അഭയം പ്രാപിച്ചു. വിഷ്ണു അവരെ പുരഞ്ജയന്റെ സഹായം ചോദിക്കുന്നതിനു പറഞ്ഞയച്ചു. ഇന്ദ്രൻ ഒരു കാളയുടെ രൂപത്തെ അവലംബിച്ചു തന്റെ അംസകൂടത്തിന്മേൽ തന്നെ കൊണ്ടുപോകുകയാണെന്നു വരുകിൽ സഹായത്തിനു ചെല്ലാമെന്നു പുരഞ്ജയനും സമ്മതിച്ചു. ഇന്ദ്രൻ തദനുസരണം പ്രവർത്തിച്ചു. പുരഞ്ജയൻ പൂഞ്ഞു കുറ്റിയിൽ കയറിച്ചെന്നു–ദേവന്മാരുടെ ശത്രുക്കളെ ഒക്കെ പരാജിതരാക്കി. ഇതുകൊണ്ടാണു പുരഞ്ജയനു കകുൽസ്ഥൻ എന്ന പേരുണ്ടായതു്.
- സ്വർണ്ണം
- കടൽ
- മുമ്പെ
- മുമ്പിൽ
- ഭവനം വെയ്ക്കുന്നതിനുണ്ടാക്കുന്ന തറ
- മൂന്നു പുരങ്ങൾ
- രാജധാനിയുടേയും മറ്റും ചുറ്റുമുള്ള മതിലകത്തേക്കു കടക്കുന്നതിനുള്ള വാതിൽ
- ഗോപുരത്തിന്റെ (കോട്ട വാതിലിന്റെ) പേർ
- ശിവൻ
- ഇന്ദ്രൻ
- ശത്രുക്കളുടെ പുരങ്ങളെ ഭേദിക്കുന്നവൻ എന്നർത്ഥം.
- ശിവൻ
- അഗ്നി
- വിഷ്ണു
- ചെവിയം
- സുബ്രഹ്മണ്യൻ
- ഗംഗാനദി
- പാതിവ്രത്യമുള്ള സ്ത്രീ
- ഭർത്തൃപുത്രഭൃത്യാദികളോടുകൂടിയവളും അവരുടെ സംരക്ഷണത്തിൽ തന്നെ സദാ വ്യാപൃതയുമായ സ്ത്രീ
- പുരത്തെ (ഗൃഹത്തെ) ധരിക്കുന്നവൾ എന്നർത്ഥം. തറവാടുകൊണ്ടു നടക്കുന്നവൾ എന്നു താൽപര്യം.
- ഭവനം രക്ഷിക്കുന്നതിനായിട്ടു വാതുക്കൽ കാത്തുനിൽക്കുന്നവൻ
- ഗോപുരത്തിന്റെ കാവൽക്കാരൻ
- പുരമേച്ചിലിന്റെ പുറം
- വീട്ടിന്റെ മുകളിലത്തേ വെളിവശം
- ജനസ്വാധീനം
- ശിവൻ
- ശിവൻ
- അറ
- ഭവനത്തിനകത്തുള്ള ഓരോ വിഭാഗങ്ങൾ
- അകം
- ഭവനം
- നഗരം
- ശരീരം
- ഗുഗ്ഗുലുമരം
- ധൂപജാതിയിൽ വച്ചു മുമ്പിട്ടു നില്ക്കുന്നതു എന്നർത്ഥം.
- കോട്ട
- സ്ത്രീകളുടെ പുരമുറി
- പാടലിപുത്രം എന്ന പട്ടണം
- തൊലി
- കലവറ
- നാഗരമുസ്താ
- എണ്ണ അകിൽ
- പെരുമുത്തങ്ങ
നുഗരേചപുരം പുരീ’
- ചൂരൽ
- ചൂരൽവടി
- ആത്മാവു്
- കക്ഷം
- ചോവന്മാരുടെ പ്രമാണി
- പറമ്പു്, തോട്ടം
- പുര വെക്കുന്നതിനായിട്ടു അതിരു തിരിച്ചെടുത്ത സ്ഥലം
- ശിവൻ
- ദുർഗ്ഗ
- വിശേഷണം:
- പുരത്തിൽ പാർക്കുന്ന
- നഗരത്തിൽ പാർക്കുന്ന
- (നകരാന്തം. സ്ത്രീ:പുരവാസിനീ.)
- ശിവൻ
- ശിവൻ
- മുമ്പിൽ
- കിഴക്കുവശമായിട്ടു്
- കിഴക്കുനിന്നു്
- മുൻപിലാക്കിച്ചെയ്യുന്നു
- വന്ദിക്കുന്നു
- തളിക്കുന്നു, അഭിഷേകം ചെയ്യുന്നു
- മുമ്പിലാക്കിച്ചെയ്ത
- വന്ദനം
- അഭിഷേകം
- വിശേഷണം:
- മുൻപിലാക്കപ്പെട്ട
- വന്ദിക്കപ്പെട്ട, പൂജിക്കപ്പെട്ട
- ശത്രുക്കളാൽ ആക്രമിക്കപ്പെട്ട
- ബഹുമാനം, ആദരവു്
- സൽക്കാരത്തോടു കൈക്കൊൾക
- ആദ്യംതന്നെ, മുമ്പു്, മുമ്പിൽ
- കിഴക്കു്
- പണ്ടു്
- വിശേഷണം:
- മുമ്പിൽ നില്ക്കുന്ന
- ഭവനത്തിലിരിക്കുന്ന
- കിഴക്കുനില്ക്കുന്ന
- വിശേഷണം:
- മുമ്പിൽ നടക്കുന്ന
- ശ്രേഷ്ഠതയുള്ള
- ഓടുകൂടി
- ശിവൻ
- ദുർഗ്ഗ
- ഒരു കോട്ടയുടെ പേർ
- ഒരു കൊട്ടാരം
- ഒരു മല
- (പുരളിമല).
- കളരി
‘പുരളീജനപദഖുരളീഭുവികളിച്ചരുളും ശിവൻ’
- ഒരു രാജാവു്
- The Rajah of Kottayattu.
- വഞ്ചിഭൂപൻ
- പറ്റുക
- ഉരുളുക
- പറ്റുന്നു
- ഉരുളുന്നു
- മുരാമാഞ്ചി
- പണ്ടു, കഴിഞ്ഞകാലത്തിൽ
- പുരാ എന്നതു ഒരു നിപാതമാണു്. ഈ നിപാതം ‘സ്മ’ എന്നപോലെ വർത്തമാനത്തെ ഭൂതമാക്കുന്നതിനായി പ്രയോഗിക്കപ്പെടും.
- പുരാണം
- സഭ
പുരാജിരേ വിരേജിരേ’
- വിശേഷണം:
- പഴയ
- പുരാണമുണ്ടാക്കിയവൻ
- വ്യാസൻ
- പഴയ ഇരിമ്പുകീടം
- പണ്ടേയുള്ളവൻ
- വൃദ്ധൻ
- വിഷ്ണു
- പുരാതന ചരിത്രം
- പുരാവൃത്തം
- സർഗ്ഗാദിപഞ്ചലക്ഷണങ്ങളുള്ള ഗ്രന്ഥം
- (അഷ്ടാദശ പുരാണങ്ങൾ, അഷ്ടാദശോപപുരാണങ്ങൾ ഇവ നോക്കുക). ഇതിഹാസം പോലെ ഇതും പൂർവ്വന്മാരുടെ ചരിത്രം അടങ്ങിയതാണു് എന്നാൽ
- എന്നതനുസരിച്ചു സർഗ്ഗം, പ്രതിസർഗ്ഗം, വംശം, മന്വന്തരങ്ങൾ, വംശാനുചരിതം ഇങ്ങിനെ അഞ്ചു സംഗതികൾ കൂടി ഇതിഹാസത്തിൽ നിന്നും കൂടുതലായി പുരാണത്തിൽ അടങ്ങുന്നു. ഭാഗവതം പുരാണമാകുന്നു. 1. സർഗ്ഗം – സാത്വികി, രാജസി, താമസി എന്നു മൂന്നു ശക്തികൾ, മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നു മൂന്നു സ്ത്രീകളായി ഭവിച്ചു. ജഗത്സൃഷ്ട്യർത്ഥം മേല്പറയപ്പെട്ട മൂന്നു ശക്തികളുടെ ദേഹധാരണം രൂപമായ ലക്ഷണത്തെ പണ്ഡിതന്മാർ സർഗ്ഗാ എന്നു പറയുന്നു. 2. പ്രതിസർഗ്ഗം – പരിപാലനം, സൃഷ്ടി, സംഹാരം ഈ ക്രിയകൾക്കായിക്കൊണ്ടു വിഷ്ണുബ്രഹ്മരുദ്രന്മാരുടെ ഉല്പത്തി ഭവിക്കുന്നതാകുന്നു. 3. വംശം – ദേവാദികളുടെ വംശക്രമം. 4. മന്വന്തരം – സ്വായംഭുവൻ തുടങ്ങിയുള്ള 14 മനുക്കളുടെ വർണ്ണനത്തിനും അവരുടെ കാല നിർണ്ണയത്തിനും ഉള്ള പേർ. 5. വംശാനുചരിതം – സ്വായംഭുവ മനുക്കളുടെ വംശപാരമ്പര്യത്തെ പറയുന്നതു്. പുരാണം 18. അഷ്ടാദശപുരാണം എന്ന ശബ്ദം നോക്കുക. ഇതിഹാസവും പുരാണവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതാകുന്നു. ഇതിഹാസം എന്ന ശബ്ദം നോക്കുക. പുരാണങ്ങൾ = വേദവ്യാസകൃതികൾ.
- സാത്വികപുരാണങ്ങൾ (സത്വഗുണം പ്രധാനമായിട്ടുള്ളവ) = വിഷ്ണുനാരദീയ ഭാഗവതഗരുഡ പത്മവാരാഹപുരാണങ്ങൾ. താമസപുരാണങ്ങൾ (തമോഗുണം പ്രധാനമായിട്ടുള്ളവ) = മത്സ്യകൂർമ്മലിംഗശിവസ്കന്ദാഗ്നിപുരാണങ്ങൾ. രാജസപുരാണങ്ങൾ (രജോഗുണം പ്രധാനമായിട്ടുള്ളവ) = ബ്രഹ്മബ്രഹ്മാണ്ഡ ബ്രഹ്മവൈവർത്ത മാർക്കണ്ഡേയ ഭവിഷ്യവാമനപുരാണങ്ങൾ ഇങ്ങനെ മൂന്നുതരമാണ്. ഒന്നാമത്തേതു് വിഷ്ണുവിനെയും രണ്ടാമത്തേതു ശിവനേയും മൂന്നാമത്തേതു ബ്രഹ്മാവിനേയും പുകൾത്തുന്നു. ഈ പുരാണങ്ങൾക്കു 18 ഉപ പുരാണങ്ങളും ഉണ്ടു്” – പുരാണങ്ങൾ എന്നു വിളിക്കപ്പെട്ടുവരുന്ന ചില നൂതനകൃതികളും കാണുന്നുണ്ടു്. പഞ്ചലക്ഷണങ്ങൾ മുഴുവനും ഇല്ലാത്തവയും ഇല്ലെന്നില്ല.
വംശോമന്വന്തരാണിച
വംശാനുചരിതം ചൈവ
പുരാണം പഞ്ചലക്ഷണം’
- (വ്യാകരണത്തിൽ) ഖിലങ്ങളെ പൂരിപ്പിക്കുന്നതു്
- വിശേഷണം:
- പഴയ
- പണ്ടുള്ള (പു:രാതനൻ. സ്ത്രീ:പുരാതനീ.)
- പുരാതനം × അധുനാതനം.
- വിഭു
- സ്വാമി
- നാഥൻ
- ശിവൻ
- ശിവൻ
- തലേന്നു രാത്രി
- ശിവൻ
- പഴങ്കഥകൾ
- പണ്ടുകഴിഞ്ഞ കഥകളെ പ്രതിപാദിക്കുന്ന മഹാഭാരതാദിഗ്രന്ഥം
- മുമ്പിൽ കഴിഞ്ഞ വൃത്തം
- ഇതിഹാസം
- രാജധാനി, ഭവനം
- നഗരം, പട്ടണം, രാജധാനി
- ഒരാറു്
- രാജാവു്
- മൂക്കിന്റെ മേലത്തേ ഭാഗം
- പുരികം രണ്ടിന്റേയും മദ്ധ്യപ്രദേശം
- പുരികം
- കൺപോളകൾക്കു മുകളിൽ നെറ്റിയുടെ താഴെ പന്തിയായിട്ടു വളഞ്ഞു നിൽക്കുന്ന രോമക്കൂട്ടം
- തലമുടി, ചുരുണ്ട തലമുടി
- ഇരുവേലി
- സുന്ദരി
- ചുരുണ്ട തലമുടിയുള്ളവൾ
- തലമുടി
- ചെറിയ ഒരുമാതിരി ശംഖ്
- തലസ്ഥാനം, നഗരം
- കോട്ട
- ശരീരം
- കുടൽ മാല
- ശരീരത്തെ നിലനിറുത്തുന്നതു എന്നർത്ഥം.
- ഉമ്മത്തു്
- മലശോധനയുണ്ടാക്കുക
- മലം കളയുക
- വയറ്റിൽനിന്നൊഴിയുന്ന മലം
- ശരീരത്തെ രക്ഷിക്കുന്നതു എന്നർത്ഥം.
- അഴുക്കു്
- വിശേഷണം:
- വളരെയുള്ള
- പഴയ
- ഉദാ:പുരുവൃത്തം.
- ബഹുലം
- വളരെ പെരുകിയതു്
- പൂരിപ്പിക്കുന്നതു് എന്നർത്ഥം.
- സോമവംശത്തിലേ ആറാമത്തെ രാജാവു്
- ശർമ്മിഷ്ഠക്കു യയാതിയിലുണ്ടായവൻ. ശർമ്മിഷ്ഠയിൽ യയാതിക്കു ജനിച്ച മഹാൻ. ഇദ്ദേഹം തന്റെ യൗവ്വനത്തെ പിതാവിനു നൾകീട്ടു് അദ്ദേഹത്തിന്റെ വാർദ്ധക്യത്തെ സ്വീകരിച്ചു. സഹസ്രവത്സരാനന്തരം യൗവ്വനം തിരിച്ചു വാങ്ങി സിംഹാസനാരൂഢനായി. പാണ്ഡവരുടേയും നൂറ്റുപേരുടേയും പൂർവ്വികനാണു്.
- ഭൂമിയിൽ നിന്നു വേറെ ഒരു ലോകം
- ഒരാറു്
- സ്വർഗ്ഗം
- ഇന്ദ്രൻ കൊന്ന രാക്ഷസൻ
- സൂര്യവംശത്തിലുള്ള ഒരു രാജാവു്
- മാന്ധാത്രിയുടെ പുത്രൻ, മൗനേയരെ ഇല്ലാതാക്കി.
- സ്വർണ്ണം
- അരയന്നം
- അധികമായ ഐശ്വര്യം
- പുരികം
- (പുരികത്തിന്റെ പൂർവ്വരൂപം).
- പഴയ ചരിത്രം
- ശ്രേഷ്ഠതയുള്ളവൻ
- നരസിംഹാവതാരത്തിൽ വിഷ്ണു
- പുരുഷശ്രേഷ്ഠൻ
- പുരുഷന്റെ അവസ്ഥ
- വിശേഷണം:
- ഒരാൾ പൊക്കമുള്ള
- പുരുഷപ്രമാണം.
- പ്രത്യേക ആളിനോടുള്ള വൈരം
- ആൺ
- സകലപ്രാണികളിലും വച്ചു മുൻപൻ എന്നർത്ഥം.
- മനുഷ്യൻ
- വിഷ്ണു
- ബ്രഹ്മാവു്
- ദൈവം
- പരമാത്മാവു്, ആത്മാവു്
- ശരീരത്തിലിരിക്കുന്നതെന്നർത്ഥം.
- സ്നേഹിതൻ
- സാംഖ്യമതക്കാരൻ
- ഭർത്താവു്
- മൂലപ്രകൃതികൊണ്ടു ജഗദ്വ്യാപാരം നടത്തിക്കുന്ന പുരുഷൻ
- ഒരു രാജാവു്
- പുരുഷൻ രണ്ടായിരം കൊല്ലത്തിനു മുമ്പു പഞ്ചാബുദേശത്തിലേ ഒരു ഭാഗം ഭരിച്ചിരുന്ന ഒരു രാജാവാണു് അലക്സാണ്ഡരോടു് ഏറ്റു തോറ്റപ്പോൾ ഇദ്ദേഹത്തിന്റെ ധീരതയേയും മറ്റും കണ്ടു സന്തോഷിച്ചു അലക്സാണ്ഡർ പുരുഷന്റേ ദേശത്തേയും താൻ ജയിച്ച വേറെ ചില ദേശങ്ങളേയും പുരുഷനു കൊടുത്തു.
- മായാസംബന്ധത്താൽ പ്രവൃത്തനായവൻ
- ശ്രേഷ്ഠതയുള്ളവൻ
- ഒരാൾ അളവു്
- മേരുപർവതം
- പുന്നാഗമരം
- പുരുഷനുതുല്യം എന്നർത്ഥം.
- പാൽകുരുമ്പ
- പുരുഷശ്രേഷ്ഠൻ
- ശ്രേഷ്ഠതയുള്ളവൻ
- ആണിന്റെ അടയാളം
- മനുഷ്യന്റെ അടയാളം
- ഗരുഡൻ
- കുബേരൻ
- ശ്രേഷ്ഠതയുള്ളവൻ
- കഴുകൻ
- ശ്രേഷ്ഠതയുള്ളവൻ
- ഋഗ്വേദത്തിൽ ലോകോല്പത്തിയെപ്പറ്റി വിവരിക്കുന്ന ഒരു ഭാഗം
- പുരുഷസൂക്തം – ഋഗ്വേദം പത്താംമണ്ഡലത്തിലുള്ളതും “സഹസ്രശീർഷ പുരുഷഃ സഹസ്രാക്ഷസ്സഹസ്രപാൽ’ ഇങ്ങിനെ തുടങ്ങുന്നതുമായ ഒരു മന്ത്രം. പുരുഷസൂക്തത്തിലാണു നാലു ജാതികളുടെ പേരുകൾ ആദ്യം പറഞ്ഞിട്ടുള്ളതു്. വേദത്തിലെ മറ്റു ഗീതങ്ങളെക്കാൾ വളരെ നൂതനമെന്നു അഭിപ്രായമുണ്ടു്.
- ആൺരൂപം
- മനുഷ്യരൂപം
- ആണിന്റെ ആകൃതി
- മനുഷ്യന്റെ ആകൃതി
- പുരുഷശ്രേഷ്ഠൻ
- മനുഷ്യമാംസം ഭക്ഷിക്കുന്നവൻ
- വിഷ്ണു
- നൂറു വർഷകാലം
- ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലം
- ഒരു മനുഷ്യന്റെ ജീവിതകാലം
- നൂറ്റിരുപതു വയസ്സു്
- ജനക്കൂട്ടം
പുരുഷാരത്തിന്റെ മൂലം”
- ധർമ്മം
- അർത്ഥം
- കാമം
- മോക്ഷം ഇവ നാലിനും കൂടെ പറയുന്ന പേർ (ചതുർവർഗ്ഗം)
- കാമം = ആഗ്രഹം, മോക്ഷം = സ്വർഗ്ഗം, ധർമ്മം = സുകൃതം, അർത്ഥം = സമ്പത്തു്.
മോക്ഷമതും നാലിതാചതുർവർഗ്ഗം’
- വിഷ്ണു
- വിശേഷണം:
- വളരെയുള്ള
- പുരുക്കളെ (അനേകത്തെ) ഹനിക്കുന്നവൻ എന്നർത്ഥം.
- ഇന്ദ്രൻ
- പുരു = ഏറ്റവും. ഹൂതൻ = വിളിക്കപ്പെടുന്നവൻ. യാഗത്തിൽ ഏറ്റവും വിളിക്കപ്പെടുന്നവൻ എന്നർത്ഥം. പുരു എന്ന അസുരനെ കൊന്നവൻ എന്നുമാം. വളരെ നാമമുള്ളവൻ എന്നും കാണുന്നു.
- കുടകപ്പാലരി
- ചന്ദ്രവംശരാജാക്കന്മാരിൽ ഒന്നാമൻ
- ചന്ദ്രപുത്രനായ ബുധനു ഇളയിൽ ഉണ്ടായവൻ. ഇദ്ദേഹം മഹാ സുന്ദരനും പരാക്രമിയും സത്യസന്ധനും ഭക്തനും ഉദാരശീലനുമായിരുന്നു. ഉർവശിയിൽ ഇദ്ദേഹത്തിനു ആറു പുത്രന്മാരുണ്ടായി. അവരിൽ ജ്യേഷ്ഠൻ ആയുസ്സായിരുന്നു. ആയു എന്നും പറയുന്നുണ്ടു്.
- പുരൂരവസ്സ്
- (സകാരാന്ത ശബ്ദങ്ങളെ ഇങ്ങിനെ അവാന്തങ്ങളാക്കാറുണ്ടു്. ദുർവാസാവു്, സുപർവാവു് ഇത്യാദി.)
- വിശേഷണം:
- മുൻപിൽ നടക്കുന്ന
- ശ്രേഷ്ഠതയുള്ള
- പ്രധാനമായ
- വിശേഷണം:
- മുമ്പെ പോയ
- വിശേഷണം:
- മുമ്പേ സഞ്ചരിക്കുന്ന
- മുമ്പിൽ ഗമിക്കുന്ന
- വിശേഷണം:
- മുമ്പേ സഞ്ചരിക്കുന്ന
- (നകാരാന്തമാണു്. സ്ത്രീ:പുരോഗാമിനി).
- നായ്
- നദിയിലേ ഒഴുക്കു്
- ഇലകളുടെ കിരുകിര ശബ്ദം
- ദുര്യോധനന്റെ ഗൂഢദൂതൻ
- വാരണാവത നഗരത്തിൽ പാണ്ഡവരെ നശിപ്പിപ്പാനായിത്തീർത്തിരുന്ന കെട്ടിടത്തിനകത്തു ഈ പുരോചനനും, കിടന്നുറങ്ങി. ഇതു (അരക്കില്ലം) ഒരു ആഗ്നേയ ഗൃഹമായിരുന്നു. ഇതിൽ തീ കൊളുത്തുന്നതിനായിട്ടാണു് ഇവൻ കിടന്നിരുന്നതു്. വിവരം മനസ്സിലാക്കിയ ഭീമൻ ആദ്യം ഇവൻ കിടന്ന സ്ഥലത്തിനു തീകൊളുത്തി അവനെ ദഹിപ്പിച്ചു. പിന്നീടു് തുരങ്കംവഴി താനും സഹോദരന്മാരും മാതാവും രക്ഷയെ പ്രാപിച്ചു.
- ഹോമദ്രവ്യം, ഹവിർവിശേഷം
- ആദിയിൽ ദാനം ചെയ്യപ്പെടുന്നത് എന്നർത്ഥം.
- എള്ള്, അരി, ഉഴുന്ന്, പഞ്ചസാര, മധു ഇവയും നെയ്യും കൂടി കലർത്തിയതാണ് ഹവിസ്സ് അല്ലെങ്കിൽ പുരോഡാശം.
- എന്നും കാണുന്നു.
- ഹോമശേഷം
- ജൂഹു
സിതാമധുസമമ്പിതഃ
ഘൃതേനസഹസംയുക്തഃ
പുരോഡാശഹവിർവിധിഃ’
ചമസ്യാം പിഷ്ടകസ്യച,
രസോസാമലതായാശ്ച
ഹുതശേഷേച കീർത്തിതഃ’
- പുരോഹിതൻ
- കർമ്മങ്ങളെ ചെയ്യിപ്പിക്കുന്ന ആചാര്യൻ
- മുമ്പിൽ നടന്നു പ്രവർത്തിക്കുന്നവൻ എന്നർത്ഥം.
- മുമ്പിൽ വെക്കുക
- ആചാര്യനാൽ ശുശ്രുഷിക്കപ്പെടുക
- മുമ്പിലേഭാഗം.
- വിശേഷണം:
- ദുർമ്മനസ്സുള്ള
- ദോഷത്തേ മാത്രം കാണുന്ന
- ആദ്യം സേവിക്കുന്നവൻ എന്നു ശബ്ദാർത്ഥം. (നകാരാന്തം സ്ത്രീ:പുരോഭാഗിനി.)
- ഒരുവനുള്ള ദോഷഗുണങ്ങളിൽ ദോഷത്തെ മാത്രം ദർശിക്കുന്നവനത്രേ പുരോഭാഗീ.
സത്താപുരോഭാഗിനാം’
- കിഴക്കൻ കാറ്റു്
- യാഗാദി കർമ്മങ്ങളെ പറഞ്ഞു ചെയ്യിക്കുന്നവൻ
- ധർമ്മകാര്യാധ്യക്ഷൻ
- മുമ്പിൽ നടന്നു പ്രവർത്തിക്കുന്നവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- പുരോധസ്സ്.
- വിശേഷണം:
- വിസ്താരമുള്ള
- പരന്ന
- വലിയ
- സംബന്ധത്തിൽ ഒരുത്തൻ മരിച്ചാൽ കുറച്ചു ദിവസത്തേക്കുള്ള അശുദ്ധി
- സംസ്കൃതം: കുതിരയുടെ ഒരുമാതിരി നടപ്പു്
- കങ്കട്ടം
- അരിതാരം
- ഇന്ദ്രനീലക്കല്ലു്
- വൈരം
- ഉടുമ്പു്
- വലിയ കടംപു്
- പുല കഴിഞ്ഞാലുള്ള കുളി
- പുലയസ്ത്രീ
- ചണ്ഡാലി
- പുലക്കിടാത്തൻ
- പുലമാടം
- പുലയന്റെ പുര
- പുലയന്റെ ദൈവം
- പുലമാടം
- പുലക്കൊട്ടിൽ
- പുലക്കള്ളി
- ഇന്ദ്രിയം
- പുലയരുടെ ശവം അടക്കുന്ന സ്ഥലം
- കൂട്ടമായി കാണുന്ന മീൻ
- മരിച്ചാൽ പുലകൊള്ളത്തക്കവണ്ണമുള്ള പരസ്പരസംബന്ധം
- ദേഹത്തിലെ രോമം വളർത്തുക
- കന്നുകാലികളെ തീറ്റുന്ന സ്ഥലം
- ഇന്ദ്രിയം
- ഇന്ദ്രിയജ്ഞാനം, ഉണർവു്, ബുദ്ധിശക്തി
- പുലയരുടെ പുര
- പുലയരുടെ പാവു്
- പുലയരു സേവിക്കുന്ന ഒരു ദുർമൂർത്തി
- പറഞ്ഞുകൊണ്ടു കരകയും മറ്റും
- ഒപ്പാരു (ഒപ്പാരി)
- വിഷാദത്തോടെ കരകയും പറകയും ചെയ്യുന്നു, വിലപിക്കുന്നു
- ശബ്ദിക്കുന്നു
- വേഗത്തിൽ സംസാരിക്കുന്നു
- ഉണ്ടാവുന്നു
- പറ്റുന്നു
- വിളങ്ങുന്നു
- പുലയൻ
- ഒരു താണ ജാതിക്കാർ
- കേരളത്തിലേ ആദിമ നിവാസികളിൽ ഒരു വർഗ്ഗം
- ഈ ജാതിക്കാർക്കു പണ്ടു വളരെ തീണ്ടൽ ഉണ്ടായിരുന്നു.
- വ്യഭിചാരം ചെയ്യുന്ന സ്ത്രീ
- സ്ത്രീകളെ ശകാരിക്കുന്ന ഒരു വാക്കു്
- വ്യഭിചരിക്കുന്നു
- (പുലയാടിക്ക-വ്യഭിചരിപ്പിക്ക).
മില്ലൊരു നല്ലതൊരു ജാതിയും ഹരെ
‘പുലയാടീടുന്നവർക്കിരിമ്പു പാവചമ
ച്ചുലവെച്ചൂതിപ്പഴുപ്പിച്ചതുതഴുകിയ്ക്കും’
- വ്യഭിചാരം
- പുലയൻ
- പുലകള്ളി
- പുലയന്റെ സ്ത്രീ
- പ്രഭാതം
- പ്രഭാതദേവി
- നേരം വെളുക്കുന്നു
- ഉപജീവിക്കുന്നു
- കാലത്തേ
- പകൽ തുടങ്ങിയ ഉടനെ
- ഉഷസ്സ്, സുര്യോദയസമയം
- ഉപജീവനം
- അഭിവൃദ്ധി
- അധികം കാലത്തേ
- ആദിത്യനുദിച്ച ഉടനെ
- നേരം വെളുക്കൽ, പ്രഭാതം
- ഉപജീവനം, നിത്യവൃത്തി കഴിക്കുക
- അഭിവൃദ്ധി
- രക്ഷ
- ഭക്ഷിപ്പാനും മറ്റും കൊടുത്തു രക്ഷിക്കുക
- രക്ഷിക്കുന്നു
- പോറ്റുന്നു
- ഒരു മഹർഷി
- പ്രജാപതി
- കുബേരന്റെയും രാവണന്റെയും പിതാവായ വിശ്രവസ്സിന്റെ അച്ഛൻ
- രാക്ഷസരെല്ലാം ഇദേഹത്തിന്റെ സന്തതികളാണു്.
- ഒരു മഹർഷി, ഒരു പ്രജാപതി
- ഒരു ഗന്ധർവ്വൻ
- അണ്ണാക്ക്
- ചെറുനാക്ക്
- പതിർ
- കട്ടച്ചോറ്, ചോറ്റിന്മണി, വറ്റ്
- കഞ്ഞിത്തെളി
- ചുരുക്കുക, ചുരുക്കം, വിസ്താരമില്ലായ്ക
- കുതിരച്ചാട്ടം
- കുബേരൻ
- ഒരു വൃക്ഷം
- പര്യായപദങ്ങൾ:
- പനസം
- കണ്ടകിഫലം.
- ഒരു കാട്ടുമൃഗം
- പുലിയുടെ മാംസം സിംഹമാംസത്തോടു തുല്യമാണു്. സംസ്കൃതം: ചിത്രവ്യാഘ്രം.ഇംഗ്ലീഷ്: Leopard.
- പാമ്പു്
- ഒരു പച്ചമരുന്നു്
- പുലിച്ചുവട് എന്നു ചിലർ പറയുന്നു. പുലിച്ചുവടിക്കു നാഗുണത്തിന്റെ ഗുണമുണ്ടു്. വിശേഷാൽ ഗന്ധം കൂടുതലാണത്രേ നാഗുണം വലുതും പുലിച്ചുവടി ചെറുതുമാണു്. സംസ്കൃതം: നഖരീ, നഖീ.തമിഴ്: പുലിയുകിർ.
- പര്യായപദങ്ങൾ:
- വ്യാളായുധം
- വ്യാഘ്രനഖം
- കരജം
- ചക്രകാരകം.
- പുലിയുടെ തോൽ
- പുലിയുടെ നഖം
- പുലിയുടെ പല്ലു്
- ആറ്റുവക്കു് ഇടിഞ്ഞുപോകാതിരിപ്പാൻ കെട്ടുന്ന മുട്ട്
- ഒരു നിലയുള്ള തുറന്ന മാളിക (പുലിമുഖമുകിൾ)
- വലിയ അഭ്യാസികൾ പുലിയുമായിട്ടു ചെയ്യുന്ന യുദ്ധം
- പുലിച്ചുവടി
- സർപ്പം
- പുലിയുടെ വാൽ
- തന്നത്താൻ അനർത്ഥത്തിൽ ചെന്നു ചാടുന്നു (ശൈലി)
- ഒരുമാതിരി വാൾ
- ഒരു ദൈത്യസ്ത്രീ
- (ഇവളിൽ നിന്നുണ്ടായവർ പൗലോമന്മാർ).
- ഇന്ദ്രാണി
- ഇന്ദ്രന്റെ ഭാര്യയായ ശചി
- പുലോമമുനിയുടെ പുത്രി
- ഒരു മുനി
- ഭൃഗുമുനിയുടെ ഭാര്യ
- ച്യവനന്റെ അമ്മ
- ഒരു രാക്ഷസൻ
- ഇന്ദ്രന്റെ ഭാര്യയായ ശചിയുടെ പിതാവു്. മകളെ അപഹരിച്ചു കൊണ്ടുപോക കൊണ്ടു ഇന്ദ്രനെ ശപിച്ചു. ഇന്ദ്രൻ അവനെ വധിച്ചു.
- ദർഭ, കറുക മുതലായ ചില പച്ചകൾക്കു പറയുന്ന പേർ
- സാരമില്ലാത്തതു്
- കുഴലിന്റേയും മറ്റും ഊതുന്ന അറ്റത്തു വെക്കുന്ന ഒരു വസ്തു
- പഞ്ഞപ്പുല്ലു്
- കെട്ടിപ്പിടിക്കുന്നു
- ആലിംഗനം ചെയ്യുന്നു
- കട്ടയായിട്ടു വെട്ടിയെടുത്ത പുല്ലു്
- പറയൻ
- ചണ്ഡാലൻ
- ഒരു വൃക്ഷം
- പുൽക്കുങ്കുമം കഫം, വാതം, ചൊറി ചിരങ്ങു് മുതലായവക്കു നന്നു്. കാശ്മീരദേശത്തിലുണ്ടാകുന്നു. സംസ്കൃതം: തൃണകുങ്കുമം.
- പുല്ലിന്റെ കൂട്ടം
- കെട്ടിയ പുല്ലു്
- പുല്ലു്
- പിണ്ഡം
- ആറ്റിലെ തുരുത്തു്
- മണൽത്തിട്ട
- പശുക്കളുടെ ആമാശയം
- ഒരു മാതിരി പുല്ലുകൊണ്ടു നെയ്തുണ്ടാക്കിയ പായ്
- കുറ്റക്കാരെ നാടുകടത്തുന്ന സ്ഥലം
- പുൽതകടി
- മേച്ചിൽ സ്ഥലം
- ഒരുവക പക്ഷി
- ചാടുന്ന ഒരു ചെറിയ പ്രാണി, വിട്ടിൽ
- നൂലുപോലെയുള്ള ഒരുവക പുല്ലു്
- ഇതു കന്നുകാലികൾക്കു ആപൽകരമായതാണു്. തൊട്ടാൽ വ്രണം ഉണ്ടാകും.
- കന്നുകാലിക്കുള്ള ഒരുമാതിരി മഞ്ഞനിറം
- പഞ്ഞപ്പുല്ലുകൊണ്ടുണ്ടാക്കിയ ഒരു പലഹാരം
- മേല്പുരക്കു താഴെയുള്ള ഉണക്കപ്പുൽ ശേഖരിപ്പു സ്ഥലം
- കൊള്ളരുതാത്തവൻ
- ഒരു മത്സ്യം
- ഒരുമാതിരി പാമ്പ്
- പുല്ലങ്കടി
- ഒരുവക കണ്ണിദ്ദീനം
- വയ്ക്കോൽ തുറു
- പഞ്ഞപ്പുല്ലിന്റെ അരി
- ചാമ
- ഒരാഭരണം
- മൂക്കിൽ രണ്ടു ദ്വാരത്തിനും മദ്ധ്യേ ഇടുന്ന ഒരു ആഭരണം. സ്വർണ്ണത്തിൽ കല്ലുവെച്ചിരിക്കും.
- വേഴങ്കോലുകൊണ്ടുണ്ടാക്കുന്ന കുഴൽ
- ഒരുവക വിഷമധികമുള്ള സർപ്പം
- ഒരു പാമ്പു്
- ഒരു കാട്ടുചെടി
- പാവൽ
- പുരുഷന്റെ അടയാളം
- (വ്യാകരണപ്രകാരം) ലിംഗങ്ങൾ മൂന്നുള്ളതിൽ ഒന്നു്
- വിശേഷബുദ്ധിയുള്ളവരിൽ പുരുഷജാതിയെ കുറിക്കുന്നതു്. 1. പുല്ലിംഗം – പുരുഷനെ കുറിക്കുന്നതു്. ഉദാ:(കള്ളൻ). 2. സ്ത്രീലിംഗം – സ്ത്രീയെ കുറിക്കുന്നതു്. ഉദാ:(കള്ളി). 3. നപുംസകലിംഗം – ആണും പെണ്ണുമല്ലാത്തതിനെ കുറിക്കുന്നതു്. (കള്ളം).
- പുല്ലുകൊണ്ടു നെയ്തുണ്ടാക്കിയ ഒരു പാത്രം
- പശുവിന്നു തിന്മാൻ പുല്ലിട്ടുകൊടുക്കുന്ന ഒരു വട്ടി
- പന്നിയുടെ മുതുകിലെ മുടി
- കാലിന്റെ മുട്ടിന്നു താഴെ നീളത്തിലുള്ള മുൻഭാഗം
- കണങ്കാൽ.
- പുല്ലൂരിപ്പാമ്പു
- കഴുത്തിലേ ഒരാഭരണം
- പുളിവർണ്ണൻ
- (A deity of Tiyars) തീയരുടെ ഒരു ദൈവം.
- നല്ലവണ്ണം തിന്നുമദിച്ച കാള
- ഭൂമി. (പ്രാചീനമലയാളം:)
- പിഞ്ച്
- ഒരങ്ങാടിമരുന്നു
- പൂവക്കുരുവിൽ നിന്നെടുക്കുന്ന എണ്ണ
- ഒരു വൃക്ഷം
- ഒരു മരം
- ഉറുഞ്ചിമരം
- പര്യായപദങ്ങൾ:
- അരിഷ്ട
- പേനിലം.
- ഒരു പച്ചമരുന്നു്
- വിശേഷണം:
- വളർക്കപ്പെട്ട
- പുഷ്ടിയെ പ്രാപിപ്പിക്കപ്പെട്ട
- പോഷിപ്പിക്കുന്നതു്
- സൂര്യൻ
- ലോകാലോക പർവതത്തിൽ നാലു ദിക്കിലുമുള്ള നാലു ദിഗ്ഗജങ്ങളിൽ ഒന്നു്
- ഒരു രാജാവു്
- വരുണന്റെ പുത്രൻ
- കൃഷ്ണൻ
- ശിവൻ
- ഭരതന്റെ പുത്രനായ ഗാന്ധാരരാജാവു്
- നളന്റെ ഒരു സഹോദരൻ
- ഒരു ബ്രാഹ്മണൻ
- ലക്ഷ്മിദേവി
- താമര
- വെള്ളം
- പുഷ്ടിയെ ചെയ്യുന്നതു എന്നർത്ഥം.
- ആകാശം
- പുഷ്ടിയെ പ്രാപിക്കുന്നതു്, അവകാശത്തെ പോഷിപ്പിക്കുന്നതു്, വെള്ളത്തെ കൊടുക്കുന്നതു് ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ.
- സപ്തദ്വീപുകളിൽ ഒന്നു്
- ‘സാദരം ദ്വിഷോഡശലക്ഷം വിസ്താരത്തൊടും നീളെയങ്ങതിൻപുറം പുഷ്കരദ്വീപമതു * കേളറുപത്തുനാലുലക്ഷം യോജനതന്നെ വിസ്താരമവിടെപ്പൊന്മയമായിരിപ്പൊരു * പത്മമുണ്ടല്ലോ പതിനായിരമിതളോടും ബ്രഹ്മാവിന്നിരിപ്പതിന്നടുവിലാകുന്നിതു * തൻമൂലം പുഷ്കരദ്വീപെന്നു പേരുണ്ടായ്വന്നു’
- പുഷ്കരമൂലം എന്നമരുന്നു
- ആനത്തുമ്പികൈയുടെ പുച്ഛം
- ഒരു സ്ഥലത്തിന്റെ പേർ
- വാദ്യത്തിൽ കൊട്ടുന്ന ഭാഗം
- വാളിന്റെ പരന്ന ഭാഗം
- അമ്പു്
- കൂടു്
- പണ്ടാരങ്കോഴി
- ഒരു തീർത്ഥം
- പൊയ്ക
- കൊട്ടം
- പാമ്പു്
- ഒരു പച്ചമരുന്നു്
- പുഷ്കരമൂലം കൊട്ടത്തിൽ ഒരുവകയെന്നു അഭിപ്രായം കാണുന്നു. വാതം, കഫം, ജ്വരം, അരുചി, ഇക്കിൾ മുതലായവക്കു നന്നു്. ഇതു കിട്ടാതെ വന്നാൽ പകരം കൊട്ടം ചേർക്കാം. തമിഴ്: മേട്ടുത്താമരൈക്കിഴങ്കു്.
- താമരക്കിളി
- പണ്ടാരങ്കോഴി
- താമരപ്പൂവിന്റെ പേരുള്ളതു എന്നർത്ഥം. (താമരപ്പൂവിന്റെ പര്യായങ്ങളെല്ലാം ഇതിന്റെയും പര്യായമാകുന്നു). ഇതു ജലത്തോടു സംബന്ധമുള്ള ഒരു പക്ഷിയാണു്. ‘നീർക്കാക്ക’ എന്നു ചിലരുടെ പക്ഷം.
- വിശേഷണം:
- താമരപ്പൂപോലെ കണ്ണുള്ള
- സൗന്ദര്യമുള്ള
- വിഷ്ണു
- ഒരുമാതിരി കുളം
- പുഷ്കരം (ജലം) ഉള്ളതു എന്നർത്ഥം. കൊക്കരണി, താമരക്കുളം, താമരപ്പൊയ്ക, പൊയ്ക.
- പിടിയാന
- ഓരിലത്താമര
- ആന
- വിശേഷണം:
- പ്രധാനമായ
- വളരെയുള്ള
- പൂർണ്ണമായ
- അതിശയേന ശോഭായമാനമായിട്ടുള്ള
- സമീപമുള്ള
- ഐശ്വര്യമുള്ള
- പ്രതിധ്വനിപ്പിക്കുന്ന
- ഉത്തമമായ
- മനോഹരമായ
- തടിച്ച
- ബുദ്ധസന്യാസി
- ആപ്പു്
- താഴു്
- കസ്തൂരിമൃഗം
- ശിവൻ
- മേരുപർവതം
- ഭരതന്റെ ഒരു പുത്രൻ
- പ്രളയ കാലത്തിലേ മേഘങ്ങളിൽ ഒന്നു്
- പുഷ്കലം, ആവർത്തം മുതലായ മഹാംബുദങ്ങൾ വർഷിച്ചാണു് പ്രളയ സമുദ്രമുണ്ടാകുന്നതു.
- ഒരു വാദ്യം
- മേരുപർവതം
- ഒരളവു് (64 കൈനിറയെ)
- ചണ്ഡാലൻ
- വിശേഷണം:
- വളർക്കപ്പെട്ട
- പുഷ്ടിയെ പ്രാപിപ്പിക്കപ്പെട്ടതു്
- പോഷിപ്പിക്കപ്പെട്ടതു എന്നർത്ഥം.
- അധികം സന്തോഷത്തോടെ
- കരേറ്റം
- ശക്തി
- വണ്ണം
- സമ്പത്തു്
- അമുക്കിരം
- വൃദ്ധി
- കക്കാ
- കോഴി
- പുഷ്ടിപ്പെടുത്തുന്നു
- ബലപ്പെടുത്തുന്നു
- ഒരു അമ്പലവാസി
- ഇവർക്കു ക്ഷേത്രങ്ങളിൽ പൂവും മാലയും കൊണ്ടുവരുന്ന ജോലിയാണു്.
- വൈശ്രവണന്റെ വിമാനം
- പുഷ്പകവിമാനം കുബേരനു ബ്രഹ്മാവു ദാനം ചെയ്തതാണു്. ഈ വിമാനത്തെ രാവണൻ അപഹരിച്ചു. രാവണവധം കഴിഞ്ഞ ശേഷം ശ്രീരാമനും സീതയും ലക്ഷ്മണനും മറ്റും ഇതിൽ കയറിയാണു അയോധ്യക്കു പോയതു്. വിമാനം തിരികെ വൈശ്രവണനെത്തന്നെ പ്രാപിച്ചു. പുഷ്പം പോലെ ഭംഗിയുള്ളതു എന്നർത്ഥം.
- രത്നവലയം
- പിച്ചള, ക്ലാവു്
- കണ്ണിലുണ്ടാകുന്ന ഒരു ദീനം
- കുസുമാഞ്ജനം
- ഇരിമ്പു്
- പുഷ്പകാസീസം
- വെള്ളോടു്
- രസാഞ്ജനം
- കാരീയം
- രസായനമണ്ഡന വർഗ്ഗത്തിൽപ്പെട്ട ഒരു ഉപരസദ്രവ്യം
- അരച്ചു തേച്ചാൽ ത്വഗ്ദോഷങ്ങൾ നീങ്ങും. ഇംഗ്ലീഷ്: Green or black sulphate of iron.
- വണ്ടു്
- കാമദേവൻ
- കുസുമാഞ്ജനം
- പുഷ്പത്തെ നശിപ്പിക്കുന്നതു എന്നർത്ഥം. പിച്ചള ഉലയിൽ വച്ചു് ഊതുമ്പോൾ അതിൽ നിന്നുണ്ടാകുന്ന കിട്ടമാണു ‘പുഷ്പകേതു’ എന്നു കാണുന്നു. പുഷ്പാഞ്ജനം എന്നും പറയും.
- പൂവിന്റെ മണം
- മുള
- പനിനീർ
- നീലത്താമര
- വിടിന്നു നില്ക്കുന്നതു എന്നർത്ഥം.
- പൂമെത്ത
- പൂക്കൾകൊണ്ടുമെത്തപോലെ വിരിച്ചതു്
- വാഴയുടെ കൂമ്പിന്റെ മേൽഭാഗം (തടി)
- കാളാമുണ്ടം.
- വായുക്കോണിലെ ആന, ഒരു ദിഗ്ഗജം
- പുഷ്പം പോലെ ഭംഗിയുള്ള കൊമ്പുകൾ ഉള്ളതു എന്നർത്ഥം.
- ശിവന്റെ ഒരു അനുചരൻ
- മഹിമസ്തോത്രം എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവു്
- ചന്ദ്രനും സൂര്യനും
- ശിവന്റെ ഒരു മുഖ്യ പരിചാരകൻ
- ശിവന്റെ ഈ പരിചാരകൻ ശിവൻ പാർവ്വതിയോടു സ്വകാര്യം പറഞ്ഞതു ഒളിച്ചു നിന്നു കേട്ടു് അതിനെ പ്രസിദ്ധമാക്കുകകൊണ്ടു ശപിക്കപ്പെടുകയും വൈയാകരണനായ കാത്യായനനായി ജനിക്കുകയും ചെയ്തു.
- പനിനീരു
- കാമദേവൻ
- കാമദേവൻ
- കാമദേവൻ
- വിഷ്ണു
- തേനീച്ച
- കാമദേവൻ
- ഒരു രാജധാനി
- പാടലിപുത്രം
- പ്ലാവുവൃക്ഷം
- വലിയ കുമ്പളങ്ങ
- കാമദേവൻ
- പൂവു്
- സ്ത്രീകളുടെ ആർത്തവം, രജസ്സ്
- ഗർഭാശയത്തെ വിടിർത്തുന്നതെന്നർത്ഥം.
- വിടിർച്ച
- തൂണിയാങ്കം
- കണ്ണിലുണ്ടാകുന്ന ഒരു ദീനം
- ഒരു വലിയ സംഖ്യ (100,000 Millions)
- പര്യായപദങ്ങൾ:
- സുമനസ്സു്
- പ്രസൂനം
- കുസുമം
- സുമം.
വർദ്ധനം കാമകാരകം
ഓജഃശ്രീവർദ്ധകഞ്ചൈവ
പാപഗ്രഹവിനാശനം
- സമുദ്രം
- ഒരു സേനാധിപതി
- പുഷ്പമിത്രൻ പാടലിപുത്രം എന്ന പുരത്തിൽ വാണിരുന്ന മൗര്യകുല രാജാക്കന്മാരിൽ പത്താമത്തെ രാജാവായിരുന്ന ബൃഹദ്രഥന്റെ സേനാപതിയായിരുന്നു. മൗര്യർക്കു ശേഷം വന്ന ശൃംഗരാജാക്കന്മാരിൽ ഒന്നാമത്തെവൻ. പാടലീപുത്രത്തിൽ വാണു. ഈ രാജാവിന്റെ കാലത്താണു് പതഞ്ജലി ജീവിച്ചിരുന്നതു്.
- ഒരുമാതിരിതേരു്
- പുഷ്യരഥം
- കുങ്കുമം
- പൂന്തേൻ
- പനിനീർ
- പുഷ്യരാഗം
- ഒരു മഹാരത്നം
- വാതം, നേത്രരോഗം, വിഷം ഇവയെ ശമിപ്പിക്കും. മഞ്ഞനിറം, കാന്തി, തൂക്കത്തിൽ കുറവ്, മിനുപ്പു്, നിർമ്മലത, വൃത്താകൃതി, തൊട്ടാൽ തണുപ്പ്, സുരംഗത ഇവ നല്ല പുഷ്പരാഗത്തിന്റെ ലക്ഷണമാകുന്നു. തമിഴ്: പുട്പരാകം.ഇംഗ്ലീഷ്: Topaz ടോപാസ്.
- പൂമ്പൊടി
- നാഗപ്പൂവ്
- പൂ പറിക്കുകയും മാല കെട്ടുകയും ചെയ്യുന്നവൻ
- വണ്ട്
- പുഷ്പരസത്തെ ലേഹനം ചെയ്യുന്നതെന്നർത്ഥം.
- വിശേഷണം:
- വിടിരുന്ന
- വിശേഷണം:
- പുഷ്പമുള്ള
- തീണ്ടായിരിക്കുന്നവൾ
- രജസ്സുള്ളവൾ എന്നർത്ഥം.
- ആദിത്യനും ചന്ദ്രനും കൂടെ പറയുന്ന ഒരു പേർ
- പൂങ്കാവു്
- പൂത്തറ
- പൂന്തോട്ടം
- ആദിത്യനും ചന്ദ്രനും
- ശോഭയുള്ളവർ എന്നർത്ഥം. ഈ ശബ്ദം ഏകവചനമായി പ്രയോഗിച്ചാൽ സൂര്യൻ എന്നോ ചന്ദ്രൻ എന്നോ അതിനു ചേർച്ചക്കോ തക്കവണ്ണം അർത്ഥത്തെ കല്പിക്കാമെന്നു വിചാരിച്ചു പോകരുത്.
- പൂമഴ
- പൂ കൊണ്ടു മഴപോലെ ചൊരിയുക
- പുഷ്പമാല
- പൂമെത്ത
- പൂ കൊണ്ടു മെത്തപോലെയുണ്ടാക്കിയതു്
- പൂവമ്പൻ
- കാമദേവൻ
- കാമദേവൻ
- അത്തിയാൽ
- വസന്തകാലം
- വിശേഷ പുഷ്പങ്ങൾ ഉള്ള സമയം എന്നർത്ഥം.
- കാമദേവൻ
- പൂന്തേൻ
- പനിനീർ
- തുളസി
- പനിനീർ
- വിഷ്ണു
- പൂക്കൾ വിടിരുക
- തീണ്ടാരിയായിരിക്കുന്ന സ്ത്രീ
- പേറൊഴിഞ്ഞവൾ
- ചമ്പ എന്ന പട്ടണം
- ഇപ്പോഴത്തെ ബഗൽപൂര്
- മാലകെട്ടുന്നവൻ
- അഞ്ജനം പലവകയുള്ളതിൽ ഒന്ന്
- കസുമാഞ്ജനം
- പിച്ചളയുണ്ടാക്കുന്നതിനായി ചെമ്പും നാകവും കൂട്ടി ഉരുക്കുമ്പോൾ ഉണ്ടാക്കുന്ന വെളുത്ത നിറമുള്ള കിട്ടം
- കഫം
- പിത്തം
- ഇക്കിൾ
- ദാഹം
- ചുമ
- വിഷം മുതലായവയ്ക്കു നന്ന് തമിഴ്: കുസുമാഞ്ജനം. ഇംഗ്ലീഷ്: Zinc oxide. സിങ്ക്-ഓക്സൈഡ്.
- പൂകൊണ്ടാരാധിക്ക
- പനിനീർ
- തേൻ
- പൂക്കുന്നു
- പുഷ്പകന്റെ സ്ത്രീ
- പുഷ്പവതി
- വിശേഷണം:
- പൂക്കപ്പെട്ട
- ഒരു വൃത്തം
- മഹാഭാരതപ്രകാരം വിശ്രവസ്സിന്റെ ഭാര്യയും രാവണന്റെയും കുംഭകർണ്ണന്റെയും അമ്മയുമായ ഒരു രാക്ഷസി
- പൂയം
- കാര്യങ്ങളെ പോഷിപ്പിക്കുന്നതെന്നർത്ഥം.
- കലിയുഗം
- പൗഷമാസം
- ഒരുമാതിരി തേരു്
- ക്രീഡാരഥം
- ഉത്സവാദി സമയങ്ങളിൽ ഉപയോഗിക്കുന്ന രഥം
- പൂയംനക്ഷത്രംപോലെ സുഖകരമായ രഥം എന്നർത്ഥം. പുഷ്പരഥമെന്നും പറയാം. ഇതിനു പുഷ്പംപോലെ സുകുമാരമായ രഥം എന്നർത്ഥം.
- ചെമപ്പുരത്നം
- കസ്തൂരിമൃഗം
- വിശേഷണം:
- നിറയ്ക്കപ്പെട്ട
- മൂടപ്പെട്ട
- ഗ്രന്ഥം എഴുത്തുകാപ്പി മുതലായതു്
- തേയ്ക്കുക, പൂശുക, പുരട്ടുക
- ലോഹമോ മണ്ണോ മരമോകൊണ്ടുണ്ടാക്കിയ വസ്തു, മണ്ണുകൊണ്ടും മറ്റും പാവ മുതലായതുണ്ടാക്കി ചായവും മറ്റും തേക്കുക
- മനസ്സിരുത്തി ചെയ്യുന്നതെന്നർത്ഥം.
- പുസ്തകം
- എഴുത്തുകാപ്പി
- പുസ്തകം
- ധാതു:
- അങ്ങോട്ടും ഇങ്ങോട്ടും വളയുക
- രോമാഞ്ചം
- കമ്പിളിപ്പുഴു
- രത്നത്തിന്റെ വെട്ടു്
- പൊന്നരിതാരം
- വരുണന്റെ പാശം
- കുബേരൻ
- വിശേഷണം:
- കോൾമയിർ കൊള്ളപ്പെട്ട
- പുളയുന്നു
- വളഞ്ഞുതിരിയുക
- അഹങ്കരിക്കുന്നു, മദിക്കുന്നു
- വളഞ്ഞുതിരിയുന്നു
- കുഴയുന്നു
- കൊഴുക്കുന്നു
- അഹങ്കാരം
- വളഞ്ഞുതിരിയുന്നു
- പേക്കൂത്താടുന്നു
- വമ്പുപറയുന്നു, മിടുക്കു പറയുന്നു
- പിളർക്കുന്നു
- ഒരുമാതിരി പാമ്പ്
- വലിയ നീർക്കോലി
- മധുരം മുതലായ ആറു രസങ്ങളിൽ ഒന്ന്, പുളിരസം
- പുളി വർജ്ജിക്കേണ്ടവയിൽ ഒന്നാണു്. പുളി അധി കമുള്ള തയിർ കൊണ്ടുണ്ടാക്കുന്ന കറികളാണു നല്ലതെന്നു ഒരു പക്ഷമുണ്ടു്. പുളിച്ച തയിർ ഉപയോഗിക്കുന്നതു ദേഹത്തിനു നന്നല്ല. തയിരിനു പുളി അധികം ഉണ്ടാകണമെങ്കിൽ രണ്ടുമൂന്നു ദിവസം അതിനെ പഴക്കണം. ഇതിനിടയ്ക്കു തയിർ ദുഷിച്ചുതുടങ്ങും. ജീർണ്ണം സംഭവിച്ച പദാർത്ഥത്തെ ഭുജിച്ചാൽ അതു ദഹനത്തെ ഇല്ലായ്മചെയ്യും.
- വാളൻ പുളി
- കുടമ്പുളിയും മറ്റും
- സ്ത്രീകൾക്കു ഗർഭമുണ്ടായാല്‍ ഒന്‍പതാംമാസത്തിൽ ചെയ്യുന്ന ഒരു കർമ്മം
- പുളികുടിക്കുക
- പുളിരസമുണ്ടാകുന്നു (സകര്‍മ്മകക്രിയ:പുളിപ്പിക്കുന്നു).
- പുളി കൂട്ടിവെയ്ക്കുന്ന കറി
- പുളിയുടെ കുരു
- അച്ചിങ്ങാപ്പുളി, പുളിയങ്ങ
- ഇടചുരുകു്
- ശുദ്രസ്ത്രീകൾ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
- പര്യായപദങ്ങൾ:
- തിന്തിഡീകം
- ചുക്രം
- വൃക്ഷാമ്ലം.
- പുളിപ്പിച്ച അരിമാവു്
- ദഹനക്കേടുകൊണ്ടു വയറ്റിൽനിന്നു മേല്പോട്ടു പുളിരസത്തോടുകൂടെ വരുന്ന ഒരു ശ്വാസം
- പുളിച്ച ദുർഗ്ഗന്ധം ഉണ്ടാകുന്നു
- പുളിയുടെ ഞരമ്പു്
- വാളൻ പുളിമരത്തിന്റെ ഇലയിലും കായിലും ഉള്ള ഞരമ്പു്
- പുളി കുരുവുകളഞ്ഞു ഇടിച്ചു കൂട്ടിയത്
- പുളി കലക്കി ഉപ്പും മുളകും കായവും ചേർത്തു് തിളപ്പിച്ചുണ്ടാക്കിയതു്
- ഒരു വൃക്ഷം
- വാതം, കഫം, വീക്കം ഇവക്ക് നന്നു്. മുള്ളുള്ളവള്ളിയാണു്. സംസ്കൃതം: ശ്രീവല്ലീ. പുളിഞ്ചിയുടെ കായ് രുചിയെ ഉണ്ടാക്കും. അരച്ചുതേച്ചാൽ മെഴുക്കിനെ കളയും. ഇല ഇഞ്ചയെപ്പോലെ ഇരിക്കും.
- പുളിഞ്ചി മരത്തിന്റെ കായ്
- മണത്തിട്ട
- വെള്ളം കയറുമ്പോൾ ഇല്ലാതാകുന്നതും താഴുമ്പോൾ പ്രത്യക്ഷപ്പെടുന്നതും വിസ്താരമുള്ളതും എന്നർത്ഥം.
- ആറു മുതലായതിൽ ജലത്തിൽ ചിലേടത്തു പൊങ്ങിക്കാണുന്ന മണൽക്കൂട്ടം
- നദിയുടെകര
- മണലുള്ള തീരപ്രദേശം
- നദി
- കാട്ടാളൻ
- കൂറ്റൻ ശരീരമുള്ളവന്‍ എന്നര്‍ത്ഥം.
- കാട്ടാളസ്ത്രീ
- പുളിരസം
- ഒരുവക പുല്ല്
- പശുക്കൾക്കു പാലിനെ കുറയ്ക്കും, കുതിരകൾക്കു പുഷ്ടിയെ ചെയ്യും. സംസ്കൃതം: ലവണതൃണം.
- പുളിച്ചാലുണ്ടാകുന്ന ഒരു മണം
- പുളിയുടെ മാങ്ങ
- പുളിയന്മാവ്
- പുളിങ്കരുവുകൊണ്ടുണ്ടാക്കിയ പശ
- പുളിപ്പുക്കീര
- വാതം, ഗുല്മം, ശൂലം, ഛർദ്ദി ഇവയ്ക്കു നന്നു്. ഇല വെളുത്തതും പുളിയുള്ളതുമാണു്. സംസ്കൃതം: ചുക്രം.തമിഴ്: പുളിപ്പുക്കീരൈ.ഇംഗ്ലീഷ്: Bladdered Dock. ബ്ളാഡേഡ് ഡാക്.
- വിശേഷണം:
- പുളിയുള്ള
- പുലയൻ
- പുല്ലൻ
- ഒരു പച്ചമരുന്നു്
- (തമിഴ്:– ചടച്ചി), ദാഹമടക്കി. പുളിയാരൽ പുളയിഞ്ചീരലയിൽ ചെറിയ തരമാകയാൽ ചെറുതെന്നും വലുതെന്നുമല്ലാതെ ഭാഷകൾക്കു ഭേദമില്ലെന്നു ചിലർ പറയുന്നു. കഫം, വാതം, ഗ്രഹണി, അർശ്ശസു, കുഷ്ഠം ഇവക്കു നന്നു്. രുചികരമാണു്. സംസ്കൃതം: ചാഗേരീ.ഇംഗ്ലീഷ്: Wood Sorrel വുഡ്സോരൽ.
- പര്യായപദങ്ങൾ:
- ചാംഗേരി
- ചുക്രികാ
- ദന്തശഠ
- അംബുഷ്ഠാ
- അമ്ലലോണികാ.
- ഒരു മരുന്നു്
- പുളിയാരലിന്റെ കിഴങ്ങു്
- ഒരു കറി
- പുളിപ്പു്
- പുളി
- പുളിരസം ഭക്ഷിച്ചുണ്ടാകുന്ന അജീർണ്ണത്തിങ്കൽ ഏലത്തരി, ചുക്കു് ഇവ കഷായംവെച്ചു് പഞ്ചസാര ചേർത്തു സേവിക്കുക. സംസ്കൃതം: അമ്ലം.തമിഴ്: പുളിപ്പ്.ഇംഗ്ലീഷ്: Sourness സൌവർനെസ്സ്.
- തീയരുടെ ഒരു ദൈവം
- മോരു കൂട്ടിയുണ്ടാക്കുന്ന ഒരു കറി
- നശിപ്പിക്ക
- അനാവശ്യമായി ധാരാളം ചെലവഴിക്ക
- (ശൈലി).
- ഏതെങ്കിലും ചെറിയ പക്ഷി
- കന്നുകാലിക്കുള്ള ഒരു ദീനം
- ഒരു പക്ഷി
- ഒരു തൈ, ചെറുപ്പുള്ളടി
- വെള്ളിക്കോലിൽ അഞ്ചു് പത്തു് മുതലായ സംഖ്യകൾ അറിയുന്നതിനുണ്ടാക്കുന്ന ഒരടയാളം
- ഗ്രന്ഥങ്ങളിൽ ഇടുന്ന ഒരടയാളം
- കടൽമീൻ
- തടവുകാരൻ
- അടയാളം
- വസ്ത്രങ്ങളിൽ ഇടുന്ന നമ്പർ
- കുത്തു്
- വിലമതിപ്പു്
- കേൾവിപ്പെട്ടവൻ
- ആൾ
- സൈന്യങ്ങളുടെ ഒരു കൂട്ടം
- ഭദ്രം
- പുള്ളിയുണ്ടാക്കുന്നു
- പുള്ളിപ്പുള്ളിയാക്കുന്നു
- ഒരുവക മാൻ
- (സംസ്കൃതം – രോഹിതം).
- വസ്ത്രത്തിന്റെ ഗുഢമായ വില
- പക്ഷിക്കൂട്ടം
- പുള്ളിയുള്ള പുലി
- ഒരുവക മൃഗം
- പുള്ളിയുള്ളമാൻ
- ഇതിന്റെ മാംസം തൈരിനോടു ഭക്ഷിക്കരുതു്. തമിഴ്: കലൈമാൻ.ഇംഗ്ലീഷ്: Spotted Antelope സ്പോട്ടെഡ് ആന്റിലോപ്പു്.
- പര്യായപദങ്ങൾ:
- പൃഷതം.
- മലയരുടെ ഒരു ദൈവം
- കുടിയാനവന്മാരുടെ പറ്റുചീട്ടും സർക്കാർവക കണക്കും കൂടെ ഒത്തുനോക്കുക
- ക്രിയ – പുള്ളിവിളങ്ങുന്നു.
- പുള്ളിൽനിന്നുണ്ടാകുന്ന ഉപദ്രവം
- വളരെ ചെറിയ കുഞ്ഞുങ്ങൾക്കു വരുന്ന ഒരു ദീനം
- ഒരു താണജാതിക്കാരൻ (സ്ത്രീ:പുള്ളുപന്നി.)
- പുള്ളുവരാണു് കാവുകളിൽ പുള്ളുവപ്പാട്ടു പാടുന്നതു്.
- പുള്ളുബാധ
- ഒരു വൃക്ഷം
- ഇതിന്റെ കായ് കുഞ്ഞുങ്ങളുടെ അരയില്‍ കെട്ടിയിടുക പതിവാണു്.
- ആറു്
- ഇടിഞ്ഞകൈയാല
- പൊളിഞ്ഞവേലി
- പര്യായപദങ്ങൾ:
- നദീ
- സരിത്തു്
- ശൈവലിനീ
- തടിനീ
- ഹ്രദിനീ
- ധുനീ
- സ്രൊതസ്വിനി
- ദീപവതി
- സ്രവന്തീ
- നിമ്നഗ
- ആപഗാ.
- ആറ്റുകടവു്
- മുഴക്കം
- മാറ്റൊലി
- മൂടോടു ഇളക്കുന്നു
- അടി തുരന്നു വീഴിക്കുന്നു
- വള്ളക്കൂലി
- നദിയുടെ ശാഖ
- കൈത്തോടു്
- മുഴങ്ങുന്നു
- മാറ്റൊലി കൊള്ളുന്നു.
- പൊന്തുന്നു
- പൃഥുക്ഷുപവര്‍ഗ്ഗത്തില്‍ ചേര്‍ന്ന കഫഘ്നദ്രവ്യം
- ഇതു മിക്കവാറും ജലത്തിനടുത്തുണ്ടാകുന്നു. ഇലകള്‍ ചെറുതായിരിക്കും. കഫം, പിത്തം, വിഷം, മുതലാവക്കു നന്നു്. സംസ്കൃതം: ജയന്തി.തമിഴ്: തഴുതാഴൈ.
- നദിയുടെ മുഖം
- ക്രിമി
- കമ്പിളിപ്പുഴു, അരിപ്പുഴു, ഓലപ്പുഴു, കടപ്പുഴു, തേക്കൻപ്പുഴു, തൊപ്പപ്പുഴു ഇങ്ങിനെ പലമാതിരിയുണ്ടു്.
- പര്യായപദങ്ങൾ:
- നീലംഗു
- കൃമി.
- മെരുക എന്ന മൃഗത്തില്‍ നിന്നുണ്ടാകുന്ന ഒരു സുഗന്ധവസ്തു
- ഉഷ്ണം
- ഉഷ്ണിക്കുന്നു
- (ആട്ടിന്റെ) കാഷ്ഠം. (പ്രാചീനമലയാളം:)
- ഒരു കറി
- ശരീരത്തില്‍ തൊലിമേലുണ്ടാകുന്ന ഒരു ദീനം
- ഒരുവക നെല്ലു്
- ഇതിനുമിക്കവാറും നവരയുടെ ഗുണമുണ്ടു്. കുറഞ്ഞോന്നു കഫവര്‍ദ്ധനകരമാണു്. സംസ്കൃതം: ജതുമുഖം.
- ഓരോപക്ഷത്തിലുമുള്ള വിതയ്ക്കു വിരോധമായ സമയം
- നെല്ലു പുഴുങ്ങി ഉണങ്ങി കുത്തിയെടുത്ത അരി
- പുഴുങ്ങിയ നെല്ല്
- പുഴുങ്ങിയ നെല്ലിന്റെ അരി
- പുഴുതിന്നോ തുളച്ചോ ഉണ്ടാക്കിയ കേടു്
- പുഴുവു തുളച്ച ദ്വാരം
- മാംസങ്ങളും മറ്റും പുഴുവോടു കൂടിയതായിതീരുന്നു
- ക്രിമിക്കുന്നു
- പുഴുവിന്റെ കൂടു്
- പുഴുവുതിന്നു കേടുവന്നതു്
- ഒരു മരുന്നു്
- ആടുതിന്നാപ്പാല
- പുഴുക്കലരി
- പുഴുങ്ങുക
- പുഴുക്കലരി
- വെള്ളവും മറ്റും കൂട്ടി വേവിക്കുന്നു
- ഒരുമാതിരി പുഴുവില്‍നിന്നെടുക്കുന്ന നൂല്‍
- പട്ടനൂല്‍
- പുഴുക്കേടുള്ള പല്ല്
- പിന്‍പു്
- പിന്‍പുറം
- പിന്‍ഭാഗം
- പിന്‍പില്‍
- പിന്നില്‍
- ചതിക്കുക
- (ശൈലി).
- പിന്‍പെ
- പിന്നാലെ
- പിന്‍പോട്ടു്
- പുറകിലേ ഭാഗത്തോട്ടു്
- കരയിൽനിന്നു അധികം അകലെയുള്ള സമുദ്രം
- പിൻപിൽ
- പിന്നിൽ
- ഒരു ദിക്കു്
- കാലിന്റെ പുറം
- തോട്ടിനോടടുത്തുള്ള കണ്ടത്തിന്റെ വലിയ വരമ്പു്
- പുറമേയുള്ള ചെലവു്
- വേലക്കാർക്കും മറ്റും കൊടുത്തു ചെലവായതു്
- വെളിയില്‍
- ശരീരത്തിന്റെ പിന്‍ഭാഗത്തില്‍
- ഒരുതരം മണ്ണു്
- കൃഷിശാസ്ത്രപ്രകാരം – ഇതു പാറകൾ പൊട്ടി ദൂരെ ചിതറിക്കിടക്കുന്ന മണ്ണാകുന്നു. കടപ്പുറമണൽ മുതൽ പുഴമ്പാളിയിലുള്ള ഫലവത്തായ വണ്ടൽമണ്ണുവരെ ഇതിലുൾപ്പെടും. ജലത്തിന്റെയും കാറ്റിന്റെയും ശക്തിയാണു് മണ്ണിനെ ദൂരത്തിൽ കൊണ്ടുപോകുന്നതു്. വണ്ടൽ എന്നതു ജലം കൊണ്ടുവരുന്ന മണലാകുന്നു. ഇതിൽ പാറമണ്ണു് ചേരുന്നതുനിമിത്തം ധാരാളം ഫലമുണ്ടാകുന്നു. വലിയ പുഴകളുടെ കരകളിൽ കാണുന്ന മണൽ കാറ്റടിച്ചു കൊണ്ടുവന്നതാകുന്നു. കാറ്റിനാൽ ഉണ്ടായ മണ്ണു് സാധാരണ മണലായിരിക്കും.
- ഭവനത്തിന്റെയും മറ്റും വെളിയിലാകുന്നു
- സ്ത്രീകൾ തീണ്ടായിരിക്കുന്നു
- തള്ളിക്കളയുന്നു
- വെളിയിലാക്കുന്നു
- പോർട്ടുഗീസ് രാജാവു്
- പുറത്തു്
- പുറത്തേയ്ക്കു്
- ഒരു രാഗം
- പുറപ്പെടുക
- യാത്രയും മറ്റും
- പര്യായപദങ്ങൾ:
- യാത്ര
- വ്രജ്യാ
- അഭിനിര്യാണം
- പ്രസ്ഥാനം
- ഗമനം
- ഗമം.
- യാത്രയാകുന്നു
- പുറത്താകുന്നു
- ശ്രമിക്കുന്നു
- ഉണ്ടാകുന്നു
- കിളുക്കുന്നു
- പുറമേയുള്ള മതിൽ
- പുറത്തുകൂടെ
- കൂടുതലായിട്ടു്
- വേറെ
- വ്യാജമായിട്ടു്
- പിന്നാലേ
- പുറമേ കാണിക്കുന്ന അലങ്കാരവും മറ്റും
- ജനങ്ങളെ ബോധം വരുത്തുന്നതിനായി പുറമേ ഭാവിക്കുന്ന ലൗകികസല്‍ക്കാരവും മറ്റും
- പുറമേനി
- ദേഹത്തിന്റെ പിന്‍ഭാഗം, അകത്തിന്റെ മറുവശം
- മുന്‍വശത്തിന്റെ മറുവശം
- പൃഷ്ഠം
- പാത്രങ്ങളുടേയും മറ്റും പുറമേയുള്ള പൂച്ചല്‍
- കപടനാഠ്യം
- (ശൈലി).
- ആപ്തമിത്രം
- പുറച്ചിറ
- ഇറയകം
- പര്യായപദങ്ങൾ:
- അളിന്ദം
- പ്രഘാണം
- പ്രഘണം.
- പുറമേ പിരട്ടുന്ന മരുന്നു്
- പണപ്പലിശയ്ക്കു പകരമുള്ള പാട്ടം
- അടിച്ചിപ്പാര
- വെളിയില്‍ പോക, പുറപ്പെടുക
- സര്‍ക്കാര്‍വകയായി പേരിൽ പതിയാതെ കിടപ്പുള്ള സ്ഥലം
- പ്രസിദ്ധമാക്കുക
- വിശേഷച്ചെലവു്
- പുറമേയുള്ള ചേര്‍പ്പു്
- മിഞ്ചാമ്പരം
- മിഞ്ചാമ്പുറം
- കിളിവാതിൽ
- പുറമേയുള്ള ലക്കം
- പുറച്ചെലവു്
- പുറമേ വന്ന ലാഭം
- വരവും ചെലവും വിവരമായിട്ടു എഴുതിയ കണക്കു്
- കാലിന്റെ പുറം
- പര്യായപദങ്ങൾ:
- പാദാഗ്രം
- പ്രപദം.
- പുറവെട്ടു്
- കണ്ടത്തിനു പുറമേയുള്ള ചിറ
- വിശേഷാലുള്ള വരവു്
- കുഞ്ഞുങ്ങളുടെ ഒരു വ്യാധി
- പുറത്തേ വാതിൽ
- ആധാരത്തിൽ ഉൾപ്പെടാതെ വേറെ വാങ്ങിച്ച ദ്രവ്യം
- അറയ്ക്കു ചുറ്റുമുള്ള പുരമുറി
- വിശേഷാലുള്ള ചേതമോ ലാഭമോ
- ഉരുളുതടിയുടെ നാലുഭാഗവും അറുത്തെടുത്തതു്
- തടിയുടെ പ്രയോജനമില്ലാത്ത (അറത്തിട്ട) ഭാഗം
- പുറംചിറ
- പുറമേ കെട്ടിയ വേലി
- ഒരുമാതിരി ചിതൽമണ്ണു്
- ഉണങ്ങിയ ചലം
- പര്യായപദങ്ങൾ:
- വാമലൂരം
- നാകു
- വന്മീകം.
- തടിയൻ
- ചിതൽമണ്ണു്
- പുറ്റു്
- പുഷ്പം, പിച്ചി, മുല്ല മുതലായവയിൽ സുഗന്ധത്തോടുകൂടിയുണ്ടാകുന്ന വസ്തു
- വിടിർച്ച
- കണ്ണിലുണ്ടാകുന്ന ഒരു ദീനം
- ഒരു വലിയ തുക
- 100,000 Millions.
- പദാരംഭത്തിൽ ചേർത്തു പ്രയോഗിക്കുമ്പോൾ ‘നല്ല’ എന്നർത്ഥവും സിദ്ധിക്കുന്നു
- ഉദാ:പൂനിലാവു് = നല്ലനിലാവു്. പൂങ്കുഴലാൾ = നല്ലതലമുടിയുള്ളവൾ.
- പോവുക
- ചെല്ലുക
- പ്രവേശിക്കുന്നു
- പ്രാപിക്കുന്നു
- കണ്ണില്‍ പൂവുള്ളവന്‍
- കണ്ണില്‍ പൂവുള്ളവള്‍
- പൂക്കുന്ന തണ്ടു്
- ഒരു തൈ
- പൂവുണ്ടാവുക
- പൂപ്പുണ്ടാവുക
- പൂവുണ്ടാകുന്നു
- സ്ത്രീകള്‍ തീണ്ടായിരിക്കുന്നു, പെണ്‍കുട്ടികള്‍ ഋതുവാകുന്നു
- വിടിരുന്നു
- പൂപ്പു പിടിക്കുന്നു
- പൂക്കുന്ന തണ്ടു്
- പൂവിന്റെ കുല
- പര്യായപദങ്ങൾ:
- വല്ലരി
- മഞ്ജരി.
- ഒരുതരം കരിമരുന്നുപ്രയോഗം
- താഴ
- പൂക്കൈത – കഫം, വിഷം, സന്താപം ഇവയെ കളയും. ഇതു പലതരമുണ്ടു്. സംസ്കൃതം: കേതകീ.തമിഴ്: താഴൈ.ഇംഗ്ലീഷ്: പയിന്‍ ആപ്പില്‍ പ്ലാന്‍റു Pine-apple plant.
- വെറ്റിലച്ചെല്ലം
- കോളാമ്പി
- കമുകുമരം
- കാട്ടരയാല്‍
- അടയ്ക്ക
- ശുദ്ധിയെ ചെയ്യുന്നതു് എന്നര്‍ത്ഥം.
- കൂട്ടം
- യോജിപ്പു്
- സ്വഭാവം, ഗുണം
- അനേകം പേരോടുള്ള വിരോധം
- അടയ്ക്ക
- വിശേഷണം:
- ഓമനയായ.
- ഉദാ:പൂങ്കനിപ്പൈതൽ.
- ചെറിയ കുട്ടി
- ഒരുവക വിശേഷമുള്ള ഈച്ച
- പൂന്തോട്ടം
- പൂന്തോട്ടം
- പൊൻകാവി
- നല്ല കാവിമണ്ണു്
- പൂക്കുല
- പൂക്കുന്നതണ്ടു്
- പൂക്കുല
- നല്ല തലമുടിയുള്ള സ്ത്രീ
- നല്ല തലമുടി
- പൂവൻകോഴി
- തേപ്പു്
- കുമ്മായം, ചന്ദനം മുതലായവ കൊണ്ടു മുഴുവനും തേയ്ക്കുക
- ചായമിടുക
- അഭിഷേകം ചെയ്ക
- തേയ്ക്കുന്നു, പൂശുന്നു
- കുമ്മായമിടുന്നു
- അഭിഷേകം ചെയ്യുന്നു
- ചായമിടുന്നു, പൊന്നുകൊണ്ടും മറ്റും കനം കുറച്ചു പുറമെ തേച്ചു നിറംമാറ്റം വരുത്തുന്നു
- അണിയുന്നു
- തേപ്പു്
- പൊന്നും മറ്റും പൂചിയ വസ്തു
- ചതി
- പൂച്ചു തെളിയുക – സൂത്രത്തിൽ മറച്ചു വെച്ചിരുന്ന ദോഷത്തെ വെളിപ്പെടുത്തുക.
- ഒരു ജന്തു
- പൂച്ചയുടെ മാംസം വിശേഷാൽ കഫം, ചുമ, വായുമുട്ടൽ ഇവയ്ക്കു നന്നു്. അഗ്നിയെ വർദ്ധിപ്പിക്കും. ഈ ഗുണങ്ങൾ അധികവും കാട്ടുപൂച്ചയ്ക്കാണു്. സംസ്കൃതം: വിഡാലം.തമിഴ്: പൂനൈ.ഇംഗ്ലീഷ്: Cat ക്യാറ്റു്.
- പൂച്ചയുടെ കുറഞ്ഞ ജീവിതകാലം വർഷം 9-1൦. കൂടിയ ജീവിതകാലം വർഷം 2൦.
- പര്യായപദങ്ങൾ:
- ഓതു
- വിഡാലം
- മാർജ്ജാരം
- വൃഷദംശകം
- ആഖുഭുക്കു്.
- കുട്ടികളുടെ ഒരുമാതിരി മറിച്ചിൽ
- ഒരു തൈയുടെ കായ്
- പൂത്തൈകളും മറ്റും നട്ടുണ്ടാക്കുന്ന ഒരു പാത്രം
- ആരും അറിയുന്നില്ലെന്നുള്ള ഭാവത്തോടുകൂടി രഹസ്യമായി പ്രവർത്തിക്ക
- ആരും അറിഞ്ഞില്ലെന്നു നടിക്ക
- (ശൈലി).
- ഒരുമാതിരി പയർ
- എൺപതു വയസ്സിനു മേൽ മുളയ്ക്കുന്ന പല്ലു്
- ഒരു മരുന്നു്
- തുലോം ചെറിയ ജീവി
- പുഴു.(പ്രാചീനമലയാളം:)
- കോപം
- തട്ടിപ്പു്, സമ്പ്രദായം
- ഭയപ്പെടുത്തൽ (പ്രാചീനമലയാളം:)
- ഒരുവക ചെറിയ മത്സ്യം
- പറിച്ചെടുക്ക (പ്രാചീനമലയാളം:)
- പൂക്കൾ മുതലായവകൊണ്ടു ദേവന്മാരേയും മറ്റും ആരാധിക്ക
- വന്ദിക്ക, വന്ദനം
- ബഹുമാനം
- () അടിയ്ക്കുക, തല്ലുക
- പൂജ അഞ്ചുവിധമുണ്ടു് – അഭിഗമനം (ക്ഷേത്രം അടിച്ചു വാരുക, നിർമ്മാല്യങ്ങൾ നീക്കുക, തളിക്കുക.) ഉപാദാനം (ഗന്ധപുഷ്പാദികൾ ശേഖരിക്കുക). ഇജ്യാ (ഇഷ്ടദേവതയെ ശരിയായി പൂജിക്ക). സ്വാധ്യായം (മന്ത്രത്തെ അർത്ഥം ഗ്രഹിച്ചു ജപിക്കയും സ്തോത്രം കീർത്തിക്കയും ചെയ്യുന്നതു്.) യോഗം (ദേവതാ ധ്യാനം). സൂര്യൻ, അഗ്നി, വിപ്രൻ, ഗോക്കൾ, വൈഷ്ണവൻ, ആകാശം, വായു, ജലം, ഭൂമി, ആത്മാവു്, സർവഭൂതങ്ങൾ ഇവയത്രേ 11 പൂജാസ്ഥാനങ്ങൾ.
- പര്യായപദങ്ങൾ:
- നമസ്യാ
- അപചിതി
- സപര്യാ
- അർച്ച
- അർഹണാ.
- വിശേഷണം:
- പൂജിക്കുന്ന
- യഥാർത്ഥമായ് ബഹുത്വമില്ലാത്തേടത്തിലും ബഹുമാനത്തിനായ് ബഹുവചനം പ്രയോഗിക്കുന്നതു്
- തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന ഒരു നികുതി
- പൂജ
- വിശേഷണം:
- പൂജിക്കത്തക്ക
- ആശ്വയുജമാസത്തിൽ ശുക്ലപക്ഷത്തിൽ ദശമി ദിവസം ചെയ്യുന്ന കർമ്മം
- പൂജിപ്പിനായിട്ടു വെച്ചിട്ടുള്ള പുസ്തകങ്ങളെ എടുക്കുക
- നവരാത്രിയുടെ അവസാനകർമ്മം
- വിജയദശമി
- പൂജിപ്പാനായിട്ടു ഗ്രന്ഥങ്ങൾ വെയ്ക്കുക
- നവരാത്രി ആരംഭദിവസം
- താഴ്ന്ന ജാതിക്കാരുടെ ഇടയിലുള്ള പുരോഹിതൻ
- പൂജക്കുള്ള പാത്രം
- പൂജാകാരി
- വിശേഷണം:
- പൂജിക്കപ്പെടാൻതക്ക
- പൂജക്കുള്ള വസ്തു
- ആരാധിക്കുന്നു
- ബഹുമാനിക്കുന്നു
- വന്ദിക്കുന്നു
- () അടിക്കുന്നു
- വിശേഷണം:
- പൂജിക്കപ്പെട്ട
- വിശേഷണം:
- പൂജിക്കപ്പെടത്തക്ക
- പൂജ്യന്റെ അവസ്ഥ
- പൂജക്കു യോഗ്യൻ
- വ്യാഴൻ
- ഗണിക്കുമ്പോഴും മറ്റും സംഖ്യകൾ വരാത്ത സ്ഥാനത്തു ശൂന്യം എന്നു കാണിക്കുന്ന ഒരടയാളം
- ശൂന്യം
- കാര്യസാദ്ധ്യത്തിനായിട്ടും മറ്റും വൃഥാപറയുന്ന ബഹുമാനവാക്കു്
- നല്ല തലമുടി
- ചെറിയ പക്ഷികളുടെ മാർദ്ദവമുള്ള ചിറകു്
- നല്ല വസ്ത്രം
- ഊഞ്ഞാൽ
- പൂങ്കാവു്
- ഉപ്പുചുമലു്
- കാളയുടെ കഴുത്തിനടുത്തുള്ള മുഴ
- ഉപ്പുചുമലു്
- വയറ്റിലുള്ള ഒരു സഞ്ചി
- പക്ഷികളുടെ രോമം
- രോമം
- താഴു്
- ഉഴവു്
- പലഹാരം
- പൂട്ടുക
- ആമ
- ആലിംഗനം
- താക്കോൽ കൂടാതെ തുറക്കുവാൻ പാടില്ലാത്ത വിധത്തിലാക്കുന്നു, താഴുകൊണ്ടു പൂട്ടുന്നു
- കാളയ്ക്കു് നുകംവെച്ചു നിലം ഉഴുന്നു
- ഉഴവുചെയ്യുന്നു
- ആലിംഗനംചെയ്യുന്നു
- പൂട്ടുന്നതിനു കൊള്ളാവുന്ന നാളുകൾ – രോഹിണി, പൂയം, അത്തം, പുണർതം, മൂലം, രേവതി, ഉത്രം, ഉത്രാടം, ഉത്രിട്ടാതി, കലപ്പശൂലം വർജ്ജിക്കണം.
- ഒരുവക പ്രാവു്
- (പൊകിണ എന്നതു നോക്കുക).
- ഉലക്കയുടെ അറ്റത്തിടുന്ന ഇരിമ്പുചുറ്റു്
- വഴക്കമില്ലാത്ത കാള
- ഏത്താപ്പിടുന്ന വസ്ത്രം
- പൂണുനൂൽ
- ഒരുവക നെല്ലു്.
- (മുത്തു) മാല
- ആഭരണം
- (പൂൺ + ഹാരം) (പ്രാചീനമലയാളം:)
- ലഭിക്കാത്തവർ. (പ്രാചീനമലയാളം:)
- ഉഴവുകൂലി
- അമ്പുറ
- പൂണി എന്നതു ആവനാഴി എന്ന അർത്ഥത്തിൽ ‘തൂണി’ എന്നതിന്റെ തൽഭവമെന്നു ചിലർ.
- ബ്രാഹ്മണരും മറ്റും കഴുത്തിലിടുന്ന നൂൽ
- പാണ്ടിബ്രാഹ്മണരുടെ ഉപനയനം
- പൂണുനൂലിടുന്ന ഭാഷയിൽ
- പുൽകുന്നു, ആലിംഗനം ചെയ്യുന്നു
- (രത്നങ്ങളെ) ധരിക്കുന്നു
- ഉദാ:‘പൂണുന്നഹാരം’ (ഉണ്ണുനീലിസന്ദേശം).
- ആഭരണമിടുന്നു
- അനുഭവിക്കുന്നു
- കൈക്കൊള്ളുന്നു
- നിനയ്ക്കുന്നു
- ധരിക്കുന്നു
- പ്രാപിക്കുന്നു
- കഴുത്തിലെ എല്ലു്
- പൂവൻകോഴി
- ചുറ്റു്, കെട്ടു്
- ആഭരണം
- കാഞ്ചി
- നൂൽ
‘പാമ്പുകളെ പൂൺപായി ചേർക്കുംതൻ മെയ്യിൽ’
- പൂശുക
- (പൂശുക എന്നതിന്റെ നാമരൂപം).
- വിശേഷണം:
- ശുദ്ധമുള്ള
- ശുദ്ധിയുള്ള
- ഒരുമാതിരി ചെറിയ ജന്തു
- സരസ്വതി
- നാഗങ്ങളുടെ പ്രധാനസ്ഥലം
- ശചി
- ഇന്ദ്രന്റെ ഭാര്യ
- വെളുത്ത ദർഭ
- വയ്യങ്കതകു്
- ശംഖു്
- സത്യം
- ഒരു തൈ
- ഇതിന്റെ നീരു നസ്യം ചെയ്താൽ നേത്രരോഗം, ശിരോരോഗം, കണ്ണുരോഗം ഇവക്കു നന്നു്. സംസ്കൃതം: ഭൈമീ.
- ഒരു പുല്ലു്, പടർപ്പുപുല്ലു്, കുറുക്കൻപുല്ലു്
- വാതം, കഫം, കുഷ്ഠം മുതലായവക്കു നന്നു്. കറികളിൽ ചേർക്കാം. പരിമളമുള്ളതാണു്. ജംബുകപ്രിയമായതുകൊണ്ടാണു് കുറുക്കൻപുല്ലു് എന്നു് ഇതിനു് ഭാഷ വന്നതു്. സംസ്കൃതം: ഭൂതൃണം.തമിഴ്: പടർപ്പുല്ലു്.ഇംഗ്ലീഷ്: Andro pogancitratus ഏണ്ഡ്രോപോഗൻസൈട്രാടസ്. [ലാറ്റിൻഭാഷ]
- ഒരു വൃക്ഷം
- വെളുത്ത കുശപ്പുല്ലു്
- ഒരുവക മരം
- പ്ലാശു്
- പലാശം
- എള്ളു്
- പിലാവു്
- ഒരു പിശാചി
- ഈ രാക്ഷസി ബലിയുടെ പുത്രിയാണു്. കൃഷ്ണൻ ശിശുവായിരുന്നപ്പോൾ കംസന്റെ ആജ്ഞയനുസരിച്ചു മുല യിൽ വിഷം തേച്ചു് കൃഷ്ണനു പാലുകൊടുത്തു. കൃഷ്ണൻ പാലുകുടിച്ചു് ഇവളെ വധിച്ചു.
- ഒരു ദീനം
- കടുക്കാമരം
- കടുക്ക
- ശുദ്ധമാക്കിചെയ്യുന്നതു് എന്നർത്ഥം.
- നറുമാഞ്ചി
- രാക്ഷസി
കുംഭംപതുക്കവേഡിംഭന്നുനൽകിനാൾ
അംഭോജലോചനനപ്പോളവളുടെ
ഗാംഭീര്യമായുള്ളഭാവംകളഞ്ഞവൻ
ജംഭാരിമന്ദിരംതന്നിലുളവായ
രംഭാദികളൊടുകൂടിച്ചമഞ്ഞുള്ള
സംഭോഗമൊക്കെയനുഭവിക്കേണമെ
ന്നമ്പോടിതൊക്കെമനസ്സിലുറയ്ക്കയാൽ
തൻപാലുമെല്ലെക്കുടിച്ചുതുടങ്ങിനാൻ
തൻപ്രാണനേയുംവലിച്ചുതുടങ്ങിനാൻ
അയ്യോകുമാരകചൂചുകംമോചിക്ക
അയ്യോകുമാരക, ചൂചുകംമോചിക്ക
ഭീതിയാലിത്തരംവാവിട്ടലറുന്ന
പൂതനതന്നുടെജീവിതമൊക്കെയും
ഏതുംമടിക്കാതെഗോപാലബാലകൻ
വീതശംകംകുടിച്ചീടിനാനന്നേരം’
- കൃഷ്ണൻ
- ചുടലയിലേ ശവം
- കഞ്ഞിപ്പശയിടുന്നതിനു നെയ്ത്തുകാർക്കുള്ള ബ്രൂശ
- (പൊടിതുടപ്പാൻ രോമം പറ്റിച്ചുണ്ടാക്കിയ സാധനം.)
- കൃഷ്ണൻ
- കൃഷ്ണൻ
- വിശേഷണം:
- അകം ദ്രവിച്ച
- പൊത്തായ.
- ചില വസ്തുക്കൾ ഇരുന്നു പഴകിയാലുണ്ടാകുന്ന മണമൊ
- നിറഭേദമൊ
- വീർക്കുന്നു
- വീർക്കുക, വീർപ്പു്
- മഹോദരം
- പീനാറി
- ദുർഗ്ഗ
- ശുദ്ധി
- ദുർഗ്ഗന്ധം
- നാന്മുകപ്പുല്ലു്
- പച്ചപ്പുഴു
- ആവിമരം
- ഉങ്ങിൽ ഒരു അവാന്തരഭേദമെന്നു കാണുന്നു.
- ഒരങ്ങാടിമരുന്നു്, ചരളം
- തേവതാരം
- ഉഗ്രഗന്ധമുള്ള മരം എന്നർത്ഥം.
- കാഷ്ഠദാരു
- ആവിമരം, ഞെട്ടാവൽ (ആവൽ)
- ദുർഗ്ഗന്ധമുള്ളതു് എന്നർത്ഥം.
- വെരിക
- വിശേഷണം:
- ദുർഗ്ഗന്ധമുള്ള
- ദുർഗ്ഗന്ധം
- ഗന്ധകം
- കറുത്ത കാട്ടുതുളസി
- ദുർഗ്ഗന്ധമുള്ള വസ്തു
- വെരിക
- തേവതാരം
- എള്ളു്
- കാർകോകിൽ വൃക്ഷം
- പീനാറി
- കൂവളം
- പീനാറി
- വെരിക
- ഉങ്ങു്
- ആവിമരം
- പൂ വെക്കുന്ന പാത്രം
- മണ്ണിൽ ഒളിക്ക
- ഒരുവക ധാന്യം (മോടൽ)
- ഒരുവക മത്സ്യം
- മലയരുടെ ഒരു ദൈവം
- ലാളനം (പ്രാചീനമലയാളം:)
- ചില സ്ത്രീകൾ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
- മണ്ണിൽ ഒളിക്കുന്നു
- ഒരു തൈ
- കസ്തൂരിമൃഗം
- വിശേഷണം:
- നശിപ്പിച്ച
- നാശംവരുത്തിയ
- പുലിച്ചുവടി
- പുഷ്പകൻ
- പനിനീർ
- മണ്ണുകൊണ്ടു മൂടുക
- നല്ല വസ്ത്രം
- മണ്ണുകൊണ്ടു മൂടുന്നു
- ആമ്പലിന്റെ കായ്
- പൂക്കളുടെ തേൻ
- ചെറുതേൻ
- പര്യായപദങ്ങൾ:
- മകരന്ദം
- പുഷ്പരസം.
- പൂങ്കാവു്
- പൂക്കുല
- അപ്പം
- ശുദ്ധിയെ രക്ഷിക്കുന്നതു് എന്നർത്ഥം.
- ഒരു വക മധുരമുള്ള അപ്പം
- ചില വസ്തുക്കൾ ഇരുന്നു പഴകിയാലുണ്ടാകുന്ന മണമോ നിറഭേദമോ
- പൂക്കൾകൊണ്ടുള്ള കൂമ്പാരം
വവനിയെനീളെച്ചെത്തിയടിച്ചു
കിളച്ചുനിറത്തൊടുമെഴുകിപ്പൂപ്പടയിട്ട
പ്പട്ടുവിതാനപ്പണിയുംതീർത്തു’
- പൂക്കളെക്കൊണ്ടു അലങ്കരിച്ച പന്തൽ
- ചെമ്പരുത്തി
- പൂവരശു
- ഒരു വൃക്ഷം
- പര്യായപദങ്ങൾ:
- പാടലം
- പാടലി
- അമോഘം
- കാചസ്ഥാലീ
- കളേ
- സ്ഥാലീ
- ഫലേരുഹാ.
- പൂത്തട്ടം
- ഒരു തൈ
- കൊയിത്തു സമയം
- പൂവിന്റെ പൊടി
- പര്യായപദങ്ങൾ:
- പരാഗം
- സുമനോരജസ്സ്.
- ലക്ഷ്മി
- പൂനമ്പിയുടെ മഠം
- പൂക്കളുടെ സൗരഭ്യം
- പൂവുണ്ടാകുന്ന വൃക്ഷം
- വിടിർന്ന പൂ(വു്)
- പൂകൊണ്ടു മഴപോലെ വർഷിക്കുക
- ലക്ഷ്മി
- പൂമഴ
- പൂക്കൾ കൊണ്ടുള്ള മാല
- ഒരു മത്സ്യം
- വീട്ടിന്റെ മുന്നരങ്ങിൽ ഭംഗിക്കും സുഖവാസത്തിന്നുമായി കെട്ടിയുണ്ടാക്കീട്ടുള്ള ഭാഗം സംസ്കൃതം: നിസ്സരണം.
- ഒന്നാംതരം രാജയോഗ്യമായ വസ്ത്രം
- നല്ല ദേഹം
- മാർദ്ദവമുള്ള ശരീരം
- പൂവുണ്ടാകുന്നതിനുള്ള മൊട്ടു്
- പുതിയമൊട്ടു് - ക്ഷാരകം, ജാലകം. വിരിയാറായമൊട്ടു് – കലികാ, കോരകം. ഇവ നാലും മൊട്ടിന്റെ പേർതന്നെ എന്നും അഭിപ്രായം കാണുന്നു. ഏതാനും വിടിർന്നതും ഏതാനും വിടിരാത്തതുമായ പൂക്കുല - ഗുച്ഛകം, സ്തബകം. വിടിർന്നുതുടങ്ങിയ മൊട്ടു് – കഗ്മളം, മുകുളം.
- പൂമ്പൊടി
- പൂവിൽ ഇരിക്കുന്ന പൊടി
- (പൂപ്പൊടി എന്നതു നോക്കുക.)
- പൂമ്പൊയ്ക
- (പൊഴിൽ എന്നതു നോക്കുക.)
- വേപ്പു്
- എട്ടാം നക്ഷത്രം സംസ്കൃതം: ചലം.
- യുദ്ധം
- പൂജ (അടി)
- ഭവനം
- നഗരം
- രാജ്യം
- വേപ്പു്
- വേട്ടയിലെ ഒരു ഉച്ചാരണം
- ചൊല്ലു്
- വിശേഷണം:
- നിറയ്ക്കുന്ന
- മുഴുവൻ പ്രാണായാമത്തേയും രണ്ടുഭാഗങ്ങളായി വിഭജിച്ചതിൽ ഒന്നു്
- വലത്തേ മൂക്കു അടച്ചുകൊണ്ടു് ഇടത്തേതില്കൂടെ ശ്വാസം കരേറ്റുക, പ്രാണവായുവിനെ അപാനനിൽ ഹോമിക്കുക.
- മാതളനാരകം
- വിശേഷണം:
- നിറയ്ക്കുന്ന
- നിറയ്ക്കുക
- പാലം
- സമുദ്രം
- ഒരു സുഗന്ധതൈലം
- കുഴിമൂത്തങ്ങ
- ശാല്മലിവൃക്ഷം
- വിഷ്ണുതൈലം
- ഇലവു്
- പഞ്ഞികൊണ്ടു കായു് നിറയ്ക്കുന്നതു് എന്നർത്ഥം. ഇലവിമരം എന്നും പൂള എന്നും കൂടി പറയുന്നു.
- ഊടുനൂലു്
- ദുർഗ്ഗ
- പതിനൊന്നാം നക്ഷത്രം
- ഒരുത്സവം
- കയം
- പുണ്ണിന്റെ ഉണക്കം
- ഒരു പലഹാരം
- കൂട്ടം
- ഒഴുക്കു്
- ഉദാ:രുധിരപൂരം.
- പൂരിപ്പിക്കുവാനുള്ള വെറും വാക്കു്
- കഥയില്ലാത്ത പറച്ചിൽ
- ഇരുപതാം നക്ഷത്രം
- തുണിനെയ്യുന്നതിനു് ഉപയോഗിക്കുന്ന അഴിപ്പലക
- മരപ്പുളി
- താൽപര്യം
- ശോധന
- അടങ്കൽ
- മുഴുവനും
- ഉദാ:പൂരാവള്ളം.
- മുഴുവനും
- ഒന്നായി കൂലിക്കു പിടിച്ചിട്ടുള്ള വള്ളം
- ഒരു പലഹാരം
- ഒരുവക ഊത്തുകൊമ്പു്
- നിറയ്ക്കുന്നു, തികയുന്നു (സകര്‍മ്മകക്രിയ:പൂരിപ്പിക്കുന്നു.)
- നിറയുന്നു
- വിശേഷണം:
- നിറയ്ക്കപ്പെട്ട
- പൂമ്പൊടി
- ചന്ദ്രവംശ രാജാവായ യയാതിയുടെ പുത്രൻ
- അമ്മ ശർമ്മിഷ്ഠ. പൂരുവിന്റെ മാതാവു ശർമ്മിഷ്ഠ. യയാതി ശുക്രശാപത്താൽ ജരാപീഡിതനായി. എന്നാൽ പുത്രന്മാരിൽ വിനിമയം ചെയ്യാമെന്നുണ്ടായിരുന്നു. യദു, തുർവസു, ദ്രുഹ്യു, അനുദ്രുഹ്യു മുതലായ പുത്രന്മാർ യൗവ്വനം കൈമാറി ജരാനര കൈക്കൊള്ളുവാൻ സമ്മതിച്ചില്ല. പൂരു എന്ന കനിഷ്ഠപുത്രൻ സമ്മതിച്ചു. ഒടുവിൽ പൂരുവിനെത്തന്നെ മഹാരാജാവായി യയാതി അഭിഷേകം ചെയ്യിച്ചു. ഈ രാജാവു് മഹാ ശൂരനും വളരെ യാഗങ്ങൾ ചെയ്തിട്ടുള്ളവനുമായിരുന്നു.
- ഇരുപത്തഞ്ചാം നക്ഷത്രം
- ചന്ദ്രവംശത്തിൽ യയാതിയുടെ പുത്രനായ പൂരുവിന്റെ വംശം
- ആൺ
- മനുഷ്യൻ
- ആത്മാവു്
- വിശേഷണം:
- നിറഞ്ഞ, നിറയ്ക്കപ്പെട്ട, ഒട്ടൊഴിയാത്ത
- മുഴുവനായ
- ബലമുള്ള
- പഞ്ചമി ദശമി വാവു് ഇവ മൂന്നും
- വെളുത്തവാവു്
- നിറകുടം
- നിറകുടം
- രാജദ്വാരാദികളിൽ മംഗളാർത്ഥകമായി വെക്കുന്ന പൂർണ്ണകലശം
- കാട്ടുകാക്ക
- ഒരുവൃക്ഷം
- തികഞ്ഞഗർഭം
- മുഴുച്ചന്ദ്രൻ
- തികവു്
- നിറഞ്ഞപാത്രം
- നിറയുന്നു
- തികയുന്നു (സകര്‍മ്മകക്രിയ:പൂർണ്ണമാക്കുന്നു.)
- വെളുത്തവാവുതോറും കഴിക്കുന്ന ഒരു ബലി
- വെളുത്തവാവു്
- പൂർണ്ണിമാ
- സന്തോഷത്തോടുകൂടെ
- സന്തോഷത്തോടുകൂടെ
- തികഞ്ഞ ആയുസ്സ്
- വെളുത്തവാവു്
- പൂർണ്ണനായ ചന്ദ്രനാൽ നിർവൃത്തം എന്നർത്ഥം. പൂർണ്ണചന്ദ്രൻ ഇതിങ്കലുള്ളതിനാൽ ഈ പേർ വന്നു എന്നു് താൽപര്യം.
- വിശേഷണം:
- നിറയപ്പെട്ട
- മൂടപ്പെട്ട
- കിണറു്, കുളം, നടക്കാവു്, ദേവാലയം മുതലായവയെ ഉണ്ടാക്കുന്നതായ സൽക്കർമ്മം
- പൂരിക്കുക, ന്യൂനമായിരുന്നതിനെ സമ്പൂർണ്ണമാക്കി ചെയ്യുക എന്നർത്ഥം.
- (സ്മൃത്യന്തരത്തിലെ വിവരണം).
- (പാക്കനാർ പൂർത്തത്തെക്കുറിച്ചു് ഇങ്ങിനെ പറയുന്നു.)
- പുതിയ ദേവാലയം ഉണ്ടാക്കുന്നതിനെക്കാൾ പഴയതിനെ നന്നാക്കുന്നതാണു് ശ്രേഷ്ഠം. പുത്തൻകുളം മുതലായതു കുഴിക്കുന്നതിനേക്കാൾ തൂർന്നുകിടക്കുന്നതിനെ തോണ്ടിക്കുന്നതു് ഉത്തമം. അതിലും മേലാകുന്നു അന്നദാനം – ഇതായിരിക്കണം ഈ പഴഞ്ചൊല്ലിന്റെ താൽപര്യം.
- പോറ്റുക
‘പൂർത്തംത്രിഷുപൂരിതേസ്യാൽ
ക്ലിബംഖാതാദികർമ്മണി’
ദേവതായതനാനിച
ആരാമശ്ചവിശേഷേണ
പൂർത്തംകർമ്മവിനിർദ്ദിശേൽ’
- നിറവു്
- തികവു്
- പൂർണ്ണത
- വിശേഷണം:
- ആദ്യമുള്ള
- പണ്ടുള്ള
- കിഴക്കുള്ള
- മുമ്പിലുള്ള
- പണ്ടത്തെ പാരമ്പര്യം
- (പദാന്തത്തിൽ ചേർന്നുവരുമ്പോൾ) മുൻ പദാർത്ഥത്തോടുകൂടിയതു് എന്നർത്ഥം വരുത്തുന്നു. ഉദാ:സ്നേഹപൂർവം (സ്നേഹത്തോടുകൂടി).
- ഒട്ടൊഴിയാത്തതു്, സർവ്വം
- ആദിയിൽ ഭവിച്ചതു്
- പൂരിക്കുന്നതു് എന്നർത്ഥം.
- കിഴക്കേദിക്കിൽ ഭവിച്ചതു്
- മുമ്പേഭവിച്ചതു്
- വിശേഷണം:
- മുമ്പുള്ള
- മുമ്പേചെയ്ത കർമ്മം
- മുമ്പിലത്തേ കാലം
- മലബാറിന്റെ കിഴക്കേ മലംപ്രദേശം
- നർമ്മദാനദി
- വിശേഷണം:
- മുമ്പിൽ ജനിച്ച
- മുജ്ജന്മം
- ജ്യേഷ്ഠൻ
- ജ്യേഷ്ഠഭ്രാതാവു്
- മുൻകാലത്തു ജനിച്ചവൻ എന്നർത്ഥം.
- മുമ്പിലത്തെ ജന്മം
- മുന്നറിവു്
- വിശേഷണം:
- മുമ്പുള്ള
- കിഴക്കേദിക്കു്
- അസുരൻ
- പ്രാണനെ ഗ്രഹിക്കുന്നവൻ; അമൃതം ഇല്ലാത്തവൻ, യാഗഭാഗത്തിങ്കൽനിന്നു തള്ളപ്പെട്ടവൻ. പൂർവംദേവപദത്തിൽ ഇരുന്നവൻ. അസുരന്മാർ അന്യായകർമ്മങ്ങൾ ചെയ്ക നിമിത്തം ദേവകളുടെ കൂട്ടത്തിൽ നിന്നു തള്ളപ്പെട്ടുപോയി എന്നതു സുപ്രസിദ്ധമാണല്ലൊ.
- മുമ്പിനാലെയുള്ള സ്വത്തു്
- മൂലധനം
- പണ്ടത്തെ പതിവു്
- പണ്ടുള്ളവർ
- കാരണവന്മാർ
- വെളുത്തപക്ഷം
- പൂർവപക്ഷം × അപരപക്ഷം.
- പണ്ടത്തെ സ്ഥലം
- പല സംസ്കൃതവചനങ്ങൾ കൂട്ടിച്ചേർത്തുള്ളവാക്കുകളിൽ മുമ്പേ ഇരിക്കുന്ന പദം
- ഉദയപർവതം
- കിഴക്കുള്ള ഒരു പർവതം
- മുമ്പിൽ ചെയ്ത പുണ്യം
- മുൻഭാഗവും മറ്റും
- (ജൈമിനിയുടെ) ദർശനങ്ങളിൽ ഒന്നു്
- ജൈമിനിയുടെ പൂർവമീമാംസയിൽ അറുപതു അദ്ധ്യായങ്ങൾ ഉണ്ടു്. ഇതുകൾ പന്ത്രണ്ടു പ്രസംഗങ്ങളായിട്ടു വിഭാഗിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തെ ആറുപ്രസംഗങ്ങളിൽ ധർമ്മത്തിന്റെ മാഹാ ത്മ്യത്തെക്കുറിച്ചും മറ്റും പറയുന്നു. പിന്നെയുള്ള അദ്ധ്യായങ്ങളിൽ പലവിധവിഷയങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. ഇതുകൂടാതെ അനേകം വിശേഷ സംഗതികളെപ്പറ്റിയും അവിടവിടെയായിട്ടു പറഞ്ഞിട്ടുണ്ടു്. ആദ്യത്തെ പ്രസംഗത്തിൽ വേദങ്ങൾക്കു ആദ്യന്തമില്ലെന്നും അവസ്വയംഭൂക്കളാണെന്നും കാണുന്നു. നിത്യവും ദിവ്യവുമായ ഈ കൃതി മന്ത്രമെന്നും ബ്രാഹ്മണമെന്നും രണ്ടായി ഭാഗിച്ചിരിക്കുന്നു. മന്ത്രങ്ങളിൽ ഋൿ യജുസ്സു് സാമം എന്നു മൂന്നുഭാഗങ്ങളും ബ്രാഹ്മണങ്ങളിൽ ഉപനിഷത്തുകളും അടങ്ങിയിരിക്കുന്നു – പ്രാചീനാര്യാവർത്തം.
- തോടയം
- നാടകം
- ആടുന്നതിനും മറ്റുമുള്ള ആരംഭം
- നാടകത്തിൽ പൂർവരംഗം എന്നാൽ ഭൂതവും ഭാവിയുമായ കഥകളെ തമ്മിൽ യോജിപ്പിക്കാൻ അങ്കത്തിന്റെ ആരംഭത്തിൽ പ്രയോഗിക്കുന്ന ചുരുക്കത്തിലുള്ള രംഗമാകുന്നു.
- മുമ്പിലത്തെപ്പോലെ
- മുമ്പിലത്തെ വാസന
- പണ്ടുണ്ടായ വർത്തമാനം
- പണ്ടേയുള്ള ശത്രുത
- മുൻകുടിമ
- തുടയുടെ മേൽഭാഗം
- ആദിത്യനുദിക്കുന്നസമയം
- പണ്ടേയുള്ള മമത
- പൂർവന്മാരോടുള്ള സ്നേഹം
- കഴിഞ്ഞ കാര്യങ്ങളുടെയും മറ്റും ഓർമ്മ
- കിഴക്കു്
- മുഖം
- മുൻഭാഗം
- പണ്ടുള്ള മര്യാദ
- പണ്ടുണ്ടായിരുന്ന ആചാര്യന്മാർ
- പൂർവികന്മാരാൽ സമ്പാദിക്കപ്പെട്ടതു്
- മുമ്പിലത്തേതിലും അധികം
- വിശേഷണം:
- മുമ്പും പിമ്പുമുള്ള
- ആദിയിലും ഒടുക്കവുമുള്ള
- സാക്ഷിയും സാക്ഷിബോധം വരുത്തുവാനുള്ള കാര്യവും
- മുമ്പിലത്തേതും പിന്നത്തേതും തമ്മിലുള്ള വിരോധം
- മുമ്പിലത്തേ പാതി
- കിഴക്കേപാതി
- ഒരു പദ്യത്തിന്റെ (ശ്ലോകത്തിന്റെ) ആദ്യത്തെ രണ്ടു പാദവും ചേർന്നതു്
- പൂരാടം
- ഉദിച്ചു പത്തുനാഴിക പുലരുന്നതുവരെയുള്ള സമയം
- പകലിന്റെ മൂന്നിലൊരു ഭാഗം
- പണ്ടുള്ളവൻ
- (പൂർവികൻ × ആധുനികൻ).
- മുമ്പിലത്തേ ദിവസം
- ഇന്നലെ. തലേദിവസത്തിൽ എന്നർത്ഥം
- മുമ്പിലത്തേതും പിന്നത്തേതും
- കിഴക്കും പടിഞ്ഞാറും
- പ്രാചീനമലയാളം:
- കള്ളംപറയുന്നവൻ
- ഒരുവക നാണയം
- പൂലിവരാഹൻ
- പുള്ളുവൻ
- ഈഴവരെക്കാൾ താണ തരത്തിലുള്ള ഒരു ജാതിക്കാരൻ
- ഒരു ശകാരവാക്കു്
- പതിർ
- ഒരു വൃക്ഷം
- ഒരങ്ങാടി മരുന്നു്
- പൂവക്കുരുവിന്റെ എണ്ണ
- പക്ഷികളിൽ ആൺ
- ഒരുമാതിരി വാഴ
- ഒരുവക കഞ്ചാവു്
- പൂവു്
- പൂപ്പു്
- ധാന്യം, വിളവു്
- പുളിഞ്ചി
- പൂവിരിഞ്ഞി
- കാമദേവൻ
- പൂക്കളാകുന്ന അമ്പുകൾ (അസ്ത്രങ്ങൾ) ഉള്ളവൻ എന്നർത്ഥം.
- ഒരു വൃക്ഷം
- ഒരു വൃക്ഷം
- ചീലാന്തി
- മാർദ്ദവമുള്ള ശരീരം
- (പൂവൽ + അംഗം).
- വിശേഷണം:
- മാർദ്ദവമുള്ള
- പൂവോടുകൂടിയിരിക്കുന്ന കായ്, പിഞ്ചു്
- ഈറം
- ചിലധാന്യങ്ങളുടെ പതിർ
- പൂവുള്ള വള്ളി
- ഒരു പൂച്ചെടി
- ഒരു പച്ചമരുന്നു്
- തിരുദേവി
- ശ്രീദേവി
- കാട്ടുതുമ്പ
- പൂഞ്ചേല
- പൂകുവാൻ
- പുഷ്പോദ്യാനം
- പൂവമ്പൻ
- ഇരഞ്ഞി
- പൂവരശു
- കാമൻ
- മണമുള്ള ഒരുമാതിരി എണ്ണ
- (പൂ + എണ്ണ).
- നല്ലതലമുടി
- നല്ല തലമുടിയുള്ളവൾ
- പൂച്ച
- പൂജാരി
- താഴ്ന്നജാതിക്കാരുടെ ഇടയിലുള്ള പുരോഹിതൻ
- ആദിത്യൻ
- പോഷിപ്പിക്കുന്നവൻ എന്നർത്ഥം.
- എരിക്കു്
- പൂഗം
- കാട്ടരയാൽ
- നാല്ക്കാലികളുടെ ദേവൻ
- മന്ത്രവാദികളുടെ ദേവൻ
- ഇന്ദ്രന്റെ സഹോദരൻ
- ആദിത്യന്മാരിൽ ഒരുവൻ
- പൂഷനെപ്പറ്റി ഇപ്രകാരം പലവിധം അഭിപ്രായങ്ങൾ ഉണ്ടു്. ദക്ഷയാഗത്തിൽ തനിക്കുള്ള പല്ലുകൾ നശിപ്പാനിടയാകയാൽ ബലികൊടുക്കുന്നതു പൊടിച്ചു കഞ്ഞിപോലെ പാകം ചെയ്താണെന്നു കാണുന്നു. പൂഷനു പല്ലുപോയതു യാഗത്തിന്നു ക്ഷണമില്ലാതിരുന്നതിനാൽ ശിവൻ ഹവിസ്സിനു നേരെ ഒരസ്ത്രം തൊടുത്തു എന്നും അതിന്റെ ഒരംശം പൂഷൻ ഭക്ഷിച്ചപ്പോൾ പല്ലു് പറിഞ്ഞു പോയി എന്നും തൈത്തിരീയ സംഹിത വെളിവാക്കുന്നു. വിവാഹക്രിയയിൽ മണവാട്ടിയെ അനുഗ്രഹിക്കുന്നതിനായി പൂഷനോടു ഒരു പ്രാർത്ഥനയുള്ളപ്രകാരം കാണുന്നു. ആഘ്രിണി, ദസ്രൻ, ദസ്മൻ, ദസ്മവർച്ചസ്സ്, കപർദിനി എന്ന പേരുകളും ഉണ്ടു്.
- കഷണം
- തേങ്ങായോ മാങ്ങായോ മറ്റൊ പൂളിയതു്
- മരത്തിന്റെ കഷണവും മറ്റും
- ആപ്പു്
- വിശേഷണം:
- പൂളിച്ച
- ഇലവുവൃക്ഷം
- ഗുഹ്യപ്രദേശം
- ഇലവിൻപഞ്ഞി
- പൊളി
- കളവു്
- കഷണമാക്കുന്നു
- തേങ്ങയുംമറ്റും നീളത്തിൽ കീറിയെടുക്കുന്നു
- ചെത്തുന്നു
കൊണ്ടുവന്നൊക്കവേപൂളിബ്ഭുജിച്ചുടൻ’
- ഒരു മത്സ്യം
- മണ്ണു്
- തുരുമ്പു്
- പൂമ്പൊടി
- ഓതിരംമറിഞ്ഞു എതിരാളിയുടെ കാലിൽ വെട്ടുക
- ഉപ്പു്
- വസൂരി 18 ൽ 1
- (ഇതു പ്രയത്നസാദ്ധ്യം. 18 കഴിഞ്ഞു കുളിപ്പിക്കണം.)
- കണ്ണിലുള്ള ഒരുമാതിരി പുഴുവു്
- കല്ലാശാരി
- നനഞ്ഞ മണ്ണിനോടു കളിക്ക
- കുഞ്ഞുങ്ങൾ കളിക്കായി മണ്ണുകൊണ്ടുണ്ടാക്കുന്ന ചോറു്
- മൺതറ
- പൂഴിയാശാരി
- ഖനകൻ
- പെരുതേരി
- ഭൂനാഗം
- ഇര
- നിലത്തിര
- കേരളം എന്നു പറഞ്ഞുവരുന്ന ചേരരാജ്യത്തിനു് ഉണ്ടായിരുന്ന ഏഴു വിഭാഗങ്ങളിൽ ഒന്നു്
- വിശേഷമുള്ള ഒരുവക കടൽ മീൻ
- കടൽക്കൂരി
- ആളുകളുടെ ചുവട്ടിലേ പടി
- കുട്ടികളുടെ കീഴത്തെ കുറുമ്പടി
- ഒരു മാതിരി വിഷമധികമുള്ള പാമ്പു
- ഭൂദേവി
- കല്ലാശാരി
- പൂഴിത്തച്ചൻ
- അടിയിലാകുന്നു
- മുഴുകുന്നു
- പൃഷ്ഠം, കുണ്ടി
- കൂതി
- ഒരു മരുന്നു
- ജോനകപ്പുല്ല്
- വിശേഷണം:
- തൊടപ്പെട്ട
- സംബന്ധിക്കപ്പെട്ട
- സമ്പത്തു
- തൊടുക
- സ്പർശനം
- ചോദ്യം
- അന്വേഷണക്കാരൻ
- വിചാരണക്കാരൻ
- ചോദിക്കുന്നു
- സേന
- സേനയിൽ ഒരു ഭാഗം
- (അക്ഷൗഹിണി എന്നതു നോക്കുക). 243 ആനകളും 243 രഥങ്ങളും 729 കുതിരകളും 1215 കാലാളുകളും കൂടിയ സൈന്യം ഒരു പൃതന ആകുന്നു.
- യുദ്ധം
- സേന
- ഒഴികെ
- വേറേവേറെ
- കൂടാതെ
- ഇതു ഒരു ഭേദകാവ്യയമാണു്.
- മൂവില
- ഒന്നോടൊന്നു വേറിട്ടു നില്ക്കുന്ന ഇലകൾ ഉള്ളതു് എന്നർത്ഥം. (ഓരില എന്നും അഭിപ്രായക്കാരുണ്ടു്).
- പെരുങ്കുരുമ്പ
- വിശേഷണം:
- വെവ്വേറെ ആത്മാവുള്ള
- പ്രത്യേകമുള്ള ആത്മാവിന്റെ അവസ്ഥ ഘടാഭിവ്യക്തി
- വേറിട്ടു വേറിട്ടു കാണപ്പെടുന്നതിന്റെ ഭാവം എന്നർത്ഥം. (ചിത്തും ജഡവും തിരിച്ചറിയുന്നതിന്റെ പേർ.)
- പ്രത്യേകമുള്ള അവസ്ഥ
- അധമൻ
- മൂർഖൻ
- മൂഢൻ
- അജ്ഞാനി
- നീചൻ
- സജ്ജനങ്ങളിൽ നിന്നു വേർ തിരിഞ്ഞവൻ എന്നർത്ഥം.
- വിശേഷണം:
- പല രൂപമുള്ള
- പലപ്രകാരമുള്ള
- പാണ്ഡവന്മാരുടെ അമ്മ
- കുന്തിദേവി
- ഈ പദത്തിൽ പുത്രൻ എന്നർത്ഥം വരുന്ന പര്യായങ്ങൾ ചേർത്താൽ പാണ്ഡവൻ എന്നർത്ഥംവരും.
- പാണ്ഡവൻ
- (പ്രത്യേകം അർജ്ജുനൻ).
- ഭൂമി
- പൃഥു ചക്രവർത്തിയാൽ സൽക്കരിക്കപ്പെട്ടതു എന്നർത്ഥം. പൃഥുവിൽ നിന്നു ജീവൻ പ്രാപിച്ചതിനാൽ ഈ പേരുണ്ടായി എന്നുമാവാം. വിസ്താരമുള്ളതു എന്നും അർത്ഥമുണ്ടു. പൃഥു ചക്രവർത്തിയുടെ പുത്രീ എന്നതും സ്വീകാര്യം തന്നെ.
- പർവ്വതം
- രാജാവു്
- യമൻ
- രാജാവു്
- രാജാവു്
- വിശേഷണം:
- വലിയ
- തടിച്ച
- മിടുക്കുള്ള
- പണ്ടുള്ള സൂര്യവംശത്തിലെ ഒരു രാജാവു്
- യാതൊരു രാജർഷിയെയാണു രാജസൂയത്തിൽ സാമ്രാട്ടായി അഭിഷേകം ചെയ്വാൻ മഹർഷിമാർക്കു മഹാഭാഗ്യം ലഭിച്ചതു അദ്ദേഹമത്രേ വേനന്റെ പുത്രനായ പൃഥുചക്രവർത്തി. ത്രേതായുഗത്തിൽ ജീവിച്ചിരുന്നു. നാട്ടുകാർ അദ്ദേഹത്തോടിണങ്ങുകനിമിത്തം പ്രജാരഞ്ജകനായി രാജ്യം ഭരിച്ചിരുന്നു. ഈതിബാധകുലമായിരുന്ന വേനന്റെ രാജ്യം പൃഥു കിരീടാവകാശിയായതോടുകൂടി സകല വിഭവ സംപൂർണ്ണമായി പരിലസിച്ചു. ആബാലവൃദ്ധം ജനങ്ങൾ മഹാരാജാവിനെ കൊണ്ടാടി ആ മഹാരഥന്റെ ജൈത്രയാത്രയിൽ വാനവന്മാർ വാഴ്ത്തുകയും ആശീർവദിക്കയും ചെയ്തു. ഒരിക്കൽ അദ്ദേഹം തന്റെ അജഗവില്ലു കുലച്ചു ഭൂമിയോടു നാട്ടുകാർക്കു എന്താവശ്യമുണ്ടോ ആയതു കൊടുത്തുകൊൾവാൻ കല്പിച്ചു. അതനുസരിച്ചു ഭൂദേവി കറന്നുകൊൾവാൻ പിതാവായ പൃഥുവിനു സമ്മതം നൽകി. മരങ്ങൾ തുടങ്ങി മനുഷ്യർവരെയുള്ള സകല ചരാചരങ്ങളും പശുരൂപിണിയായ ഊഴിയിൽ നിന്നും അതാതിനിഷ്ടമുള്ള ഓരോ പദാർത്ഥങ്ങളും കറന്നെടുത്തു തുടങ്ങി. വിശേഷിച്ചും സപ്തർഷികൾ അതിൽനിന്നു വേദങ്ങളെ കൈക്കൊണ്ടു് പ്രതാപവാനായ പൃഥുചക്രവർത്തി അനവധി അശ്വമേധയജ്ഞങ്ങൾ നടത്തി അനേകായിരം ബ്രാഹ്മണർക്കു ദ്രവ്യദാനം ചെയ്തു ഒടുവിൽ സ്വർഗ്ഗം പ്രാപിച്ചു.
- കറുപ്പു്
- കരിഞ്ജീരകം
- പെരുങ്കായം, കറിക്കായം, പെരുങ്കായമരത്തിന്റെ ഇല
- അഗ്നി
- വിഷ്ണു
- ആടു്
- ശിശു
- വംശാഭിവൃദ്ധിയിൽ പ്രസിദ്ധപ്പെട്ടതു എന്നർത്ഥം.
- അവിൽ
- പ്രസിദ്ധപ്പെട്ടതെന്നർത്ഥം.
- മത്സ്യം
- മീൻതിന്നി
- വിശേഷണം:
- തടിച്ച
- പെരുങ്കായം
- കറിക്കായം
- പന്നി
- വിശാലം
- വിസ്താരം
- പർവതം
- ഭൂമി
- വിസ്താരമുള്ളതു എന്നർത്ഥം.
- കരിഞ്ജീരകം
- പ്രസിദ്ധിയുള്ളതു എന്നർത്ഥം.
- പെരുങ്കായം, കായം ഉണ്ടാകുന്ന മരം അല്ലെങ്കിൽ ആ മരത്തിന്റെ ഇല
- പേരേലം
- വെളുത്ത തഴുതാമ
- ഏലം
- ചിറ്റേലം
- കറിക്കായം
- പെരുഞ്ചീരകം
- പേരേലം
- രാജാവു്
- ഭൂചക്രം
- രാജാവു്
- പാമ്പു്
- കുത്സിതമായി ശബ്ദിക്കുന്നതു എന്നർത്ഥം.
- തേൾ
- കടുവാ
- ചെറുപുലി
- ആന
- ഒരു വൃക്ഷം
- വിശേഷണം:
- ശരീരം ചെറുതായ
- മൂവില
- (ഓരില എന്നും കാണുന്നു).
- രശ്മി
- മുണ്ടൻ, അത്യല്പശരീരൻ
- ഒരുവക ഋഷികൾ
- കുടപ്പായൽ
- ഓരില
- ഭൂമി
- പശു
- ദേവകി
- കൃഷ്ണൻ
- കൃഷ്ണൻ
- ഗണപതി
- ദ്രുപദന്റെ പിതാവ്
- വായുവിന്റെ വാഹനമായ കൃഷ്ണമൃഗം
- ഒരു തുള്ളി, വെള്ളത്തുള്ളി
- ഉഴമാൻ, കൃഷ്ണമൃഗം, പുള്ളിമാൻ
- മാൻ
- വിശേഷണം:
- തളിക്കുന്ന
- വായുവിന്റെ അശ്വം
- അമ്പ്
- ശരം
- ചോരപുരണ്ടു ഹിംസിക്കുന്നത് എന്നർത്ഥം.
- ഒരു തുള്ളി
- പുള്ളി
- ഒരു തുള്ളി
- വായു
- മൃഗം വാഹനമായിട്ടുള്ളവൻ, വെള്ളത്തുള്ളികളെ കൊണ്ടു വരുന്നവൻ ഇങ്ങനെ ശബ്ദാർത്ഥം.
- ഉടുമ്പിൻകുട്ടി
- എലിയെ കടിക്കുന്നത് എന്നർത്ഥം.
- തൈരും നെയ്യും കൂട്ടിച്ചേർത്തത്
- വൈവസ്വന്റെ പുത്രൻ
- ഗുരുവിന്റെ പശുവിനെ കൊന്നതുകൊണ്ടു ശൂദ്രനായി ഭവിച്ചു.
- തൈരും നെയ്യും കൂട്ടിച്ചേർത്തത്
- ഒരുതുള്ളി വെള്ളം
- വിശേഷണം:
- ചോദിക്കപ്പെട്ട
- ആന
- ചോദ്യം
- വിശേഷണം:
- മുതുകത്ത് കൂനുള്ള
- കരടി
- പുറകെ
- കരടി
- പിൻഭാഗം
- പുറം
- പിൻപ്, ശരീരത്തിന്റെ പിൻഭാഗം
- തലമുടിയിൽ നിന്നൊലിക്കുന്ന ജലത്താൽ നനയ്ക്കപ്പെടുന്നതു് എന്നർത്ഥം.
- മലമുകൾ
- തണ്ടെല്ല്
- തണ്ടലെല്ലിന്റെ താഴെയും ആസനത്തിന്റെ മേലെയുമായി തുടയെല്ലുകളും തണ്ടലെല്ലും കൂടിച്ചേരുന്ന സ്ഥലം
- പൊതിക്കാള
- ഭീമൻ
- പോത്ത്
- തണ്ടെല്ല്
- തണ്ടലെല്ല്
- ഇടവം
- മേടം
- ധനു
- കർക്കടകം
- മകരം ഇവ അഞ്ചും
- (അശുഭങ്ങളാണ്).
- ചുമട്ടുകുതിര
- പൂണെല്ലിൻകൂട്ടം
- ചുമട്ടുകുതിര, ഭാരം വഹിപ്പാൻ ശക്തിയുള്ള കുതിര
- പൃഷ്ഠങ്ങളുടെ സമൂഹം
- കാലിന്റെ പുറവടി
- രശ്മി
- അത്യല്പശരീരൻ
- ഉടപ്പിറന്നവൾ
- സഹോദരി
- പെങ്ങൾ × ആങ്ങൾ.
- മൂത്രം വീഴ്ത്തുന്നു
- പ്രവേശിക്കുന്നു
- തോല്പിക്കുന്നു
- ചേരുന്നു
- ഉൾപ്പെടുന്നു
- ചാകുന്നു
- കർമ്മത്തിൽ ക്രിയകളാകുന്ന സംസ്കൃതപദങ്ങളെ മലയാളമാക്കി പറയുമ്പോൾ ചേർക്കുന്ന ഒരു വാക്കു്
- ചില വാക്കുകളോടു ചേർക്കുമ്പോൾ ‘ആകുന്നു’ ‘ഉണ്ടാകുന്നു’ എന്നുംമറ്റും അർത്ഥം വരും
- പിട
- പെട
- വിശേഷണം:
- രണ്ടുകൂടിയ, ഇരട്ട
- കഷണ്ടിയായ
- ഇണ
- ഇരട്ട
- പെട്ടി
- അടച്ചു പൂട്ടത്തക്കവണ്ണം മരം മുതലായതുകൊണ്ടുണ്ടാക്കുന്ന സാധനം
- മുണ്ടുപെട്ടി ചൂരൽപ്പെട്ടി മുതലായവ
- പെൺകുതിര
- കഷണ്ടിക്കാരൻ
- ദ്രവ്യവുംമറ്റും വെച്ചു പൂട്ടുന്ന പാത്രം
- പര്യായപദങ്ങൾ:
- പിടകം
- പേടകം
- പേടാ
- മഞ്ജുഷാ.
- വെയിലത്തുണങ്ങിയഇഷ്ടിക
- നിലം പുരയിടങ്ങളെ സംബന്ധിച്ചെഴുതീട്ടുള്ള ആധാരം മുതലായ വസ്തുക്കൾ
- വേഗത്തിൽ
- ഉടൻ
- ഒരുമാതിരി വള്ളി
- സ്ത്രീ
- കന്യക
- ഭാര്യ
- കന്യക
- പെൺപൈതൽ
- ചെറിയപെണ്ണു്
- വിവാഹം, കെട്ടുകല്യാണം
- ഒരുമാതിരി കെട്ടു്
- വിവാഹത്തിനു പെണ്ണിനെ കൊടുക്കുക
- യൗവ്വനം തുടങ്ങിയ സ്ത്രീ
- സ്ത്രീഹത്യ
- സ്ത്രീയെ കൊല്ലുക
- സ്ത്രീ
- ഭാര്യ
- നാളുകളിൽ ചിലതിനു പറയുന്ന പേർ
- പട്ടിയിൽ പെണ്ണു് (പട്ടിച്ചി)
- തേങ്ങയുണ്ടാകുന്ന കരിമ്പന
- പന്നിയിൽ പെണ്ണു്
- പെൺപൈതൽ
- സ്ത്രീ
- സ്ത്രീ
- കായ്ക്കാത്തപൂ
- കാമാതുരൻ
- വിടൻ
- പെൺകുഞ്ഞു്
- സ്ത്രീരത്നം
- തേങ്ങഉടച്ചാൽ കണ്ണുള്ളമുറി
- രാജസ്ത്രീകളിൽ അധികം വയസ്സുള്ളവരുടെ അവസ്ഥ
- രാജാവില്ലെങ്കിൽ രാജസ്ത്രീ രാജ്യം ഭരിക്ക
- ഒരു ഗൃഹത്തിൽ ശേഷിയുള്ള കാരണവനും മറ്റു പുരുഷന്മാരും ഇരിക്കേ അവരെ ഗണിക്കാതെ സ്ത്രീകൾ അധികാരം ചെലുത്തുക
- വസ്തു സ്ത്രീകളുടെ പേർക്കാക്കുക
- സ്ത്രീകളുടെ പൊതുവായിട്ടു്
- സ്ത്രീകളിൽകൂടി മാത്രമുള്ള അവകാശക്രമം
- സ്ത്രീകളുടെ ഭരണം
- ഭാര്യ
- സ്ത്രീ
- പെൺകുട്ടി
- പെൺശീലമുള്ളവൻ
- ഭർത്താവിന്റെ അച്ഛൻ
- ഭാര്യയുടെ അമ്മ
- സ്ത്രീസ്വഭാവമുള്ള പുരുഷൻ
- പുലക്കള്ളി
- വേലക്കാരി
- സ്ത്രീ
- ഭാര്യ
- പേണുന്നു, സൂക്ഷിക്കുന്നു
- ഉപയോഗിക്കുന്നു
- അനുഭവിക്കുന്നു
- ചെയ്യുന്നു
- പനട്ടുന്നു
- പിടക്കോഴി മുട്ടയിടുന്നതിനുള്ള സമയം വരുമ്പോൾ ഒരു വിധമായിട്ട് ശബ്ദിക്കുന്നു
- മഴ
- ആകാശത്തുനിന്നും ജലം വീഴുക
- മേഘങ്ങളിൽ നിന്നു വെള്ളം വീഴുന്നു
- വർഷിക്കുന്നു സകര്‍മ്മകക്രിയ:പെയ്യിക്കുന്നു.
- ചെറിയ വടി
- ചൂരൽ വടി
- വളരെ
- ഏറ്റവും
- വലിപ്പം, വലിയ അവസ്ഥ
- വർദ്ധന
- കനം
- ശ്രേഷ്ഠത
- പെരിപ്പം
- വിശേഷണം:
- വളരെ
- വിശേഷണം:
- വലിയ
- പെരുകുലം
- ഒരു വേരൻ
- വർദ്ധിക്കുന്നു
- വളരെയുണ്ടാകുന്നു
- അധികമാകുന്നു
- കൂടുന്നു സകര്‍മ്മകക്രിയ:പെരുപ്പിക്കുന്നു.
- വർദ്ധന
- പെരുങ്കാൽ
- മന്തുകാൽ
- കാലിൽ നീരുണ്ടാക്കുന്ന ഒരു ദീനം
- പര്യായപദങ്ങൾ:
- ശ്ലീപദം
- പാദവത്മീകം
- അധികമാകുന്നു
- നെയ്യും മറ്റും ഉറച്ചു കട്ടയാകുന്നു
- തണുപ്പുകൊണ്ടോ മറ്റോ ദേഹം കൈകാൽ എന്നിവ മരവിക്കുന്നു
- ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ടു വർദ്ധിപ്പിക്കുന്നു
- വലിയ സമുദ്രം
- ഒരു ദീനം
- ഒരു മാതിരി വലിയ വള്ളി
- വലിയ കാട്
- ഒരുമാതിരി പയറ്
- ഒരുവക കായം
- ഒരു അങ്ങാടിമരുന്ന്
- പെരുങ്കായം – വാതം, കഫം, ശൂലം, അർശ്ശസ്സു മുതലായവയ്ക്കു നന്ന്. ആമത്തെ പചിപ്പിക്കും. മലമൂത്രങ്ങളുടെ തടവു തീർക്കും. കണ്ണിനു ഹിതം. രുചികരമാണു്. ഇതു ബദക്സാൽ, പഞ്ചാബ് മുതലായ ദേശങ്ങളിലുണ്ടാകുന്ന ഒരുവക വൃക്ഷത്തിന്റെ പശയാകുന്നു. ഇതിന്റെ ഇല ഏകദേശം കരിനൊച്ചിയുടേതുപോലിരിക്കും. സംസ്കൃതം: ഹിംഗു. തമിഴ്: പെരുങ്കായം.
- പര്യായപദങ്ങൾ:
- സഹസ്രവേധി
- ജതുകം
- ബാൽഹീകം
- ഹിംഗു
- രാമഠം.
- പെരുങ്കായമുണ്ടാക്കുന്ന വൃക്ഷം
- ഒരുമാതിരി മുള്ളുള്ള വൃക്ഷം
- പെരുക്കാൽ
- ഒരു ദീനം
- വലിയ കാറ്റ്
- അധികം ശക്തിയുള്ള കാറ്റ്
- വലിയ കിഴങ്ങ്
- ഈശ്വരമുല്ല
- ഒരു വൃക്ഷം
- ഒരുവക പരുന്ത്
- ഒരു കാട്ടുചെടി
- ഒരു മരുന്നുവള്ളി
- പെരുങ്കുരുമ്പ – വാതം, കഫം, രക്തദോഷം മുതലായവയ്ക്കു നന്ന്. ബലവും പുഷ്ടിയും ഉണ്ടാക്കും. മലത്തിനു അയവുവരുത്തും. മിക്കവാറും വനങ്ങളിൽ ഉണ്ടാകുന്നു. വളരെ മധുരമുള്ള ഫലങ്ങൾ കാണും. വള്ളി ഞാണിനു നന്നു്. സംസ്കൃതം: മൂർവാ. തമിഴ്: പെരുങ്കുരുമ്പൈ.ഇംഗ്ലീഷ്: Sanseviera Roxburgiana സാൻസേവിരം റോക്സ് ബർഗിയാനാ.
- പര്യായപദങ്ങൾ:
- മൂർവാ
- ദേവീ
- മധുരസാ
- മോരടാ
- തേജനീ
- സ്രവം
- മധൂലികാ
- മധുശ്രേണീ
- ഗോകർണ്ണീ
- പീലുപർണ്ണി.
- ഒരു വൃക്ഷം
- നരിവരട്ടി
- വലിയ കാള
- കൊല്ലന്മാരിൽ പ്രമാണി
- ഒരുമാതിരി പുല്ലു്
- ഒരു വൃക്ഷം
- ഞെട്ടാഞെട്ടങ്ങ എന്നു ചിലർ പറയുന്നു. തമിഴിൽ-പെരുങ്കളച്ചെടി. പഴുത്ത കായ് വിഷത്തിനു നന്നു്.
- പര്യായപദങ്ങൾ:
- ആവിഗ്നം
- സുഷേണം
- കരമർദ്ദകം
- കൃഷ്ണപാകഫലം.
- എലിയെക്കാളും വലുതായ ഒരു ജന്തു
- പന്നിയെലി
- തുരപ്പൻ
- മാംസഗുണം എലിയുടേതിനോടൊപ്പംതന്നെ. സംസ്കൃതം: മഹാമൂഷികൻ.തമിഴ്: പെരുച്ചാളി.
- ഒരുവക മാൻ
- വലിയ ചക്കു്
- ശാകവർഗ്ഗത്തിൽ പെട്ട ഫലശാകം
- കഫ പിത്തങ്ങളെ ശമിപ്പിക്കും. രുചി വരുത്തും. വ്രണത്തെ വരട്ടും. സംസ്കൃതം: ഖഡ്ഗശിംബി.
- വർക്കളമാൻ
- ഇതിന്റെ മാംസം വാതപിത്തങ്ങൾക്കു നന്നു്. മൂത്രത്തെ പെരുപ്പിക്കും. സംസ്കൃതം: സൃമരം.തമിഴ്: പെരിയചവരിമാൻ.
- ഒരു കഴകം
- കലിവർഷം 25൦൦ നിപ്പുറം ആര്യബ്രാഹ്മണർ കേരളത്തെ കഴകങ്ങളായി വിഭാഗിച്ചതിൽ ഒന്നു് (കഴകം എന്നതു നോക്കുക.)
- ഒരു വൃക്ഷം
- ഒരുമാതിരി ചീര
- ഒരങ്ങാടിമരുന്നു്
- വാതം, കഫം, ഗുല്മം, മുതലായവയ്ക്കു നന്നു. അഗ്നിയെ വർദ്ധിപ്പിക്കും. നിറം കറുപ്പാണു്. ഇതിനു പകരം ഇവിടെ പീതജീരകമാണു കിട്ടുന്നതു്. സംസ്കൃതം: സ്ഥൂലജീരകം.തമിഴ്: പിളപ്പുച്ചീരകം, ചീമൈച്ചീരകം.ഇംഗ്ലീഷ്: sweet fennel സ്വീറ്റ് ഫെനൽ.ഇതിന്റെ എണ്ണയ്ക്കു സംസ്കൃതത്തിൽ പൃഥ്വീകാതൈലം എന്നു പേർ. വാതം, കഫം, കൃമി, കുഷ്ഠം, പ്രമേഹം, ശിരോരോഗം ഇവയ്ക്കു നന്നു്.
- പെരുഞ്ചാലി
- ചെന്നെല്ലിൽ കുറഞ്ഞ ഗുണമാണു് ഇതിനുള്ളതു്. ബലത്തെ വർദ്ധിപ്പിക്കും. അഗ്നിയെ ദീപിപ്പിക്കും. രുചിയെ ഉണ്ടാക്കും. കുട്ടികൾക്കും യുവാക്കന്മാർക്കും വൃദ്ധന്മാർക്കും എല്ലാക്കാലത്തും ഒരുപോലെ പഥ്യമാണു്. സംസ്കൃതം: മഹാശാലി.
- ഒരുവക മാൻ
- ഇതിന്റെ ചെവി പശുവിന്റെ ചെവിപോലെയിരിക്കുന്നതിനാൽ ഈ പേരുണ്ടായി. സംസ്കൃതം: ഗോകർണ്ണം. തമിഴ്: സുകുമാരമൃഗം.
- ഒരു ബിരുതുപേർ
- “ഭാരതയുദ്ധം നടന്നതു ദ്വാപരയുഗത്തിന്റെ അവസാനത്തിലാണു്. അന്നു ‘ഉദയൻ’ (ഉതിയൻ) എന്ന രാജാവാണു് കേരളം രക്ഷിച്ചിരുന്നതു്. ഈ ചേരരാജാവു് പാണ്ഡവപക്ഷക്കാരനായിരുന്നതിനാൽ അവരെ സഹായിപ്പാൻ കുരുക്ഷേത്രത്തിലേക്കു പോകയുണ്ടായി എന്നും അന്നദാനത്തിൽ മുമ്പു തന്നെ അതിപ്രസിദ്ധി നേടിയിരുന്ന ഇദ്ദേഹത്തെ ഇരുഭാഗക്കാർക്കും ആഹാരം കൊടുക്കുന്നതിനു ധർമ്മപുത്രൻ നിയോഗിച്ചു എന്നും അതിനെ അതിന്മണ്ണം അദ്ദേഹം അനുഷ്ഠിച്ചു എന്നും കാണുന്നുണ്ടു്. ഈ ഐതിഹ്യത്തെ മുരഞ്ചിയൂർ മുടിനാഗരാജൻ എന്ന ദ്രാവിഡകവി ‘പുറനാനൂറു’ എന്ന ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു”
- വലിയ ഞരമ്പു്
- പര്യായപദങ്ങൾ:
- വസ്നസാ
- സ്നാനു.
- ശ്രേഷ്ഠമായ ഒരുവക ഞാവൽ സംസ്കൃതം: മഹാജംബു.
- മയിൽ
- ഉദാ:അറുമുഖപ്പെരുതളം.
- വിശേഷണം:
- വളരെ
- വലിയ
- ഒരു മത്സ്യം (സംസ്കൃതം: ശൃംഗി.)
- ആശാരികളിൽ പ്രമാണി
- ഒരുവക തത്ത
- പെരുന്തത്തയുടെ മാംസത്തിനു തത്തയുടെ മാംസഗുണം തന്നെയാണുള്ളതു്. സംസ്കൃതം: രാജശുകം.
- ഒരു വള്ളി
- വലിയ തീ
- വലിയ ഭക്ഷണം
- ഒരുവക മുൾച്ചെടി
- ഒരു തൈ
- ഒരുമാതിരി പൂത്തൈ
- ഒരുവക തുമ്പ
- പെരുന്തുമ്പക്കു തുമ്പയുടെ ഗുണമുണ്ടു്. വിശേഷാൽ കഫം, അഗ്നിമാന്ദ്യം മുതലായവക്കു നന്നു്. ബുദ്ധിയെ നന്നാക്കും. സംസ്കൃതം: മഹാദ്രോണാ.
- വൻതേൻ
- ഒരു വൃക്ഷം
- വളരെ കാലുള്ള ഒരുവക വലിയ അട്ട
- കുമ്പിൾവൃക്ഷം
- സുറിയാനിക്കാർ മുതലായവരുടെ ഒരു വിശേഷ ദിവസത്തിനു പറയുന്ന പേർ
- വലിയ നാഴി
- ഇടങ്ങാഴി
- മലം
- ഒരുവക നെല്ലു്
- ഇതിനു നവരയിൽ കുറഞ്ഞ ഗുണമാണുള്ളതു്. സംസ്കൃതം: മഹാവ്രീഹി.
- ഒരു പച്ചമരുന്നു്
- വർദ്ധന
- കനം
- ശ്രേഷ്ഠത
- മേന്മ
- ഒരു ചെടി
- വലിയ യുദ്ധം
- വലിയ സൈന്യം
- കൊച്ചീരാജ്യം
- “ഒടുവിലത്തെ പെരുമാളായ ഭാസ്കര രവിവർമ്മൻ എന്ന ചേരമാൻ പെരുമാൾ 37 കൊല്ലം രാജ്യം ഭരിച്ചതിന്റെ ശേഷം കേരളരാജ്യം 16 അംശങ്ങളാക്കി ഭാഗിച്ചു മരുമക്കൾക്കും മക്കൾക്കും മറ്റുവേണ്ടത്തക്ക ആളുകൾക്കുമായി കൊടുത്ത കൂട്ടത്തിൽ പ്രധാനപ്പെട്ടവയായിരുന്നു പെരുമ്പടപ്പു്, തൃപ്പാപ്പിയൂരു്, നെടുവിരുപ്പു് എന്നീ മൂന്നു സ്വരൂപങ്ങൾക്കു ചേർന്ന രാജ്യങ്ങൾ”.
- കൊച്ചീ സ്വരൂപം
- പെരുമ്പടപ്പു രാജാക്കന്മാരുടെ വംശത്തെക്കുറിച്ചു പറയുന്ന പേർ
- പരുപരുപ്പുള്ള
- കട്ടിയുള്ള
- ഒരു വക വലിയ പനി
- ഒരുവക വലിയ പയറു്
- പെരുമ്പയറു് കഫപിത്തങ്ങളെ ശമിപ്പിക്കും. മുലപ്പാലിനെ വർദ്ധിപ്പിക്കും. ശ്രമത്തെ തീർക്കും. രുചിയെ ഉണ്ടാക്കും. വയറടപ്പിനെ ചെയ്യും. മലത്തെ പിടിപ്പിക്കും. മൂത്രത്തെ കുറക്കും. ചില ദിക്കിൽ ‘പതിനെട്ടു മണിയൻ പയറു്’ എന്നും പറയുന്നു. വർണ്ണം കൊണ്ടു പലതരമുണ്ടു്. സംസ്കൃതം: ക്ഷവകം
- ഒരുവക വലിയ പരുന്തു്
- ഒരു വാദ്യം
- വലിയ പായ്
- ഒരു വൃക്ഷം
- വലിയപ്രയാസം
- ക്രമത്തിലധികമായ രക്തച്ചൊരിച്ചിൽ
- ഒരുവക വലിയപാമ്പു്
- പര്യായപദങ്ങൾ:
- അജഗരം
- ശയു
- വാഹസം
- പാണ്ടിപ്പാവൽ
- പിടിച്ചുപറി
- കഠിനച്ചട്ടം
- കട്ടിയുള്ള ഒരുമാതിരി പുടവ
- ഒരു പക്ഷി
- തരിയുള്ള പൊടി
- വയറു്
- വിശേഷണം:
- വലിയ
- ശ്രേഷ്ഠത
- ബഹുത്വം
- വമ്പു്
- വലിയ ആൾ
- പരവൻ
- 64 ഗ്രാമങ്ങളിൽ ഒന്നു്
- (പൂതവനം എന്നതിന്റെ തത്ഭവം.) പരശുരാമൻ കേരളത്തെ സൃഷ്ടിച്ചു 64 ഗ്രാമങ്ങളാക്കി കല്പിച്ചതിൽ മൂന്നു ഗ്രാമങ്ങൾ അതി പ്രസിദ്ധങ്ങളാണ്. അവയിൽ ഒന്നു്.
- ഒരു വൃക്ഷം
- ഒരു മരം
- ഒരു വൃക്ഷം
- കഫം, പിത്തം, രക്തദോഷം മുതലായവയ്ക്കു നന്നു്. മുലപ്പാലിനെ പെരുപ്പിക്കും. ഇതിന്റെ നിര്യാസത്തെ ചെഞ്ചല്യമെന്നു പറയുന്നു. സംസ്കൃതം: അശ്വകർണ്ണം.തമിഴ്: ആച്ചാമരുതു്.
- കടലിവേഗം
- അണലി വേഗം
- വലിയമഴ
- പര്യായപദങ്ങൾ:
- ധാരാസമ്പാതം
- ആസാരം.
- വലിയമാൻ, കാറ്റിനെ എതിർത്തു സഞ്ചരിക്കുന്നതും ശീഘ്രഗതിയുള്ളതുമായ ഒരുവക മാൻ
- മാംസം വാതപിത്തങ്ങൾക്കു നന്നു്. സംസ്കൃതം: വാതപ്രമീ. ഇംഗ്ലീഷ്: A Swift Antelope. എ സിഫ്റ്റ് ആന്റിലോപ്.
- കൊല്ലൻ
- ദൈവം
- അധികൃതൻ, നാഥൻ
എൻ പെരുമാനേയിളക്കമില്ലൊന്നിനും
- പരിമാറ്റം
- വസ്തുക്കൾ കൊണ്ടു ഓരോവിധത്തിൽ കൈകാര്യംചെയ്ക
- പെരുമാറുക
- പ്രയോഗം
- തിരുവിതാംകൂർ രാജാക്കന്മാർക്കുള്ള ഒരു സ്ഥാനപ്പേർ
- വിഷ്ണു
- ഒരു പേർ
- പ്രധാനി, നാഥൻ, പ്രഭു
- അരചൻ
- ദൈവങ്ങളൂടെ സ്ഥാനപ്പേർ
- ഉദാ:വീരഭദ്രപ്പെരുമാൾ. (പെരുമാൾപ്പട്ടം എന്നതിനു ചക്രവർത്തിപ്പട്ടം എന്നും അർത്ഥമുണ്ടു്.)
- വെളുപ്പാൻകാലത്തു ഉദിക്കുന്ന ഒരു നക്ഷത്രം
- ഒരു മത്സ്യം
- ആനയുടെ നെറ്റി
- ഒരു വൃക്ഷം
- കാലിന്റെ മുട്ടിൽ ഉണ്ടാകുന്ന ഒരു ദീനം
- ഒരുവക മുത്തങ്ങ
- പെരുമുത്തങ്ങയ്ക്കു മുത്തങ്ങയുടെ ഗുണമാണുള്ളതു്. വിശേഷിച്ചു ശ്രമത്തെ കളയും. മുത്തങ്ങയെക്കാൾ വലുതായിരിക്കും. സൗരഭ്യം കൂടും. മുത്തങ്ങാ ശുദ്ധിചെയ്തുപയോഗിക്കണമെന്നു അഭിപ്രായം കാണുന്നുണ്ടു്. സംസ്കൃതം: നാഗരമുസ്തം.തമിഴ്: പെരുമുത്തക്കാ.
- വലിയ വയറു്
- വലിയ വയറുള്ളവൻ
- വളരെ തിന്നുന്നവൻ എന്നർത്ഥം
- പര്യായപദങ്ങൾ:
- തുന്ദിലൻ
- തുന്ദിഭൻ
- തുന്ദീ
- ബൃഹൽകുക്ഷീ
- പിചണ്ഡിലൻ.
- ഒരുമാതിരി കിഴങ്ങു്
- നാട്ടുവഴി
- വലിയവഴി
- വഴിപോക്കൻ
- കീരി
- (നായാട്ടുപേർ).
- ഒരുമാതിരി നെല്ലു്
- കൈയുടേയും കാലിന്റേയും വണ്ണമധികമുള്ള വിരൽ
- തള്ളവിരൽ
- വിശേഷണം:
- അധികം വിലയുള്ള
- വെള്ളപ്പൊക്കം
- മിസ്രയിലുള്ള ആദ്യജാതന്മാരെ കൊന്നപ്പോൾ യിസ്രായേല്യർക്കു വിടുതൽ കൊടുത്തതിന്റെ ഓർമ്മയായി യെഹൂദന്മാർ ആണ്ടുതോറും ആചരിക്കുന്ന പെരുനാൾ
- ക്രിസ്തുവിന്റെ മരണത്തിന്റെ തലേദിവസത്തിന്നു ചില ക്രിസ്ത്യാനികൾ കൊടുത്തിരിക്കുന്ന പേർ
- ക്രിസ്തുവിന്റെ പുനരുത്ഥാനദിവസം
- പൊളിയുക
- അടരുക
- പൊട്ടുക. (പ്രാചീനമലയാളം:)
- ഒരുവക ചെറിയ ആറ്റുമീൻ
- ഓരോന്നായിട്ടു നുള്ളിയെടുക്കുന്നു
- പ്രസവിക്കുന്നു
- ലഭിക്കുന്നു
- പ്രസിദ്ധമാകുന്നു
- ഒരു കണക്കിന്നു ചില ദിക്കുകളിൽ പറയുന്ന ഒരു പേർ
- കാട്ടുകന്നു്
- വിശേഷണം:
- ശക്തിയുള്ള
- കാടു്
- പ്രസവിച്ചവൾ
- വിശേഷണം:
- ചീത്തയായ
- ഭയംകരമായ
- വലുതായ
- പിശാചു്
- ഭ്രാന്തു്
- ചീത്തത്തം
- തവള
- (ഭേകം എന്നതിന്റെ തത്ഭവം.)
- ഒരു മരുന്നു്
- വലിയ തവള
- അംപൊട്ടൽ
- അമ
- പര്യായപദങ്ങൾ:
- ഗുന്ദ്രം
- തേജനകം
- ശരം.
- തട്ടുന്ന മുട്ടു
- ഒരുമാതിരി വലിയ ഊത്തുകുഴൽ
- കിഴക്കൻകാറ്റു്
- ചീത്തക്കുതിര
- ഒരുമാതിരി കുമ്മട്ടിവള്ളി
- തെങ്ങിന്റെയൊ മറ്റൊ കായ്ക്കാത്ത കുല
- വിഷനരി
- ഒരുമാതിരി കൂൺ
- ക്രമക്കേടു്
- നാനാവിധം
- ചീത്തക്കളി
- ഭ്രാന്തൻ
- ഭ്രാന്തു
- ക്രമക്കേടു്
- ഭംഗിയില്ലായ്ക
- പിശാചിന്റെ വേഷം
- ചീത്തക്കാഴ്ച
- മുറത്തിലും മറ്റും എഴുതിവെക്കുന്ന രൂപം
- വേണ്ടി
- പകരം
- പകർത്തുന്നു
- മറ്റൊന്നിൽ നിന്നു നോക്കി എഴുതുന്നു (കാരണക്രിയ:പേർപ്പിക്കുന്നു.)
- മൂങ്ങ
- പകൽ സമയം കാക്കകളിൽ നിന്നുള്ള ഭയം ഹേതുവായിട്ടു ദുഃഖിക്കുന്നവൻ എന്നർത്ഥം. രാത്രികാലത്തു കാക്കകളെ ദുഃഖിപ്പിക്കുന്നവൻ എന്നുമാവാം.
- ആനയുടെ വാലിന്റെ ചുവടു്
- ആനവാലിന്റെ അറ്റം, ആനയുടെ വാൽക്കുറ്റിക്കൽ ഗുദത്തെ മറയ്ക്കുന്ന ചർമ്മ വിശേഷം
- മേഘം
- ഇരിക്കക്കട്ടിൽ Couch
- പേൻ
- മൂങ്ങാ
- ഊമൻ
- വേട്ടാവളിയൻ
- ആന
- ആന
- ഭാഷ
- വാക്കു്
- സംസാരം
- വളഞ്ഞകാൽ
- പിശാചി
- ബുദ്ധിയില്ലാത്ത സ്ത്രീ
- കയ്പൻചുര
- പേച്ചുര കഫം, പിത്തം, ജ്വരം, ചുമ മുതലായവക്കു നന്നു്. മലത്തെ ഇളക്കും. ഛർദ്ദിയെ വരുത്തും. മിക്കവാറും കാട്ടിൽ ഉണ്ടാകുന്നു. കായു് ചെറുതായിരിക്കും. വളരെ കയ്പുകാണും. സംസ്കൃതം: കടുതുംബീ.തമിഴ്: പോയ്ച്ചുരൈ.ഇംഗ്ലീഷ്: Bottle-gourd, bittergourd ബോട്ടിൽഗോഡ്, ബിറ്റർ ഗോഡ്.
- പര്യായപദങ്ങൾ:
- ഇക്ഷ്വാകു
- കടുതുംബീ.
- കഷ്ടകാലം
- കുഴപ്പം
- തെങ്ങിന്റെ കായ്ക്കാത്ത കുല
- വിശേഷണം:
- ചീത്തയായ
- സാരമില്ലാത്ത
- പെട്ടകം
- സമൂഹം
- കൊട്ട
- ഭണ്ഡാരം
- പെട്ടി
- കൂട്ടം
- പെൺമാൻ
- മാൻപേട
- കൊട്ട
- പെട്ടകം
- അനേക സാധനങ്ങൾ ഉരുക്കൂട്ടി വയ്പാനുള്ളതു എന്നർത്ഥം.
- മൃഗങ്ങളിൽ പെണ്ണു്, പിട
- ഭയം, രാജാവിനേയും മറ്റും കാണുമ്പോൾ കുറ്റക്കാരന്റെ ഉള്ളിലുണ്ടാകുന്ന അവസ്ഥ, ദുഷ്ടന്മാരേയും പിശാചുക്കളേയും മറ്റും വിചാരിക്കുമ്പോൾ തോന്നുന്ന ഒരു വ്യസനം, വല്ലതും ചേതം വരുമെന്നും മറ്റുമുള്ള ശങ്ക
- പെട്ടി
- പേടിച്ചോടിയവൻ = കാന്ദിശീകൻ, ഭയദ്രുതൻ. പേടിയുള്ളവൾ = ഭയശീല.
- ഭയപ്പെടുന്നു (സകര്‍മ്മകക്രിയ:പേടിപ്പിക്കുന്നു.)
- വളരെ പേടിയുള്ളവൻ
- കൊട്ട
- പെട്ടകം
- ചില അങ്ങാടിക്കു പറയുന്ന പേർ
- വലിയ സഞ്ചി
- ആപ്പു്
- സൂക്ഷ്മം
- കരുതൽ
- തടിവലിപ്പാൻ കയറു കോർക്കുന്നതിന്നു തടിയിൽ ഉണ്ടാക്കുന്ന തുള
- വള്ളിത്തുള
- കന്നുകാലികളുടെ കുളമ്പിനു മേലെ ഒരു ഭാഗം
- ബലമായി
- വൃക്ഷത്തിൽ കൊതയുണ്ടാക്കുന്നു
- (കയറുന്നതിനു്).
- പോറ്റുന്നു
- സൂക്ഷിക്കുന്നു
- രണ്ടു വിരൽ കൊണ്ടു എടുക്കത്തക്കതു
- ഒരു തൈ
- ഒരു തൈ
- മത്ത കുമ്പളം മുതലായ വള്ളികളുടെ മുരണ്ടതല
- വീണ്ടും
- ആവർത്തിച്ചു്
- നിസ്സാരമായ തുണി
- അഴുക്കു പിടിച്ചു കീറിയ തുണി
- ചീത്തത്തുണി
- നെയ്യ്
- പീയൂഷം
- എഴുതുന്നതിനുള്ള തൂവൽ
- പെൻ Pen എന്ന ഇംഗ്ലീഷ് വാക്കാണു് പേന എന്നായതു എന്നു അഭിപ്രായം കാണുന്നു.
- വിഷമുള്ള ഒരുമാതിരി കുറുക്കൻ
- ഭ്രാന്തുള്ള നരി
- പേപ്പട്ടി
- ഭ്രാന്തുപിടിച്ചപട്ടി
- മനുഷ്യരുടെ തലമുടിയിലും മറ്റും ഉണ്ടാകുന്ന ഒരുമാതിരി ചെറിയ ജന്തു
- ഒരു വള്ളി
- പേനായ്
- ഭ്രാന്തുപിടിച്ച പട്ടി (സംസ്കൃതം: അളർക്കം.)
- പേപ്പട്ടിയുടെ കടി ഏറ്റവന്നു 9 കഴഞ്ചു് ഉമ്മത്തിൻ ഇലയും 3 കഴഞ്ചു കുരുമുളകുംകൂടി വെവ്വേറെ അരച്ച് നല്ലവണ്ണം യോജിപ്പിച്ചു് ശുദ്ധജലത്തിൽ കൊടുക്കണം. പച്ചവെള്ളത്തിലാണു് അരക്കേണ്ടതു്. മരുന്നു് കൊടുക്കുന്നതിന്നു തലേനാൾ അത്താഴപ്പട്ടിണി കിടക്കണം. രണ്ടുനാഴിക പുലർന്ന സമയത്താണു് മരുന്നു കൊടുക്കേണ്ടതു്. മരുന്നു കൊടുത്തു 22 നാഴിക കഴിഞ്ഞാൽ നല്ലവണ്ണം തണുക്കുന്നതുവരെ ജലധാര ചെയ്യണം. ജലധാരക്കു് ഉപയോഗിക്കുന്ന വെള്ളം കിണറ്റിലേതായിരിക്കണം പിന്നീടു നാലുദിവസത്തെ ഭക്ഷണം പഥ്യത്തോടുകൂടിയുമായിരിക്കണം. ഭ്രാന്തു് ഇളകുന്നതായി കാണപ്പെട്ടാൽ അവിടെ ചികിത്സ ആവശ്യമില്ല. അസാദ്ധ്യമാണെന്നു തീർച്ചപ്പെടുത്തണം. (കേരള സഞ്ചാരി 95 കുംഭം 13).
- ഭയപ്പെടുത്തുവാനായി പറയുന്ന കള്ളവാക്കു്
- ഭ്രാന്തിനെ പ്രാപിക്കുന്നു
- വഷളാക്കുന്നു
- ഭയപ്പെടുത്തുന്നു
- ഭ്രാന്തുപിടിപ്പിക്കുന്നു
- ഭ്രാന്തൻരാജാവു്
- വലിയ പീഡ
- വലിയമഴ
- വിഷംതേച്ച മുല
- ശകാരം
- കാമഭ്രാന്തന്റെ വാക്കു്
- പേവാക്കു്
- നിന്ദാവാക്കു്.
- കഞ്ഞി
- വിശേഷണം:
- കുടിക്കാൻ തക്ക
- കാട്ടത്തി
- വെള്ളം
- പാൽ
- കുടിക്കത്തക്കതു
- ഒരുവക അമരി
- പേയമരി ചെമന്ന ചായത്തിനു കൊള്ളാം. വ്രണം വരട്ടും മിക്കവാറും ആറ്റിനരികെ ഉണ്ടാകുന്നു. സംസ്കൃതം: കുനീലി.
- കാട്ടമൃതു്
- വഷളാക്കുന്നു
- നശിപ്പിക്കുന്നു
- സമ്മിശ്രമാക്കുന്നു
- പിശാചു്
- മേൽ തേച്ചാൽ എണ്ണകളയുന്നതിനു കൊള്ളരുതാത്ത ഇഞ്ച
- കടൽ
- അഗ്നി
- സൂര്യൻ
- വഷളാക്കുന്നു
- അലട്ടുന്നു, നിർബന്ധിക്കുന്നു
- പീയൂഷം, അമൃതം
- പുതുതായി പ്രസവിച്ച പശുവിന്റെ പാൽ
- അപ്പോൾ കറന്ന പാൽ
- ഒരു വൃക്ഷം
- പേരവൃക്ഷത്തിന്റെ കായ്
- മകന്റെ മകൻ
- പച്ചക്കല്ലു്
- പൗത്രൻ
- അച്ഛന്റെ ജ്യേഷ്ഠൻ
- അച്ഛന്റെയോ അമ്മയുടേയോ അച്ഛൻ
- അമ്മയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവു്
- ഒരുവക അമൃതു്
- പേരമൃതു് മിക്കവാറും ചിറ്റമൃതിന്റെ ഗുണത്തോടുകൂടിയതാണു്. വിശേഷാൽ സന്നിപാതം, വിഷം മുതലായവക്കു് നന്നു്. സംസ്കൃതം: കുന്ദഗുളുചി.
- അമ്മയുടെ ജ്യേഷ്ഠത്തി
- അമ്മയുടെയോ അച്ഛന്റേയോ അമ്മ
- അച്ഛന്റെ ജ്യേഷ്ഠന്റെ ഭാര്യ
- ഒരുവക അരത്ത
- പേരരത്തക്ക ചിറ്റരത്തയുടെ ഗുണമാണുള്ളതു്. വിശേഷിച്ചു് വിഷത്തിനു നന്നു്. സംസ്കൃതം: ഗന്ധനാകുലീ.തമിഴ്: പേർഅരത്തൈ.
- ഒരുവക വാദ്യം
- ഒരു വൃക്ഷം
- പേരിന്നു മാത്രം
- ഒരു ദേവന്നു ആണ്ടുതോറും കഴിക്കുന്ന ഒരു ബലി
- ഒരു വൃക്ഷം
- ആലുവൃക്ഷം
- ഇതിന്റെ മുകളിലാണു യക്ഷഗന്ധർവ്വാദി പിശാചുകൾ ഇരിക്കുന്നതു്. വേദാന്തതത്വോപദേശിയായ സാക്ഷാൽ ദക്ഷിണാമൂർത്തി പേരാലിന്റെ മൂട്ടിലും ലോകനിയന്താവായ വിഷ്ണു അതിന്റെ ഇലയിലും ഇരിക്കുന്നു. പേരാൽ കഫം, പിത്തം, ചുട്ടുനീറൽ, മുതലായവയ്ക്കു് നന്നു്. തമിഴ്: ആലമരം.ഇംഗ്ലീഷ്: Banyan tree, Indian figtree ബാനിയൻ ട്രീ, ഇൻഡ്യൻ ഫിഗ്ട്രി.
- പര്യായപദങ്ങൾ:
- ന്യഗ്രോധം
- ബഹുപാത്തു്
- വടം.
- പൊന്നാനി ആറു് (സംസ്കൃതം: ബൃഹന്നദി.)
- ഭേരി
- ഉദാ:പേരിച്ചൊല്ലാൾ.പേരി – ഇതു ഭേരിയുടെ വികാരം. ഉദാ:പേരികളമൊഴി- ഭാഗവതം.
- മധുരമായി സംസാരിക്കുന്നവൾ
- തിരമാലയുടെതുപോലുള്ള വലിയ ശബ്ദം
- പൈതലിന്നു പേർ വിളിക്കുന്ന ഒരു കർമ്മം
- പൈതലിന്നു ഒന്നാമതു ഒരു പേരു വിളിക്കുന്നു
- ഒരു പരദേവത
- A Paradevata of Kusavas in Arickilattu (Kadatt).
- ഒരു വൃക്ഷം
- പേരീത്ത അഗ്നിമാന്ദ്യത്തെ ഉണ്ടാക്കും. വിഷത്തെ കളയും. സംസ്കൃതം: പിണ്ഡഖർജ്ജൂരി.തമിഴ്: പേരീച്ചൻ.
- സൂര്യൻ
- അഗ്നി
- കടൽ
- മഹാമേരു
- പേരുവിളിക്കുന്നു
- വേരോടെ പറിക്കുന്നു
- പിടിച്ചുപറിക്കുന്നു
- ഉഴവുകാളയെ തിരിക്കുന്നു
- പിരിക്കുന്നു, ഈടാക്കുന്നു
- ഉമ്മത്തിൽ ഒരിനം
- അറിഞ്ഞും അറിയാതേയും ഒരുത്തന്റെ പേരിന്നു പകരം മറ്റൊരുത്തന്റെ പേർവെച്ചു എഴുതുകയും മറ്റും
- ഓരോരുത്തന്റ പേർ വച്ചു പ്രത്യേകമായി എഴുതിയ കണക്കു
- നെടുമങ്ങാടു്
- വേണാട്ടു പ്രദേശം പണ്ടു അഞ്ചു രാജ്യങ്ങളായി വിഭജിച്ചിരുന്നതിൽ ഒന്നു്.
- ത്രിശ്ശിവപേരൂർ
- Trichoor. സ്ത്രീകൾക്കു കീർത്തിപ്പെട്ട സ്ഥലം എന്നർത്ഥം “പെൺചേരും പേരൂർ നഗരി”
- നാമാംഗം
- പിന്തുടരുന്ന നാമത്താൽ അർത്ഥം പൂർണ്ണമായി വരുന്ന അപൂർണ്ണക്രിയ. പേരെച്ചം – പേരിന്റെ (നാമത്തിന്റെ) എച്ചം (അംഗം). ക്രിയാനാമത്തിന്റെ അംഗമായതുനാമാംഗം.
- ഏലത്തരി രണ്ടുതരമുള്ളതിൽ വലിയതു്
- വലിയ ഏലം
- കാട്ടേലം
- കഫം, പിത്തം, രക്തദോഷം ഇത്യാദിക്കു നന്നു്. രുചിയെ ഉണ്ടാക്കും. അഗ്നിവർദ്ധനകരമാണു്. സംസ്കൃതം: സ്ഥൂലൈലം.തമിഴ്: പെരിയ ഏലം.
- വിളിക്കുന്ന ശബ്ദം
- നാമം
- ആൾ
- കീർത്തി
- പര്യായപദങ്ങൾ:
- ആഹ്വയം
- ആഖ്യ
- അഭിധാനം
- നാമധേയം.
- ഒഴികഴിവു്
- പിരിവു, ഈടാക്കൽ
- പിന്നെയും
- (പേറ്) വായ്പോടുകൂടി
- അധികമായി
- പകർത്തി എഴുതി എടുത്ത എഴുത്തു്
- പേമഴ
- പേരിടുക
- മാർദ്ദവമുള്ള, നേർമ്മയുള്ള
- മെലിഞ്ഞ
- കോമളമായ
- കുതിര
- ചീത്തവഴി
ന്നിവൻ സഭയിങ്കൽ
പേവഴികാട്ടിവസിക്കു
ന്നതും യോഗ്യമെന്നോ
- ചീത്തവാക്കു്
- രൂപം
- മിടുക്കുള്ള
- സൗന്ദര്യമുള്ള
- മൃദുവായുള്ള
- വിഷ്ണു
- മടികൂടാതെ കാര്യങ്ങളിൽ പ്രവർത്തിക്കുന്നവൻ
- ആലോചനയുള്ളവൻ എന്നർത്ഥം.
- സൗന്ദര്യമുള്ളവൾ
- രൂപം
- പൊന്നു്
- പ്രകാശം
- ആഭരണം
- മൊട്ട
- ഇതിവച്ചു അവയവ വ്യക്തിയുണ്ടാകുന്നതിനാൽ ഈ പേർ വന്നു.
- മേഘനാദം, ഇടി
- മാംസപിണ്ഡം, ഉണ്ട (മാംസപേശി = മാംസഉണ്ട)
- ഓടക്കുഴൽ
- മാഞ്ചി
- ഇന്ദ്രന്റെ വജ്രായുധം
- ഒരുവക വാദ്യം
- ചെരിപ്പു്
- ആയുധങ്ങളുടെ ഉറ
- മൊട്ട (മുട്ട)
- സംസാരിക്കുന്നു
- പറയുന്നു
- വിശേഷണം:
- പൊടിക്കുന്ന
- അരയ്ക്കുന്ന
- അരയ്ക്കുക
- അരയ്ക്കുന്ന കല്ലു്, അമ്മിപ്പിള്ള
- അരകല്ല്
- റവന്യു കാര്യങ്ങളുടെ അദ്ധ്യക്ഷൻ
- നായകൻ
- വൈരം
- ഇടിവാൾ
- അരയ്ക്കുന്നു
- ഒരുമാതിരി കൊട്ട
- ഒരു വൃക്ഷം
- പ്രസവം
- ഭാഗ്യം
- ഫലം
- ചുമടു്
- ഉദാ:പേറെടുക്കുന്ന ഏരുതു്.
- എടുക്കുന്നു
- ചുമക്കുന്നു
- പൊതിമാടു്
- വയറ്റാട്ടി
- പെറുന്നമാസം
- പ്രസവവേദന
- ഈറ്റപ്പുര
- പ്രസവിക്കുന്നതിനുള്ള പുര
- ഈറ്റില്ലം
- പ്രസവിച്ചാൽ പിന്നെ സേവിക്കുന്ന മരുന്നു
- വിശേഷണം:
- പച്ച
- വിശപ്പു്
- പശു
- സഞ്ചി
- ഒരു ബ്രിട്ടീഷ് നാണയം (രണ്ടേകാലേഅരയ്ക്കാൽ കാശു്)
- ക്ഷാമം, പഞ്ഞം
- ഹീനത
- ധർമ്മം
- പശുക്കുട്ടി
- വിശക്കുന്നു
- പശുക്കൂടു്
- ഒരുമാതിരി സഞ്ചി
- ഒരു വൃക്ഷം
- ഒരു പക്ഷി
- തത്ത
- പച്ചക്കിളി
- കൂമ്പടയ്ക്കാ
- വിശേഷണം:
- കലത്തിൽ പാകംചെയ്യുന്ന
- ചെമ്പു്
- ഉറുളി (ഉരുളി)
- കൽച്ചെട്ടി മുതലായതിൽ പാകം ചെയ്ത അന്നം കറി മുതലായതിന്റെ പേർ
- പിഠരത്തിൽ സംസ്കൃതം. പാത്രത്തിൽ വേവിച്ചതു് എന്നർത്ഥം.
- കുഞ്ഞു്
- ആൺകുട്ടി
- പെൺകുട്ടി
- കുഞ്ഞു്
- വിശേഷണം:
- മൂത്തച്ഛനെ സംബന്ധിച്ചുള്ള
- പൂർവികന്മാർ
- വിശേഷണം:
- അച്ഛനെ സംബന്ധിച്ചുള്ള
- അച്ഛന്റെ പെങ്ങൾ
- അച്ഛന്റെ മരുമകൻ
- അച്ഛന്റെ പെങ്ങളുടെ മകൻ
- അച്ഛന്റെ മരുമകൾ
- അച്ഛന്റെ മരുമകൻ
- അച്ഛന്റെ പെങ്ങളുടെ മകൻ
- വിശേഷണം:
- പിതൃക്കൾക്കുള്ള
- പിതാവിങ്കൽനിന്നു കിട്ടിയതു്
- വിശേഷണം:
- പിത്തമുള്ള
- വിശേഷണം:
- ഗോരോചന
- പശുക്കൂടു്
- ഭ്രാന്തു്
- ഭോഷത്വം
- പിത്തം
- കുതിര
- വിശപ്പും ദാഹവും
- നല്ല സ്വർണ്ണം
- സുന്ദരി
- ഓമനയായവൻ
- നല്ല മനുഷ്യൻ
- നല്ല തേൻ
- പുതിയതേൻ
- പീയൂഷം
- അമൃതം
- ഒരു വൃക്ഷം
- ഒരുവക പുല്ലു്
- പുതിയ പാൽ
- പശുവിന്റെ പാൽ
- ശുദ്ധജലം
- പച്ചവെള്ളം
- പച്ചപ്പുല്ലു്
- ഇളംപുല്ലു്
- സർവെ അളവു്
- കേരളത്തിലെ ഒരു ശുഭദിനം
- (28 ദിവസം ഘോഷിക്കുന്നു).
- വിശേഷണം:
- പിശാചിനെ സംബന്ധിച്ച
- ഒരുമാതിരി വിവാഹം
- (അഷ്ടവിവാഹം എന്നതു നോക്കുക).
- അസൂയ പറക
- വിശേഷണം:
- പിഷ്ടത്തെ സംബന്ധിച്ച
- പലഹാരമാക്കിയ
- ഒരു മദ്യം
- കാടി
- ധനികൻ
- കാശു്
- പണം
- ഒരു നാണയം
- (രണ്ടേകാലേഅരയ്ക്കാൽ കാശു്).
- പൊക്കിളു്
- പച്ച നിറത്തിലുള്ള ഒരു വക ശ്രേഷ്ഠമായ പ്രാവു്
- ഇതു് എപ്പോഴും വളരെ പൊക്കമുള്ള വൃക്ഷങ്ങളുടെ മുകളിൽ ഇരിക്കുന്നു.
- പൂട
- രോമം
- വിശേഷണം:
- ചീത്ത
- ഭാണ്ഡം
- സഞ്ചി
- ഭാണ്ഡക്കാരൻ
- പൊങ്ങിയപല്ലു്.
- പൊങ്ങിയപല്ലുള്ളവൻ
- വിശേഷണം:
- പൊങ്ങിയ
- ഉയരം
- ഇല്ല
- നഷ്ടം
- ചേതം
- ഒരു താണ ജാതിക്കാർ
- വർദ്ധന
- ഉയരം
- ഒരുവക നെല്ലു്
- തീയൻ
- നാഭിക്കുമേൽ വയറ്റത്തു വട്ടത്തിൽ ഉള്ള ഒരു അടയാളം
- മാശുവള്ളി
- മറുപിള്ള
- പൊങ്ങിക്കുന്നു, കിളുത്തുന്നു, ഉയരത്തിലാക്കുന്നു
- തള്ളിക്കളയുന്നു
- കൊപ്പുളിക്കുന്നു
- പൊൻകാരം
- അരിവച്ചു ദൈവത്തെ പൂജിക്കുക
- (പൊങ്ങൽ എന്നതു നോക്കുക.)
- ഒരു വൃക്ഷം
- തേങ്ങയുടെ അകത്തുള്ള മുള
- പൊങ്ങുതടി
- ഒരുമാതിരി പഞ്ഞിമരം
- ഒരുവക വൃക്ഷം
- ആറ്റരികെയുള്ള ഒരു മാതിരി വൃക്ഷം
- തന്നത്താൻ സ്തുതിക്കുക
- തന്നത്താൻ പുകഴ്ത്തുന്നവൻ
- ഒരു വൃക്ഷം
- കരിമ്പിൻ നീരു കുറുക്കുമ്പോൾ തിളച്ചു പൊങ്ങുന്നതു്
- പൂങ്ങ്
- അഞ്ചാമ്പനി
- അരിയും കറിയും വെയ്ക്ക (തമിഴിൽ പൊങ്കൽ)
- പൊങ്കാല തമിഴിൽ പൊങ്കലും മലയാളത്തിൽ പൊങ്ങലും തന്നെ. പൊങ്കാല വലിയ പിശകായ ഒരു പദമാകുന്നു. പൊങ്കാല ഒരിക്കലിനെ ഓർമ്മപ്പെടുത്തുന്നു.
- മുളയ്ക്ക
- ജലത്തിൽ താഴാതെ കിടക്കുക, പൊങ്ങുക
- തിളയ്ക്ക
- മഞ്ഞച്ചോറു്
- (ഒരു പലഹാരം).
- അടുക്കള
- ഒരു വൃക്ഷം
- പെരുമരം
- എടുത്തുചാടി
- സമുദ്രത്തിൽ സഞ്ചരിക്കുന്നതിനുള്ള തടി
- വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തടി
- പര്യായപദങ്ങൾ:
- ഉഡുപം
- പ്ലവം
- കോലം.
- ഉയരുന്നു
- അഹംകരിക്കുന്നു
- സ്ഥാനത്തുനിന്നു നീങ്ങുന്നു
- പ്രസിദ്ധപ്പെടുത്തുന്നു സകര്‍മ്മകക്രിയ:പൊങ്ങുന്നു.
- വിഡ്ഢി
- ഒരുമാതിരി ചകിരിക്കയറു്
- രണ്ടു കൈപ്പടവും കൂട്ടിയാൽ അകത്തുകൊള്ളുന്നു
- ഉദാ:പൊടന്ന അരി.
- ഉപദ്രവിക്കുന്നു
- ഒരു മാതിരി കിഴങ്ങു്
- ധാതു: പൊടിയാവുക
- പൊടിയായ വസ്തു
- പൊടിച്ച മരുന്നു്
- രത്നം
- മൂക്കിലിടുന്ന പൊടി
- പൊടിയിട്ടു വിളക്കുക – (ശൈലി) യോജിപ്പിക്ക.
- പര്യായപദങ്ങൾ:
- രേണു
- ധൂളി
- പാംസു
- രജസ്സ്.
- ഒരുവക കടമ്പു്
- പൊടിക്കടമ്പു ഗുണംകൊണ്ടു വലിയ കടമ്പിനു തുല്യമാണു്. വസന്തകാലത്തിൽ പൂക്കുന്നു. പൂവിനു പൊൻ നിറമാണുള്ളതു്. പൂവിനു പൊടി അധികമുള്ളതുകൊണ്ടു പൊടിക്കടമ്പു എന്ന പേരുണ്ടായി. സംസ്കൃതം: ധൂളീകദംബം.
- പൊട്ടക്കണ്ണൻ
- പൊട്ടിത്തകർത്ത കല്ലു്
- ചെറുകിഴങ്ങു്
- പിടിക്കിഴങ്ങു്
- പൊടിയാക്കുന്നു
- തുമ്പില്ലാതെ കളയുന്നു
- മുളക്കുന്നു
- വെള്ളം നനയ്ക്കുന്നു
- കൗശലം
- വിരൽകൊണ്ടു മദ്ദളം കൊട്ടുക
- പൊടിയുക
- പനച്ചുവരിക
- മുളയ്ക്ക
- ഒരുവക ചെന്നല്ലു്
- പൊടിച്ചെന്നെല്ലിനു യവച്ചെന്നെല്ലിനൊത്ത ഗുണമാണുള്ളതു്. സംസ്കൃതം: പാംസുശാലീ.
- സംഹരിച്ചു. (പ്രാചീനമലയാളം:)
- ഒരു കറി
- പൊടിത്തൂവൽ – ഇതു ഒരുവിധം മെഴുക്കു പിരട്ടിയാണു്. പ്രധാന കഷണങ്ങൾ വാഴക്കാ, കത്തിരിക്കാ, ഉരുളക്കിഴങ്ങു് മുതലായവയാകുന്നു. ചേമ്പുകളും കൊള്ളാം.
- വലിയ ഘോഷം
- (ഗ്രാമ്യമാണു്) കോലാഹലം.
- പൊടിയുന്നു
- ആഭരണത്തിന്റെ ചരടിന്റെ അറ്റത്തും മറ്റും നൂലുകൊണ്ടു കെട്ടിയുണ്ടാക്കുന്ന സാധനം
- പൊടിപ്പും തൊങ്ങലും വെക്കുക – (ശൈലി) മിനുസപ്പെടുത്തുക, അഴകുവരുത്തുക.
- ചാറ്റുമഴ
- പൊടിക്ക
- ഉറച്ചുള്ള ശബ്ദം
- കളിക്ക
- ഉറക്കെ അടിക്കയൊ ഇടിക്കയൊ ചെയ്തുകൊണ്ടു പൊടിയാകുന്നു
- തകരുന്നു
- നശിക്കുന്നു
- പൊടിയാകുന്നു
- വയലുപ്പു്
- പടന്നഉപ്പു്
- ആട്ടുപ്പു്
- വാതം, പ്ലീഹ, മൂത്രത്തടവു് ഇവക്കുനന്നു്. രുചിയെ ഉണ്ടാക്കും ആമത്തെ പചിപ്പിക്കും. സംസ്കൃതം: ഔദ്ഭിദം. തമിഴ്: ചവുട്ടുപ്പു്.
- പര്യായപദങ്ങൾ:
- രോമകം
- വസുകം.
- നിലം ഉഴുതു പൊടിയാക്കി വിതയ്ക്ക
- പൊൻപണിക്കാരുടെ ഒരുമാതിരി കത്രിക
- പൊട്ടുക
- (പൊടി, പൊട്ടു് – ധാതു).
- പെട്ടെന്നു്
- വേഗത്തിൽ
- പൊട്ടിപ്പൊട്ടി
- വിശേഷണം:
- വിരിഞ്ഞ
- പൊട്ടിയ
- ഭോഷത്വമുള്ള, സാരമില്ലാത്ത
- പൊട്ടിയ വസ്തു
- ഒരു തൈ
- നെറ്റിമേൽ തൊടുന്ന ഒരു കുറി
- മൂക്കാത്ത കായ്
- വിരിച്ചിൽ
- പുള്ളി, അടയാളം
- പൊടിഞ്ഞ കണ്ണു്
- രോഗം കൊണ്ടും മറ്റും കാഴ്ചയില്ലാതായ കണ്ണു്
- പൊടിഞ്ഞ കണ്ണുള്ളവൻ
- പൊടിഞ്ഞകണ്ണുള്ളവൾ
- പൊടിഞ്ഞകലം
- ചീത്തക്കളി
- ഒരു വൃക്ഷം
- വിറകിനുള്ള ഒരു വൃക്ഷം
- വെള്ളമില്ലാത്ത കിണറു്
- കല്ലിടിഞ്ഞു വീണു കാടു പിടിച്ചും ജലം കോരാതേയും കിടക്കുന്ന കിണറു്
- വെള്ളമില്ലാത്ത കുളം
- ചീത്തവെള്ളമുള്ള കുളം
- ചെവി കേൾക്കാത്തവൻ
- ഭോഷത്വം
- മൂഢത്വം
- വിഡ്ഢിത്തം
- ഭോഷൻ
- ചെകിടൻ
- എറുമ്പിൽ ഒരു വകഭേദം
- അസംബന്ധം പറയുന്നു
- വെറുമ്പറമ്പു്
- ഒരുമാതിരി പുല്ലു്
- വിചാരിച്ചിരിക്കാതെ വന്നുകൂടിയ ചെറിയ ഭാഗ്യം
- അധരങ്ങൾകൊണ്ടു ഒരു മാതിരി ശബ്ദമുണ്ടാക്കുന്നു
- പൊട്ടുക
- കൺകെട്ടിക്കളി
- ചെവികേൾക്കാത്തവൾ
- ഭോഷത്വമുള്ളവൾ
- പീച്ചിങ്ങ
- ഓർത്തോർത്തുറക്കെ കരയുന്നു
- ഉറക്കെയുള്ള ചിരി സംസ്കൃതം: ആച്ഛുരിതകം.
- ഉറക്കെചിരിക്കുന്നു
- ദുർമ്മാർഗ്ഗക്കാരൻ
- പിഞ്ചുകാ(യ്)
- മൂക്കാത്ത വാഴക്കായും മറ്റും
- പിഞ്ചുകുല
- മൂക്കാത്ത വാഴക്കുലയും മറ്റും
- ഉടയുന്നു, പിളരുന്നു, തകരുന്നു
- മുളയ്ക്കുന്നു
- ചിനയ്ക്കുന്നു (സകര്‍മ്മകക്രിയ:പൊട്ടിക്കുന്നു.)
- നാമം = പൊട്ടൽ, പൊട്ടു്.
- ഭോഷത്തരം
- ജലത്തിന്നടുക്കൽ സഞ്ചരിക്കുന്ന ഒരു പക്ഷി
- ഭോഷവിദ്യ
- വാടിപ്പോകുന്നു
- പൊട്ടായിരിക്കുന്നു
- വിശേഷണം:
- വലിയ
- വലിപ്പം
- ഭോഷത്വം
- ഭോഷന്റെ സ്വഭാവം
- വലിയവൻ
- ഭോഷൻ
- കുടവയറൻ
- വലിയവൾ
- ഭോഷി
- വസൂരി 18-ൽ ഒന്ന്
- (പതിനാലിനോ പതിനെട്ടിനോ കുളിപ്പിക്കാം).
- ധാതു:
- പൊടിയിൽ താഴുക
- പൊതിഞ്ഞുകെട്ടിയ വസ്തു
- കാളപ്പുറത്തു കേറ്റിക്കൊണ്ടു പോകുന്ന ചുമട്
- ചില വസ്തുക്കൾക്കു പറയുന്ന ഒരു കണക്ക്
- ഒരളവ് (2൦ ഇടങ്ങഴി)
- ചുമട്ടുകാള
- തേങ്ങയുടെ തോണ്ടു അടക്കുന്നു
- കൈചുരുട്ടി കുത്തുന്നു
- പൊതിഞ്ഞു കെട്ടപ്പെട്ടത്
- പൊതി
- പൊതിയുക
- പൊതിഞ്ഞു കെട്ടിയ ചോറ്
- ഒരു ചെടി
- കൊടങ്ങലിന്റെ ഇലപോലെയിരിക്കും. ചമ്മന്തിയ്ക്ക് നന്ന്. വിഷൂചിക, അതിസാരം, ഗ്രഹണി, അഗ്നിമാന്ദ്യം, ഛർദ്ദി ഇവയ്ക്കു ഹിതം. മലമൂത്രങ്ങളെ തടയും.
- കാളപ്പുറത്തു ചുമടുകൊണ്ടുപോകുന്നു
- നിലത്തിന്റെ ഒരു അളവ്
- പ്രാചീനമലയാളം: അടി
- തല്ല്.
- മൂടുന്നു
- പാനിക്കൊട്ട
- കള്ളെടുക്കുന്ന വൃക്ഷങ്ങളിലെ കള്ളുചട്ടി മൂടുന്നതിനുള്ളത്
- കേട്
- ചീച്ചൽ
- അധികമാകുന്നു
- മൃദുവാകുന്നു
- അധികമായി
- ചീച്ചൽ
- നുലച്ചൽ
- അഴുകൽ
- നനക്കുന്നു
- ഊറക്കിടുന്നു
- വിശേഷണം:
- പൊതുവിലുള്ള
- സാമാന്യമായുള്ള
- ചിറയും മറ്റും കുത്തിയുറപ്പിക്കുന്നു
- ഒരുമാതിരി ശബ്ദംകേൾക്കുമ്പോൾ പറയുന്ന വാക്ക്
- പുലതളിക്കുന്നവൻ
- പരവന്മാരുടേയും കർമ്മാളന്മാരുടേയും ക്ഷൗരക്കാരൻ
- ഇവന്റെ ഭാര്യ പൊതുവാടിച്ചി.
- മൂത്തത്
- മാരാൻ
- അമ്പലവാസികളിൽ ഒന്ന്. 1. അകപ്പൊതുവാൾ – ഇവർക്കു പൂണുനൂലുണ്ട്. 2. പുറപ്പൊതുവാൾ – ഇവർക്കു പൂണുനൂലില്ല.
- സാമാന്യമായി
- മുഴുവനെ
- വിശേഷണം:
- ഒരു കയ്യിൽകൊള്ളുന്ന
- ഇതു എണ്ണയ്ക്കും മറ്റുമാണ് അധികമായിച്ചേരുന്നത്. ഉദാ:ഒരു പൊത്തെണ്ണ.
- മരത്തിന്റെ ദ്വാരം
- നിലത്തുള്ള ദ്വാരം
- തെങ്ങിൽ കള്ളന്മാർ കയറാതെയിരിപ്പാനായി വെച്ചുകെട്ടുന്ന മുള്ളും മറ്റും
- നിലവറക്കുഴി
- കൈകൊണ്ടുള്ള നിന്ദാസൂചകം
- പൊതുപൊതെ
- പൊത്തുകെട്ടുന്നു
- കൈകൊണ്ടു അടച്ചു പിടിക്കുന്നു
- അമർത്തിപ്പിടിക്കുന്നു
- അമർത്തിപ്പിടിക്ക
- കൈകൊണ്ടു അടച്ചു പിടിയ്ക്ക
- കൈകൊണ്ടു അടയ്ക്കുന്നു
- കൈകൊണ്ടു ഒരു നിന്ദ കാട്ടുന്നു
- നല്ലവണ്ണം മതിയാവാൻ മാത്രമില്ലാതെ
- കാറ്റുകൊണ്ടു ഞെരിയുന്ന മുള
- പൊള്ളമുള
- വിശേഷണം:
- ഭംഗിയുള്ള
- സ്വർണ്ണം
- സ്വർണ്ണക്കട്ട
- പൊന്നുകൊണ്ടുണ്ടാക്കിയ നൂൽ
- പൊന്നുകൊണ്ടുള്ള കലം
- പൊൻകുടം
- പൊന്നുകൊണ്ടുള്ള കസവു്
- ഒരങ്ങാടിമരുന്നു്
- പൊരികാരം
- പൊൻകാരം കഫം, വ്രണം, ചുമ മുതലായവക്കു നന്നു്. സ്വർണ്ണം മുതലായ ധാതുക്കളെ ദ്രവിപ്പിക്കും. മലത്തെ ഇളക്കും. തടഞ്ഞിരിക്കുന്ന ആർത്തവത്തേയും മൂഢഗർഭത്തേയും പുറത്തു കളയും. ജോനക നാരങ്ങാനീരിൽ സ്വേദനയന്ത്രത്തിൽ പചിച്ചു ചൂടു ജലത്തിൽ കഴുകിയാൽ ശുദ്ധിവരും. സംസ്കൃതം: ടംകണക്ഷാരം.
- നല്ല കാവിമണ്ണു്. പൂങ്കാവി
- പൊൻകാവി വിശേഷിച്ചു ഛർദ്ദിയെ ശമിപ്പിക്കും. സംസ്കൃതം: സുവർണ്ണഗൈരികം.തമിഴ്: പൂങ്കാവീ. ഇംഗ്ലീഷ്: Red lumber stone, A kind of red chalk.
- പൊന്നുകൊണ്ടുള്ള കിണ്ടി
- ഒരു പച്ചമരുന്നു്
- ഒരുതരം കൈത
- പൊൻകൈതക്കു പൂക്കൈതയുടെ ഗുണമുണ്ടു്. കണ്ണിനു ഹിതം. പൂ ചെറുതാണു്. വാസന കൂടും. പൊൻ നിറമാകുന്നു. സംസ്കൃതം: സുവർണ്ണകേതകീ.
- പുല്ലുപിടിച്ച സ്ഥലം
- അടിച്ചു പരത്തിയ തകിടു്
- കഴുത്തിൽകെട്ടുന്ന ഒരാഭരണം
- പൊന്നരഞ്ഞാണം
- ഉപകാരമില്ലാത്ത ഒരു വക വാഴ
- പൊണ്ണത്തടിയനും ഒന്നിനും കൊള്ളരുതാത്തവനുമായവൻ
- വിശേഷണം:
- തടിച്ച
- കനത്ത
- പൊങ്ങൽ
- കുറുവടി
- ഗദ
- വിശേഷണം:
- പൊന്തിനില്ക്കുന്ന
- പൊന്തിയെടുത്തുള്ള അഭ്യാസം
- പൊന്തിക്കൊണ്ടുള്ള പ്രയോഗം
- മരവാൾ
- ഒരു മാതിരി കുന്തം
- പൊങ്ങുന്നു
- ഉയരുന്നു സകര്‍മ്മകക്രിയ:പൊന്തിക്കുന്നു.
- ഒരുതരം അരി
- ഒരു ചെല്ലപ്പേർ
- രാജാവിന്റെ പുത്രി
- പൊന്നുകൊണ്ടുള്ള അരഞ്ഞാണം
- ഒരങ്ങാടിമരുന്നു്
- മണ്ണിൽനിന്നു പൊന്നെടുക്കുന്ന ഒരു വേല
- ഒരു പച്ചമരുന്നു്
- ഒരു വക കൊഴുപ്പതമിഴ്: കൊടുപ്പ.
- പൊന്നു മാറ്റുനോക്കുന്നതിനായിട്ടു പല തരത്തിൽ പൊന്നു കൊണ്ടുള്ള ആണിക്കൂട്ടം
- പൊൻപണവും മറ്റും
- (പൊൻ + നാണിഭം).
- പാട്ടുകാരിൽ പ്രമാണി
- ഒരു ദിക്കു്
- ഒരു പച്ചമരുന്നു്
- പൊന്നാവീരം
- ഒരു പ്രാണി
- പൊന്നുകൊണ്ടുള്ള ആഭരണം
- ഒരു തൈ
- ഒരു പച്ചമരുന്നു്
- പൊന്നാവീരം
- ഓമനക്കുട്ടി
- വിലമതിക്കാൻ പാടില്ലാത്ത കുഞ്ഞു്
- അസാധാരണ കുഞ്ഞു്, അധികം സൗന്ദര്യമുള്ള കുട്ടി.
- മുഖസ്തുതി
- പൊന്മാല
- സൗന്ദര്യം
- വിശേഷണം:
- ഓമനയായ
- ഓമനിക്കത്തക്ക
- അഴകുള്ള
- ഒരു നെല്ലു്
- ഒരു പച്ചമരുന്നു്
- പൊന്നാരവീരം.
- ഒരു പച്ചമരുന്നു്
- രാജപൊന്നാവീരം
- പൊന്നാവീരം കഫം, വാതം, അജീർണ്ണം, ചുമ മുതലായവക്കു നന്നു്. മലത്തെ പുറത്തുകളയും. രുചികരമാണു്. സംസ്കൃതം: കാസമർദ്ദം.ഇംഗ്ലീഷ്: Roundpodded cassia റൗണ്ഡു് പൊഡെഡ് കേശ്യാ.
- ദ്രവ്യാഗ്രഹം
- പുലയന്മാർ തട്ടാന്മാരെ വിളിക്കുന്ന പേർ
- കാരായ്മ
- നേടിയ വസ്തു
- പൊന്നിന്റെ നിറം
- ഒരു പൂച്ചെടി
- പൊൻ കസവുകൊണ്ടുള്ള വസ്ത്രം
- പൊമ്പണ്ടം
- ഒരു ജന്തു
- ഒരുവക ഉടുമ്പു്
- പൊൻനിറമായി പൂവുണ്ടാകുന്ന ഉമ്മത്തു്
- പൊന്നുകൊണ്ടുണ്ടാക്കിയ പൂ
- തങ്കരൂപാ
- ഒരു തൈ
- സ്ത്രീകൾ കാതിലിടുന്ന ഒരാഭരണം
- പൊന്നുകൊണ്ടുള്ള വേല
- തട്ടാൻ
- പൊന്നുകൊണ്ടുണ്ടാക്കിയ വസ്തു
- പൊന്നാഭരണം
- ഒരു വക പൊൻനാണയം
- പൊന്നുകൊണ്ടുള്ള പാത്രം
- പൊന്നുപൂശുക
- ഒരു പക്ഷി
- പൊന്നുകൊണ്ടുള്ള മണി
- ആഭരണത്തിൽ ചേർക്കേണ്ടതു്.
- മഹാമേരു പർവ്വതം
- ഒരു മത്സ്യം
- പൊന്നിൻകിരീടം
- തിരുവിതാംകൂറിൽ ഒരു ദിക്കിന്റെ പേരു്
- മെഴുകിൽ ഒരുവക
- പൊന്നുരച്ചതു് ഒട്ടിച്ചെടുക്കുന്ന മെഴുകു്
- ഒരുമാതിരി വണ്ടു്
- പൊന്നുകൊണ്ടുള്ള കൈവള
- പൊൻവള
- പൊന്നുകൊണ്ടുള്ള വളയം
- പൊന്നു കച്ചവടക്കാരൻ
- പൊൻ കച്ചവടം
- അടിച്ചുനീട്ടിയ പൊന്നു്
- പൊൻശലാക
- പൊൻകമ്പി
- വ്യാജം
- അസത്യം
- പൊയ് × മെയ്.
- താണഭൂമി
- ചുണകെട്ടവൻ
- വകയ്ക്കു കൊള്ളാത്തവൻ. (പ്രാചീനമലയാളം:)
- സാരമില്ലാതെ പോയി. (പ്രാചീനമലയാളം:)
- ഒരുമാതിരി വലിയ കുളം
- തെങ്ങിൽ കേറുവാനായിട്ടു വെട്ടുന്ന കൊത
- കുരളക്കാരൻ
- ചില കളിക്കാർ മുളകൊണ്ടുണ്ടാക്കുന്ന ഒരുമാതിരി കാൽ
- കുറുക്കുവഴി
- പട്ടവൃക്ഷത്തിന്റെ തല
- കുറുക്കുവഴി
- വിശേഷണം:
- ചുരുക്കമുള്ള
- കുറുതായ
- യുദ്ധം
- പൂഴി
- പോരാടുക
- തടുക്കുക
- നേരിടുക
- പൊരുക
- യുദ്ധംചെയ്യുക
- തീപ്പൊരി
- നെല്ലുവറുത്തു പൊരിച്ചതു്, ഒരുമാതിരി അവിൽ
- വറ
- ശരീരത്തിലുണ്ടാകുന്ന മൂരി
- ഒരു അങ്ങാടിമരുന്നു്
- വറുക്കുന്നു
- വറവു്
- അത്യുഷ്ണം
- ദ്രവ്യാഗ്രഹം
- ദാഹം
- ഒരുമാതിരി ചുണങ്ങു്
- മുറിച്ചുണങ്ങു്
- പൊരിക്കുക
- വറകലം
- മൂരിയുള്ളവൻ
- പൊരിപ്പു്
- ഒരുമാതിരി അവിൽ
- വറളുന്നു
- ഉണങ്ങുന്നു
- പൊട്ടുന്നു (സകര്‍മ്മകക്രിയ:പൊരിക്കുന്നു.)
- നാമം – പൊരി, പൊരിപ്പു്, പൊരിയൽ.
- പൊരുൾ
- യുദ്ധം ചെയ്യുന്നു
- ‘പൊരുതുവാൻ’ എന്നതു ‘പൊരുതു’ എന്നുള്ള നവീന ധാതുവിന്റെ പിൻവിനയച്ചം. ‘മന്മഥൻ നിർമ്മൂലം നമ്മെ പൊരുന്നതു്’ എന്നു കൃഷ്ണഗാഥയിലും, ‘ഒന്നു പൊരെണം നമുക്കിന്നു’ എന്നു നളചരിതത്തിലും കാണുന്നതുപോലെ ധാതു ‘പോരു’ എന്നാണെങ്കിലും നവീനന്മാർ ‘പൊരുതുകയെ’ കൂടി സ്വീകരിച്ചിട്ടുണ്ടു്. രാമനും രാവണനും പൊരുതുംവണ്ണം’ എന്നു ഭാരതത്തിൽ എഴുത്തച്ഛൻ. ‘പൊരുകുവാൻ’ എന്നു തന്നെ വായിച്ചാലും വിരോധമില്ല.
- ചൂതാടുന്നു
- (നാമം – പോരു്, പോരിൽ, പൊയ്ത്തു).
- മത്സരിക്കുന്നു, സ്പർദ്ധിക്കുന്നു
- കഴുത്തിന്റെ പിൻപുറം
- കൂട്ടിച്ചേർപ്പു്
- ചേർച്ച
- മദ്ധ്യസ്ഥൻ
- മദ്ധ്യസ്ഥത പറഞ്ഞു നടത്തുന്നു
- യുദ്ധം ചെയ്യുന്നു
- തുല്യമായ. (പ്രാചീനമലയാളം:)
- പൊരുന്ന ഇരിപ്പു്
- സമ്മതം
- ചേർച്ച
- സന്തോഷം
- ഒരുമിച്ചിരിപ്പു്
- കൊത്തി വിരിക്കാനായിട്ടു കോഴിയെ പിടിച്ചു മൊട്ടമേൽ വെക്കുന്നു
- യുദ്ധംചെയ്യുന്നു
- യോജിക്കുക
- ചേരുക
- മൊട്ടമേൽ ഇരുന്നു കൊത്തിവിരിക്കുന്നു
- ചേർക്കുന്നു
- പൊരുപൊരെ പൊരിയുന്നു
- പൊരിയുന്ന ശബ്ദം
- ഒരു പലഹാരം
- ശർക്കര പാവുകാച്ചി വറുത്തമാവു ചേർത്തു് തേങ്ങ ചെറുതായി കീറിയിട്ടു ഉണ്ട പിടിച്ചതു്.
- അർത്ഥം, ഭാവം
- സത്യം
- ധനം, ദ്രവ്യം
- കാര്യം
- ഐശ്വര്യം
- സൂചന
- വസ്തു
- കാര്യമായി വിചാരിക്കുന്നു
- ചെലവിട്ട ദ്രവ്യത്തിന്റെ വിവരം
- ഒരു ഭാഷയിലുള്ള വാചകങ്ങളും മറ്റും മറ്റൊരു ഭാഷയിലാക്കുക
- വിചാരിക്കുന്നു
- കരുതുന്നു
- കടത്തുവനാട്ടു രാജാവിന്റെ സ്ഥാനപ്പേർ
- ധാതു:
- വളരുക
- മൂടുക
- നശിക്കുക
- മെതിച്ചുകൂട്ടിയ നെല്ലു്
- പലിശക്കിട്ടിരിക്കുന്ന മുതൽ
- കൊടുക്കൽവാങ്ങൽ
- നിലമുടമസ്ഥന്നു ചെല്ലേണ്ട കൊഴുവന്റെ കറ്റ
- സ്ത്രീധനം
- ആട്ടം, കല്യാണം മുതലായവയിൽ പലരുംകൂടെ അവരവരുടെ മനസ്സുപോലെ പണവും മുണ്ടും മറ്റും സമ്മാനിക്കുന്നു
- തീകെടുക്കുന്നു, കെടുത്തുന്നു
- വർദ്ധിപ്പിക്കുന്നു
- പെരുകുന്നു (കാരണക്രിയ:പൊലിപ്പിക്കുന്നു.)
വിളക്കുചെന്നുപൊലിക്കവേ’
- നാശം, പൊലിക്കുക
- വർദ്ധന
- ചെലവിട്ട ദ്രവ്യത്തിന്റെ വിവരം
- പൂർണ്ണത. (പ്രാചീനമലയാളം:)
- വർദ്ധന
- ഭംഗി
- നാശം
- നേരമ്പോക്കു്
- വാടാവിളക്കു്
- നിശ്ചയിച്ചിരിക്കുന്ന സമയംവരെ കെടുക്കാതെ കൊളുത്തിവെച്ചിരിക്കുന്ന വിളക്കു്
- കെടുന്നു, നശിക്കുന്നു
- വർദ്ധിക്കുന്നു, കൂമ്പാരമായി കൂടുന്നു
- കെടൽ, നാശം
- ആട്ടത്തിനുംമറ്റും പൊലിക്ക
- വർദ്ധന
- ശേഖരിക്ക
- പലിശ
- കടംകൊടുത്താൽ കൊടുത്ത മുതൽ കൂടാതെ അധികം കിട്ടുന്ന ദ്രവ്യം
- പൊൻ
- ഇതു മറ്റു ചില മൊഴികളോടു ചേരുമ്പോൾ ‘പൊന്നുകൊണ്ടുള്ള’ എന്നർത്ഥം.
- പൊൻതാമര
- പൊന്നുംപൂവു്
- പൊൻതാമര
- ലക്ഷ്മി
- ലക്ഷ്മി
- വിശേഷണം:
- ചീത്തയായ
- കൊള്ളരുതാത്ത
- ദോഷം, തിന്മ
- പരിഭവം, ചില്ലറ വിരോധം, സാരമില്ലാത്ത പിണക്കം
- കീറിയ പായുംമറ്റും നന്നാക്കുന്നു (സകര്‍മ്മകക്രിയ:പൊല്ലിക്കുന്നു.)
- ദ്വാരമിട്ടു. (പ്രാചീനമലയാളം:)
- ദ്വാരം
- ഒരു വ്യാധി
- അഷ്ടാംഗഹൃദയത്തിലെ ‘പിടക’ എന്ന പ്രമേഹക്കുരു.
- വെള്ളത്തിലുള്ള ഒരുമാതിരി പാമ്പു്
- വലിയ നീർക്കോലി
- ധാതു:
- കെട്ടുവിടുക
- വ്യാജം, അസത്യവാക്കു്
- ഇങ്ങിനെ ഒരു പദ്യം കാണുന്നുണ്ടു്. ഞാൻ ഇതിൽ അനുകൂലിക്കുന്നില്ല. പൊളി ഒരിക്കലും പാടില്ലെന്നാണു് എന്റെ അഭിപ്രായം.
- കീറ്റു്
- തുണ്ടു്
ഗോബ്രാഹ്മണഹിതത്തിനും
വേളിക്കും വൃത്തിരക്ഷക്കും
പൊളി നിന്ദിതമല്ലടൊ’
- വീട്ടിന്റേയോ മറ്റൊ മേൽ ഇളക്കുന്നു, കെട്ടിടത്തിലെ ഓല പിരിച്ചിറക്കുന്നു
- തോടു് ഇളക്കുന്നു (കാരണക്രിയ:പൊളിപ്പിക്കുന്നു.)
- കീറുന്നു
- പൊളിക്കുക
- കീറുക
- ഒരുമാതിരി വേദന
- ജന്മികളുടെ വക വസ്തുക്കളുടെ ആധാരം മാറി എഴുതുക
- പിളർപ്പ്
- കീറ്റു
- കള്ളസ്സത്യം
- പിളരുന്നു, പൊട്ടുന്നു
- പൊട്ടി വേറാകുന്നു
- വേദനപ്പെടുന്നു (സകര്‍മ്മകക്രിയ:പൊളിക്കുന്നു.)
- തീപ്പൊള്ളൽ
- ഒരു മാതിരി ചെറിയ പരുവു
- പൊള്ളുന്നു
- രണ്ടാമതുഴുന്നു
- വ്യാജവാക്കു്
- പ്രശംസ
പൊള്ളുപറഞ്ഞു ഫലിപ്പിപ്പവരും’
‘ഭള്ളുനടിച്ചു നടക്കുന്നു ചിലർ
പൊള്ളുപറഞ്ഞു ചിരിക്കുന്നു ചിലർ’
- വിശേഷണം:
- ഓട്ടയായ
- അകത്തു ദ്വാരം അധികമുള്ള.
- ഉണങ്ങിയ
- തൊണ്ട
- ഒരു വള്ളി
- ദ്വാരം
- ഒരു മാതിരി വിഷമുള്ള കാ(യ്)
- ഒരുമാതിരി ചീര
- അകത്തു ദ്വാരം അധികമുള്ള മുള
- പൊള്ളൽ
- നീർകുമള
- കുമളയ്ക്കുന്നു
- വീർക്കുന്നു
- പൊള്ളുക
- നീർകുമള
- തീയുടേയൊ മരുന്നിന്റേയൊ സംബന്ധംകൊണ്ടു കുമളപോലെ ഉണ്ടാകുന്നു
- കുമളയ്ക്കുന്നു (സകര്‍മ്മകക്രിയ:പൊള്ളിക്കുന്നു).
- ധാതു:
- തനിയെ വീഴുക
- സമുദ്രത്തിനും കായലിനും മദ്ധ്യേയുള്ള മണൽത്തിട്ട
- മിക്ക കായലുകളും സമുദ്രത്തോടു നേരിട്ടോ തോടു മുഖേനയൊ സംബന്ധപ്പെട്ടിരിക്കും. ചില കായലുകൾ വർഷകാലത്തു മാത്രമേ സമുദ്രത്തോടു സംബന്ധി ക്കയുള്ളു. അല്ലാത്തപ്പോൾ ഇടയ്ക്കു മണൽത്തിട്ട കാണും. ഇതിന്റെ പേരത്രെ പൊഴി.
- വെട്ടുമട
- ദ്വാരം
- ചെറിയ ആറ്റുവാ
- ചൊരിച്ചൽ, പൊഴിക്കുക
- വർഷിക്കുന്നു
- ചെരിയുന്നു
- പൊഴിയിടുന്നു
- ദ്വാരം ഉണ്ടാക്കുന്നു
- വർഷിക്ക
- ചൊരിച്ചൽ
- കാലുക, വീഴുക
- പൊഴിയിടുക
- പൊഴിക്കുക
- പൊഴിയിടുക
- വെട്ടുമട
- ചൊരിയുന്നു
- വീഴുന്നു
- പെയ്യുന്നു
- കാലുന്നു
- ഒഴുകുന്നു
- പൊയ്ക
- ഉദാ:താരാർ പൊഴിൽ.
- വർഷിക്ക
- പൊഴിയിടുക
- മാങ്ങാ മുതലായവ മുകളിൽ നിന്നു വളരെ വീഴുക
- കാലുക
- സൂര്യന്റെ. (പ്രാചീനമലയാളം:)
- കാലം, സമയം
- ദിവസം
- നല്ലനേരം
- പിറപ്പുമുടി
- മല
- നേരംപോക്കു്
- ഭാവംനടിപ്പു്
- ഒരുമാതിരി കളി
- സഹിക്കരുതായ്ക, സഹിച്ചുകൂടായ്മ
- അസൂയ
- ശീലത്തിന്റെ കടുപ്പം
- കുടുക്കു്, സൂത്രം സമ്പ്രദായം
- അറിവു, ജ്ഞാനം
- അടയാളം
- ശമിക്കുന്നു
- താമസിക്കുന്നു
- കുടിയിരിക്കുന്നു
- ക്ഷമിക്കുന്നു, സഹിക്കുന്നു
- ക്ഷമ
- സഹനം
- പാർപ്പു്
- ജീവനത്തിനുള്ള വഴി
- ദീനവും മറ്റും ശമിക്കുക
- ചെലവു്, നിത്യവൃത്തി
- കുടുംബനാശം
- ജനങ്ങൾക്കു അധികാരികളാലുണ്ടാകുന്ന ഉപദ്രവം
- അസഹ്യം
- ഉപജീവനനാശം
- ഉപജീവനനാശം
- കുടിയുപദ്രവം
- പാർപ്പാൻ പ്രയാസപ്പെടുക
- രോഗശമനം
- ക്ഷമ
- രക്ഷ
- ആശ്വാസം
- രോഗത്തിനു ശമനം വരുത്തുന്നു
- രക്ഷിക്കുന്നു
- പാർപ്പിക്കുന്നു
- ക്ഷമ
- വ്രണങ്ങളിൽ ചലവും ചോരയും ഉണങ്ങിയുണ്ടാകുന്നതു്
- കരക്കണ്ടം
- ജടവേർ
- വിശേഷണം:
- പ്രയോജനമില്ലാത്ത
- ആകാത്ത
- കല്ലുകളുള്ള
- കരകൃഷി
- പോകാതിരിക്കുക
- വഹിയായ്ക
- ഒഴികഴിവു്
- വഴി
- വീടിനെ ഉപേക്ഷിച്ചു പോയവർ
- ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു ചെല്ലുന്നു
- (അടിതോൽ എന്നതു നോക്കുക).
- ഇല്ലാതാകുന്നു
- ഇതു മറ്റു ചില വാക്കിനോടു ചേരുമ്പോൾ തുടങ്ങുന്നു, കഴിയുന്നു, തീരുന്നു, ആകുന്നു എന്നും മറ്റും അർത്ഥം വരും.
- ഒഴികെ
- കഴിച്ചു്
- നീക്കി
- പോവുക, ഗതി
- നടപ്പു്
- നിർവാഹം, ഒഴികഴിവു്
- വിചാരം
- ജീവനത്തിനുള്ള വഴി
- ദ്രവ്യം
- നാശം
- അതിസാരം
- അവസാനം
- മരണം
- വയറ്റിളക്കം
- മാനം
- ലജ്ജ
- ഭോഷൻ
- ലജ്ജയില്ലാത്തവൻ
- നിന്ദ്യൻ
- ഭോഷത്വം
- അപമാനം
- നാണക്കേടു്
- ചുറ്റിനടക്കുന്നവൻ
- പോകുന്നവൻ
- വഴിപോക്കൻ
- പോവുക, കളക, ഉപേക്ഷിക്ക
- കുറയ്ക്ക
- നേരംപോക്കുക
- പക്കൽനിന്നു്
- ഇതു സംസ്കൃതവാക്കിൽ പഞ്ചമിയുടെ അർത്ഥം മലയാളത്തിൽ പറയുമ്പോൾ ചേർക്കുന്ന ഒരു വാക്കു്.
- കുട്ടത്തിത്തവള
- വിഷത്തവള
- പോക്കിരി
- കാട്ടുപൂച്ച
- പോക്കൻ
- പോകുവാനുള്ള മാർഗം
- ഗതി
- നിവൃത്തി
- തെമ്മാടി, സാരമില്ലാത്ത മുട്ടാളൻ
- കാലക്ഷേപത്തിനു ഒരു വഴിയുമില്ലാത്തവൻ
- പോക്കില്ലാത്തവൻ
- ഇരപ്പാളി
- കളയുന്നു
- ഇല്ലാതാക്കുന്നു
- ഉപേക്ഷിക്കുന്നു
- ഇതു മറ്റുചിലതിനോടു ചേരുമ്പോൾ ‘വീട്ടുന്നു’ ‘തീർക്കുന്നു’ ഇങ്ങനെ ഓരോ അർത്ഥം വരും.
- വഴിയടയുന്നു
- നീക്കുപോക്കില്ലാതാകുന്നു
- പോകയും വരുകയും
- ചെലവും വരവും
- ഒരു വസ്തുവിനെ സർക്കാരിൽനിന്നും മറ്റൊരുവന്റെ പേരിലാക്കുക, പേരിൽ പതിച്ചുകൊടുക്കുക
- പോകയും വരുകയും
- ധനവാൻ
- വിശേഷണം:
- അംഗഹീനതയുള്ള
- അഞ്ചുവയസ്സുമുതൽ പതിനാറുവയസ്സുവരെയുള്ള ബാലകൻ
- ജനനാൽത്തന്നെ അംഗവൈകല്യമുള്ളവൻ
- ഒരു കൈ നിറച്ചു്
- അർത്ഥമില്ലാത്ത വാക്കു്
- നേരംപോക്കിലുള്ള സംഭാഷണം
- ഒരു വക പാനകം
- പാളത്തൊപ്പി
- ദ്വാരം
- അടി, തല്ലുക
- നിസ്സാരത
- സ്ത്രീയുടേയും പുരുഷന്റേയും ചിഹ്നങ്ങളോടു കൂടിയവൾ (മുഖരോമാദിപുരുഷചിഹ്നങ്ങളോടു കൂടിയ സ്ത്രീ)
- സ്ത്രീയുടെ ചിഹ്നമായ സ്തനാദിയോടും പുരുഷചിഹ്നമായ മീശ മുതലായവയോടും കൂടിയ നപുംസകത്തിന്റെ പേരത്രേ ‘പോട’. പുന്നപുംസകം എന്നും സ്ത്രീനപുംസകം എന്നും രണ്ടുവിധമുണ്ടു്. അതു പ്രധാനചിഹ്നത്തെ അടിസ്ഥാനമാക്കി ഗണിച്ചുകൊള്ളണം.
- ദാസി ()
- കൊക്കു് എന്ന പക്ഷി
- ഭൃത്യൻ
- വേഴൽപ്പുല്ലു്
- കൂടിച്ചേർന്നിരിക്കുന്നതും വിട്ടുപിരിഞ്ഞു പോകുന്നതും എന്നർത്ഥം.
- നായിങ്കണ
- ആറ്റുദർഭ, കുരുവിക്കരുമ്പു്
- ഒരുവക മത്സ്യം
- ഭവനത്തിന്റെ അടിസ്ഥാനവും മറ്റും
- കൂട്ടിയോജിപ്പിക്കുക, കലർത്തുക
- പോ എടാ
- ഒരുമാതിരി വലിയ മുതല
- പരു
- പോ എടി
- അടിക്കുന്നു, തല്ലുന്നു
- ഇടുന്നു
- കളയുന്നു
- ഒരുമാതിരി പുല്ലു്
- ചതുരംഗക്കളിയിലെ ഒരു പേർ
- ധർമ്മയുദ്ധമാകയാൽ ദേവനെ വെട്ടാൻ ഭാവിക്കുന്നു എന്നുള്ള വിവരം ഈ കളിയിൽ വിളിച്ചുപറക പതിവാണു്. ഇതിനു് ‘അരശുപറക’ എന്നു പേർ. ഓരോ കരുചെയ്യുന്ന അരശിനും പ്രത്യേകിച്ചു പേരുണ്ടു്. തേരുകൊണ്ടുള്ളതു ‘വെച്ചരശു്’. കുതിരയെക്കൊണ്ടുള്ളതു ‘ഇഷ്ടരശു്’ ആനയെക്കൊണ്ടുള്ളതു ‘പോട്ടരശു’ ഇത്യാദി.
- പച്ചനിറമുള്ള പ്രാവു്
- വെള്ളമൊഴിച്ചു് ഉപയോഗിക്കുവാനുള്ള പാത്രം
- പോണ്ടി
- പല്ലക്കു ചുമക്കുന്നവൻ
- ആമപ്പലക
- തീട്ടം
- വാഴപ്പോള
- കഞ്ഞികുടിക്കുന്ന തട
- ചക്കക്കുരുവിന്റെ പുറമേയുള്ള ഒരു തൊലി
- മലശോധനയ്ക്കു പോകുന്നു
- മണ്ണിലോ മരത്തിലോ എലിയോ മറ്റൊ ഉണ്ടാക്കുന്ന തുള, പൊത്തു്
- പ്ലാന്തടിയിലും മറ്റും താനേയുണ്ടാകുന്ന ഒരു കേടു്
- പൊഴുതു്
- നേരം
- വിശേഷണം:
- പരിശുദ്ധമായ
- മൃഗക്കുട്ടി, കുട്ടി
- കുലത്തെ ശുദ്ധമാക്കിച്ചെയ്യുന്നതെന്നർത്ഥം.
- കപ്പൽ, മരക്കലം
- കാലക്രമേണ നശിച്ചു പോകുന്നതു് എന്നർത്ഥം.
- തോണി
- പത്തു വയസ്സു പ്രായമുള്ള ആന
- ഉടുപ്പു്, വസ്ത്രം
- പൂർണ്ണത
- പൊലിപ്പം
- തികവു്
- കപ്പൽക്കച്ചവടക്കാരൻ
- കാറ്റുനിമിത്തം ഗമിക്കുന്നതു് പോതം. (തോണി പത്തേമാരി മുതലായ ജലവാഹനങ്ങൾ.) പോതത്തോടു ഉപലക്ഷിതനായ കച്ചവടക്കാരൻ എന്നർത്ഥം. തോണി, പത്തേമാരി മുതലായവയിൽ യാത്രചെയ്തു കച്ചവടം ചെയ്യുന്നവർക്കും പറയാം.
- തോണിക്കാരൻ
- കപ്പൽക്കാരൻ, തുഴയുന്നവർ, തണ്ടുവലിക്കുന്നവർ മുതലായി തോണിയും മറ്റും കൊണ്ടു നടക്കുന്നവരുടെ പേർ
- ജലയാനത്തിന്റെ മദ്ധ്യത്തിലുള്ള പാമരത്തിന്മേലും മറ്റും കയറിയിരുന്നു് എതിരാളികളുടെയും ദുഷ്ടജന്തുക്കളുടേയും വരവിനെ നോക്കിക്കണ്ടറിയുന്നവൻ
- കൂടാരം
- മത്സ്യക്കുട്ടികളുടെ കൂട്ടം
- പോതങ്ങൾ (കുട്ടിമത്സ്യങ്ങൾ) ഇതിൽ ആധാനം ചെയ്യപ്പെടുന്നു
- തുഴകൊണ്ടു തുഴഞ്ഞു നീക്കപ്പെടുന്നതു്. മുട്ടയിൽ നിന്നു വിരിഞ്ഞ ഉടനെ കുട്ടിമത്സ്യങ്ങൾ കൂട്ടംകൂട്ടമായി സഞ്ചരിക്കുന്നതു സാധാരണമാണ്.
- 16 ഋത്വിക്കുകളിൽ ഒരുവൻ
- ഒരു ചീര
- തൂണിന്റെ മുകളിൽ മരംകൊണ്ടു പണിതുവെയ്ക്കുന്ന ഒരു പണി
- ആൺകന്നു. എരുമക്കിടാവു്
- ഒരു പക്ഷി, ചെമ്പോത്തു്, ഉപ്പൻ
- എരുമക്കിടാവിന്റെ മാംസം വാതത്തെ ശമിപ്പിക്കും. ഇതു ആവണക്കെണ്ണ ചേർത്തു് പചിച്ചു ഭക്ഷിക്കരുതു്. വിഷതുല്യമാണ്. സംസ്കൃതം: മഹിഷം.തമിഴ്: പോത്തു, എരുമക്കുടം.ഇംഗ്ലീഷ്: Buffalo ബെഫ്ലോ
- കന്നിൻ കൊമ്പ്
- ധരിക്കുന്ന
- പന്നിയുടെ മോന്ത, തേറ്റ
- ഇതുകൊണ്ടു ശുദ്ധിവരുത്തുന്നതിനാൽ ഈ പേർ വന്നു.
- കൊഴുമുന
- (കരിയിന്മേൽ കൊഴു വയ്ക്കുന്നേടത്തിന്റെ അഗ്രഭാഗം).
- തോണി
- പന്നി
- പന്നി
- (നകാരാന്തം). തേറ്റകൾ ഉള്ളതു് എന്നർത്ഥം.
- പ്രാപ്തിയുള്ളവൻ, മതിയായവൻ
- യോഗ്യൻ
- വന്നുചേരുക
- ഒരുമാതിരി വലിയ ഈച്ച
- ഇതു മറ്റുചില വാക്കുകളോടുചേരുമ്പോൾ മതിയാകും
- പ്രാപ്തിയാകും
- അറിയും ഇങ്ങിനെ അർത്ഥങ്ങൾ വരും
- ഒഴികഴിവു
- നിർവാഹം
- യുദ്ധം, കലഹം
- ചതുരംഗങ്ങളിലെ സാമർത്ഥ്യം
- യുദ്ധംചെയ്യുന്നു
- ശണ്ഠയിടുന്നു
- യുദ്ധം
- ശണ്ഠ
- തികയാത്ത, കുറവുള്ള
- അനുചിതമായുള്ള
- കൊള്ളരുതാത്ത
- തികയായ്മ
- പ്രാപ്തികേടു്
- അപമാനം
- യുദ്ധസാമർത്ഥ്യമുള്ളവൻ
- യോഗ്യത
- യുദ്ധംചെയ്യുന്നു
- കലഹിക്കുന്നു
- ശക്തി
- ബലം
- യുദ്ധംചെയ്യുന്നവൻ
- മിടുക്കൻ
- സാമർത്ഥ്യമുള്ള ചൂതാളി
- കൂടെവരുന്നു, വരുന്നു
- കഴിയുന്നു
- വിശേഷണം:
- പൊരുന്ന
- മതിയാകുന്ന
- മതി
- കരയിപ്പിക്കുന്നു
- വളർത്തുന്ന പന്നി
- രണ്ടു പാളിയായുള്ള കതകു്
- പടനിലം
- യുദ്ധഭൂമി
- മുട്ടു തുടങ്ങി നരിയാണിവരെയുള്ള കാൽ
- പൊതിയുന്നു
- യുദ്ധത്തിന്നു വിളിക്കുക
- പടനിലം
- യൗവ്വനമുള്ളവളുടെ നല്ല മുല
- രണ്ടുമുലയും തമ്മിൽ ‘ഞാൻവലുതു് ഞാൻവലുതു്’ എന്നു മത്സരിച്ചു പോരാടുന്ന മുല. മാറിൽ തിങ്ങിനിറഞ്ഞു ശോഭിക്കുന്ന മുല എന്നു താൽപര്യം.
- പോർകതകു്
- പാമരം
- തന്നയും
- വർത്തമാനം പറയുന്നവൻ എനിക്കു നല്ല നിശ്ചയം വന്നിട്ടില്ല എന്നു തോന്നിക്കുന്ന വാക്കു്
- ഇതു മറ്റുചില വാക്കുകളോടു ചേരുമ്പോൾ.
- തുല്യം, സമം
- പ്രകാരം, വണ്ണം ഇങ്ങിനെ അർത്ഥം
- ഇതു ‘പോലുക’ എന്നതിൽ നിന്നുണ്ടായതാണു്. പോലുക = ഒക്കുക, തുല്യമായിരിക്ക. ഇതുപോലെ കൂടുക എന്നതിൽ നിന്നു കൂടെ, വളരുക-വളരെ, ഏറുക–ഏറെ, കുറയുക-കുറെ, താഴുക-താഴെ, ഒഴിയുക-ഒഴിയെ, തിരിയുക–തിരിയെ
- വിശേഷണം:
- പോലെ
- പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ അക്കാര്യം എനിക്കു നിശ്ചയമില്ല എന്നു തോന്നിക്കുന്ന വാക്കു്
- പോഷിപ്പിക്കുന്നതു്
- പോഷണംചെയ്യുന്നതു്
- വർദ്ധിപ്പിക്കുന്നതു്
- ഒന്നിനെ വളർത്തുന്ന മറ്റൊന്നു
- രക്ഷണം
- വർദ്ധന
- വളർത്തൽ
- കുയിൽ
- രക്ഷിക്കുന്നു
- വളർത്തുന്നു (കാരണക്രിയ:പോഷിപ്പിക്കുന്നു.)
- വർദ്ധിക്കുന്നു, പുഷ്ടിപ്പെടുത്തുന്നു
- വിശേഷണം:
- വളർത്തപ്പെട്ട
- വിശേഷണം:
- രക്ഷിക്കുന്ന
- വളർത്തുന്ന
- രക്ഷിക്കുന്നവൻ
- വിശേഷണം:
- പോഷിപ്പിക്കപ്പെടുവാൻ തക്ക
- ക്രിയാപദങ്ങളുടെ അന്ത്യത്തിൽ
- ചേർന്നുവരുമ്പോൾ സമയത്തെക്കുറിക്കുന്നതു്
- ഉദാ:ചെയ്യുമ്പോൾ = ചെയ്യുംസമയത്തിൽ, – പൊഴുതു
- കണ്ണിനെ മൂടുന്ന തൊലി
- വാഴയുടെ തൊലി
- ഇരിമ്പുകൊണ്ടും മറ്റും അടിച്ചുണ്ടാക്കിയ ഒരുമാതിരി തകിടു്
- ചില ചെറിയ തൈകൾ
- ഒരുമാതിരി തൈ
- തീപ്പൊള്ളൽ
- ഒരുവക ചെറിയ പരു
- ഒരങ്ങാടിമരുന്നു്
- ഒരു പലഹാരം
- ‘ബോളി’ എന്ന ശബ്ദത്തിനാണു് അധികം പ്രചാരം കാണുന്നതു്.
- കൊക്കു് എന്ന പക്ഷി
- എളുപ്പം വർദ്ധിക്കുന്നു
- ഭോഷൻ
- അധികം ഭക്ഷിക്കുന്നവൻ, ഭോജനപ്രിയൻ
പ്പോറകളുടെ ധിക്കാരംകണ്ടാൽ’
- കൊതി
- നഖം കത്തി മുതലായവ കൊണ്ടു് ശരീരത്തിലും മറ്റുമുണ്ടാകുന്ന വര (
- ക്രിയ: പോറുന്നു.)
- വളർത്തൽ
- രക്ഷണം
- പോറ്റുന്നവൻ
- ബ്രാഹ്മണരിൽ ഒരു ജാതിക്കാരൻ
- രക്ഷിതാവു്
- വളർത്തുന്നു
- രക്ഷിക്കുന്നു
- (പോഗണ്ഡൻ എന്നതു നോക്കുക)
- ഒരു വള്ളി
- ഒരങ്ങാടിമരുന്നു്
- ഒരുമാതിരി കുഷ്ഠം
- ഒരു രാജ്യം
- പുണ്ഡരീകക്കരിമ്പു്
- ഭീമന്റെ ശംഖം
- ഒരു കാരൂശരാജാവു്
- ഒരു വസുദേവന്റെ പുത്രനാകയാൽ കൃഷ്ണന്റെ പേരും സ്ഥാനവും എടുത്തു് കൃഷ്ണനാണെന്നു ഭാവിച്ചതുനിമിത്തം കൃഷ്ണനാൽ വധിക്കപ്പെട്ടു. ഇവനെ കാശിരാജാവു് സഹായിക്കയാൽ കാശിയേയും ഭസ്മമാക്കി.
- ഭീമന്റെ ശംഖു്
- നാഴി ഇടങ്ങഴി മുതലായവ കൊണ്ടുള്ള അളവു്
- തേൻ
- മകന്റെ മകൻ
- മകന്റെ മകൾ
- മകളുടെ മകൾ
- ദുർഗ്ഗ
- പര്യായപദങ്ങൾ:
- നപ്ത്രീ
- സുതാത്മജാ.
- വിശേഷണം:
- പുനർഭവത്തെ സംബന്ധിച്ച
- പിന്നെയും ചെയ്ക
- ദ്വിതീയഭർത്താവിനാൽ ഒരു സ്ത്രീയിൽ ജനിച്ച പുത്രൻ
- പന്ത്രണ്ടുവിധം പുത്രന്മാരിൽ ഒന്നു്. (പുത്രൻ എന്നതു നോക്കുക).
- പിന്നെയും പിന്നെയും പറക
- ചർവിതചർവണംപോലെ പറഞ്ഞതു്
- വിശേഷണം:
- പുരത്തേസംബന്ധിച്ചുള്ള
- പുരത്തിലുണ്ടായ
- രാജധാനിയിലുള്ള
- പുരവാസി
- പട്ടണവാസി
- സുഗന്ധമുള്ള ഒരു പുല്ലു്
- ചുണ്ടപ്പുല്ലു്
- നാന്മുകപ്പുല്ലു്. കാവട്ടപുല്ലു്
- നാട്ടിലുണ്ടാകുന്നതു് എന്നർത്ഥം.
- പുരുവിന്റെ വംശത്തിലുള്ളവൻ
- പുരുവിന്റെ സന്തതി
- വിശേഷണം:
- മുമ്പിലത്തേ, പൂർവം ഭവിച്ചതു്, ആദിയിൽ ഭവിച്ചതു്
- കിഴക്കേദിക്കിലുണ്ടായ
- പൗരസ്ത്യം × പാശ്ചാത്യം.
- വിശേഷണം:
- പുരാണത്തോടു സംബന്ധിച്ച
- 36൦1-4259
- ഇക്കാലത്തു വിക്രമാദിത്യ മഹാരാജാവു ഇൻഡ്യയെ അന്യരാജ്യക്കാരുടെ പല ആക്രമണങ്ങളിൽനിന്നും രക്ഷിച്ചു. ഹിന്ദുമതത്തിന്റെയും സംസ്കൃതഭാഷയുടെയും നീതിയുടേയും അഭ്യുദയകാലം ഇദ്ദേഹത്തിന്റെ കാലമാകുന്നു- ‘പ്രാചീനാര്യാവൃത്തം’.
- പുരാണത്തിൽ നല്ലവണ്ണം പഠിത്തമുള്ളവൻ
- പുരാണത്തെ വിശ്വസിക്കുന്നവൻ
- പണ്ടുള്ളവൻ
- ഇപ്പോൾ കത്യവാർ (സുറാറ്റു്.)
- ആണല്ലി
- പുരുഷന്റെ അവസ്ഥ
- പുരുഷധർമ്മം
- ആണത്തം
- പുരുഷന്റെ പ്രവൃത്തി
- ഒരാളും കൈയൊപ്പവുമുള്ള അളവു്
- ധീരത
- സ്ത്രീ
- വിശേഷണം:
- പുരുഷനിൽ നിന്നുണ്ടായ
- ആൾക്കൂട്ടം
- അടുക്കളക്കാരിൽ പ്രമാണി
- അടുക്കളയിലേ അധികാരി, വെപ്പിന്റെ മേൽവിചാരിപ്പുകാരൻ. പുരഃ പൂജിതാ ഗൗഃ ഭൂമിഃ. പൂജിതയായ ഭൂമി = അടുക്കള.
- അസൂയ
- പുരോഹിതന്റെ കർമ്മം
- വെളുത്തവാവുന്നാൾ ചെയ്യുന്ന ഒരു കർമ്മം
- വെളുത്തവാവിന്നു വിഹിതയായ ഇഷ്ടി
- വെളുത്തവാവു്
- പൂർണ്ണമായ മാസത്തോടു കൂടിയതു് എന്നർത്ഥം. ചന്ദ്രൻ പൂർണ്ണനായിരിക്കുന്ന മാസം എന്നുമാവാം.
- വെളുത്തവാവുദിവസം
- ശൂർപ്പണഖ
- രാവണന്റെ പെങ്ങൾ
- വൈശ്രവണൻ
- രാവണൻ
- വിഭീഷണൻ
- പുലസ്ത്യന്റെ വംശത്തിൽ പിറന്നവൻ എന്നർത്ഥം.
- ചന്ദ്രൻ
- അരിമാവു് ഗോതമ്പുമാവു് മുതലായതുകൊണ്ടുണ്ടാക്കുന്ന ഓട്ടട പോളി മുതലായതു്
- പൊള്ളിയ്ക്കുന്നതെന്നർത്ഥം.
- ഇന്ദ്രൻ
- പുലോമയിൽ കശ്യപന്റെ സന്തതിയായ ദാനവൻ
- (അർജ്ജൂനൻ വധിച്ചു).
- ഭാരതത്തിലേ ഒരു പർവം
- ഒരു മരം
- അരിമേദം
- പുഷ്യമാസം
- പുഷ്യമാസത്തിലേ വെളുത്ത വാവു്
- വിശേഷണം:
- പുഷ്കരത്തെ സംബന്ധിച്ച
- വെള്ളത്തേയും താമരയേയും മറ്റും സംബന്ധിച്ച
- പുഷ്കരമൂലം
- കൊക്കരിണി
- വിശേഷണം:
- പുഷ്ടിവരുത്തുന്ന
- ബലമുണ്ടാക്കുന്ന
- രേവതിനക്ഷത്രം
- വിശേഷണം:
- പൂക്കളെ സംബന്ധിച്ച
- പുഷ്പംകൊണ്ടുണ്ടാക്കിയ
- കുസുമാഞ്ജനം
- പുഷ്പാഞ്ജനം
- ഒരു നൃപൻ
- ഉദങ്കൻ എന്ന മുനി തന്റെ ഗുരുവോടു പഠിച്ചുതീർന്നപ്പോൾ ദക്ഷിണ എന്താണു വേണ്ടതെന്നു് ചോദിച്ചു. ഉടൻ ഗുരുവായ വൈദൻ തന്റെ ഭാര്യയുടെ ഇഷ്ടംപോലെ ചെയ്ക എന്നു പറഞ്ഞു. അവൾ ഈ പൗഷ്യനൃപന്റെ ഭാര്യ അണിയുന്ന കുണ്ഡലം ദക്ഷിണയായി കിട്ടണമെന്നു ചോദിച്ചു വാങ്ങി. ഉദങ്കൻ ഈ കുണ്ഡലത്തെ ഗുരുവിനു (വൈദനു) ദക്ഷിണയായി സമർപ്പിച്ചു.
- പോളി
- ശിവന്റെ ജട
- ജട
- ഹേ
- അല്ലയോ
- സംബോധനാ വാചകം
- ഒരുപസർഗ്ഗം
- ഇതു് ഓരോ സംസ്കൃതവാക്കുകളുടെ ആദിയിൽ വരുമ്പോൾ ഏറ്റം, നല്ലവണ്ണം മുതലായ പല അർത്ഥങ്ങൾ വരും.
- വിശേഷണം:
- പ്രകാശിച്ച
- വെളിപ്പെട്ട
- സ്പഷ്ടമായ
- പ്രകാശത്വം
- പ്രകടിപ്പിക്കയെന്നുള്ളതു്
- പ്രസിദ്ധമാക്കുന്നു
- വിശേഷണം:
- പ്രകാശിക്കപ്പെട്ട
- വിടിർക്കപ്പെട്ട
- പ്രകാശിപ്പിക്കുന്നു
- സ്പഷ്ടമാക്കിച്ചെയ്യുന്നു
- സ്പഷ്ടമായി പറയുന്നതു്
- വിശേഷണം:
- ഇളക്കുന്ന
- വായു, കാറ്റു്
- ഒരു നരകം
- വലിയ ഇളക്കം
- കൊടുങ്കാറ്റു്
- വിശേഷണം:
- അധികം ചെയ്യുന്ന
- അദ്ധ്യായം
- ഓരോ സംഗതിയെക്കുറിച്ചു വർണ്ണിച്ചെഴുതുന്ന പുസ്തകം
- കവിതകെട്ടു
- പറയുന്നവന്റേയും കേൾക്കുന്നവന്റേയും ബുദ്ധിയോടുള്ള സംബന്ധം
- പത്തുവകരൂപകങ്ങളിൽ ഒന്നു്
- (ദശരൂപകങ്ങൾ എന്നതു നോക്കുക.)
- കൂട്ടം
- സഹായം
- അകിൽ
- ആധിക്യം
- ശ്രേഷ്ഠത
- വിശേഷണം:
- ഉണ്ടാക്കപ്പെട്ട
- ചെയ്യപ്പെട്ട
- വൃക്ഷത്തിന്റെ തടി
- വൃക്ഷത്തിന്റെ മുരടുമുതൽ കൊമ്പു വരെ യുള്ളതു്, തന്മരം പ്രകർഷേണ ഭേദിക്കപ്പെടുന്നതെന്നർത്ഥം. ഫലരക്ഷണാദി നിമിത്തം കാമിക്കപ്പെടുന്നതു് എന്നുമാവാം.
- പ്രശസ്തം
- ഭുജത്തിന്റെ മുകൾവശം
- പ്രശസ്തം എന്ന അർത്ഥം ഒരു ശബ്ദത്തോടു കൂട്ടിച്ചേർത്തു പ്രയോഗിച്ചല്ലാതെ വരികയില്ല. ഉദാ:ഗോപ്രകാണ്ഡം = പ്രശസ്തയായ പശു.
- വൃക്ഷം
- സന്തോഷത്തോടെ
- മനസ്സോടെ, തൃപ്തിയോടെ
- ഏറ്റവും
- (യഥേഷ്ടം എന്ന അർത്ഥത്തിൽ ക്രിയാവിശേഷണമായിട്ടാണു് അധികവും പ്രയോഗിക്കപ്പെടുന്നതു്.)
- വ്യത്യാസം
- സാദൃശ്യം
- വിശേഷം
- നിയോഗം വിധി മുതലായ അധികാർത്ഥത്തെ ആഖ്യാതത്തിൽ ചേർക്കുന്നതു്
- ഇതു നാലുവിധം.
- അകിൽ
- ശരിയായി
- മുറ
- ക്രമം
- കഥയെ വലുതാക്കുന്ന വർണ്ണന
- വിശേഷണം:
- തുല്യമായ
- തെളിവുള്ള
- കീർത്തിയുള്ള
- പ്രസിദ്ധിയുള്ള
- വിശേഷണം:
- പ്രകാശിപ്പിക്കുന്ന
- ശോഭിപ്പിക്കുന്ന
- തെളിയിക്കുന്ന
- കോഴി
- തെളിച്ചു പറയുന്നവൻ
- വിസ്തരിച്ചു പറയുന്നവൻ
- പ്രസിദ്ധം ചെയ്യുന്നവൻ
- വെള്ളോടു്
- വിഷ്ണുവിന്റെ ദൂതന്മാർ
- തെളിവു്
- വെയിൽ
- തെളിവു, ശോഭ
- ചിരിക്കുക
- ഒരു മാതിരി ലോഹം
- അത്യന്തം പ്രസിദ്ധമായിട്ടുള്ളതു്
- കീർത്തി
- അദ്ധ്യായം (പുസ്തകത്തിലെ)
- സ്വർണ്ണക്കണ്ണാടി
- പരസ്യമായി
- പ്രകാശിപ്പിക്കുക
- വിശേഷണം:
- പ്രകാശിച്ചുകൊണ്ടിരിക്കുന്ന
- ആദിത്യൻ ഉദിക്കാറായ സമയം
- ശോഭിക്കുന്നു
- (സകര്‍മ്മകക്രിയ:പ്രകാശിപ്പിക്കുന്നു).
- വിശേഷണം:
- ശോഭിക്കപ്പെട്ട
- പ്രസിദ്ധപ്പെടുത്തിയ
- (കൃഷിശാസ്ത്രപ്രകാരം) നിറമില്ലാത്തതും ജലത്തിൽ കലങ്ങാത്തതും തീകത്തുന്നതുമായ ഒരു വസ്തു
- ഇതു അസ്ഥിയുടെ ചാമ്പലിൽ നിന്നു എടുക്കുന്നു. പാറകളിലും മരച്ചാമ്പലുകളിലും ഉള്ളതുകൂടാതെ വൃക്ഷങ്ങളുടെ എല്ലാ ഭാഗങ്ങളിലും മുഖ്യമായിട്ടു വിത്തുകളിലും ഇരിക്കുന്നു. ഇതു ദഹനകരത്തോടു ചേർന്നാൽ അതിൽ നിന്നും പ്രകാശിതാമ്ലം ഉണ്ടാകുന്നു.
- വിശേഷണം:
- പരത്തപ്പെട്ട, ചിതറിയ
- പ്രസിദ്ധമാക്കപ്പെട്ട
- വിടിർത്തപ്പെട്ട
- കവടി
- ചമരിവാൽ, വെഞ്ചാമരം, രാജസമീപത്തിൽ വീശുന്നതു എന്നർത്ഥം
- ഒരു പുസ്തകത്തിലെ വിഭാഗം
- തദ്ധിത, പ്രത്യയങ്ങളുടെ പിരിവുകളിൽ ഒന്നു്
- കുതിര
- യശസ്സു്
- നല്ലകീർത്തി
- വിശേഷണം:
- വിസ്തരിച്ചു പറയപ്പെട്ട
- വിശേഷണം:
- പ്രസിദ്ധമാക്കപ്പെടുവാൻ തക്ക
- പരത്തപ്പെടുവാൻ തക്ക
- ആവൽ വൃക്ഷം, ഞെട്ടാവൽ (ഉങ്ങിൽ ഒരു വകഭേദം)
- കലഹത്തെ പരത്തുന്നതു് എന്നർത്ഥം.
- ഉറുഞ്ചി
- ഒരു പലം. ഒഴക്കു്
- നാഴിയുടെ നാലിൽ ഒന്നു്
- വിശേഷണം:
- ഉണ്ടാക്കപ്പെട്ട, ചെയ്യപ്പെട്ട, നിവർത്തിക്കപ്പെട്ട
- ആരംഭിക്കപ്പെട്ട
- ആഗ്രഹിക്കപ്പെട്ട
- സാരമായ
- സ്വഭാവം
- ദൈവശക്തി
- മായാമൂലപ്രകൃതി
- (സത്വാദിഗുണങ്ങളുടെ സാമ്യാവസ്ഥ, പ്രകൃഷ്ടമായ (കൃതി) കാര്യത്തോടുകൂടിയതു്, പ്രകർഷേണ ചെയ്യുന്നതു എന്നർത്ഥം. സാംഖ്യമത പ്രകാരം പ്രകൃതിയും പുരുഷനുമല്ലാതെ ലോകത്തിൽ വേറൊന്നുമില്ല.)
- (വ്യാകരണപക്ഷത്തിൽ) പ്രത്യയം വയ്ക്കുന്നതിനു മുമ്പിലുള്ള പ്രാതിപദിക ശബ്ദം
- കാരണം
- പഞ്ചഭൂതം
- രാജ്യാംഗങ്ങൾ എട്ടും
- സ്ത്രീപുരുഷന്മാരുടെ ഗുഹ്യ സ്ഥലം, യോനി, ലിംഗം
- ഛന്ദസ്സുകളിൽ ഒന്നു്
- ആകൃതി
- പ്രജകൾ
- ഉൽപത്തിസ്ഥാനം
- പ്രപഞ്ചശക്തി
- പുരവാസി ജനങ്ങളുടെ സമൂഹം
- സ്വാഭാവികമായതിനു വിരോധം
- പ്രകൃതിയുടെ തത്വങ്ങളെ അതായതു വെളിച്ചം ശബ്ദം മുതലായ പ്രകൃതിശക്തികളെ വിവരിക്കുന്ന ശാസ്ത്രം
- (എട്ടുവിധം) ഭൂമി
- ജലം
- അഗ്നി
- വായു
- ആകാശം
- മനസ്സു്
- ബുദ്ധി
- അഹംകാരം
ഖം മനോബുദ്ധി രേവച
അഹംകാര ഇതീയം മേ
ഭിന്നാലം പ്രകൃതിരഷ്ടധാ’.
- വിശേഷണം:
- പ്രധാനമായുള്ള
- തുലോംദൂരത്തുള്ള
- ശ്രേഷ്ഠത
- കൈത്തണ്ടു്, കൈയുടെ പത്തിക്കുമേൽ മുട്ടിനു താഴെയുള്ള ഭാഗം, കൈമുട്ടിന്റെ താഴത്തെ ഭാഗം
- കട്ടളയുടെ ഒരു ഭാഗം
- ആരംഭം, പ്രഥമാരംഭം, പ്രക്രമിക്കുക എന്നർത്ഥം
- അവസരം
- സഞ്ചാരം
- ആരംഭിക്കുന്നു
- പോകുന്നു
- രാജാവിൽ നിന്നുകിട്ടിയ മുദ്രധരിക്ക, അധികാരം
- വ്യാകരണത്തിൽ ഒരു ഭാഗം
- സ്വഭാവം
- ക്രമം
- ഉന്നതി
- ആചാരം
- ഒരു സംസ്കൃതവ്യാകരണ ഗ്രന്ഥം
- (ഗ്രന്ഥകർത്താ – മേല്പത്തൂർ നാരായണ ഭട്ടതിരി)
- വീണയുടെ ശബ്ദം
- ഊറുക
- ഒഴുകുക
- വെട്ടിക്കുതിര
- നായ്
- മെലിഞ്ഞതു
- കഴുകൽ
- വിശേഷണം:
- കഴുകപ്പെട്ട
- വിശേഷണം:
- പ്രക്ഷേപണം ചെയ്യപ്പെട്ട എറിയപ്പെട്ട
- എടയ്ക്കു കൂട്ടിച്ചേർത്ത
- വിശേഷണം:
- കുടിച്ച
- തലയ്ക്കു പിടിച്ച
- വിശേഷണം:
- ഞെരുക്കിയ
- ഞെക്കിയ
- ഏറു
- നിശ്ചയം
- എറിയുന്നു
- നിശ്ചയിക്കുന്നു
- ഇളക്കം
- മുഴുവൻ ഇരിമ്പുകൊണ്ടുണ്ടാക്കിയ ശരം
- പ്രകർഷേണ അവ്യക്തമായി ശബ്ദിക്കുന്നതു എന്നർത്ഥം.
- വെട്ടിക്കുതിര
- നായ്
- വിശേഷണം:
- പ്രസിദ്ധപ്പെട്ട
- കീർത്തിപ്പെട്ട
- പ്രസിദ്ധപ്പെട്ടതു്
- രൂപകത്തിലെ വസ്തുവേ (കഥാശരീരത്തെ) മൂന്നായി ഭാഗിച്ചതിൽ ഒന്നു്
- (ഇതിഹാസനിബന്ധനമായുള്ളതു പ്രഖ്യാതം.)
- കീർത്തി
- സ്തുതി
- പ്രസിദ്ധപ്പെടുത്തുന്നു
- മുഴങ്കൈയ്ക്കു മേലേടം
- കൈമുട്ടിന്റെ മേലേഭാഗം
- കവിൾത്തടത്തോടടുത്തതു്
- കോട്ടമതിൽ
- വിശേഷണം:
- വേർപിരിഞ്ഞ
- പോയ
- വിശേഷണം:
- വാതരോഗം മുതലായതുകൊണ്ട് മുട്ടിന്നകൽച്ച പറ്റിയ
- വിശേഷണം:
- ബുദ്ധിക്കുറപ്പും തെളിവുമുള്ള
- കാലോചിതമായ ബുദ്ധിയുള്ള
- മനസ്സിന്റെ ശക്തി
- ബുദ്ധിശക്തി
- സാമർത്ഥ്യം
- പ്രതിഭ എന്ന ബുദ്ധിവിശേഷത്തോടുകൂടിയവൻ
- ഒരു കുട്ടി ജനിക്കുമ്പോൾ കഴിക്കുന്ന ഹോമത്തിനുള്ള തീ
- വിശേഷണം:
- പ്രയാസമുള്ള
- വിഷമമായുള്ള, കടുപ്പമായുള്ള
- അധികമുള്ള, പെരുകിയ
- അധികമായി
- വിശേഷണം:
- നേരെയുള്ള
- പരമാർത്ഥമുള്ള
- വിശേഷണം:
- അധികമുള്ള
- വിശേഷമുള്ള
- സന്ധിപ്രമാണത്തെ അനുസരിക്കാതെ വേർവിട്ടു നിൽക്കുന്ന അച്ചു്
- ഓർമ്മ
- പ്രഭാതകാലം
- രക്ഷ
- സൂക്ഷിപ്പു
- വിഷ്ണു
- പ്രധാനി, നായകൻ
- തടവുകാരൻ
- പിടികൂടുക
- പാറാവിലിടുക
- തുലാസിന്റെ ചരടു, തുലാസൂത്രം
- തുലാസൂത്രം എന്നതു കിണറ്റിൽനിന്നു വെള്ളം കോരുവാനുള്ള യന്ത്രമാകുന്നു.
- കനിവു
- രശ്മി
- വായ്ക്കയറു്
- വന്ദിശാല
- ചോരാദികളെ ആകർഷിക്കുക
- ഗ്രഹണാരംഭം
- തുലാസിന്റെ ചരടു
- തുലാസൂത്രം
- കിളിവാതിൽ
- ചൗക്ക
- കുതിരാലയം
- മദിച്ച ആന
- വൃക്ഷത്തിന്റെ അഗ്രം, വൃക്ഷത്തിന്റെ ശിഖരം
- പൂമുഖം
- പുറന്തിണ്ണ, ഉമ്മറവാതിലിന്റെ അടുത്തുപുറത്തുള്ള പുറന്തിണ്ണ
- ഹനിക്കപ്പെടുന്നതെന്നർത്ഥം. (അകത്തേക്കു കടപ്പാൻ വരുന്ന ജനങ്ങൾ ഇവിടെ തിക്കിത്തിരക്കുന്നതിനാൽ ഈ പേർ വന്നു.)
- ചെമ്പുപാത്രം
- വിശേഷണം:
- അധികം തിന്നുന്ന
- രാക്ഷസൻ
- വിരുന്നുകാരൻ
- വിശേഷണം:
- അലഞ്ഞുനടക്കുന്ന
- പുറപ്പെട്ട സൈന്യം
- സൈന്യത്തിന്റെ ഇളക്കം
- വിശേഷണം:
- കോപമുള്ള
- അതിശക്തിയുള്ള, ഏറ്റവും ബലമുള്ള
- അധികം ചൂടുള്ള
- ക്ഷോഭിച്ചിരിക്കുന്ന
- ഒരു നാടകം
- രാജശേഖരന്റെ കൃതിയാണു്. കൗരവർ പാഞ്ചാലിയോടു കാണിച്ച അവിവേകമത്രേ കഥാവിഷയം.
- വെളുത്ത പൂവുള്ള ഒരു ചെടി
- കണവീരം
- കൂമ്പാരം
- കൂട്ടം
- നടക്കുക
- കൈയേൾപ്പു്, ചുമതലവഹിപ്പു്
- വഴി, മാർഗ്ഗം, പന്ഥാവു്
- നടപ്പു്, പ്രയോജനം
- ധനുർവിദ്യ
- പാമ്പു്
- വിശേഷണം:
- ഉരുളുന്നു
- ഉറക്കം തൂക്കുന്നു
- ഉറക്കം തൂക്കുന്നവൻ, പ്രചലായ (തൂക്കം) ഉള്ളവൻ എന്നർത്ഥം
- ഉണർച്ചയില്ലാത്തവൻ
- നടപ്പായുള്ളതു്
- സഞ്ചാരം
- പ്രചരിക്കുന്നവൻ
- പരത്തുന്നവൻ
- ഫലേച്ഛയോടുകൂടി ചെയ്യുന്ന ദാനം (പ്രവാരണം എന്നതിന്റെ പാഠം)
- വിശേഷണം:
- വളരെയുള്ള
- പെരുകിയ
- ധാരാളമായ സ്ഥിതി
- കള്ളൻ
- ധാരാളത്വം
- ആധിക്യം
- മയിൽ
- വരുണൻ
- നല്ല മനസ്സായിട്ടുള്ളവൻ എന്നർത്ഥം.
- ഒരു പ്രജാപതി
- കുതിര
- പീതചന്ദനം
- പ്രേരിപ്പിക്കൽ
- പറഞ്ഞയയ്ക്കുക
- ഉത്സാഹിപ്പിക്കപ്പെട്ടവൻ
- ഒരുമാതിരി ചുണ്ട
- കണ്ടകാരി
- പൂത്തരിച്ചുണ്ട
- മുള്ളുകളെ പ്രേരിപ്പിക്കുന്നതു് എന്നർത്ഥം.
- വിശേഷണം:
- ഉത്സാഹിപ്പിക്ക
- പുതപ്പു്
- മൂടുപുടവ, മൂടുന്ന വസ്ത്രം എന്നർത്ഥം
- മറയ്ക്കുന്നതിനുള്ള ഒരുമാതിരി വസ്ത്രം
- ചോദ്യം
- അന്വേഷണം
- വിശേഷണം:
- മറഞ്ഞ
- രഹസ്യമായ വാതിൽ, ഒളിവാതിൽ
- മറയ്ക്കപ്പെട്ടതു് എന്നർത്ഥം.
- കിളിവാതിൽ
- ഛർദ്ദി
- അകത്തുള്ളതിനെ പുറത്താക്കുന്നതു് എന്നർത്ഥം.
- മാവു്
- ഉത്തരീയം
- നല്ല തണൽ
- വിശേഷണം:
- ഉണങ്ങിയ
- ജലമില്ലാത്ത
- സന്തതി
- ജനം
- ഭർത്താവു്
- ചന
- ജന്തുക്കളുടെ ഉല്പാദന കാലം ഗർഭഗ്രഹണം
- അമ്മ
- വേഗമുള്ളവൻ
- അതിവേഗം
- അതിവേഗത്തിൽ ഓടുന്ന കുതിര
- വിശേഷണം:
- അതിവേഗമുള്ള
- ഓട്ടക്കാരൻ
- വേഗമുള്ളവൻ
- കൃഷ്ണൻ
- രക്ഷാകർത്താവു്
- ഉണർന്നിരിക്കുക
- അമ്മ
- പ്രസവിച്ചവൾ
- അപ്പോൾ പ്രസവിച്ചവൾ
- (പെറ്റെഴുന്നേൾക്കാത്തവൾ).
- യമൻ
- ബ്രഹ്മാവു്
- വിഷ്ണു
- സ്വായംഭുവമനു
- ഇന്ദ്രൻ
- സൂര്യൻ
- സോമൻ
- മരീചി മുതലായ ബ്രഹ്മാവിന്റെ പുത്രന്മാർ
- രാജാവു്
- വിശ്വകർമ്മാവു്
- മകളുടെ ഭർത്താവു്
- പ്രജാപതിമാർ സൃഷ്ടിവിഷയത്തിൽ ബ്രഹ്മാവിനെ സഹായിക്കുന്നവരാകുന്നു. ബ്രഹ്മാവിന്റെ പുത്രന്മാരാണു്. മരീചി, അത്രി, അംഗിരസ്സു്, പുലസ്ത്യൻ, പുലഹൻ, ക്രതു, വസിഷ്ഠൻ, പ്രചേതസ്സു് (ദക്ഷൻ), ഭൃഗു, നാരദൻ ഈ പത്തു ഋഷികളേയുമാണു് സാധാ രണ പ്രജാപതികളെന്നു പറയാറുള്ളതു്. മഹാഭാരതപ്രകാരം 21 പ്രജാപതികളെ കാണുന്നു. (ഭൃഗു, മരീചി, അത്രി, ദക്ഷൻ, കർദ്ദമൻ, പുലഹൻ, പുലസ്ത്യൻ, അംഗിരസ്സു്, ക്രതു - ഇവരെ നവപ്രജാപതികൾ എന്നു പറയുന്നു).
- ജ്യേഷ്ഠന്റെ അല്ലെങ്കിൽ അനുജന്റെ ഭാര്യ
- കുട്ടിയുള്ളവൾ എന്നർത്ഥം (ഭ്രാതാക്കന്മാർക്കുണ്ടാകുന്ന പുത്രന്മാർ തന്റെ പുത്രന്മാരോടു തുല്യന്മാരാകയാൽ തന്റെ പുത്രന്നു തുല്യനായ പുത്രനുള്ളവൾ എന്നു ഫലിതാർത്ഥം).
- അമ്മ
- ജ്യേഷ്ഠന്റെ ഭാര്യ
- കാറ്റു്
- വിശേഷണം:
- ബുദ്ധിയുള്ള
- പഠിത്തമുള്ള
- കാലിന്റെ മുട്ടകന്നുള്ള
- വിദ്വാൻ
- ബുദ്ധി
- അറിവിന്റെ ശ്രേഷ്ഠമായ കരണം എന്നർത്ഥം.
- ബുദ്ധിയുള്ള സ്ത്രീ, ലൗകിക വ്യവഹാരങ്ങളിൽ നല്ല അറിവുള്ളവൾ
- മൂന്നുകാലത്തേ കാര്യവും അറിയുന്ന ബുദ്ധി
- വിശേഷബുദ്ധി.
- വിശേഷണം:
- ബുദ്ധിയുള്ള
- പഠിത്തമുള്ള
- അറിവു്, ബുദ്ധി
- അടയാളം
- ബ്രഹ്മം
- പ്രജ്ഞാനം = ബ്രഹ്മം. ഇതു വേദത്തിലുള്ള ഉപനിഷത്തിലാണു്. യാതൊന്നു കൊണ്ടു കാണുകയും, കേൾക്കുകയും, മണപ്പിക്കയും, തൊടുകയും, രസത്തെ അറിയുകയും ചെയ്യുന്നുവോ അതുതന്നെ പ്രജ്ഞാനം എന്നു പറയപ്പെടുന്നതു്. ബ്രഹ്മാവുമുതൽ കീടപര്യന്തമുള്ള പ്രാണി കളിൽ യാതൊരു ചൈതന്യം കാണപ്പെടുന്നുവോ അതുതന്നെ ബ്രഹ്മം. ഈവിധമുള്ള പ്രജ്ഞാനംതന്നെ ബ്രഹ്മം എന്നർത്ഥം.
ജിഘ്രതിവ്യാകരോതി ച
സ്വാദ്വസ്വാദ്വവിജാനാതി
തൽപ്രജ്ഞാനമുദീരിതം.
ചതുർമ്മുഖേന്ദ്രദേവേഷു
മനുഷ്യശ്വേഗവാദിഷു
ചൈതന്യമേകം ബ്രഹ്മാതഃ
പ്രജ്ഞാനം ബ്രഹ്മമയ്യപി’
- അറിവുള്ളവൻ
- വിദ്വാൻ
- വാതരോഗം മുതലായതുകൊണ്ടു മുട്ടിന്നകൽച്ച പറ്റിയവൻ
- വിശേഷണം:
- ജ്വലിച്ച
- പറപ്പ്
- പറക്കുക
- പക്ഷികളുടെ സഞ്ചാരം
- (ഗതിവിശേഷം) ഒന്നാമതായി പറക്കുക.
- വിശേഷണം:
- പഴയ
- വിശേഷണം:
- നമസ്കരിക്കപ്പെട്ട
- സാമർത്ഥ്യമുള്ള
- നമസ്കാരം
- വന്ദന
- ശബ്ദം
- ഗൂഢസഞ്ചാരി
- നമസ്കരിക്കുന്നു
- കുമ്പിടുന്നു
- സ്നേഹത്തോടുകൂടിയ ശണ്ഠ
- സ്നേഹം
- സ്നേഹം, വാത്സല്യം
- വിശ്വാസം
- പരിചയം
- യാചന
- ഇഷ്ടം
- വിശേഷണം:
- പ്രണയമുള്ള
- ഭർത്താവു
- സ്നേഹം
- ഭാര്യ
- ഓങ്കാരം
- എല്ലാമന്ത്രങ്ങളുടെയും ആദിയിൽ ഉച്ചരിക്കുന്ന ‘ഓം’ എന്ന ശബ്ദം, സ്തുതിക്കപ്പെടുന്നതു എന്നർത്ഥം.
- ഒരു വാദ്യം
- ബ്രഹ്മം
- പ്രണവം = ഓങ്കാരം. ഈ ഓങ്കാരത്തെ വേദമന്ത്രങ്ങൾ ഉച്ചരിക്കുന്നതിനു മുമ്പായിട്ടു ഉച്ചരിക്കുന്നതുകൊണ്ടു പ്രണവം എന്നപേർ വന്നിട്ടുള്ളതാകുന്നു. പ്ര = മുമ്പു്. നു = ഉച്ചരിക്കുക, സ്തുതിക്കുക.
- പ്രണവസ്വരൂപമായുള്ളവൻ
- ഉറച്ചശബ്ദം
- ചെവിയിലുണ്ടാകുന്ന ഒരു രോഗം, കർണ്ണനാദം
- സ്നേഹം അധികമാകയാൽ ഒരു സ്വരഭേദത്തോടെ തടഞ്ഞു സാവധാനത്തിൽ പറയുന്ന വാക്കു്, അനുരാഗം കൊണ്ടുണ്ടായ മുഖകണ്ഠാദി ജനിതമായ സീൽക്കാരാദിശബ്ദം
- സ്നേഹം ഭക്തി മുതലായ മറ്റു മനോവ്യാപാരങ്ങൾ കൊണ്ടുണ്ടാകുന്ന (പുത്രലാളനാദികളാലുണ്ടാകുന്ന) ശബ്ദം
- നമസ്കാരം
- എട്ടുവിധം, ജാനുക്കൾ, പാദങ്ങൾ, പാണികൾ, ഉരസ്സു, ബുദ്ധി, ശിരസ്സു്, വചസ്സു്, ദൃഷ്ടി ഈ അംഗങ്ങൾ കൊണ്ടു നമസ്കരിക്ക. അഷ്ടാംഗപാതം നോക്കുക.
- വെള്ളം ഒഴുകുന്നവഴി
- ഓവു് കല്ലു മുതലായതുകൊണ്ടു കെട്ടപ്പെട്ടതു് എന്നർത്ഥം.
- കുഴൽ
- ഉദാ:, ജലപ്രണാളികൾ.
- അതിപ്രയത്നം
- പ്രവേശനം
- ശക്തിയോടുകൂടിയ ഒരു ധ്യാനം
- സമാധാനം
- സമർപ്പണം
- ഒറ്റുകാരൻ, ചാരൻ, ചാരപുരുഷൻ,
- അറിയപ്പെടേണ്ടതായ കാര്യം ഇവങ്കൽ പ്രകർഷേണനിധാനം ചെയ്യപ്പെടുന്നതിനാൽ ഈ പേരുണ്ടായി.
- പ്രതിജ്ഞ
- യാചന
- പ്രാർത്ഥന
- നമസ്കരിക്കുന്നു
- നമസ്കാരം
- വിവാഹം കഴിക്കുന്നു
- വിശേഷണം:
- ഏൽപ്പിക്കപ്പെട്ട
- വെക്കപ്പെട്ട
- ചെയ്യപ്പെട്ട
- ലഭിക്കപ്പെട്ട
- വിശേഷണം:
- പ്രവേശിപ്പിക്കപ്പെട്ട
- പാകംചെയ്യപ്പെട്ട
- ചെയ്യപ്പെട്ട
- എറിഞ്ഞുകളയപ്പെട്ട
- എഴുതിയുണ്ടാക്കപ്പെട്ട (ഗ്രന്ഥം, പുസ്തകം)
- പഠിപ്പിക്കപ്പെട്ട
- സന്തോഷിപ്പിക്കപ്പെട്ട
- ചെറിയ കുഴികിണ്ണം
- ശുദ്ധിചെയ്യപ്പെട്ട അഗ്നി
- മന്ത്രത്താൽ സംസ്ക്കരിക്കപ്പെട്ട അഗ്നി
- പാകം ചെയ്തു നന്നാക്കിയ കറി മുതലായതു്
- പാകംകൊണ്ടും രസം കൊണ്ടും സമഗ്രമായ ശാകാദി
- വിശേഷണം:
- സ്തുതിക്കപ്പെട്ട
- തുടക്കുക, കഴുകുക, കഴുകാനുള്ള ജലം
- കുളി
- വിശേഷണം:
- കീഴ്വഴക്കമുള്ള
- സ്വാധീനനായിട്ടുള്ളവൻ, അധീനൻ
- നടത്തുക
- നടത്തൽ
- വള്ളി
- വളരെ പരന്നുകിടക്കുന്നതു എന്നർത്ഥം.
- പരപ്പു്
- വിശേഷണം:
- പണ്ടുള്ള
- പഴയ
- വിശേഷണം:
- വളരെ നേരിയ, മെലിഞ്ഞ, ഏറ്റവും ചെറിയ
- വണ്ണം കുറഞ്ഞ, ക്ഷീണിച്ച
- സാരമില്ലാത്ത
- വിശേഷണം:
- ഏറ്റവും ചൂടുപിടിച്ച
- തീയിലിട്ടു പഴുപ്പിക്കപ്പെട്ട
- ദുഃഖിച്ച
- കാസശ്വാസം
- തമകൻ എന്ന ശ്വാസത്തിനുള്ള ലക്ഷണങ്ങളും പനിയും മൂർച്ഛയും കൂടി ഉണ്ടാകുമ്പോൾ ഉള്ള പേർ.
- സംശയം
- തർക്കം, ഊഹം
- തർക്കശാസ്ത്രം
- വിശേഷണം:
- തർക്കിക്കപ്പെട്ട
- സന്ദേഹിച്ച
- ഒരു കാശി രാജാവു്
- കാശി നൃപനായ ദിവോദാസന്റെ പുത്രൻ
- വീതഹവ്യൻ എന്ന രാജാവു ദിവോദാസന്റെ കുടുംബത്തെ ഉന്മൂലനാശം ചെയ്തു. പിന്നീടു ഭൃഗുവിനെക്കൊണ്ടു് ഒരു യാഗം നടത്തിച്ചു പ്രതർദ്ദനൻ എന്ന പുത്രനെ സമ്പാദിച്ചു. ഇദ്ദേഹം ഒരു വലിയ യോദ്ധാവായിത്തീർന്നതിന്റെ ശേഷം വീതഹവ്യനോടു പക വീട്ടി. വീതഹവ്യൻ ഭൃഗുവിനെ ശരണം പ്രാപിച്ചു. ഭൃഗു അദ്ദേഹത്തെ ഒരു മഹർഷിയാക്കി.
- പരത്തിപ്പിടിച്ച ഒരു കൈ
- വിരലെല്ലാം നിറുത്തി പരത്തിയ കൈപ്പടം. വിസ്തൃതമായ പ്രദേശമുള്ളതെന്നർത്ഥം.
- ഇടത്തേക്കൈയും വലത്തേക്കൈയും കൂട്ടിച്ചേർത്തു പരത്തിപ്പിടിച്ചതു്
- തമ്മിൽ കൂട്ടിച്ചേർത്ത കരതലം.
- ഇളയകമ്പു്
- വള്ളി
- പ്രതാനമുള്ള
- പരപ്പുള്ള
- വള്ളി
- പരപ്പു്
- സമ്പത്തുകൊണ്ടും ശക്തി കൊണ്ടും മറ്റുമുള്ള ഒരു മഹത്വം
- ചൂടു്
- ഓജസ്സു്
- പ്രഭുശക്തികൊണ്ടും ദണ്ഡശക്തികൊണ്ടും ഉണ്ടാകുന്ന അധൃഷ്യത
- ശത്രുക്കളെ പ്രകർഷേണ തപിപ്പിക്കുന്നതെന്നർത്ഥം.
- എരിക്കു്
- ഒരു സംസ്കൃത സാഹിത്യശാസ്ത്രഗ്രന്ഥം
- (വിദ്യാനാഥപണ്ഡിതർ ഉണ്ടാക്കിയതു).
- മലയാള വർഷം
- 1൦94 – ക്കു 641 – 642.
- വിശേഷണം:
- പ്രതാപമുള്ള
- ഒരു പൂച്ചെടി
- വെള്ളെരിക്കു്
- കണ്ണിന്റെ തേജസ്സിനെ കളയുന്നതെന്നർത്ഥം. താപസന്മാർക്കു പ്രകർഷത്തെ കൊടുക്കുന്നതെന്നുമാവാം.
- വിശേഷണം:
- പ്രതാപമുള്ള
- വഞ്ചന
- ചതിവു്
- വിശേഷണം:
- വഞ്ചിക്കപ്പെട്ട
- പകരം
- മാറ്റം
- തോറു്
- പല
- സാദൃശ്യം
- അല്പവൃത്തി
- സംബന്ധം
- നിയമം
- കുറിച്ചു്
- പേർപ്പു്, പകർപ്പു്
- ഒരുത്തൻ സങ്കടംവച്ചാൽ അതിന്നുത്തരം പറയേണ്ടുന്നവൻ, പ്രതിവാദി, പ്രതിക്കാരൻ
- ഒന്നിൽ നോക്കി പകർത്തിയ എഴുത്തു്
- ചോദ്യത്തിനു ശരിയല്ലാതെ തെറ്റായിട്ടു പറയുന്ന ഉത്തരം
- വസ്ത്രമാല്യാദികളെക്കൊണ്ടുള്ള അലങ്കാരം
- ആ അലങ്കാരം നിമിത്തമുണ്ടായ ശോഭ
- മാലിന്യത്തെ കളഞ്ഞു ശരീരം വെടിപ്പുവരുത്തുക
- പ്രതിക്രിയ
- ഉപശാന്തി
- പ്രതിബിംബം
- ആകൃതി
- വിശേഷണം:
- വിരോധമുള്ള
- വിപരീതം
- വിരോധം
- ഒന്നിനു പകരമായുണ്ടാക്കിയ ശരീരം, പ്രതിമ
- പൂജാർത്ഥം ശിലാലോഹാദികളെക്കൊണ്ടുണ്ടാക്കുന്നതായ വിഷ്ണുഗണേശാദിപ്രതിമ
- ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ടതു്
- വിശേഷണം:
- ക്രമത്തിനു വിപരീതമായ
- പ്രതിഫലം
- പകരത്തിനു പകരം ചെയ്ക
- പ്രതിവാദി
- ശത്രു
- ക്ഷണംപ്രതി
- ഉടനെ ഉടനെ
- കാവൽക്കാരൻ
- വിശേഷണം:
- പ്രതിക്ഷേപിക്കപ്പെട്ട, അയയ്ക്കപ്പെട്ട
- കളയപ്പെട്ട
- വിരോധിക്കപ്പെട്ട
- അപവാദപ്പെട്ട, ആക്ഷേപിക്കപ്പെട്ട
- നിരസിക്ക, നിന്ദ
- ഉപദ്രവം
- നിരസിക്കുന്നു, നിന്ദിക്കുന്നു
- ഉപദ്രവിക്കുന്നു
- പ്രസിദ്ധി
- മുമ്പോട്ടും പിമ്പോട്ടും പറന്നുകൊണ്ടിരിക്കുന്ന
- ചുറ്റിസഞ്ചരിക്കുന്ന
- തിരിച്ചുവരുക
- മടങ്ങിവരുക
- സ്വീകാരം
- ദാനം വാങ്ങുക
- പിൻപട
- കോളാമ്പി
- സൈന്യത്തിന്റെ പിൻഭാഗം
- പ്രതിഗ്രഹിക്കപ്പെടുന്നതു് എന്നർത്ഥം.
- കൈയ്ക്കൊള്ളൽ
- കോളാമ്പി
- ഭക്ഷിക്കപ്പെട്ട താംബൂലത്തെയും മറ്റും സ്വീകരിക്കുന്നതു് എന്നർത്ഥം
- സമ്മാനം വാങ്ങിക്ക
- ദ്വിതീയവിഭക്തി
- വിശേഷണം:
- സ്വീകരിക്കാൻ യോഗ്യമായ
- സമ്മതിക്കാകുന്ന
- വിശേഷണം:
- വിപരീതമുള്ള
- കോപം
- സൗശീല്യത്തെ കളയുന്നതു് എന്നർത്ഥം.
- ദ്വന്ദ്വയുദ്ധം
- തളർച്ച
- ശത്രു
- വധം, കൊല
- തടവു്
- ധ്യാനം
- ചിത്രപടം
- പ്രതിബിംബം
- പ്രതിരൂപം
- പൂജാർത്ഥം
- ശിലാലോഹാദികളെക്കൊണ്ടുണ്ടാ ക്കുന്നതായ വിഷ്ണുഗണേശാദി പ്രതിമയുടെ പേർ.
- നിഴൽ
- തടസ്സം
- മറുപടി
- ഉത്തരം
- മറുപടി
- ദൃഷ്ടിയുറപ്പിച്ചുകൊണ്ടുള്ള നോട്ടം
- ഉണർന്നിരുന്ന (അമാന്തമില്ലാത്ത) നോട്ടം എന്നർത്ഥം.
- അണ്ണാക്കു്
- രണ്ടാമതു ജീവിക്ക
- മരിച്ചശേഷം ജീവിക്ക
- ശപഥം, ഞാൻ ഇന്നപ്രകാരം ചെയ്യുമെന്നു സത്യമായി പറക, തീർച്ഛപ്പെടുത്തൽ
- ആജ്ഞ
- നിശ്ചയം
- വിശേഷണം:
- പ്രതിജ്ഞചെയ്യപ്പെട്ട
- അംഗീകരിക്കപ്പെട്ട
- വാഗ്ദത്തം
- ഉടമ്പടി
- ഇന്ന പ്രകാരം ചെയ്യുമെന്നു തീർച്ചപ്പെടുത്തൽ
- ഉടമ്പടിചീട്ടു്
- വിശേഷണം:
- പ്രതിജ്ഞചെയ്യപ്പെടുവാന്തക്ക
- മംഗലസ്തുതി പാടുന്നവൻ
- തണ്ടുവലിക്കുന്നവൻ
- കപ്പൽക്കാരൻ
- വിശേഷണം:
- തിരിയെ കൊടുത്ത
- മാറ്റിവാങ്ങിക്ക
- തിരിയെ കൊടുക്കുക
- സമ്മാനമായി കൊടുക്ക
- വാങ്ങിച്ചതിനെ തിരിച്ചു കൊടുക്ക
- യുദ്ധം
- ദിവസംപ്രതി
- വിശേഷണം:
- തിരിയെ കൊടുപ്പാൻ തക്ക
- പണയം
- പകരം കിട്ടിയ മുതൽ
- പ്രതികൂലി
- ശത്രു
- മാറ്റൊലി
- മാറ്റൊലി
- പ്രതിദ്ധ്വനി
- നന്ദിപറക
- സ്വാഗതം പറക, മറ്റൊരുവന്റെ അഭിവൃദ്ധിയെക്കുറിച്ചു സന്തോഷം പറക
- പിന്നെയും പിന്നെയും സന്തോഷിക്ക
- വിശേഷണം:
- പുതുതായ
- പുത്തനായ
- കാവ്യങ്ങളിൽ നായകന്റെ എതിരാളി
- രാമായണത്തിൽ – രാവണൻ മാഘത്തിൽ – ശിശുപാലൻ
- കൊടി
- പകരം നിൽക്കുന്നവൻ
- പ്രതിബിംബം
- പണയം
- തിരിച്ചുവരുന്നു
- വീണ്ടും പ്രവർത്തിക്കുന്നു
- മടങ്ങിപ്പോന്നവൻ
- പകരത്തിനു പകരം പരസ്പരം സൂക്ഷിച്ചുവെച്ചിട്ടുള്ള പണയം
- ശത്രുപക്ഷം
- ശത്രുവിന്റെ പക്ഷത്തിൽ നില്ക്കുന്നവൻ
- ശത്രു
- ശത്രു
- (പക്ഷം = ഭാഗം. പക്ഷി = പക്ഷം പിടിച്ചവൻ).
- രണ്ടുപക്ഷത്തിലേയും പ്രതിപദം, മാസാദികൾ തുടങ്ങുന്ന ദിവസമെന്നർത്ഥം
- ബുദ്ധി
- (പദാർത്ഥങ്ങളുടെ തിരിച്ചറിവിനുള്ള കരണം).
- കറുത്തവാവുകഴിഞ്ഞു അടുത്തരാത്രി ഉദിക്കുന്ന ചന്ദ്രൻ
- സ്നേഹബഹുമാനങ്ങൾ
- വിശ്വാസം
- ശ്രദ്ധ, താൽപര്യം
- സമ്മതം
- കീർത്തി
- സമ്പാദ്യം
- ധീരത
- അറിവു്
- പ്രതികർമ്മം
- ഉയർച്ച
- ഒന്നാമത്തേ പക്കം
- വെളുത്ത പ്രതിപദം
- കറുത്ത പ്രതിപദം
- പദന്തോറും, ഓരോ അടിയായി
- കൂടക്കൂടെ
- വിശേഷണം:
- അറിയപ്പെട്ട
- പ്രതിജ്ഞചെയ്യപ്പെട്ട
- ജയിക്കപ്പെട്ട
- പ്രതിപാദിക്കുന്നതു്
- വിവരിക്കുന്നതു്
- ദാനം
- പുണ്യത്തെ സമ്പാദിക്കുന്നതു് എന്നർത്ഥം.
- അറിയിക്ക
- പ്രവൃത്തി
- ഉപദേശം
- വിവരണം, വിവരിക്കുക
- നിശ്ചയിക്കുന്നു
- കൈക്കൊള്ളുന്നു
- വിവരിച്ചു പറയുന്നു
- പറയുന്നു
- വിശേഷണം:
- പ്രതിപാദിക്കത്തക്ക
- സൂക്ഷിപ്പു്
- പ്രതിവാദംചെയ്ക
- പകരം കൊടുക്കുന്നു
- 16 ഋത്വിക്കുകളിൽ ഒരാൾ
- മറുപക്ഷത്തുചേരുക
- ശത്രുപക്ഷത്തുചേരുക
- തിരിച്ചു കിട്ടാൻ ശക്യമായിട്ടുള്ളതു്
- പകരമായ അനുഭവം
- പ്രതിബിംബം, ഛായ
- ദക്ഷിണ, ശമ്പളം, കൂലി
- പ്രതിബിംബിക്കുന്നു
- വിശേഷണം:
- പ്രതിബിംബിക്കപ്പെട്ട
- വിശേഷണം:
- വിരോധിക്കപ്പെട്ട
- തന്റെ അഭിലാഷത്തിനു് അന്യങ്കൽനിന്നു ഭംഗംപ്രാപിച്ച
- കെട്ടപ്പെട്ട
- സംബന്ധിക്കപ്പെട്ട
- തടസ്സം, തടവു്
- നിർബ്ബന്ധം
- വിശേഷണം:
- വിരോധിക്കുന്ന
- തടുക്കുന്ന
- തടവു്
- മരത്തിന്റെ കൊമ്പു്
- വിശേഷണം:
- തുല്യബലമുള്ള
- ശക്തിയുള്ള
- ഛായ, നിഴൽ
- പ്രതിമ
- നിഴലിക്കുന്നു
- വിശേഷണം:
- നിഴലിക്കപ്പെട്ട
- ഉണർച്ച
- തിരിച്ചറിവു്, അറിവു്
- ബുദ്ധി
- ഓർമ്മ
- ബുദ്ധി, പുത്തൻപുത്തനായി തോന്നിപ്പിക്കുന്ന ബുദ്ധിശക്തി
- ശോഭ
- ധീരത
- പഞ്ചമരാശി
- ശത്രു
- വിശേഷണം:
- ഭയത്തെ ഉണ്ടാക്കുന്ന
- ഭയം
- ഭയാനകരസം
- വീണ്ടും വീണ്ടും ഭയത്തെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
- പ്രതിയുടെ ഭാഗം
- വിഭാഗം, പകുത്തുകൊടുക്കൽ
- വെളിച്ചം, പ്രകാശം
- ബുദ്ധിശക്തി
- വിശ്വാസം
- തോന്നുക
- വിശേഷണം:
- പ്രതിഭയുള്ള
- പ്രതിഭ എന്ന ബുദ്ധിവിശേഷത്തോടുകൂടിയ
- വിശേഷണം:
- ബുദ്ധിക്കു തെളിവുള്ള
- ഹുങ്കുള്ള
- പെട്ടെന്നുള്ളിൽ തോന്നുന്നതു്, തോന്നൽ
- ബാഹ്യാകൃതി
- സംഭവം
- കാഴ്ച
- മദ്ധ്യസ്ഥൻ
- സഹായി
- ജാമ്യക്കാരൻ
- പ്രതിനിധിയായി ഭവിക്കുന്നവൻ എന്നർത്ഥം.
- സുഖാനുഭവം
- വിശേഷണം:
- തുല്യതയുള്ള
- പ്രതിശരീരം, പ്രതിബിംബം
- ഇതുകൊണ്ടു പ്രതിമാനം ചെയ്യുന്നതിനാൽ ഈ പേർ വന്നു.
- ഒരു അളവു്
- ആനയുടെ തലയിൽ കൊമ്പുകളുടെ മദ്ധ്യേയുള്ള ഭാഗം
- പ്രതിമകൾ എട്ടുവിധം – ശിലാമയി, ധാതുമയി, ലോഹമയി, ലേപ്യമയി, ലേഖ്യമയി, മൃന്മയി, മണിമയി, മനോമയി.
- തുല്യത
- പ്രതിമ, സാദൃശ്യം
- ആനയുടെ പെരുമുഖം, കൊമ്പുകളുടെ മദ്ധ്യപ്രദേശം
- ഹിംസിക്കുന്നേടം എന്നർത്ഥം.
- പകരമുണ്ടാക്കിയ സ്വരൂപം
- വിശേഷണം:
- കവചമിട്ട
- കെട്ടപ്പെട്ട ചട്ടകുപ്പായം മുതലായതു്
- നച്ചെലി
- വിശേഷണം:
- ചൊടിപ്പുള്ള
- ധൈര്യമുള്ള
- ആഗ്രഹം, അഭിലാഷം
- അടിമപ്പെടുത്തുക
- അറിവു്
- പ്രതികാരം
- പൂർത്തിയാക്കുക
- തമ്മിൽ കൂട്ടിച്ചേർക്കുക (ആനുകൂല്യത്തെ ഉണ്ടാക്കുക)
- ഗുണാധാനം
- പ്രതിശരീരം
- പ്രതിമാ
- ഇതുകൊണ്ടു പ്രതിയാനം ചെയ്യുന്നതിനാൽ ഈ പേർ വന്നു.
- പകരം വീട്ടുക
- മടക്കം
- മടങ്ങിപ്പോക്കു്
- വൈരം
- വിശേഷണം:
- വിരോധിക്കുന്ന
- എതിർക്കുന്ന
- വിരോധി
- ശത്രു
- എതിരാളി
- പ്രതിവാദി
- വിരോധം
- ശത്രുത
- എതിർത്തു യുദ്ധംചെയ്യാൻ വരുന്നവൻ
- വിശേഷണം:
- വിരോധിക്കപ്പെട്ട
- തടുക്കപ്പെട്ട
- പ്രതിബിംബം
- തടവു്
- വിരോധം
- വിശേഷണം:
- പ്രതിരോധിക്കുന്ന
- വിരോധിക്കുന്ന
- കള്ളൻ
- തടുപ്പാൻ ശീലമുള്ളവൻ എന്നർത്ഥം.
- തടയുന്നു
- എതിരായി തടുക്കുന്നു
- വിശേഷണം:
- ഇടത്തൂട്ടു്
- വിപരീതമായ
- ഹീനമായ
- വിപരീതത്വം
- ഉത്തരം
- ഉത്തരം പറയുന്നു
- തിരിച്ചൽ
- തിരിച്ചു വരവു്
- ഗ്രാമം
- കര
- ഒരു അലങ്കാരം
- ‘ഒരേ സാധാരണധർമ്മത്തെ വാചകപദം കൂടാതെ ഉപമേയവാക്യത്തിലും ഉപമാനവാക്യത്തിലും പര്യായപദങ്ങളെക്കൊണ്ടു നിർദ്ദേശിക്കുന്നതു്’.
- വിശേഷണം:
- ഉത്തരം പറയേണ്ടുന്ന
- ഉത്തരം
- ചോദ്യത്തിന്നു പകരം പറയുന്നവാക്കു് എന്നർത്ഥം.
- ഉത്തരം
- ഉത്തരംപറക
- വിവാദം
- എതിർവാദം
- ഉത്തരം പറക
- ഉത്തരം പറയുന്നവൻ
- ഉത്തരംപറയുന്നു
- തർക്കിക്കുന്നു
- ആഴ്ചതോറും
- തടുക്കുക
- ദിവസന്തോറും
- വിശേഷണം:
- അടുത്ത ഭവനത്തിൽ പാർക്കുന്ന
- വിരോധം
- പരിഹാര പ്രവൃത്തി
- പ്രായശ്ചിത്തം
- എന്തിനെങ്കിലും പകരമായി പിന്നീടു ചെയ്യുന്ന കർമ്മം
- ധർമ്മപുത്രരുടെ മകൻ
- പ്രതിബിംബം
- ഒരങ്ങാടി മരുന്നു്
- അതിവിടയം
- അമൃതതുല്യം എന്നർത്ഥം.
- അയൽപക്കം
- വിശേഷണം:
- അയൽപക്കത്തുള്ള
- മാറ്റൊലി
- പ്രായശ്ചിത്തം
- ഒഴികഴിവു
- ഉപശാന്തി
- നിയോഗം
- ഭൃത്യാദികളെ വിളിച്ചു കാര്യാർത്ഥം പറഞ്ഞയക്കുക
- വിശേഷണം:
- കീർത്തിപ്പെട്ട
- അയക്കപ്പെട്ട
- വിശേഷണം:
- മൂക്കുവാലിച്ച
- പീനസം
- പ്രതിക്ഷണം വൃദ്ധിയെ പ്രാപിക്കുന്നതു് എന്നർത്ഥം.
- സഭ
- ഇതിൽ ആശ്രയിക്കുന്നതിനാൽ ഈ പേർവന്നു.
- യാഗശാല
- അതാതു തരക്കാർക്കു വേറെ വേറെ ഇരിപ്പാൻ ഇടങ്ങൾ ഉള്ളതു എന്നർത്ഥം.
- ആശ്രയസ്ഥാനം
- ഭവനം
- പ്രതിജ്ഞാ (ഏൽക്കുക)
- അംഗീകാരം
- പ്രതിജ്ഞചെയ്യുന്നു
- അനുവദിക്കുന്നു
- വിശേഷണം:
- പ്രതിജ്ഞചെയ്യപ്പെട്ട
- മാറ്റൊലി
- പ്രഥമശബ്ദത്തെ ലക്ഷ്യമാക്കി തിരിച്ചു കേൾക്കുന്നതു് എന്നർത്ഥം.
- വിശേഷണം:
- വില്ക്കപ്പെട്ട
- നിഷേധിക്കപ്പെട്ട
- വിലക്കു്
- വിരോധം
- തടവു്
- വിരോധം, പ്രതികൂലമായ തടസ്സം
- മരവിപ്പു്
- (പ്രതി + സ്തംഭം = പ്രതിഷ്ടംഭം.)
- വിശേഷണം:
- കീർത്തിയുള്ള
- കീർത്തി
- ബിംബവും മറ്റും ശുദ്ധിചെയ്തിരുത്തുക
- ഇരിപ്പു്
- താമസിക്ക
- സ്ഥലം
- ഭൂമി
- നിവൃത്തി
- ഛന്ദസ്സുകളിൽ ഒന്നു്
- ഉറപ്പു്
- ബലമായ സ്ഥാനം
- പ്രതിഷ്ഠിക്കുന്നവൻ
- ഉറപ്പിപ്പു്
- ബിംബവും മറ്റും ശുദ്ധിചെയ്തിരുത്തുക
- (പ്രതി + സ്ഥാപനം = പ്രതിഷ്ഠാപനം).
- ഉറപ്പിക്കപ്പെട്ടതു്
- ബിംബവും മറ്റും ശുദ്ധിചെയ്തിരുത്തുന്നു
- വിശേഷണം:
- പ്രതിഷ്ഠിക്കപ്പെട്ട
- കീർത്തിക്കപ്പെട്ട
- വിശേഷണം:
- ആശ്രയിച്ച
- സൈന്യത്തിൽ ഒരു ഭാഗം, പിൻപട
- കൈവള
- കല്യാണത്തിനു മന്ത്രപുരസ്സരമായി കൈയിൽകെട്ടുന്ന ഒരു ചരടു് (രക്ഷാസൂത്രം)
മാമുക്തവാൻപ്രതിസരം ഭഗവാൻ വസിഷ്ഠഃ’
- വിവാഹത്തിനു കൈയിൽ കെട്ടുന്ന ചരടു്, കാപ്പു്
- ലോകത്തിന്റെ സൃഷ്ടിനാശങ്ങളെക്കുറിച്ചു പറയുന്ന പുരാണത്തിന്റെ ഒരുഭാഗം
- നാശം, മരണം
- വിശേഷണം:
- ഇടത്തുടു്
- വിപരീതമായ
- തിരശ്ശീല
- മറ
- മറയ്ക്കേണ്ട ദിക്കുതോറും കെട്ടപ്പെടുന്നതു് എന്നർത്ഥം.
- ഗൗളി
- അസൂയ
- പ്രതിദ്ധ്വനി
- വിശേഷണം:
- പ്രതിഹനിക്കപ്പെട്ട
- കൊല്ലപ്പെട്ട
- തടവുവന്ന
- കളയപ്പെട്ട
- തന്റെ അഭിലാഷത്തിന്നു അന്യങ്കൽ നിന്നു ഭംഗംവന്ന
- വീണുപോയ
- നേരിട്ട
- 16 ഋത്വിക്കുകളിൽ ഒരാൾ
- മന്ത്രവാദി
- ഇന്ദ്രജാലക്കാരൻ
- വ്യാജം പ്രയോജനമായിട്ടുള്ളവൻ എന്നർത്ഥം.
- വാതിൽ
- ദ്വാരം
- അകത്തേക്കു കടപ്പാനുള്ള വഴി
- കാവൽക്കാരൻ
- ദ്വാരപാലൻ
- ഒരു മരുന്നു്
- കണവീരം. അലരി എന്നു് തമിഴു് വ്യാഖ്യാനം. പൂവുകൾ നിമിത്തം ചിരിക്കുന്നതുപോലെ നിൽക്കുന്നതു് എന്നർത്ഥം.
- വിശേഷണം:
- വിരോധമായുള്ള
- വേർതിരിയപ്പെട്ട
- ശരീരം, അവയവം
- കരചരണാദ്യവയവങ്ങളുടെ പേർ തിരിച്ചറിയപ്പെടുന്നതു് എന്നർത്ഥം.
- ഓഹരി
- പ്രതികൂലം
- പകവീട്ടുക, വൈരശൂദ്ധി
- പകരം ചെയ്യുക എന്നർത്ഥം.
- പ്രതിശാന്തി
- വിശേഷണം:
- തുല്യമായ
- സദൃശം
- പ്രതീകാശം എന്ന ശബ്ദം സമാസത്തിന്നുശേഷമേ പ്രയോഗിക്കപ്പെടുന്നുള്ളു – ഒറ്റയായിട്ടു കേൾക്കയില്ല.
- കാത്തിരിക്കയെന്നുള്ളതു്
- സംഭവിക്കുന്നതിനുള്ള ആശ
- വിശേഷണം:
- കാത്തിരുന്ന
- വിചാരിക്കപ്പെട്ട
- ബഹുമാനിക്കപ്പെട്ട
- കാത്തിരിക്കുന്നു
- വിശേഷണം:
- പൂജ്യനിലയിലുള്ള
- പൂജാർഹൻ
- സർവരാലും പ്രതിക്ഷേപിക്കപ്പെടുന്നവൻ എന്നർത്ഥം.
- പടിഞ്ഞാറു്
- പകലിന്റെ അവസാനത്തിങ്കൽ സൂര്യനെ ഗമിക്കുന്നതു എന്നർത്ഥം.
- വിശേഷണം:
- പടിഞ്ഞാറുള്ള
- പുതിയ
- വിശേഷണം:
- പടിഞ്ഞാറൻ
- ചതിയൻ
- വിശേഷണം:
- പ്രസിദ്ധമായ, പ്രസിദ്ധിയുള്ള
- അറിയപ്പെട്ട
- സന്തോഷിക്കപ്പെട്ട
- വണക്കമുള്ള
- പോയ
- പ്രസിദ്ധിയുള്ളവൻ
- പ്രത്യേകം ഗമിക്കുന്നവൻ. ഓരോ കാര്യത്തിലും പ്രത്യേകം പ്രസിദ്ധപ്പെട്ടവൻ എന്നർത്ഥം സന്തോഷമുള്ളവൻ.
- തോന്നൽ
- അറിവു്
- കീർത്തി
- സന്തോഷം
- ബഹുമാനം
- വിദെഹം എന്ന രാജ്യം
- കൊടി
- വിശേഷണം:
- പിൻതിരിഞ്ഞ
- പ്രതികൂലതയുള്ള
- സ്ത്രീ
- ചെരിഞ്ഞനോട്ടമുള്ളവൾ. കടക്കണ്ണുകൊണ്ടു നോക്കുന്ന പതിവുള്ളതിനാൽ ഈ അർത്ഥം ഉണ്ടായി.
- സുന്ദരി
- ഒരു രാജാവു്
- ശന്തനുവിന്റെ അച്ഛൻ
- ഭീഷ്മന്റെ പിതാമഹൻ
- പ്രതീപം എന്ന അലങ്കാരം
- പ്രസിദ്ധമായ ഉപമാനത്തേ ഉപമേയമാക്കി ഉപമിക്കുന്നതു്-പ്രതീപാലങ്കാരം.
- വിപരീതം
- സമുദ്രത്തിന്റെയും മറ്റും തടപ്രദേശം
- തീരശബ്ദത്തോടു ഉപസർഗ്ഗം ചേർക്കുന്നപക്ഷം ‘പ്ര’ എന്നുമാത്രമേ ചേർക്കാവു.
- സമീപം
- അയൽപക്കം
- ദ്വാരപാലൻ
- വാതിൽ
- ദ്വാരം
- അകത്തേയ്ക്കു കടപ്പാനുള്ള വഴി
- അകത്തു കാവൽക്കാരത്തി
- അകത്തു കാവൽക്കാരൻ
- വരുന്നവരെ എതിരേറ്റു കൈക്കൊള്ളുകകൊണ്ടു ഈ പേർ വന്നു. സാധാരണ സ്ത്രീകളായിരിക്കും അകത്തു കാവൽ. അതു ഒരു പക്ഷെ പുരുഷനായിരുന്നാലും ഈ ശബ്ദം സ്ത്രീലിംഗമായിത്തന്നെയിരിക്കും.
- താഡനക്കോൽ
- കൊത്തുന്നു
- തെരുവു്
- പെരുവഴി
- ഗ്രാമമദ്ധ്യത്തിലുള്ള പ്രധാനവീഥി
- ധനവാന്മാരുടെ ധനസമൂഹത്തേ കണക്കാക്കുന്നേടം എന്നർത്ഥം. ഉൾഗ്രാമങ്ങളുടെ മദ്ധ്യേകൂടെയുള്ള വീതികുറഞ്ഞ വഴിയ്ക്കോ വേണ്ടുവോളം വീതിയുണ്ടെങ്കിലും രണ്ടുവശവും അഗ്രഹാരങ്ങൾ ഇല്ലാത്ത മാർഗ്ഗത്തിന്നോ പ്രതോളി എന്നു പറഞ്ഞുകൂടാ.
തോളീപ്രദേശത്തുപ്രവേശംതുടങ്ങിമെല്ലെ
- വിശേഷണം:
- പണ്ടേയുള്ള
- പഴതായ
- പഴയ
- പിന്നത്തെ
- പടിഞ്ഞാറെ
- പടിഞ്ഞാറേദിക്കു്
- പടിഞ്ഞാറുള്ള ദേശം
- പശ്ചിമകാലം
- വിശേഷണം:
- പിന്നാലെയുള്ള
- പടിഞ്ഞാറുള്ള
- കൂടിക്കലരാത്ത
- വലിയ കടലാടി, ചെറിയ കടലാടി
- വിലങ്ങത്തിലുള്ള ഇലകളോടു കൂടിയതു് എന്നർത്ഥം.
- വലിയ ദന്തി
- നാകദന്തി
- എലിച്ചെവിയൻ
- വിമുഖമായ പത്രസമൂഹമുള്ളതു് എന്നർത്ഥം.
- വിശേഷണം:
- കാണാകുന്ന
- കാണാനോ കേൾപ്പാനോ മറ്റോ കഴിയുന്നതു്
- ഇന്ദ്രിയത്തെ പ്രതിഗമിച്ചതു് എന്നർത്ഥം. പ്രത്യക്ഷം × പരോക്ഷം.
- പര്യായപദങ്ങൾ:
- സമക്ഷം.
- കാഴ്ച
- മുമ്പിൽ നിൽക്കുന്ന കാലം (വർത്തമാനകാലം)
- വെളിപ്പെടുത്തൽ
- വെളിപ്പെടുത്തുന്നു
- വിശേഷണം:
- പുതിയ
- നൂതനം
- പുതിയതു്
- പുതിയ അഗ്രത്തോടുകൂടിയതു് എന്നർത്ഥം.
- ജ്ഞാനേന്ദ്രിയങ്ങളിൽ ഒന്നു്
- താടി, മൂക്കു്, ചെവി മുതലായ ചെറിയ അംഗങ്ങൾക്കു പറയുന്ന ഒരു പേർ
- വിശേഷണം:
- പിന്തിരിഞ്ഞ മുഖത്തോടുകൂടിയ
- ഒരലങ്കാരം
- വിശേഷണം:
- തൊട്ടിരിക്കുന്ന
- മ്ലേച്ഛരാജ്യം
- വലിയ പർവതങ്ങളുടെ ചുറ്റും കാണപ്പെടുന്ന ചെറുതരം കുന്നുകൾ
- തിരിയെ പോക
- പിന്തിരിയുക
- തിരിച്ചറിവു്
- വാദിയുടെ പേരിൽ പ്രതിവാദി ബോധിപ്പിക്കുന്ന സങ്കടം
- അർത്ഥത്തിൽ അല്പമായിട്ടു വേറെവേറെ ഭേദങ്ങളെ വരുത്തിയതിനെ കാണിക്കുന്നതിനായിട്ടു ഒരു പദത്തിന്റെ അന്തത്തിൽ ചേർക്കുന്ന അക്ഷരങ്ങൾ
- അധീനം, സ്വാധീനമായിട്ടുള്ളതു്
- ശ്രുതി
- കാരണം
- ആചാരം
- വിശ്വാസം
- യന്ത്രം
- ജ്ഞാനം
- ശപഥം
- നിശ്ചയം
- പഴുതു്
- ശബ്ദവിശേഷം
- പ്രതിഗമിക്കുക എന്നർത്ഥം.
- വിശേഷണം:
- വിശ്വസിക്കപ്പെട്ട
- വിശ്വസ്തൻ
- പര്യായപദങ്ങൾ:
- ‘ആപ്തൻ’.
- തോന്നിക്കുന്നു
- ഓർമ്മിപ്പിക്കുന്നു
- ഓരോരുത്തൻ ജനിച്ച നാളിന്റെ അഞ്ചാമത്തേ നാൾ
- പ്രത്യുത്തരം
- വിശേഷണം:
- ശത്രുതയുള്ള (സ്ത്രീ:പ്രത്യർത്ഥിനീ.)
- ശത്രു
- പ്രതിവാദി
- എതിരാളി
- (നകാരാന്തമാണു്).
- തിരിച്ചുകൊടുക്ക
- തിരിച്ചു കൊടുക്കുന്നു
- വിശേഷണം:
- തിരിച്ചുകൊടുക്കപ്പെട്ട
- വിശേഷണം:
- ഭക്ഷിക്കപ്പെട്ട
- തിന്നുതീർത്ത
- ഭക്ഷിക്കപ്പെട്ട അന്നാദികൾ
- വേർപാടു്
- കുറ്റം, പാപം
- ഇച്ഛാഭംഗം
- പകരം പ്രയോഗിക്കുന്ന അമ്പു്
- ദിവസന്തോറും
- വിശേഷണം:
- നീക്കപ്പെട്ട, നിഷേധിക്കപ്പെട്ട
- അറിയിക്കപ്പെട്ട
- ശ്രുതിപ്പെട്ട
- വിരോധിക്കപ്പെട്ട
- നിഷേധം
- തള്ളുക
- തള്ളൽ
- മടക്കിപ്പറയുക എന്നർത്ഥം.
- നിഷേധിക്കുന്നു
- തിരിച്ചുവന്നവൻ
- തിരിച്ചുവരവു
- വിശേഷണം:
- പ്രത്യാദേശിക്കപ്പെട്ട
- നിഷേധിക്കപ്പെട്ട
- നിഷേധം
- നിരാകരിക്ക
- കല്പന
- വീണ്ടും സ്വസ്ഥാനത്തെ പ്രാപിക്കുന്നു
- പിന്നെയും എടുത്തിടുന്നു.
- വിശേഷണം:
- ഭക്ഷിക്കപ്പെട്ട
- ഏവുകാരന്റെ ഒരു നില
- ഇടത്തേ മുഴങ്കാൽ നീട്ടി വലത്തേ മുഴങ്കാൽ കുറുക്കിയുള്ള നില്പു്. (ഇതിനു വിപരീതം – ആലീഢം).
- വിശ്വാസം
- സമീപം
- വിശേഷണം:
- സമീപമായുള്ള
- പിൻപട
- വ്യൂഹത്തിന്റെ പിൻഭാഗം. തോറ്റവരെ (മുറിവേറ്റവരെ) പിൻഭാഗത്തേക്കു് ആക്കുന്നതു് എന്നർത്ഥം.
- അണിഭേദം
- പിന്നോക്കം പോക
- വീഴ്ച
- ചുരുക്കുക
- സ്വസ്വവിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ പിൻമടക്കുക
- പ്രത്യാഹാരം ബുദ്ധിപൂർവകമായിരിക്കണം. ഒരു പദാർത്ഥത്തെ കാണേണ്ട എന്ന നാട്യത്തിൽ കണ്ണുചിമ്മുകയും മനസ്സിൽ ആ വസ്തുവെ തന്നെ വിചാരിക്കയും ചെയ്യുന്നതു പ്രത്യാഹാരമല്ല. കണ്ണുതുറന്നു മിഴിച്ചിരുന്നാലും ദൃശ്യമായ വിഷയത്തെ അതു ഗ്രഹിക്കാതെ ഇരിക്കുന്നതത്രേ ശരിയായ പ്രത്യാഹാരം.
- വ്യാകരണത്തിൽ ചുരുക്കിപ്പറഞ്ഞതിനു ചില അക്ഷരങ്ങൾ കൂട്ടിത്തികയ്ക്കുക
- ഉത്തരം
- മറുപടി
- മറുപടി പറയുന്നതിൽ സമർത്ഥൻ
- ആവർത്തിച്ചുപറക
- വീണ്ടും ജീവിക്ക
- നേരെമറിച്ചു്
- ഒരാൾ വരുമ്പോൾ ബഹുമാനിച്ചു് എഴുന്നേറ്റു് എതിരേൽക്കുക
- പ്രേരണം
- ഒരു കർമ്മം ആരംഭിക്കുമ്പോൾ ഒന്നാമതായി ചെയ്യുന്ന പ്രവൃത്തി
- യുദ്ധത്തിന്നായുള്ള അത്യുത്സാഹം
- തുടങ്ങുന്നു
- ഒരാൾ വരുമ്പോൾ ബഹുമാനിച്ചു ഇരുന്നേടത്തുനിന്നു എഴുന്നേല്ക്കുക
- ബഹുമാനിച്ചു ചെന്നു എതിരേല്ക്കുക
- വിശേഷണം:
- എഴുന്നേറ്റു ബഹുമാനിക്കപ്പെടുവാൻതക്ക
- ഉത്തരീയം
- രണ്ടാംവസ്ത്രം
- പ്രതിവാക്യം
- ഉത്തരത്തിനുത്തരം
- വിശേഷണം:
- ഒതുങ്ങിയിരിക്കുന്ന
- മറുജന്മം ജനിച്ച
- ഒരു തുകയെ മറ്റൊരു തുകകൊണ്ടു പെരുക്കുക
- വിശേഷണം:
- ധൈര്യമുള്ള
- ബുദ്ധിശക്തിയുള്ള
- സമയോചിതബുദ്ധിയുള്ള
- അവസരംപോലെ ഉടനുടൻ ആലോചിച്ചു പ്രവർത്തിപ്പാനുള്ള ബുദ്ധി
- ഉദാഹരണത്തിനു വിപരീതമായ ഉദാഹരണം
- പകരം ചെയ്യുന്ന ഉപകാരം
- പ്രത്യുപകാരം × പ്രത്യപകാരം.
ചത്തതിനൊക്കുമേജീവിച്ചിരിക്കിലും’
- വിശേഷണം:
- പകരം ഉപകാരം ചെയ്യുന്ന
- ഉപന്യാസം
- മറുപടിയായി പറയുന്ന വാക്ക്
- വിശേഷണം:
- പതിക്കപ്പെട്ട
- കാക്ക
- പ്രഭാതകാലം
- ഇരുട്ടിനെ നിർമ്മൂലനം ചെയ്യുന്നതു എന്നർത്ഥം
- പ്രഭാതം
- തടവ്
- വിഘ്നം
- വിപരീതമായ ഊഹം; വിതർക്കം എന്നർത്ഥം
- വെവ്വേറെ
- വിശേഷിച്ചു
- ദോഷം തീർക്കത്തക്ക മരുന്ന്
- കീർത്തി
- പ്രസിദ്ധി
- യുദ്ധം
- മുമ്പുള്ള
- ആദ്യമുള്ള, ആദിയിൽ ഭവിച്ച
- ആദി
- പ്രധാനം
- മുഖ്യവിധി
- (ഇന്നപ്രകാരം ചെയ്യണമെന്നുള്ള ശാസ്ത്രോക്തവിധിയിൽ പെട്ടതാണു്.
- ആദ്യമായി
- ഒരു മധുരക്കറി
- (അടപ്രഥമൻ നോക്കുക.)
പ്രഥമനിതെന്നൊരുധൂളിപറഞ്ഞു’
- സംസാരിക്കുന്ന ആൾ ഉത്തമ പുരുഷൻ
- സംസാരത്തെ ബോധിക്കുന്നവൻ മധ്യമപുരുഷൻ
- രണ്ടും ഒഴികെയുള്ളവൻ പ്രഥമപുരുഷൻ
- വിശേഷണം:
- വലിയ
- വിശേഷണം:
- കീർത്തിയുള്ള
- അറിയപ്പെട്ട
- പ്രസിദ്ധൻ
- മഹത്വം
- ഭൂമി
- പദാന്ത്യത്തിൽ ചേർന്നുവരുമ്പോൾ ‘കൊടുക്കുന്ന’ എന്നർത്ഥം വരുത്തുന്ന ഒരു വിശേഷണം
- ഉദാ:ആനന്ദപ്രദം = ആനന്ദത്തെ കൊടുക്കുന്നതു്.
- വിശേഷണം:
- വലത്തൂട്ടുള്ള
- വലത്തോട്ടു ചുറ്റി സഞ്ചരിക്ക
- വിശേഷണം:
- കൊടുക്കപ്പെട്ട
- പിളർപ്പ്
- ഉടവ്
- സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു ദീനം (അസൃശരം)
- ശരം
- കാഴ്ച
- പഠിപ്പിക്ക, വ്യക്തമാക്കുക
- ഉദാഹരണം
- വിശിഷ്ട പദാർത്ഥങ്ങളെ ഒരു സ്ഥലത്തു ശേഖരിച്ചു ജനങ്ങളെ പ്രദർശിപ്പിക്കുന്ന കാഴ്ച
- നല്ലവണ്ണം കാണുന്നു (കാരണക്രിയ:പ്രദർശിപ്പിക്കുന്നു.)
- അസ്ത്രം
- പ്രകാശം
- കത്തിജ്ജ്വലിക്കുക
- ദാനം
- പാമ്പു്
- വിശേഷണം:
- കൊടുക്കുന്ന
- കൊടുക്ക
- കൊടുക്കുന്നവൻ
- സാധാരണ പദാന്തത്തിൽ ചേർന്നുവരുന്ന വിശേഷണം.
- കൊടുക്കുന്നവൾ
- വിളക്കു്
- പ്രകാശിക്കുന്നതു് എന്നർത്ഥം. ‘പ്ര’ എന്ന ഉപസർഗമേ ഇതിനോടു ചേർക്കാവു.
- ഒരലങ്കാരം
- വിശേഷണം:
- ജ്വലിപ്പിക്കുന്ന
- ദഹിപ്പിക്കുന്ന
- ജ്വലിപ്പിപ്പു്
- ഒരു മാതിരി ഉപവിഷം
- ജഠരത്തേ കത്തിക്കുന്നതു് എന്നർത്ഥം. ഇതു് അഞ്ജനാചലത്തിൽ നിന്നുൽഭവിക്കുന്നതും ചെമപ്പുനിറമുള്ളതുമാണു്.
- വിശേഷണം:
- തെളിച്ചുകാട്ടുന്ന
- തെളിക്കുന്നു
- ജ്വലിക്കുന്നു
- വിശേഷണം:
- ശോഭിക്കപ്പെട്ട
- ജ്വലിച്ച
- ദാനം
- ദിക്കു്
- നടുവിരലും പെരുവിരലും കൂട്ടിവെച്ച ചാൺ
- (പ്രാദേശം എന്നതിന്റെ പാഠം.)
- സമ്മാനം, കാഴ്ച
- വഴിവാടു്
- പ്രകർഷേണ കൊടുക്കപ്പെടുന്നതു് എന്നർത്ഥം.
- ചൂണ്ടാണിവിരൽ
- ചൂണ്ടുന്നതു് എന്നർത്ഥം
- അസ്തമനസന്ധ്യ
- ഒരു പുണ്യദിവസം
- ദോഷ(രാത്രി)യുടെ പ്രാരംഭകാലം എന്നർത്ഥം. പ്രദോഷവ്രതദിവസം സൂര്യാസ്തമനാൽ പൂർവം മൂന്നര നാഴികമുതൽക്കു തുടങ്ങി അസ്തമനാനന്തരം മൂന്നര നാഴിക വരെയുള്ള ഏഴര നാഴിക (ഒരു യാമം) കാലത്തിനു ‘പ്രദോഷസന്ധ്യ’ എന്നു പേർ.
- കാമദേവൻ
- ശ്രീകൃഷ്ണന്റെ പുത്രൻ
- (പ്ര = വിശേഷേണ. ദ്യുമ്നൻ = ശക്തിയുള്ളവൻ) = വിശേഷശക്തിയുള്ളവൻ, വളരെ ബലമുള്ളവൻ. അമ്മ രുക്മണി – പ്രദ്യുമ്നനു് ആറു ദിവസം (വയസ്സ്) പ്രായമായപ്പോൾ ശംബരാസുരൻ മോഷ്ടിച്ചു കടലിൽ എറിഞ്ഞുകളഞ്ഞു. തന്നെ കൊലചെയ്യുമെന്നറികയാലാണു് ശംബരൻ ഇങ്ങിനെ ചെയ്തതു്. കടലിലുള്ള ഒരു മത്സ്യം പ്രദ്യുമ്നനെ എടുത്തുവിഴുങ്ങി. ശംബരന്റെ ഭാര്യയ്ക്കു (മായാവതിക്കു) ആ മത്സ്യത്തെ കിട്ടുകയും അവൾ അതിനെ കീറിയപ്പോൾ അതിസുന്ദരനായ ഈ കുഞ്ഞിനെ കാണുകയും ചെയ്തു. അവൾ എടുത്തു വളർത്തി. പ്രായംതികഞ്ഞപ്പോൾ മായാവതിയിൽനിന്നും സംഗതികൾ മനസ്സിലാക്കി. തന്നെ ഭാര്യയാക്കിക്കൊള്ളണമെന്നു മായാവതി അപേക്ഷിച്ചു. പ്രദ്യുമ്നൻ യുദ്ധംചെയ്തു ശംബരനെ വധിച്ചിട്ടു മായാവതിയൊന്നിച്ചു ആകാശമാർഗ്ഗേണ പിതാവിന്റെ കൊട്ടാരത്തിൽ ചെന്നു. നാരദൻ മുഖാന്തരം ഇവരെ മനസ്സിലാക്കി രുക്മിണി സ്വീകരിച്ചു. പ്രദ്യുമ്നൻ ശിവന്റെ നേത്രാഗ്നിയിൽ ദഹിച്ചുപോയ കാമദേവന്റെ ഒരു ജന്മമാണു്. മായാവതി രതിയാണത്രെ. ശ്രീകൃഷ്ണപുത്രനായി അവതരിച്ചപ്പോഴാണു് ഈ പേരിന്നു പ്രസിദ്ധിയുള്ളതു്. ഈ പ്രദ്യുമ്നനും രുദ്രന്റെ നേത്രവഹ്നിയിൽ ഭസ്മമായിതീർന്ന കാമദേവനും ഒന്നാണെന്നുള്ളതിനു് ഉദാഹരണം –
പ്രസഹ്യവൈരോചനിജസ്യ പട്ടണം
വിദർഭജായാമദനസ്തഥാമനോ
നളാവരുദ്ധംവയസൈവവേശിതാഃ’
- ഒരു നാടകം
- പ്രദ്യുമ്നൻ വജ്രനാഭൻ എന്ന ദൈത്യനെ ജയിച്ചതിനെക്കുറിച്ചുള്ളതാണു്. ഇതിന്റെ കർത്താവു ശങ്കരദീക്ഷിതരാകുന്നു. കവിതാഗുണം കുറയും.
- പ്രകാശിപ്പിക്കുക
- ആദിത്യൻ
- പ്രകർഷേണ ശോഭിക്കുന്നവൻ എന്നർത്ഥം.
- ഓട്ടം
- യുദ്ധം
- മരിപ്പിക്കുന്നതു് എന്നർത്ഥം.
- വിശേഷണം:
- പ്രധാനമായുള്ള
- മുഖ്യതയുള്ള
- ശ്രേഷ്ഠം
- പ്രകർഷേണ ധരിക്കുന്നതു് എന്നർത്ഥം.
- പ്രകൃതി
- സർവ്വവും ഇതിനാൽ വ്യക്തമാക്കപ്പെടുന്നതുകൊണ്ടു് ഈ പേർ വന്നു. പ്രകർഷേണ ചെയ്യുന്നതു്, എല്ലാറ്റിനേയും വ്യാപിക്കുന്നതു്. ഇങ്ങനേയുമാവാം.
- പരമാത്മാവു, ദൈവം
- ജ്ഞാനം, ബുദ്ധി
- നപുംസകൻ
- പ്രാധാന്യം
- മുഖ്യത
- മന്ത്രി
- നായകൻ, രാജസഹായജനങ്ങളിൽ പ്രാധാന്യമുള്ളവരുടെ പേർ
- ഫലേച്ഛയോടുകൂടിച്ചെയ്യുന്ന ദാനം
- തുലാപുരുഷാദിദാനം
- തേർവണ്ടിയുടെ വിളുമ്പു്
- ചക്രം ഉരുളുമ്പോൾ ഭൂമിയിൽ തട്ടുന്നതായ അതിന്റെ അവസാന ഭാഗം
- ഭൂമിയിൽ നിധാനം ചെയ്യപ്പെടുന്നതു് എന്നർത്ഥം.
- നാശം
- നഷ്ടം
- തോടു്
- ചാലു്
- തണ്ണീർപന്തൽ
- പാനീയശാല
- പ്രകർഷേണ ജലം പാനംചെയ്യാനുള്ള സ്ഥലം എന്നർത്ഥം.
- പ്രപഞ്ചത്തിൽനിന്നു പിന്തിരിഞ്ഞവൻ
- ലോകം
- ഇതു മുഴുവനും പരമാണുക്കളെക്കൊണ്ടും അവയിൽ അന്തർഭൂതമായിട്ടുള്ള ശക്തിയെക്കൊണ്ടും നിർമ്മിക്കപ്പെട്ടിരിക്കുന്നു. പരമാണുക്കൾക്കാകട്ടെ ശക്തിക്കാകട്ടെ ഒരുകാലത്തും വർദ്ധനയും ലയവും ഇല്ല.
- പരപ്പു്, വിസ്താരം
- ഉപായം, വഞ്ചന
- കൂമ്പാരം
- വിപരീതഭാവം
- സംസാരം
- വിസ്തരിച്ചു പറയുന്നു
- പരത്തുന്നു
- വിശേഷണം:
- പ്രസിദ്ധമായ
- കാലിന്റെ അറ്റം
- കാൽച്ചുവട്ടിന്റെ പുറം
- പുറവടി
- പ്രകൃഷ്ടമായ പദം എന്നർത്ഥം. പദത്തിന്റെ പ്രാരംഭം എന്നുമാവാം.
- പ്രാപിക്കുന്നു
- വിശേഷണം:
- പ്രാപിച്ച
- കൃഷ്ണൻ
- അതിനിഷ്ഠുരൻ
- പ്രപരുഷന്മാരുടെ (പൻ) അധിപൻ
- പിളർപ്പു്
- കീറൽ
- മലയുടെ ചരിവു്
- വീഴുന്നേടം എന്നർത്ഥം. ദേഹത്തെ ഉപേക്ഷിക്കാനായി ചില തപസ്വികൾ പർവ്വതത്തിന്റെ തടത്തിൽ കയറി മനഃപൂർവ്വം താഴെ വീഴാറുണ്ടു്. അതുകൊണ്ടോ, തന്നേ വീണുപോകാൻ എളുപ്പമുള്ള ഇടം ആയതുകൊണ്ടോ പ്രപാതം എന്നപേർ വന്നിരിക്കണം.
- തീരം
- അരുവിയാറു്
- വഴി
- മയിൽ
- മുത്തച്ഛന്റെ അച്ഛൻ, ഇല്ലത്തു മുതുമൂത്തച്ഛൻ
- കൃഷ്ണൻ
- ബ്രഹ്മാവു്
- പരമാത്മാവു്
- അപ്പൂപ്പന്റെ അച്ഛൻ
- അച്ഛന്റെ അപ്പൂപ്പൻ
- മുത്തശ്ശിയുടെ അമ്മ
- ഒരു തൈ
- തകര
- പുരുഷത്വത്തിന്നു ഭ്രംശം വരുത്തുന്നതു് എന്നർത്ഥം. (പാഠങ്ങൾ – പ്രപുനാളം, പ്രപുനാഡം, പ്രപുന്നഡം.)
- ഒരു പച്ചമരുന്നു്
- പെരുമ്പുണ്ഡരീകം
- വീരപുണ്ഡരി തമിഴ്: വാൾത്താമര.
- പൗത്രന്റെ പുത്രൻ
- വിരിഞ്ഞതു്
- വിടിർന്നു
- പൂത്തുനിൽക്കുന്ന മരം
- വിശേഷണം:
- വികസിച്ച, വിടിർന്ന
- ശോഭിച്ച
- പ്രഫുല്ലം എന്നതിന്റെ പാഠം
- വിശേഷണം:
- വഴിയാംവണ്ണം ബന്ധിക്കപ്പെട്ട
- നിറുത്തിയ
- തടുത്ത
- ഉണ്ടാക്കപ്പെട്ട കഥ
- ഗദ്യങ്ങളും പദ്യങ്ങളും ഇടകലർന്നുണ്ടാക്കിയ കഥ
- കവിതയായി ഉണ്ടാക്കുന്ന ഒരു മാതിരി കഥ
- കുറെ സത്യമായും കുറെ ഭംഗിയായി കൂട്ടിച്ചേർത്തും ചെയ്യുന്ന വാക്യരചനാവിശേഷം
- വാക്യവിസ്തരത്തിന്റെ രചന എന്നർത്ഥം.
- കാദംബരി, നാടകരാമായണം മുതലായവ കഥയാകുന്നു. കഥ പലവിധമുണ്ടു്. ഉപരികഥ – പരസ്പരം ജയിപ്പാൻ ഇച്ഛയുള്ളവരും മത്സരികളുമായ പലേ നായകന്മാരെ വർണ്ണിക്കുന്നതു്. ഖണ്ഡകഥ – മറ്റുവല്ല ഗ്രന്ഥങ്ങളിലും പ്രസിദ്ധമായ ഒരു ഇതിവൃത്തത്തെ വേറിട്ടെടുത്തു വർണ്ണിക്കുന്നതു്. ഉപകഥ – അതിപ്രസിദ്ധമായ കഥാന്തരത്തെ അവലംബിച്ചും മറ്റും ചില പൊടിപ്പും തൊങ്ങലും ചേർത്തുണ്ടാക്കുന്നതു്. ബൃഹൽകഥ – വിഷയവിഭാഗം ചെയ്തു അത്ഭുതങ്ങളായ അനേകം അർത്ഥങ്ങളെ വിവരിക്കുന്നതും വലിയ വിഷയമുള്ളതുമായിട്ടുള്ളതു്.
- പര്യായപദങ്ങൾ:
- കഥ.
- ഇന്ദ്രൻ
- വിശേഷണം:
- ശ്രേഷ്ഠതയുള്ള
- പ്രബർഹം എന്നാൽ വർദ്ധിക്കുന്നതു് എന്നു ശബ്ദാർത്ഥം.
- വിശേഷണം:
- ശക്തിയുള്ള
- കീർത്തിയുള്ള
- കൂമ്പു്
- മുള
- ശക്തി, ബലം
- കീർത്തി
- ശക്തിപ്പെടുന്നു
- കീർത്തിപ്പെടുന്നു (സകര്‍മ്മകക്രിയ:പ്രബലപ്പെടുത്തുന്നു.)
- ശക്തിപ്പെടുന്നു
- കീർത്തിയും മറ്റുമുള്ളതായിത്തീരുന്നു
- പവിഴം
- വിശേഷണം:
- ഉണർന്ന
- ഉണർത്തൽ
- ഉണർന്നിരിപ്പു്
- വാടകെട്ടുക, സുഗന്ധിപ്പിക്കുക
- പാട്ടുപാടി രാജാക്കന്മാരെ ഉണർത്തുന്നവൻ
- ഒരു നാടകം
- പന്ത്രണ്ടാം ശതാബ്ദത്തിൽ ജീവിച്ചിരുന്നതായി വിചാരിക്കപ്പെട്ടിരിക്കുന്ന കൃഷ്ണമിശ്രൻ ഉണ്ടാക്കിയതാണു്. പ്രമേയം വേദാന്തസംബന്ധമാകുന്നു. വിശ്വാസം, സ്നേഹം, ധ്യാനം, സങ്കല്പം, ഭക്തി, കപടഭക്തി, അഹംകാരം, കാമം, ക്രോധം, മോഹം ഇത്യാദികളാണു പാത്രങ്ങൾ.
- ഉണർച്ച
- അറിവു്
- ബുദ്ധി
- സ്വതേഗന്ധമുള്ളതായ കസ്തൂരി, കുംകുമം മുതലായ സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധം മങ്ങിപ്പോയാൽ മദ്യം, പനിനീരു് ഇത്യാദി ദ്രവ്യങ്ങളെക്കൊണ്ടു് ആ ഗന്ധത്തെ വീണ്ടും ഉണ്ടാക്കിത്തീർക്കുന്നതു്
- വിഷ്ണു തന്റെ നാലുമാസത്തെ ഉറക്കത്തിൽ നിന്നു ഉണരുന്ന ദിവസം (കാർത്തികമാസത്തിൽ)
- ശോഭ
- ഛായാദേവി
- ദുർഗ്ഗ
- കുബേരന്റെ നഗരം
- ഒരു അപ്സരസ്ത്രീ
- വിശേഷണം:
- ഒടിക്കുന്ന
- നശിപ്പിക്കുന്ന
- വായു
- വൃക്ഷങ്ങളുടെ കൊമ്പുകളേയും മറ്റും ഒടിക്കുന്നവൻ എന്നർത്ഥം.
- വിശേഷണം:
- ജനിച്ച
- മേലധികാരമുള്ള
- അറുപതിൽ ഒന്നാമത്തെ വർഷം
- ഉത്ഭവം
- ജന്മകാരണം
- ശക്തി
- ജനനം
- ഉത്ഭവസ്ഥലം
- പ്രഥമജ്ഞാനത്തിനായിക്കൊണ്ടുള്ള സ്ഥാനം
- വിഷ്ണു
- വിശേഷണം:
- പ്രഭുവായി ഭവിക്കുന്ന
- ഉത്ഭവിക്കുന്ന
- ആദിത്യൻ
- അഗ്നി
- ചന്ദ്രൻ
- സമുദ്രം
- ശിവഭക്തനായ ഒരു മുനി
- മിന്നാമിനുങ്ങു്
- സൂര്യൻ ഉദിക്കാറായ സമയം
- പ്രഭാതകാലം
- പ്രകാശിപ്പാൻ തുടങ്ങിയ സമയം
- കോഴി
- ആദിത്യന്റെ ചുറ്റും വൃത്താകാരമായി കാണുന്നതു്
- പരിവേഷം.
- സമ്പത്തിന്റെ ആധിക്യം കൊണ്ടും മറ്റും മഹാരാജാക്കന്മാർ മുതലായവർക്കുണ്ടാകുന്ന ഒരു മഹത്വം
- മഹിമ
- ശോഭ
- ഉദാ:‘മുത്തിൻപ്രഭാവം’
- ശക്തി
- പ്രദ്യുമ്നന്റെ ഭാര്യ
- ഒരു പുണ്യതീർത്ഥം
- (ദ്വാരകയ്ക്കു സമീപം).
- വിശേഷണം:
- നല്ലവണ്ണം മുറിക്കപ്പെട്ട
- വേർതിരിക്കപ്പെട്ട
- മദംപൊട്ടിയ ആന
- വിശേഷണം:
- മേലധികാരമുള്ള
- രസം
- സർവോൽകൃഷ്ടൻ, സർവൈശ്വര്യസമ്പൂർണ്ണൻ, അധിപൻ
- പ്രഭവിക്കുന്നവൻ എന്നർത്ഥം. പ്രഭു × ഭൃത്യൻ.
- വിഷ്ണു
- ശിവൻ
- ബ്രഹ്മാവു്
- ഇന്ദ്രൻ
- രാജാവു്
- പ്രഭുവിന്റെ അവസ്ഥ, മേലധികാരം, ആധിപത്യം
- സാമർത്ഥ്യം
- ശക്തി മൂന്നുള്ളതിൽ ഒന്നു്
- (മറ്റേവ - ഉത്സാഹശക്തി, മന്ത്രശക്തി). കോശദണ്ഡാദിപരിപുഷ്ടികൊണ്ടുണ്ടാകുന്നതത്രേ പ്രഭുശക്തി.
- വിശേഷണം:
- വളരെയുള്ള
- വർദ്ധിച്ച
- ഉത്ഭവിച്ച
- ബഹുലം
- വളരെ
- പെരുകിയതു
- വിധം
- മുതലായ
- വിധം
- വ്യത്യാസം
- വിശേഷണം:
- നശിച്ച
- നിഷ്ഫലമായ
- കുടുമയിൽ കെട്ടി പിന്നോക്കം തൂക്കിയിട്ട മാല
- താഴെ വീഴുവാൻ തുടങ്ങുന്നതു് എന്നർത്ഥം.
- വിശേഷണം:
- ലാക്കു തെറ്റിയ
- ച്യവനമുനിയുടെ മകൻ
- വിശേഷണം:
- മദിച്ച
- ഒരു മരുന്നു്, കടുക്ക
- വ്യസനം
- കുതിര
- ശിവന്റെ പാരിഷദൻ
- കുതിര
- ശിവന്റെ പരിചാരകന്മാരായ ഒരു കൂട്ടം ഭൂതങ്ങളെ പ്രമഥർ എന്നു പറയുന്നു.
- വധം
- ചണ്ഡീശ്വരനന്ദിമഹാകാളഭൃംഗ്യാദികളായ ശിവാനുചരന്മാർ
- ശിവപാരിഷദന്മാർ
- ദുഷ്ടന്മാരെ മഥനം ചെയ്യുന്നവരെന്നർത്ഥം.
- ശിവൻ
- ശിവൻ
- ശിവൻ
- വിശേഷണം:
- മദമുള്ള
- ഭ്രാന്തുള്ള
- സന്തോഷം (സുഖം)
- പ്രകൃഷ്ടമായ സന്തോഷം എന്നു ശബ്ദാർത്ഥം.
- പൂങ്കാവു്
- സ്ത്രീകൾക്കു ചേർന്ന ഉദ്യാനം
- പുരുഷന്മാരുടെ സഞ്ചാരംകൂടാതെ സ്ത്രീകൾ സ്വതന്ത്രമായി കളിച്ചുകൊണ്ടിരിക്കുന്ന വനം. പ്രമദാവനം എന്നുമാവാം.
പ്രവിഷ്ടഃ പ്രമദാ വനം’
- സ്ത്രീ
- പ്രബലമായ കാമവേഗത്തോടു കൂടിയവൾ എന്നർത്ഥം.
- വിശ്വാവസുവിന്റെ ബീജം കൊണ്ടു മേനകയിലുണ്ടായവൾ
- മേനക കുട്ടിയെ ആശ്രമത്തിൽ തള്ളിയുംവെച്ചു പോയി. മുനി വളർത്തി. ഇവളെ രുരുമുനിക്കു വിവാഹം ചെയ്തു കൊടുപ്പാൻ നിശ്ചയിച്ചു. മുഹൂർത്തദിവസം പാമ്പുകടിച്ചു മരിച്ചു. രുരു എന്ന മുനിയാണു് ഇവളെ മോഹിച്ചു വേളിക്കു നിശ്ചയിച്ചിരുന്നതു്. അദ്ദേഹം വ്യസനിച്ചു കാട്ടിൽ പോയി. താൻചെയ്ത തപംകൊണ്ടു് ഇവൾ ജീവിക്ക എന്നു പറഞ്ഞു. ദേവദൂതന്മാർ വന്നു് ‘ഇവൾക്കു നിന്റെ പാതി ആയുസ്സു് കൊടുക്കുമെങ്കിൽ ഇവൾ ജീവിക്കും’ എന്നു് അരുളിച്ചെയ്തു. ഇതു് ധർമ്മരാജാവിന്റെ കല്പന പ്രകാരമായിരുന്നു. അതിന്മണ്ണം അവൾ ജീവിച്ചു. അവളെ കല്യാണം കഴിച്ചു സുഖമായിരുന്നു.
- വിശേഷണം:
- സന്തോഷമുള്ള
- സന്തുഷ്ടചിത്തൻ
- വധം
- വിഷ്ണു
- പരമാർത്ഥജ്ഞാനം
- യഥാർത്ഥമായി അളക്കുക, കൃത്യപ്പെടുത്തുക എന്നർത്ഥം.
- നേരായുള്ള അറിവു്
- പരമാർത്ഥമായിട്ടുള്ള അറിവു്.
- ആധാരം, കുറി മുതലായതു്
- വിശ്വാസം
- വേദം
- ഹേതു
- (അഗ്നി മുതലായതിന്റെ ജ്ഞാനത്തിന്നു ഹേതുഭൂതമായ ധൂമം മുതലായതു്).
- ദൃഷ്ടാന്തം
- നിശ്ചയം
- സത്യം
- നിത്യം
- സാക്ഷി
- മര്യാദ (അതിർത്തി), ബഹുമാനം
- അളവു്
- അളവു, തൂക്കം മുതലായതുകൊണ്ടു് ഇന്നതു ഇത്ര എന്നു ക്ഌപ്തപ്പെടുത്തുന്നതു്.
- അങ്ങനെ ക്ഌപ്തപ്പെടുത്തുക എന്ന ക്രിയ ചെയ്യുന്നവൻ
- ആ മാനത്തെ അറിയുന്നവൻ
- ആചാരം
- ശാസ്ത്രം
- പ്രമാണത്രയം – പ്രത്യക്ഷം, അനുമാനം, ആഗമനം.
ശിഷ്ടമുള്ളജനങ്ങളും
ശ്രേഷ്ഠമെന്നോർത്താചരിക്കും
പെട്ടന്നപ്പോൾപ്രമാണമാം’
- പ്രത്യക്ഷം
- അനുമാനം
- ഉപമാനം
- ശാബ്ദം
- (ന്യായശാസ്ത്രപ്രകാരം).
- തലവൻ, കാര്യസ്ഥൻ
- പ്രധാനി
- ഒരു വൃത്തത്തിന്റെ പേർ
- വിചാരിക്കുന്നു
- വിലമതിക്കുന്നു
- അളവു കുറിക്കുന്നു
- മാനിക്കുന്നു
- വിശ്വസിക്കുന്നു
- പ്രമാണമാക്കിച്ചെയ്യുന്നു
- പ്രധാനമാക്കുന്നു
- അമ്മയുടെ മൂത്തച്ഛൻ
- അമ്മാത്തു മൂത്തശ്ശിയുടെ അമ്മ
- അമ്മയുടെ അമ്മയുടെ അമ്മ
- അറിയുന്നവൻ
- ഓർമ്മകേടു്, മനസ്സിരുത്തായ്ക
- മൂഢത
- തെറ്റായ അഭിപ്രായം
- ശ്രദ്ധയില്ലായ്മ. പ്രകൃഷ്ടമായ മദം എന്നർത്ഥം
- വിശേഷണം:
- പ്രമാദമുള്ള
- അറുപതിൽ പതിമൂന്നാമത്തേ വർഷം
- അറുപതിൽ നാല്പത്തേഴാമത്തേ വർഷം
- വധം
- യഥാർത്ഥജ്ഞാനം
- പ്രമാണം കൊണ്ടുള്ള സത്യജ്ഞാനം
- പ്രകൃഷ്ടമായ മിതി എന്നർത്ഥം.
- വിശേഷണം:
- തടിച്ച
- തിങ്ങിയ
- വിശേഷണം:
- മരിച്ച
- ഹിംസിക്കപ്പെട്ട
- യാഗാർത്ഥം കൊല്ലപ്പെട്ട പശു
- മടി
- ഇന്ദ്രിയങ്ങൾ ഒന്നും പ്രവർത്തിക്കാതിരിക്കുന്ന സമയം എന്നർത്ഥം.
- ആലസ്യം
- സ്ത്രീകൾമാത്രമുള്ള ഒരു രാജ്യത്തിലേ രാജ്ഞി
- പാണ്ഡവരുടെ അശ്വമേധയാഗത്തിനുള്ള കുതിര ഈ രാജ്യത്തിൽ ചെല്ലുകയാൽ യുദ്ധമുണ്ടായി അർജ്ജുനൻ അവളെ തോല്പിച്ചു ഭാര്യയാക്കി.
ച്ചുറ്റഭക്ത്യാപ്രമീളാം’
- മരണം
- വിശേഷണം:
- പ്രധാനമായ
- ഒന്നാമത്തെ
- ശ്രേഷ്ഠതയുള്ളവൻ
- പ്രധാനൻ
- വിശേഷണം:
- സന്തോഷമുള്ള
- പ്രമോദിച്ച
- വിശേഷണം:
- അന്വേഷിക്കത്തക്ക
- വിശേഷണം:
- മറയ്ക്കപ്പെട്ട
- കൃഷി
- തുടയ്ക്കപ്പെട്ടതു്
കൈയാൽ പ്രമൃഷ്ടം സുധാ’
- വിശേഷണം:
- പ്രമാണിപ്പാൻ തക്ക
- അളക്കത്തക്ക, എണ്ണത്തക്ക
- പ്രമാണിപ്പാനുള്ള കാര്യം
- വിഷയം
- വളരെ മൂത്രം ഒഴിക്കുന്ന ഒരു വക ദീനം
- സന്തോഷം
- സുഖം
- സന്തോഷിക്കുന്നു
- കുബേരൻ
- സന്തുഷ്ടൻ
- വള്ളിമുല്ല
- കാരിലവു്
- ഒരു അപ്സരസ്ത്രീ
- കണ്ഡു മഹർഷിയുടെ തപസ്സിനു വിഘ്നം ചെയ്യാൻ ഇന്ദ്രൻ ഇവളെ ആണ് അയച്ചതു്. നൂറു വർഷം ഋഷി ഇവളൊന്നിച്ചു രമിച്ചു. അനന്തരം താൻ അകപ്പെട്ട ആപത്തിനെ അറിഞ്ഞിട്ടു തന്റെ മുമ്പിൽ നിന്നു് അവളെ ഓടിച്ചുകളഞ്ഞു. ഓടുമ്പോൾ ഗർഭത്തിലുണ്ടായിരുന്ന ശിശു വിയർപ്പുതുള്ളികളായി വൃക്ഷ ങ്ങളുടെ ഇലകളിൽ പതിച്ചും അവ തണുത്തു കട്ടപിടിച്ചപ്പോൾ സർവ്വാവയവ സൗന്ദര്യവതിയായ ‘മാരിഷാ’ ആയി ഭവിച്ചു.
- വിശേഷണം:
- ശുദ്ധിയുള്ള
- വിനയമുള്ള
- പ്രയത്നമുള്ള, പ്രയത്നിക്കുന്ന
- ശുദ്ധിവന്നവൻ
- ഇന്ദ്രിയങ്ങളിൽ നിന്നു് ഉപരമിക്കുന്നവൻ എന്നർത്ഥം.
- അദ്ധ്വാനം, വേല
- പ്രവൃത്തി
- പ്രയാസം
- വിശേഷണം:
- നല്ലവണ്ണം ചമക്കപ്പെട്ട
- ഉപ്പു്
- മുളകു മുതലായ ദ്രവ്യാന്തരങ്ങൾ ചേർത്തു് പരിഷ്ക്കരിക്കപ്പെട്ട കറി മുതലായതു്
- വളരെ പണിയെടുത്തതു് എന്നർത്ഥം.
- ഗംഗയും യമുനയും ചേരുന്ന ഒരു പുണ്യസ്ഥലം, അലഹാബാദ്
- കുതിര
- ഇന്ദ്രൻ
- ഇന്ദ്രൻ
- യാത്ര
- പൊയ്പോയതു്
- ദുർഭിക്ഷം, പഞ്ഞം, ധനധാന്യാദികൾക്കു ക്ഷാമം നേരിടുമെന്നു കാണുമ്പോൾ അവയിൽ ജനങ്ങൾക്കുള്ള ആദരാതിശയത്തിന്റെ – അവ വീണ്ടും സമ്പാദിച്ചു ശേഖരിപ്പാനുള്ള ത്വരാവിശേഷത്തിന്റെ – പേർ
- കച്ചവടത്തിൽ ഏറ്റക്കുറച്ചിലില്ലാത്ത നിലയുടെ പേർ
- വാക്കിനെ അടക്കുക- തനിക്കു മുമ്പേ മുമ്പേ കിട്ടണമെന്നുള്ള വിചാരത്താൽ താൻ സമ്പാദിക്കുന്നുണ്ടെന്നു മറ്റുള്ളവരോടു പറയാതിരിക്കുക എന്നു ശബ്ദാർത്ഥം.
- ഞെരുക്കം, അദ്ധ്വാനം
- തിടുക്കം
- കഴിയായ്ക
- അദ്ധ്വാനം ചെയ്യുന്നു
- കഷ്ടപ്പെടുന്നു
- വിശേഷണം:
- പ്രയോഗിക്കപ്പെട്ട
- പ്രയോഗം
- വിശേഷണം:
- ചേർന്ന
- ഒന്നിച്ച
- പത്തുലക്ഷം
- യോദ്ധാവു്
- കാറ്റു്
- സന്യാസി
- ഇന്ദ്രൻ
- വിശേഷണം:
- കടംകൊടുക്കുന്ന
- പ്രയോഗിക്കുന്ന
- പ്രയത്നം
- പ്രവൃത്തി
- ക്ഷുദ്രംചെയ്ക
- ഫലം
- ദൃഷ്ടാന്തം
- വചനപ്രമാണം
- ചികിത്സ
- അമ്പൈത്തു്
- കടംകൊടുക്ക
- ഉപായം
- ഒരു ധാതുവിനെ ഉപയോഗിക്കുമ്പോൾ ഏതു കാരകത്തിനു പ്രാധാന്യം വിവക്ഷിക്കുന്നുവോ ആ കാരകത്തിൽ ആ ധാതുവിനു പ്രയോഗം എന്നു പേർ
- ഒരു കർമ്മം ആരംഭിക്കുമ്പോൾ ഒന്നാമതായി ചെയ്യുന്ന പ്രവൃത്തി
- യുദ്ധത്തിന്നായിക്കൊണ്ടുള്ള അത്യുത്സാഹം
- പ്രകൃഷ്ടമായി യോജിക്കുക എന്നർത്ഥം.
- സാദ്ധ്യത്തെ സംബന്ധിച്ചുള്ള പ്രവൃത്തി
- ഉപകരിക്കുന്നു
- ചെയ്യുന്നു
- കുതിര
- വിശേഷണം:
- പ്രയോഗിക്കുന്ന
- ഏതുകർമ്മത്തിന്റെയും ആദ്യകാരണൻ
- കൃതികളെ പ്രകൃതിയെ പ്രമാണിച്ചു വിഭഗിച്ചതിൽ ഒന്നു്
- ഉപകാരം
- ഹേതു
- പ്രവൃത്തി
- കാരണം
- പഞ്ചമിവിഭക്തി
- വിശേഷണം:
- പ്രയോഗിക്കപ്പെടത്തക്ക
- മുതൽ
- മൂലദ്രവ്യം
- വേലക്കാരൻ
- ശിഷ്യൻ
- മുള
- തളിർ
- മുളയ്ക്കുന്നു
- അർത്ഥമില്ലാത്ത വാക്കു്
- വിശേഷണം:
- തൂങ്ങിക്കിടക്കുന്ന
- തൂങ്ങിയ
- തൂങ്ങുക
- സ്ത്രീകളുടെ മുല
- പൂമാല
- വെളുത്തീയം
- ഒരസുരൻ
- ഈ അസുരൻ കംസന്റെ ആശ്രിതനാണു്. രാമകൃഷ്ണന്മാരെ കൊല്ലുന്നതിനായി അവരുടെ കളിയിൽ കൂടിച്ചേർന്നു. കളിയിൽ തോല്ക്കുന്നവൻ ജയിച്ചവനെ തോളിൽ എടുത്തുകൊണ്ടുപോകണമെന്നാണു് ഒരു വ്യവസ്ഥയുണ്ടായിരുന്നതു്. ബലരാമൻ പ്രലംബനെ തോല്പിച്ചു. ഉടൻ ബലരാമനെ പ്രലംബൻ തോളിൽ എടുത്തുകൊണ്ടുപോയി. വഴിക്കു അവൻ സ്വന്തരൂപം ധരിച്ചു. ബലരാമൻ അവന്റെ കഴുത്തിനു ഞെക്കിയും തലക്കിട്ടടിച്ചും കൊന്നു.
- ബലഭദ്രൻ
- പ്രലംബൻ എന്ന അസുരനെ കൊന്നവൻ എന്നർത്ഥം.
- നിരർത്ഥവാക്കു്
- ശൃംഗാരരസം സംബന്ധിച്ച പൂർവരാഗാവസ്ഥയിലുണ്ടാകുന്ന കാമാവസ്ഥകളിൽ ഒന്നു്
- (മനസ്സുകിടന്നു വട്ടംതിരിയുന്നതു നിമിത്തം ആളെക്കാണാതെ സംസാരിക്കുക).
- ഒരു ദീനം
- സന്നിപാതജ്വരം പലവിധത്തിലുള്ളതിൽ ഒന്നു്.
- അർത്ഥമില്ലാത്ത വാക്കു പറയുന്നു
- അത്യാഗ്രഹം
- വശീകരണം
- ഉദ്യമിപ്പിക്കൽ
- മോഹനം
- ഏറ്റവും ആഗ്രഹത്തെ ഉണ്ടാക്കുന്നവൻ
- ആഗ്രഹിക്കത്തക്ക
- ആഗ്രഹം ജനിപ്പിക്കുന്ന
- പ്രവചിക്കുന്ന ആൾ
- നല്ല വാക്കു്
- വേദം
- നല്ലവണ്ണം പറയുന്നു
- വിശേഷണം:
- ചരിവുള്ള
- കനിഞ്ഞ
- വളഞ്ഞ, (പ്രവണത, പ്രാവണ്യം)
- ക്രമേണ താഴ്ചയോടുകൂടിയ ഭൂമി
- നാല്ക്കവല വഴി
- ചരിവു്
- കനിവു്
- വളവു്
- മനസ്സിന്റെ ചായ്വു്
- വണക്കമുള്ളവൻ
- വൃദ്ധൻ
- പ്രഗതമായ വയസ്സോടുകൂടിയവൻ എന്നർത്ഥം. ഇവിടെ വയസ്സിനു ‘യൗവനം’ എന്നർത്ഥം.
- വിശേഷണം:
- ശ്രേഷ്ഠതയുള്ള
- സന്തതി
- വംശം
- കാരകിൽ, അകിൽ
- കറുത്ത ചെറുപയറു്
- വിഷ്ണു
- വിശേഷണം:
- പ്രവർത്തിക്കുന്ന
- നാട്യങ്ങളിൽ കഥയെ സംബന്ധിച്ചു വരുന്ന ഒന്നാമത്തെ വേഷം
- പ്രവർത്തിക്കുന്നവൻ
- സ്ഥാപിക്കുന്നവൻ, കാരണഭൂതൻ
- കല്പന
- അനുവാദം
- പ്രവർത്തിക്ക
- വിശേഷണം:
- വർദ്ധിപ്പിക്കുന്ന
- വർദ്ധന
- വിശേഷണം:
- വർദ്ധിക്കപ്പെട്ട
- വളർത്തപ്പെട്ട
- വിശേഷണം:
- ശ്രേഷ്ഠമായ
- പ്രധാനമായ
- സ്ത്രീകൾ കരേറുന്ന ഒരുമാതിരി തേരു്
- മനുഷ്യരുടെ ചുമലുകൊണ്ടു എടുക്കുന്നതായ മഞ്ചൽ മുതലായ വാഹനങ്ങളുടെ പേർ
- പ്രകർഷേണ വഹിക്കപ്പെടുന്നതു് എന്നർത്ഥം.
- ഗ്രഹനക്ഷത്രാദികളെ തിരിക്കുന്ന ഒരു കാറ്റു്
- ഒഴുകുന്നു (സകര്‍മ്മകക്രിയ:പ്രവഹിപ്പിക്കുന്നു.)
- കളിയായിട്ടുണ്ടാക്കുന്ന ഒരു മാതിരി കഥ
- സ്വരൂപാർത്ഥത്തെ മറച്ചുവച്ചു പറയുക
- അർത്ഥം മനസ്സിലാക്കുവാൻ പ്രയാസമുള്ള ചോദ്യം
- പ്രകർഷേണ മറയ്ക്കുന്നതു് എന്നർത്ഥം. (പാഠങ്ങൾ – പ്രബൽഹികം, പ്രബ(വ)ൽഹീ).
- വിശേഷണം:
- വാഗ്വൈഭവമുള്ള
- പരസ്യം ചെയ്യുന്നവൻ
- വിശേഷണം:
- വിസ്തരിച്ചു പറയുന്ന
- വാചാലതയുള്ള
- ദിവ്യദൃഷ്ടിയിൽ കണ്ടു പറയുന്ന കാര്യം
- നെയിത്തുകോൽ
- നടപ്പായി പറയുന്ന വർത്തമാനം
- കേട്ടുകേൾവി
- മറ
- ഇഷ്ടമുള്ള ദാനം, ഫലേച്ഛയോടുകൂടിചെയ്യുന്ന ദാനം, തുലാപുരുഷാദി ദാനം
- പ്രകർഷേണ വരിക്കപ്പെടുന്നതു് എന്നർത്ഥം.
- വിരോധം
- വീടുവിട്ടുള്ള പാർപ്പു്
- വീടുവിട്ടുപോവുക
- വിരഹം
- വധം
- അന്യസ്ഥലത്തുള്ള പാർപ്പു്
- വിശേഷണം:
- അന്യദിക്കിൽ ചെന്നു പാർക്കുന്ന
- വെള്ളം മുതലായതിന്റെ ഇടവിടാതെയുള്ള ഒഴുക്കു്, ജലാദികളുടെ നിരന്തരമായ ഗതി
- വ്യാപാരം
- വേഗമുള്ള കുതിര
- വിശേഷണം:
- നല്ലവണ്ണം വഹിക്കുന്ന
- രാക്ഷസൻ
- ഒരുമാതിരി വയറ്റിൽദീനം, ഗ്രഹണി
- മുക്കൽ
- ഒഴുകുന്നു
- മണൽ
- പവിഴം
- ലതാരൂപമാകയാൽ ഇളകുന്നതു് എന്നർത്ഥം.
- വീണയുടെ തണ്ടു്
- സ്വരങ്ങൾ ഇതിൽ കൂടിയിരിക്കുന്നതിനാൽ ഈ പേർ വന്നു.
- തളിർ
- ഒരു മൃഗം
- പര്യായപദങ്ങൾ:
- വിദ്രുമം.
- രക്തചന്ദനം
- കീർത്തി
- ഇളക്കപ്പെട്ടതു്
- പിളർപ്പു്
- യുദ്ധം, കലഹം
- വേർപാടു്
- അത്യന്തമായ വിരഹം
- വിശേഷണം:
- പ്രവേശിച്ച
- പ്രവേശിപ്പിക്കപ്പെട്ട
- വിശേഷണം:
- സാമർത്ഥ്യമുള്ള
- സമർത്ഥൻ
- പ്രകൃഷ്ടയായ വീണയോടുകൂടിയവൻ. ഇവിടെ വീണ എന്നാൽ യശോഗാനം എന്നർത്ഥം. ഇയാളുടെ യശസ്സിനെ ജനങ്ങൾ ഗാനം ചെയ്യുന്നു എന്നു താൽപര്യം.
- സാമർത്ഥ്യം
- വിശേഷണം:
- വിശേഷമുള്ള
- ശ്രേഷ്ഠതയുള്ള
- ശൂരൻ
- പരാക്രമമുള്ളവൻ
- വിശേഷണം:
- പ്രവർത്തിച്ച
- തുടങ്ങിയ
- സ്ഥാപിക്കപ്പെട്ട
- വേല
- വർത്തമാനം
- വൃത്താന്തം. വ്യാപിക്കുന്നതു് എന്നർത്ഥം.
- () ഒരു പാർവത്യകാരുടെ അധികാരത്തിൽ ഉൾപ്പെട്ട സ്ഥലം, പകുതി
- നടപ്പു്
- ക്ഷുദ്രപ്രയോഗം
- ജലം മുതലായതിന്റെ ഇടവിടാതെയുള്ള ഒഴുക്കു്
- പ്രവൃത്തി × നിവൃത്തി.
- ഒരു സർക്കാരുദ്യോഗസ്ഥൻ
- അധികാരി
- പാർവത്യകാരന്റെ ഗുമസ്ഥൻ
- ഇഹലോകകാര്യങ്ങളെ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗം
- വാസനയും
- പരിചയവും
- പാരമ്പര്യവും അനുസരിച്ചു പ്രവൃത്തികളെ വീതിക്കുക
- വിശേഷണം:
- ഏറ്റവും വർദ്ധിച്ച
- വളർന്ന
- മുതിർന്ന
- വിശേഷണം:
- പ്രധാനമായ
- ശ്രേഷ്ഠമായ
- ഉത്തമമായ
- ശ്രേഷ്ഠം
- പ്രകർഷേണ തിരിച്ചറിയപ്പെടുന്നതു് എന്നർത്ഥം.
- മടഞ്ഞുകെട്ടിയ തലമുടി, നന്നാക്കിപ്പിരിച്ച തലമുടി
- ആനപ്പുറത്തു വിരിക്കുന്ന വസ്ത്രം (കമ്പിളി)
- പ്രകർഷേണ വിവരിക്കപ്പെടുന്നതു് എന്നർത്ഥം.
- അകംപൂക
- വിശേഷണം:
- പ്രവേശിപ്പിക്കുന്ന
- (രൂപകത്തിൽ) ഒരുമാതിരി വിഷ്കംഭം
- ഇതിലേ പാത്രങ്ങൾ എല്ലാം നീചങ്ങളാണു്. പ്രവേശകം രണ്ടു അങ്കങ്ങളുടെ മദ്ധ്യേ മാത്രമേ വരുകയുള്ളു. പ്രഥമാങ്കത്തിൽ വരുകയില്ല.
- പ്രധാനവേഷം വരുന്നതിനു മുമ്പിൽ അതിനു കാരണമായിട്ടു വരുന്ന ചെറിയ വേഷം
- അകത്തു പോവുക, ചെല്ലുക
- ഉമ്മരം
- അകത്തുപോകുന്നു (കാരണക്രിയ:പ്രവേശിപ്പിക്കുന്നു.)
- കൈ
- ഇതുകൊണ്ടു് ആലിംഗനംചെയ്യുന്നതിനാൽ ഈ പേർ വന്നു.
- വിശേഷണം:
- സ്പഷ്ടമായുള്ള
- സന്യാസിയായ ഭിക്ഷക്കാരൻ
- സ്തുതി
- പുകഴ്ച
- സ്തുതി
- പുകഴ്ച
- സ്തുതിക്കുന്നു
- പുകഴ്ത്തുന്നു
- ശമിക്കുക
- വധം
- നാശം, നാശംവരുത്തുക
- അടക്കുക
- വിശേഷണം:
- ശമിപ്പിക്കപ്പെട്ട
- നശിപ്പിക്കപ്പെട്ട
- വലിയ അമ്പു്
- വിശേഷണം:
- ശ്രേഷ്ഠമായുള്ള
- നല്ല
- ശ്രേഷ്ഠം
- പ്രശസ്തം × നിന്ദിതം.
- ജീരകം മുതലായതു വറുത്തിട്ട കറി
- സ്തുതി
- ശ്രേഷ്ഠത
- വിശേഷണം:
- സ്തുതിക്കത്തക്ക
- വിശേഷണം:
- അടക്കമുള്ള
- ശമിച്ച
- പ്രശാന്തം × പ്രക്ഷുബ്ധം.
- രക്ഷണം
- 16 ഋത്വിക്കുകളിൽ ഒരാൾ
- ചോദ്യം
- അറിവാനാഗ്രഹപ്പെട്ടു ചോദിക്കുന്നതു് എന്നർത്ഥം.
- ശകുനം
- പ്രശ്നം പറയുന്നവൻ
- കടങ്കഥ
- വിനയം, നല്ലശീലം
- സ്നേഹം
- മര്യാദ, ഉപചാരം
- ഉറവു്
- ഒഴുക്കു്
- പടിഞ്ഞാറേ പർവതനിരയിൽ ഒരു ഭാഗം
- വിശേഷണം:
- അടക്കമുള്ള
- വിനയമുള്ള
- വിനയം (താഴ്മ) ഉള്ളവൻ
- ഗുണങ്ങളാൽ ആദ്യമേ സേവിക്കപ്പെട്ടവൻ.
- വിശേഷണം:
- ഒഴുകിയ
- ചിഹ്നനങ്ങളിൽ ഒന്നു്
- ഇതു സംസ്കൃതത്തിലേ ചിഹ്നം. ‘എ’ ‘ഒ’ ഇത്യാദികളെ അധികം നീട്ടണമെന്നു കാണിക്കുന്നു. ഉദാ:രാമോസ്ത – രാമോ അസ്തി.
- ചോദിക്കുന്ന ആൾ
- മുമ്പേനടക്കുന്നവൻ
- പ്രസ്ഥാനം ചെയ്യുന്നവൻ എന്നർത്ഥം.
- നായകൻ, ശ്രേഷ്ഠൻ
- ചുഴിനുകംവച്ച കാള
- നുകംവച്ചുകരികെട്ടിയ കാള
- അഗ്രഗാമിയെ (മുമ്പോട്ടുനടക്കുന്ന കരിയെ) വഹിക്കുന്നവൻ എന്നർത്ഥം. (പാഠം = പഷ്ഠവാട്).
- കടിഞ്ഞൂൽ ചനയുള്ള പശു
- പ്രഥമഗർഭത്തെ വഹിച്ചവൾ എന്നർത്ഥം.
- വിശേഷണം:
- അധികതാൽപര്യമുള്ള
- കൂടിച്ചേർന്ന
- നിത്യമായുള്ള
- വിടിർന്ന
- ലഭിച്ച
- താൽപര്യം
- സ്നേഹം
- ചേർച്ച
- സംബന്ധം
- കാര്യം
- ഒരു സംഗതിയെ കുറിച്ചു പറയുമ്പോൾ അതിനെ സംബന്ധിച്ചു മറ്റു ചില കഥകളോ വർത്തമാനങ്ങളോ ഉണ്ടായിത്തീരുക
- അതിനെപ്പറ്റി ചേർത്തുപറയുന്ന വാക്കുകളും യുക്തികളും
- ഒരു കാര്യം പറയുന്നതിനിടയ്ക്കു്
- കാര്യവശാൽ
- പറഞ്ഞുവന്നപ്പോൾ
- ഒരു പ്രസംഗത്തിനെ തുടർന്നുള്ള മറ്റൊരു പ്രസംഗം
- പ്രസംഗിക്കുന്നവൻ
- ഒരു പ്രധാനസംഗതിയെക്കുറിച്ചു മറ്റു പലേ കഥകളോ യുക്തികളോ പറയുന്നു
- വിസ്തരിച്ചു പറയുന്നു
- വിശേഷണം:
- പ്രസാദമുള്ള
- തെളിവുള്ള
- ദയയുള്ള
- ഒരുമാതിരി മദ്യം
- തെളിഞ്ഞ മദ്യം
- തെളിവുള്ളതു്
- പ്രകൃഷ്ടമാകുംവണ്ണം മനസ്സിനെ പ്രാപിക്കുന്നതു് എന്നർത്ഥം.
- സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്
- സന്തോഷം
- പ്രസാദം
- തെളിവു്
- ദയ
- ജയദേവൻ ഉണ്ടാക്കിയ ഒരു നാടകം
- ബലാൽക്കാരം
- അത്യർത്ഥം
- വിശേഷണം:
- പ്രസരിക്കുന്ന
- പോകുന്ന
- പരക്കുക
- വേഗം, ദ്രുതഗതി, ഒഴുക്കു്
- യുദ്ധം
- കൂട്ടം
- ഇരിമ്പുകൊണ്ടുള്ള അമ്പു്
- സമയം
- സാമർത്ഥ്യം
- വരിനെല്ലു്
- പ്രീതിനിമിത്തം ഒന്നിനെക്കുറിച്ചു അപേക്ഷിക്കുക
- പ്രേമം
- ഏലാവാലുകം
- ശത്രുവിനെ വളയുക
- പോകുക
- പരക്കുക, പരന്നുഗമിക്കുക, വ്യാപിക്കുക
- എല്ലാടവും വ്യാപിച്ചുകൊണ്ടുള്ള പട പുറപ്പാടു്
- ശത്രുവിനെ വളയുക
- പരക്കുന്നു
- ഉത്സാഹിക്കുന്നു
- പ്രവേശിക്കുന്നു
- പരപ്പു്, പരക്കുക
- ഉത്സാഹം
- ചുറ്റി സഞ്ചരിക്കുക
- പേറു്
- പൂവു്
- ഫലം, കായ്
- ഉൽപാദനം
- സന്തതി
- പൂവു്
- കായു് മുതലായതിന്റെ ഞെട്ടു് (ഞെട്ടി)
- പുഷ്പഫലാദിയെ ബന്ധിച്ചു നില്ക്കുന്നതു് എന്നർത്ഥം.
- പ്രസവസമയത്തുണ്ടാകുന്ന നോവു്
- പെറുന്നു
- ഉണ്ടാകുന്നു
- വിശേഷണം:
- വിപരീതമായുള്ള
- പ്രതികൂലമായുള്ള. ഇടത്തുഭാഗത്തുനിന്നും വിട്ട എന്നർത്ഥം
- പ്രകർഷേണ സഹിക്കുന്നു
- അനുഭവിക്കുന്നു
- ക്ഷമിക്കുന്നു
- വലിയുന്നു
- ബലാൽകാരേണ
- പ്രകർഷേണ സഹിച്ചിട്ടു് എന്നർത്ഥം
- തെളിവു
- സന്തോഷം
- ദേവോച്ഛിഷ്ടാ
- ദയ
- കാവ്യഗുണങ്ങളിൽ ഒന്നു്
- അനുസരണം
- ചോറു
- തെളിക്കുക
- ദൃഷ്ടിക്കു തെളിവിനെ ഉണ്ടാക്കുന്നതു്
- സന്തോഷിക്കുന്നു
- തെളിയുന്നു (സകര്‍മ്മകക്രിയ:പ്രസാദിപ്പിക്കുന്നു.)
- വിശേഷണം:
- നിവർത്തിക്കുന്ന, സാധിക്കുന്ന
- വെടിപ്പാക്കുന്ന, ശോധനചെയ്യുന്ന
- അലങ്കരിക്കുന്ന
- തികക്കുന്ന
- അലങ്കാരം, വസ്ത്രം മുതലായവകൊണ്ടുണ്ടാക്കുന്ന അലങ്കാരം
- ചീപ്പു്
- ചീപ്പ്
- (തലമുടി ചീന്തുന്ന സാധനം). കങ്കതികാ. സ്വച്ഛതയെ സാധിപ്പിക്കുന്നതു് എന്നർത്ഥം. (പാഠം–പ്രസാധനം).
- പ്രസാധകസ്ഥാനം വഹിക്കുന്നവൾ
- വരിനെല്ലു്
- വിശേഷണം:
- അലങ്കരിക്കപ്പെട്ട
- തികയ്ക്കപ്പെട്ട
- സഞ്ചാരം
- വ്യാപനം
- തലനീളി
- വാതം നിമിത്തം കോച്ചിയിരിക്കുന്ന അംഗങ്ങൾ ഈ ഔഷധത്തിൽ നീട്ടുവാൻ കഴിയുന്നതിനാൽ ഈ പേർവന്നു.
- വാതം
- കഫം
- വീക്കം മുതലായവയ്ക്കു നന്നു സംസ്കൃതം: പ്രസാരണി. തമിഴ്: മുതിയാകുന്തൽ.
- വിശേഷണം:
- പ്രസരിക്കുന്ന
- നീളുന്ന
- പരക്കുന്ന (സ്ത്രീ:പ്രസാരിണി.)
- വിശേഷണം:
- നീട്ടപ്പെട്ട
- പരത്തപ്പെട്ട
- വ്യാപിക്ക ശീലമായിട്ടുള്ളവൻ
- (പാഠം – വിസാരീ).
- വിശേഷണം:
- താൽപര്യമുള്ള
- കെട്ടപ്പെട്ട
- ചലം
- പൂയം
- ബന്ധനം
- കെട്ടുവാനുള്ള കയറു മുതലായതു്
- വിശേഷണം:
- കേൾവിപ്പെട്ട
- അലങ്കരിച്ച
- കേൾവിപ്പെടുന്നു (സകര്‍മ്മകക്രിയ:പ്രസിദ്ധപ്പെടുത്തുന്നു.)
- കേൾവി
- കാവ്യദോഷങ്ങളിൽ ഒന്നു്
- വിശേഷണം:
- ഉറങ്ങുന്ന
- അമ്മ
- പ്രസവിക്കുന്നവൾ എന്നർത്ഥം.
- പെൺകുതിര
- വാഴ
- പെൺകുതിര
- അച്ഛന്റെയും അമ്മയുടെയും കൂടിയുള്ള പേര്
- വിശേഷണം:
- ജനിച്ച
- പ്രസവിക്കപ്പെട്ട
- പ്രസവിച്ചവൾ
- അപ്പോൾ പ്രസവിച്ചവൾ (പെറ്റെഴുന്നേല്ക്കാത്തവൾ)
- പൂവ്
- പ്രസവം
- സന്തതി
- മനുവിന്റെ ഒരു പുത്രി, ദക്ഷന്റെ ഭാര്യ
- പ്രസവിച്ചവൾ
- (പ്രസൂതാ എന്നതു നോക്കുക.)
- അതിവേദന
- ദുഃഖം
- പ്രസൂതിയിലുണ്ടാകുന്നതു എന്നർത്ഥം.
- വിശേഷണം:
- ജനിച്ച
- പുഷ്പം
- ഉത്ഭവിച്ചതു് എന്നർത്ഥം.
- കായ്
- വിശേഷണം:
- മുഴങ്കാൽ
- കണങ്കാൽ
- വളരുന്നതു് എന്നർത്ഥം.
- രണ്ടുപലം
- വെള്ളം കൊള്ളത്തക്കവണ്ണം പിടിച്ച കൈ
- കുറഞ്ഞോന്നു മടക്കിയ വിരലുകളോടുകൂടിയ ഒറ്റകൈപ്പടം, ഒരു പോങ്ങ.
- ഏറ്റവും
- സത്രാജിത്തിന്റെ സഹോദരൻ
- നിഘ്നന്റെ പുത്രൻ
- സ്യമന്തകം മൂലം ഒരു സിംഹത്താൽ വധിക്കപ്പെട്ടു.
- ചാക്കു്
- കൊട്ട, വട്ടി മുതലായതു്
- പ്രകർഷേണ സീവനം ചെയ്യപ്പെടുന്നതു് (നെയ്യപ്പെടുന്നതു്) എന്നർത്ഥം.
- വീണയുടെ ചുര(ങ്ങ)
- സേവിക്കപ്പെടുന്നതു എന്നർത്ഥം. വീണയുടെ ചുവട്ടിൽ ചേർത്തു് ബന്ധിക്കപ്പെടുന്നതാണു്. ശബ്ദഗാംഭീര്യത്തിനാണത്രെ ഇതു ചേർക്കുന്നതു്. ഇതു മരം കൊണ്ടുണ്ടാക്കി തോൽ പൊതിഞ്ഞിട്ടുമാവാം.
- കല്ലു്, പാറ
- പ്രകർഷേണ മറയ്ക്കുന്നതു് എന്നർത്ഥം.
- രത്നം
- പൂമെത്ത
- ചവറു്, കാടു്
- പർണ്ണതല്പം
- പറച്ചിൽ
- ആരംഭം
- നാട്യാരംഭം
- പറച്ചിൽ
- പ്രസ്താവനയുടെ ലക്ഷണം:
- സൂത്രധാരനൊന്നിച്ചു നടിയൊ വിദൂഷകനോ പാരിപാർശികനൊ രംഗത്തിൽ വച്ചു് ചിത്രം, സ്വന്തകാര്യം, പ്രകൃത വിഷയം എന്നിവയെക്കുറിച്ചു ചെയ്യുന്ന സംഭാഷണ ഭാഗമാണു്. പ്രസ്താവനയിൽ ആദ്യം സൂത്രധാരൻ സഭയെ വന്ദിക്കണം. പിന്നീടു് നാടകത്തിന്റെ പേർ അതുണ്ടാക്കിയ കവിയുടെ പേർ മുതലായതും പ്രസ്താവിക്കണം. ഏതെങ്കിലും ഒരു ഋതുവിനെ വർണ്ണിച്ചേ കഴിയൂ ഇതാണു് പ്രസ്താവന.
പാരിപാർശ്വികയേവവാ
സൂത്രധാരേണസഹിതാ
സല്ലാപംയത്രകുർവതേ
ചിത്രൈഃവാക്യൈഃസ്വകാര്യോത്ഥൈഃ
പ്രസ്തുതാക്ഷെപിഭിർമ്മിഥഃ
ആമുഖംതന്തു വിജ്ഞേയം
നാമ്നാപ്രസ്താവന...’
- പറയുന്നു
- വിശേഷണം:
- അറിയപ്പെട്ട
- സ്തുതിക്കപ്പെട്ട
- പ്രകൃതം
- ആലോചിക്കപ്പെടുന്ന കാര്യം
- പ്രസ്താവിക്കപ്പെട്ടതു്
- വിശേഷണം:
- പരക്കുന്ന
- ഉറപ്പായിട്ടിരിക്കുന്ന
- ഒരളവു്, ഇടങ്ങഴി
- ഇതുകൊണ്ടു് അളവു നടത്തുന്നതിനാൽ ഈ പേർ വന്നു.
- മലയുടെ മദ്ധ്യേയുള്ള ഒരു പരപ്പു്
- തടം, തടപ്രദേശം, മലച്ചെരിവു്
- പർവ്വതത്തിന്റെ താഴ്വര
- തടം
- ചെറുതുളസി
- കർപ്പൂരത്തുളസി
- മണിക്കഞ്ജുകം
- ചിലെടങ്ങളിൽ സമുദ്രപ്പച്ച
- നാഴി ഇടങ്ങഴി മുതലായതുകൊണ്ടു് അളന്നു കൃത്യപ്പെടുത്തുന്നതു്
- യാത്ര, പുറപ്പാടു്
- രീതി
- 12-ആം ശതവർഷത്തിൽ ഉത്തരഇൻഡ്യയിൽ നടപ്പിലിരുന്ന ഒരുതരം നൃത്യ കൃതി
- യാത്രമുടങ്ങുക
- അറിയിക്കുക
- സംഭാഷണം
- നീക്കൽ, മാറ്റുക
- തെളിവാക്കുക
- പ്രയോഗം
- വെയ്പു്
- അറിയിക്കുന്നു
- നല്ലപോലെ വെക്കുന്നു
- വിശേഷണം:
- അറിയിക്കപ്പെട്ട
- അയക്കപ്പെട്ട
- പ്രകർഷേണ വെക്കപ്പെട്ട
- വിശേഷണം:
- പുറപ്പെട്ട
- ചുരന്നപാൽ
- വിശേഷണം:
- വിടിരപ്പെട്ട
- വിറയൽ
- വലുതാകുക
- വിശേഷണം:
- വിറച്ചുംകൊണ്ടിരിക്കുന്ന
- വലുതാകുന്ന
- വിറയ്ക്കുന്നു
- വലുതാകുന്നു
- വിശേഷണം:
- ഇളക്കപ്പെട്ട
- വിറയ്ക്കുന്ന
- അരിപ്പുകൊട്ട, മുറം
- ഇതുകൊണ്ടു ധാന്യാദികളിലെ ഉമി മുതലായതു വേർപെടുന്നതിനാൽ ഈ പേർ വന്നു.
- അടിക്കുക
- വിടിർക്കുക
- മറവി
- ഒഴുക്കു്
- മൂത്രം
- തികന്നുതൂകുന്ന കഞ്ഞിപ്പത
- മൂത്രമൊഴിക്ക
- കാലുക
- മാല്യവാൻപർവതം
- വെള്ളച്ചാട്ടം
- പാൽ
- ഊറ്റുകുഴി
- പർവതത്തിൽ ജലം (ഉറവു) പുറപ്പെടുന്ന സ്ഥലം.
- മൂത്രം
- പ്രസ്രവിക്കുന്നതു് എന്നർത്ഥം.
- ഉറക്കം
- സ്വപ്നം
- വിശേഷണം:
- അടിക്കപ്പെട്ട
- കൊല്ലപ്പെട്ട
- വിടിർത്തപ്പെട്ട
- കെട്ടപ്പെട്ട
- അടി
- യാമം (ഏഴര നാഴിക)
- ഢക്കാദി വാദ്യങ്ങളടിക്കപ്പെടുന്ന സമയം.
- അസ്ത്രപ്രയോഗം
- ആയുധം
- അടി
- യുദ്ധം
- അടിക്കുന്നു, ഇടിക്കുന്നു
- ആയുധങ്ങൾ എടുത്തു മറ്റൊരുവന്റെ മേൽ പ്രയോഗിക്കുന്നു
- സന്തോഷം
- രോമാഞ്ചം
- ‘സമാധി’ എന്ന അലങ്കാരത്തിന്റെ വകഭേദം
- മഞ്ഞൾ
- നായിക്കൊരുണ
- ഒരു വൃത്തം
- ഉറക്കെയുള്ള ചിരി
- പരിഹാസം
- ദശരൂപങ്ങളിൽ ഒന്നു്
- “ഭാണത്തിലെന്നപോലെ പ്രഹസനത്തിൽ മുഖനിർവഹണസന്ധികളും ദശലാസ്യാംഗങ്ങളും ഒരങ്കവുമുണ്ടായിരിക്കണം. ഇതിവൃത്തം കല്പിതവും നിന്ദ്യാശ്രയവുമാകേണ്ടതാണു്. ആരഭടീവൃത്തിയും വിഷ്കംഭപ്രവേശകങ്ങളും ഉണ്ടാകരുതു്. അംഗിയായി ഹാസ്യരസത്തെ നിവേശിപ്പിക്കണം. താപസസന്യാസിബ്രാഹ്മണാദികളിൽ ആരെങ്കിലുമാണു് നായകനായിരിക്കേണ്ടതു്. നായകൻ ധൃഷ്ടനായിരുന്നാൽ ശുദ്ധപ്രഹസനമാകും. ശുദ്ധപ്രഹസനത്തിനു ‘കന്ദർപ്പകേളി’ എന്നതിനെ ഉദാഹരിക്കാം. നായകൻ ധൃഷ്ടനല്ലെങ്കിൽ സങ്കീർണ്ണപ്രഹസനമാകും. ധൂർത്തചരിതം നോക്കുക. ധൃഷ്ടനായകന്മാരുടെ ചരിത്രത്തെ പ്രസ്താവിക്കുന്നതും രണ്ടങ്കങ്ങളടങ്ങിയതും (അഥവാ ഒരങ്കം ഉണ്ടായാലും മതി) ആയ പ്രഹസനത്തിനു സങ്കീർണ്ണപ്രഹസനം എന്നു പേർ പറയാമെന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. അങ്ങിനെയാണെങ്കിൽ ‘ലടകമേളക’ത്തെ സങ്കീർണ്ണപ്രഹസനമെന്നു പറയാവുന്നതാണു്.”
- കുറുമുഴി
- വെളുത്ത വലിയ പിച്ചകം
- പൊട്ടിച്ചിരിക്ക
- ഒരു കൈപരത്തുക
- വിരലെല്ലാം നിറുത്തി പരത്തിയ കൈപ്പടം
- രാവണന്റെ ഒരു സേനാനായകൻ
- ത്യാഗം
- അടി
- വധം
- ഫലേഛയോടുകൂടി ചെയ്യുന്ന ദാനം
- (പ്രവാരം എന്നതിന്റെ ഒരു പാഠം.)
- ഉറക്കെയുള്ള ചിരി
- ഗോഷ്ഠി
- വിശേഷണം:
- ഗോഷ്ഠികാട്ടുന്ന
- കിണറു്
- ഇതിൽനിന്നും ജലം പ്രകൃഷ്ടമാകുംവണ്ണം ഹരിക്കപ്പെടുന്നതുകൊണ്ടു ഈ പേർ വന്നു.
- വിശേഷണം:
- ഹിതമായ
- നിശ്ചയിക്കപ്പെട്ട
- അയക്കപ്പെട്ട
- വെക്കപ്പെട്ട
- ചാറു്
- പ്രഹരിക്കപ്പെട്ടവൻ
- ദണ്ഡനം ഏറ്റവൻ
- വിശേഷണം:
- സന്തോഷിച്ച
- അതിസന്തോഷമുള്ള
- സദ്യ
- കടങ്കഥ, സ്വരൂപാർത്ഥത്തെ മറച്ചുവച്ചു പറയുക
- അർത്ഥം മനസ്സിലാകുവാൻ പ്രയാസമുള്ള ചോദ്യം. പ്രഹേളി എന്നുമാവാം
- വിശേഷണം:
- സന്തോഷമുള്ള
- സന്തോഷിച്ച
- സന്തോഷം
- ഒരസുരൻ
- ഹിരണ്യകശിപുവിന്റെ പുത്രൻ
- ഹിരണ്യകശിപു പരമദുഷ്ടനായിരുന്നു. അയാൾ ബ്രഹ്മാവിനെ ഉദ്ദേശിച്ചു തപസ്സുചെയ്തു വരംവാങ്ങി സാധുജനങ്ങളെ ദ്രോഹിപ്പാൻ തുടങ്ങി. താനൊഴിഞ്ഞു മറ്റൊരു നാഥൻ ഇല്ലെന്നു തീർച്ചയാക്കി നടവടികൾ ആരംഭിച്ചു തന്റെ നാമമേ ജപിക്കാവൂ എന്നു് എല്ലായിടങ്ങളിലും ഏർപ്പാടുചെയ്തു. മൂത്തമകൻ പ്രഹ്ലാദൻ ആയിരുന്നു. ഇദ്ദേഹം ദിവ്യനും വിഷ്ണുഭക്തനുമാകയാൽ പിതാവിന്റെ കല്പനയെ നിരസിച്ചു. പലപ്രകാരത്തിലും മകന്റെ മനസ്സിനെ വിഷ്ണുഭക്തിയിൽനിന്നും വേർപെടുത്താൻ ശ്രമിച്ചതിൽ നടന്നില്ല. പിന്നീടു പുത്രനെ കൊന്നുകളവാൻ കല്പിച്ചു. പിന്നെ ബാലൻ പിതാവിനോടിങ്ങനെ ഉണർത്തിച്ചു. ‘ഭാഗവത പ്രിയനായിരുന്നന്വഹം ആഗമക്കാതലാമാദിനാഥമ്പദം * ഭക്ത്യാ ഭജിപ്പതത്യുത്തമം’ എന്നുതൻ പുത്രൻപറഞ്ഞതുകേട്ടസുരേശ്വരൻ * പെട്ടെന്നു വാളുമെടുത്തെഴുനേറ്റുലകൊട്ടൊഴിയാതെനിറഞ്ഞവൻതൂണിതിൽ * നില്പവൻവന്നുരക്ഷിക്കണമിത്തരം ദുർഭാഷണംചെയ്തുനില്ക്കുന്നനിന്നെഞാൻ * വെട്ടിക്കളവെനെന്നോടിയടുത്തു തൻ മുഷ്ടി കൊണ്ടൊന്നുകുത്തീടിനാൻതൂണിന്മേൽ’ ഉടൻ തൂണു പിളർന്നു നരസിംഹമൂർത്തി പുറപ്പെട്ടു ഹിരണ്യകശിപുവിനെ വധിച്ചു. അനന്തരം ദൈത്യരുടെ ആയുധങ്ങൾക്കാകട്ടെ സർപ്പങ്ങൾക്കാകട്ടെ സ്വർഗ്ഗീയ ഗജങ്ങൾക്കാകട്ടെ അഗ്നിക്കാകട്ടെ പ്രഹ്ലാദനെ വധിപ്പാൻ കഴിഞ്ഞില്ല. പ്രഹ്ലാദൻ ദൈത്യരാജാവായി. ഇദ്ദേഹം മരണത്തോളം ഇന്ദ്രസ്ഥാനം വഹിച്ചിരുന്നപ്രകാരം പത്മപുരാണത്തിൽ പറയുന്നു. മുജ്ജന്മത്തിൽ പ്രഹ്ലാദൻ സോമശർമ്മാവു് എന്ന ഒരു ബ്രാഹ്മണനായിരുന്നു എന്നും വിഷ്ണുവിനോടു ലയിപ്പാൻ തപസ്സനുഷ്ഠിച്ചു എന്നും തപസ്സു ചെയ്യുമ്പോൾ ദൈത്യരുടെ ഭയദ്ധ്വനി ഹേതുവായിട്ടു അതിനു തടസ്സമുണ്ടായി എന്നും അതുകൊണ്ടു് ഒരു ദൈത്യനായി പിറന്നു എന്നും അന്നു ദേവകളുമായുള്ള യുദ്ധത്തിൽ ദൈത്യരുടെ വശത്തു ചേരുകയാൽ വിഷ്ണു ചക്രംകൊണ്ടു വധിച്ചു എന്നും അതിൽപിന്നീടാണു് ഹിരണ്യകശിപുവിന്റെ മകനായി ജനിച്ചതെന്നുംകൂടി ആ പുരാണത്തിൽനിന്നും വെളിവാകുന്നു.
- സന്തോഷം
- അട്ടഹാസം
- വിശേഷണം:
- കുനിഞ്ഞ
- താൽപര്യമുള്ള
- ജലപ്രളയം
- ഓരോ കല്പാവസാനത്തിലുള്ള ലോകനാശം, ജഗത്തിന്റെ പ്രകൃഷ്ടമായ ലയകാലം. ഈ ലോകത്തിൽ സർവ ചരാചരങ്ങളും നശിച്ചു് ത്രൈലോക്യമെല്ലാം ജലാവൃതമാകുമ്പോൾ ഭഗവാൻ മഹാവിഷ്ണു മാത്രം കുഞ്ഞിന്റെ വേഷത്തിൽ ഒരു പേരാലിലയിൽ പ്രളയസമുദ്രത്തിൽ പൊങ്ങിക്കിടക്കും. ഇതത്രേ മഹാപ്രളയം.
- മോഹാലസ്യം
- മരണം
- പ്രളയങ്ങൾ മൂന്നുവിധം – നൈമിത്തികപ്രളയം (അനാവൃഷ്ടിമൂലം ഉണ്ടാകുന്നു), പ്രാകൃതപ്രളയം (ഘോരസംവർത്താഗ്നിമൂലം ഉണ്ടാകുന്നു), ആത്യന്തികപ്രളയം (അതിവൃഷ്ടിമൂലം ഉണ്ടാകുന്നു).
- പര്യായപദങ്ങൾ:
- സംവർത്തം
- കല്പം
- ക്ഷയം
- കല്പാന്തം.
- പ്രളയത്തിന്റെ അവസാനം
- കിഴക്കേദിക്കു്
- കിഴക്കുള്ള ദേശം
- കഴിഞ്ഞകാലം
- വിശേഷണം:
- കിഴക്കുള്ള
- മുമ്പേയുള്ള
- മുകളിലുള്ള
- മുൻപു്
- കിഴക്കു്
- കഴിഞ്ഞ
- ഏതു ധാതുവിനെ സഹായിപ്പാനായി അനുപ്രയോഗം ചെയ്യുന്നുവോ ആ ധാതു
- പ്ലാവു്
- അഷ്ടൈശ്വര്യങ്ങളിൽ ഒന്നു്
- തന്റെ ഇഷ്ടംപോലെ പ്രവർത്തിക്കുന്ന അവസ്ഥ
- ശിവന്റെ ഒരു സിദ്ധി.
- മതിൽ
- ഉറപ്പിൽ കെട്ടിയുണ്ടാക്കപ്പെടുന്നതു് എന്നർത്ഥം.
- കോട്ടയിലുള്ള വീടു്
- ഒരുവക ആഭരണം
- ഒരുമാതിരി കണ്ണാടി
- അഷ്ടൈശ്വര്യങ്ങളിൽ ഒന്നു്
- എപ്പോൾ എവിടെ പ്രകാശിക്കേണമെന്നു താൻ വിചാരിക്കുന്നുവൊ അപ്പോൾ അവിടെ പ്രത്യക്ഷനാവുക എന്നതു്.
- ശപിക്കുന്നു
- വിശേഷണം:
- പ്രകൃതത്തെ സംബന്ധിച്ച, സ്വഭാവത്തെ സംബന്ധിച്ച
- നീചത്വമുള്ള
- പരിഷ്കാരമില്ലാത്ത
- പ്രാകൃതഭാഷ – പാലിഭാഷയാണു് പ്രാകൃതഭാഷകളായി പിരിഞ്ഞതു്. പ്രാകൃതഭാഷകളുടെ സ്വരൂപത്തിന്റെ ജ്ഞാനം കാളിദാസൻ തുടങ്ങിയുള്ള കവികളാൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള നാടകങ്ങളിൽ നിന്നു നമുക്കു ലഭിക്കുന്നുണ്ടു്. ഒടുവിൽ ക്രിസ്താബ്ദം 12-ആം ശതവർഷത്തിൽ പുരാതനങ്ങളായ രാജകുടുംബങ്ങൾ ക്ഷയിച്ചു രാജപുത്രന്മാരെന്ന ജാതിക്കാർ എല്ലായിടത്തും പ്രബലന്മാരായി തീർന്നതിനോടുകൂടി പ്രാകൃതഭാഷകൾ ഹിന്ദി മുതലായ ഭാഷകളായി പരിണമിച്ചു. ഉത്തരഹിന്തുസ്ഥാനിൽ അഞ്ചു ഗൗഡഭാഷകൾ ഉണ്ടെന്നു ചിലർ പറഞ്ഞിട്ടുണ്ടു്.
- പ്രാകൃതശാസ്ത്രം
- പ്രാകൃതഭാഷ
- ക്ഷീണം
- സംസ്കൃതം ദുഷിച്ചുണ്ടായ ഒരു ഭാഷയാണു് പ്രാകൃതം. സംസ്കൃതനാടകങ്ങളിൽ സ്ത്രീകളും സാധാരണപാത്രങ്ങളും ഈ ഭാഷയാണു സംസാരിക്കുന്നതു്.
- നീചൻ (നിസ്സാരൻ
- അപരിഷ്കൃതൻ)
- അകാര്യങ്ങൾ അധികം ചെയ്യുന്നവൻ എന്നർത്ഥം.
- നീചമായ ശാപം
- പ്രാവിന്റെ കൂടു്
- വിശേഷണം:
- ഏറ്റവും പണ്ടേയുള്ള
- മുജ്ജന്മത്തിലുള്ള
- എരിവു്
- മൂർച്ച
- ദുഷ്ടത
- ഉത്സാഹം
- ധൈര്യം
- അഹമ്മതി
- തർക്കശാസ്ത്രത്തിൽ പറയുന്ന ഒരു ലക്ഷണം
- പൂർവജന്മം
- ഒരു രാജ്യം
- പണ്ടത്തെ ‘കാമരൂപം’ എന്ന രാജ്യത്തിന്റെ രാജധാനി. ‘കാമരൂപ’ത്തെ ഇപ്പോൾ ‘ആസാം’ എന്നു പറഞ്ഞുവരുന്നു. ഭാരതയുദ്ധകാലത്തു ഇവിടത്തെ രാജാവു് ഭഗദത്തനായിരുന്നു.
- തെക്കുകിഴക്കു്
- പൂരം നക്ഷത്രം
- കിഴക്കുണ്ടായ
- മുമ്പിലുണ്ടായ
- മുൻപിലത്തെ ഭാഗം
- കിഴക്കേഭാഗം
- ഭവനം
- വടക്കുകിഴക്കു്
- വിശേഷണം:
- ശ്രേഷ്ടമായ
- പ്രധാനമായ
- വിശേഷണം:
- പ്രധാനമായ
- വിശേഷണം:
- പ്രധാനമായ
- യാഗശാലയിൽ ഹവിസ്സു ചാതിപ്പാനായി ഉണ്ടാക്കിയ സ്ഥലത്തിന്റെ കിഴക്കുഭാഗത്തായി യജമാനന്നും സദസ്യന്മാർക്കും ഇരിക്കേണ്ടതിന്നു നിർമ്മിക്കപ്പെട്ട സ്ഥലം
- പ്രകർഷേണ പൂജ്യമായ വംശത്തോടു (മുളയോടു) കൂടിയതു് എന്നർത്ഥം.
- യാഗശാലയുടെ കിഴക്കും പടിഞ്ഞാറുമുള്ള സ്തംഭങ്ങളിൽവയ്ക്കപ്പെട്ട നീണ്ട മരം
- യുദ്ധം
- നെയ്യു മുതലായ ദ്രവസാധനങ്ങൾ ഇറ്റുവീഴുക
- ഊറുക
- കാലുക
- അഭ്യാഗതൻ
- അതിഥിക്കു പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാത്തവരെല്ലാം അഭ്യാഗതന്മാരാണു്. ബന്ധുക്കൾ, കാര്യാർത്ഥമായി വരുന്നവർ, ഏകഗ്രാമീണന്മാർ മുതലായവർ ഈ ഇനത്തിൽ ഉൾപ്പെടുന്നു.
- പണവം എന്ന വാദ്യം
- ന്യായസ്ഥലം
- മിറ്റം, അങ്കണം
- ഒരുവക വാദ്യം
- ഒരുവക ഈച്ച, കാട്ടീച്ച
- പെൺപരുന്തു്
- കിഴക്കു്
- പ്രഥമം സൂര്യനെ ഗമിക്കുന്നതു് എന്നർത്ഥം.
- വിശേഷണം:
- കിഴക്കുള്ള
- പണ്ടുള്ള
- പ്രാചീനം × അർവാചീനം.
- പാടവള്ളി
- വേലി
- വേലി
- പുറമതിൽ
- കൂവളം
- ദേവേന്ദ്രൻ
- ഇടത്തൂടിട്ട പൂണുനൂൽ
- പ്രദക്ഷിണമായി ഇട്ടതു് എന്നർത്ഥം.
- ജനമേജയനു അനന്തയിൽ ഉണ്ടായവൻ
- വേലി
- സമൃദ്ധി
- കൂട്ടം, സംഘം
- വാല്മീകിമഹർഷി
- ആദികവി
- മനു
- ദക്ഷൻ
- വാല്മീകി
- വിശേഷണം:
- കിഴക്കുള്ള
- ശരാവതീനദിയുടെ തെക്കുകിഴക്കുള്ള ദേശം
- പ്രാചിയിൽ ഭവിച്ചതു് എന്നർത്ഥം. ശരാവത്യാഃ അവധേഃ പ്രാഗ്ദക്ഷിണഃ യഃ ദേശഃ സഃ പ്രാച്യഃ ഇത്യുച്യതേ = ശരാവതീനദിയാകുന്ന അവധിയുടെ കിഴക്കുതെക്കു യാതൊരു ദേശം അതു പ്രാച്യം എന്നു പറയപ്പെടുന്നു. ശരാവതി ഭാരതവർഷത്തിന്റെ കിഴക്കുവടക്കുൽഭവിച്ചു തെക്കുപടിഞ്ഞാട്ടൊഴുകി സമുദ്രത്തിൽ ചേരുന്നു. അതിനെ ഒരവധിയാക്കി കല്പിച്ചു ഭാരതവർഷത്തെ രണ്ടായി തിരിക്കുന്നു.
- മേയിക്കുന്നവൻ
- തേരുതെളിക്കുന്നവൻ
- കന്നുകാലികളെ അടിക്കുന്ന ഒരു വടി
- കാള മുതലായതിനെ തെളിക്കുന്ന മുടിങ്കോൽ
- ഇതുകൊണ്ടു തെളിക്കുന്നതിനാൽ ഈ പേർ വന്നു (പാഠം – വ്രാജനം).
- വിശേഷണം:
- പ്രജാപതിയെ സംബന്ധിച്ച
- വിവാഹം എട്ടുപ്രകാരമുള്ളതിൽ ഒന്നു്
- (അഷ്ടവിവാഹങ്ങൾ നോക്കുക).
- പാപനിവൃത്തിക്കുള്ള ഒരു വ്രതം
- ഒരുത്തിയെ ദത്തെടുക്കുമ്പോൾ കഴിക്കുന്ന ഒരു കർമ്മം
- പിതൃലോകം
- സന്യസിക്കുന്നതിനു മുമ്പിൽ തനിക്കുള്ളതൊക്കെയും ഉപേക്ഷിക്ക
- വിഷ്ണു
- പരുന്തു്
- തേർ തെളിക്കുന്ന സൂതൻ
- ഗമിപ്പിക്കുന്നവൻ എന്നർത്ഥം.
- വിശേഷണം:
- വളരെയുള്ള
- പെരുകിയ
- വലിയ
- അധികം
- വിശേഷണം:
- ബുദ്ധിയുള്ള
- വിദ്യയുള്ള, അടക്കമുള്ള
- പെരുന്തത്ത
- വിദ്വാൻ
- ബുദ്ധിമാൻ
- പ്രാജ്ഞയുള്ളവൻ എന്നർത്ഥം.
- ബുദ്ധിയുള്ളവൾ
- അലൗകികങ്ങളായ വസ്തുക്കളിൽ കൂടി അറിവുള്ളവൾ
- (പാഠം – പ്രാജ്ഞി).
- ക്ഷീണംകൊണ്ടു തളർന്നു പതുക്കെ നടക്കുന്നു
- പ്രാഞ്ചിനടക്കുന്നു
- വിശേഷണം:
- കപടമില്ലാത്ത
- നേരുമാർഗ്ഗമുള്ള
- കൂപ്പുകൈയ്
- തൊഴുവാനായി കൈകൂട്ടി നമിച്ചു കൂപ്പുക
- വിശേഷണം:
- കൈകൂപ്പിയ
- ജഡ്ജി
- ന്യായാധിപതി. രണ്ടു കക്ഷികളുടേയും വാദം കേട്ടു് അതിനെപ്പറ്റി സത്യാസത്യവിവേചനം ചെയ്യുന്നവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- അക്ഷദർശകൻ
നിന്നിതോരോപാട്ടിൽ’
- നിറഞ്ഞ
- നറുമ്പശ
- മൂക്കു്
- വിശേഷണം:
- പ്രാണനെ ദാനംചെയ്യുന്ന
- ജലം
- ചോര
- വിഷ്ണു
- വായു
- ജീവരക്ഷണം
- ജീവൻ
- ശരീരവായുക്കൾ അഞ്ചുള്ളതിൽ ഒന്നു്
- ശ്വാസം
- ശക്തി
- വായു
- പരാക്രമം
- ശ്വാസംവലിക്ക
- ജീവൻ
- തൊണ്ട
- ജലം
- ശ്വാസംവിടുക
- ജീവവായു സഞ്ചരിക്കുന്ന ഞരമ്പു്
- ഭാര്യ
- ഭർത്താവു്
- ഭർത്താവു്
- ഭാര്യ
- മരണം
- വായു
- വിശപ്പു്
- ഇക്കിൾ, എക്കിട്ട
- വിഗ്രഹങ്ങളിൽ ഈശ്വരചൈതന്യമുണ്ടാക്കുന്ന ഒരു കർമ്മം
- ജീവാവസാനം പ്രാണൻ പോകുക
- പ്രാണനെപ്പോലെ സ്നേഹിക്കുന്ന മിത്രം
- പ്രാണൻ പോയെങ്കിലോ എന്നുള്ള പേടി
- വിശേഷണം:
- പ്രാണനെക്കൊണ്ടു വ്യാപിക്കപ്പെട്ട
- പ്രാണമയകോശം – രജോഗുണത്തിന്റെ കാര്യങ്ങളായും ലിംഗശരീരത്തിൽ വർത്തിക്കുന്നവയായും ഇരിക്കുന്ന പ്രാണൻ മുതലായ അഞ്ചു വായുക്കളും വാക്കു തുടങ്ങിയ അഞ്ചു കർമ്മേന്ദ്രിയങ്ങളും കൂടിയതു്.
- ജീവനെ കളക
- തന്നത്താൻ കൊല്ലുക
- ബ്രഹ്മം
- വായു
- വായ്
- മൂക്കു്
- ജീവവായു
- മരണവേദന
- പ്രാണന്നുണ്ടാകുന്ന സങ്കടം
- പ്രാണന്നുണ്ടാകുന്ന അതിവേദന
- പ്രാണനെപ്പോലെയുള്ള സ്നേഹം
- അധികസ്നേഹം
- ഉറ്റ ചങ്ങാതി
- ജീവനാശം
- ഭാര്യ
- മരണം
- വിശേഷണം:
- ജീവനെ നശിപ്പിക്കുന്ന
- പ്രാണന്റെ നിയമനം
- പ്രാണനെ അറികയും നിയമനം ചെയ്കയും ചെയ്ക
- യോഗികൾ ധ്യാനത്തിങ്കലും മറ്റും ശ്വാസം അടക്കുകയും മൂക്കിൽകൂടെ കളകയും ചെയ്യുന്ന ഒരു മുറ
- അഷ്ടാംഗയോഗങ്ങളിൽ ഒന്നു്
- പ്രാണായാമം മൂന്നുവിധം, 1. സാധാരണ, 2. മദ്ധ്യമം. 3. ഉത്തമം.
- ജീവനാശം
- വിശേഷണം:
- ജീവനുള്ളതു്
- ജീവി
- (ണീ, ണിനീ, ണി).
- ജന്തു
- മനുഷ്യൻ മുതലായ പ്രാണികളുടെ പേർ
- പ്രാണികൾ അന്നരസത്തിൽ നിന്നും, അന്നം മഴയിൽ നിന്നും, മഴ ദേവപ്രീതിയിൽ നിന്നും, ദേവപ്രീതി ശുഭകർമ്മത്തിൽ നിന്നും, ശുഭകർമ്മം വേദത്തിൽ നിന്നും, വേദം ബ്രഹ്മത്തിൽ നിന്നും ഉണ്ടാകുന്നു. പ്രാണപ്രകൃതികൾ മൂന്നുവിധം – ദൈവി, ആസുരി, രാക്ഷസി. ആസുരിയും രാക്ഷസിയും പ്രാണികളെ സംസാരത്തിൽ ബന്ധിപ്പിക്കുന്നു.
- കോഴികളെക്കൊണ്ടും മറ്റും തമ്മിൽ വിവാദു പറഞ്ഞു പൊരുതിക്ക
- വിളിച്ചുവരുത്തിക്കളിക്കുന്ന ചൂതുകളി
- മേഷകക്കുടാദികളുടെ യുദ്ധം
- ജീവജന്തുക്കളുടെ കൂട്ടം
- ജീവികളെ കൊല്ലുകയോ പീഡിപ്പിക്കയോ എന്നുള്ളതു്
- കടം
- ഭാര്യ
- ഭർത്താവു്
- പ്രാണനാഥ
- ക്ഷൗരകൻ
- ആഹാരം
- പ്രാതൽ
- പകലിൽ ഒന്നാമത്തെ ഭക്ഷണം
- പ്രഭാതകാലം
- കോഴി
- കാക്ക
- പ്രാതൽ ഉണ്ണുക
- പകലിൽ ഒന്നാമത്തേ ഭക്ഷണം
- ഗംഗാനദി
- അതികാലത്തേ
- ആദിത്യൻ ഉദിക്കുന്ന സമയം (ഉഷസ്സിങ്കൽ)
- ചെമ്പരുത്തി
- വിശേഷണം:
- ദിനവും സംഭവിക്കുന്ന
- നാമത്തിന്റെ പ്രകൃതി
- ജാമ്യം
- വിപരീതം
- പ്രതികൂലത
- അയൽവീട്ടുകാരി
- വേദത്തിലേ ശ്ലോകങ്ങളുടെയും പദങ്ങളുടെയും ഉച്ചാരണത്തെപ്പറ്റിയുള്ള പുസ്തകങ്ങൾ
- ഋഗ്വേദത്തിൽ ശൗനകൻ ഉണ്ടാക്കിയ ശാങ്കലാപ്രാതിശാഖ്യയും, യജുർവേദത്തിനു തൈത്തിരീയ പ്രാതിശാഖ്യയും, വാജസനേയീപ്രാതിശാഖ്യയും, അഥർവ്വവേദത്തിനു ശൗനകീയചതുരദ്ധ്യായികയും ഉണ്ടു്. സാമവേദത്തിന് ഒരു പ്രാതിശാഖ്യയുള്ള പ്രകാരം വെളിവാകുന്നില്ല.
- ഇന്ദ്രജാലക്കാരൻ
- പ്രതിഹാരം (വ്യാജം) പ്രയോജനമായിട്ടുള്ളവൻ എന്നർത്ഥം.
- വിശേഷണം:
- ഹൃദയത്തെ സംബന്ധിച്ച
- ജ്ഞാനമുള്ള
- വിശേഷണം:
- നേരെ മറിഞ്ഞുള്ള
- വിപരീതമായ
- വിശേഷണം:
- വിശ്വാസമുള്ള
- ജാമ്യം നിൽക്കുന്ന
- അദ്ധ്യയനം തുടങ്ങിയ ശിഷ്യൻ
- ആദ്യമായ
- മുമ്പുള്ള
- ആദ്യമായി സംഭവിക്കുന്ന
- ഒന്നാമത്തേതെന്നുള്ള നില
- അഗ്രഗണ്യത
- പ്രദക്ഷിണം
- മുമ്പിൽ
- പ്രകാശഭാവം
- പ്രത്യക്ഷമാകുന്നു
- പ്രത്യക്ഷത
- വിശേഷണം:
- പ്രത്യക്ഷമായി ഭവിച്ച
- പ്രത്യക്ഷമാക്കുക
- പ്രത്യക്ഷത
- ചൊട്ടച്ചാൺ, ചൂണ്ടാണി വിരലും പെരുവിരലും കൂടി നിറുത്തിവച്ചാലുണ്ടാകുന്ന ചാൺ
- കണക്കാക്കുന്നതു് എന്നർത്ഥം. (പാഠം – പ്രദേശം).
- സ്ഥലം
- ദാനം
- കൊടുക്കുക എന്നർത്ഥം.
- വിശേഷണം:
- സ്ഥലത്തുള്ള
- വിശേഷണം:
- ദൂരമുള്ള
- കുനിഞ്ഞ
- കെട്ടപ്പെട്ട
- അനുകൂലമായി, തുല്യമായി
- വളവായി
- വണ്ടി
- നാശകരമായ ഒരു ആയുധം
- ഒരു യുദ്ധോപകരണം.
- വിശേഷണം:
- പ്രധാനമായ
- മുഖ്യമായ
- ശ്രേഷ്ഠത
- പ്രാധാന്യത എന്നു ചിലർ പ്രയോഗിക്കാറുണ്ടു്. ഇതു് ഇരട്ടിപ്പാണു്. പ്രാധാന്യം എന്നു മതി. പ്രാധാന്യതയെ സ്വീകരിക്കുന്ന പക്ഷം ആ കൂട്ടത്തിൽ ദൗർബല്യത, വേഗത മുതലായ ഇരട്ടിപ്പുകളേയും സ്വീകരിക്കേണ്ടി വരും. പ്രാധാന്യം, ദൗർബല്യം, വേഗം ഇത്യാദി ശരിയായ രൂപങ്ങളെ സ്വീകരിക്കയാണു് വേണ്ടതു്.
- വക്കു്, വിളുമ്പു്
- അറ്റം
- സമീപം
- മുക്കു്, മൂല
- അതിർത്തി
- അതിരിങ്കലുള്ള കോട്ട
- ഉപഗ്രാമം, പേട്ട
- കുടികളില്ലാതെ ദൂരമായുള്ള വഴി
- കാട്ടുപ്രദേശം
- വൃക്ഷത്തിന്റെ പോതു്
- തണൽ ഇല്ലാത്ത റോട്ടു്
- പിൻവശം
- പ്രാപിപ്പിക്കുന്നതു്
- ലഭിക്കുവാനുള്ള വഴി
- ചെല്ലുക
- പ്രവേശിക്കുക
- ലഭിക്കുക
- സമീപിക്കുക
- അനുഭവിക്കുക
- പ്രപഞ്ചവിഷയങ്ങളിൽ ബന്ധമുള്ളവൻ
- കച്ചവടക്കാരൻ
- ചെല്ലുന്നു
- പ്രവേശിക്കുന്നു
- ലഭിക്കുന്നു
- സമീപിക്കുന്നു
- അനുഭവിക്കുന്നു (കാരണക്രിയ:പ്രാപിപ്പിക്കുന്നു.)
- (നാമം – പ്രാപണം).
- വിശേഷണം:
- പ്രാപിക്കപ്പെട്ട, പ്രാപിച്ച, ലഭിച്ച
- ചെന്ന
- ലഭിക്കപ്പെട്ട
- പ്രാപ്തിയുള്ളവൻ
- സാമർത്ഥ്യമുള്ളവൻ
- മരിച്ചവൻ
- വിദ്വാൻ
- സുന്ദരൻ
- മോഹിപ്പിക്കുന്നവൻ
- സാമർത്ഥ്യം
- ലാഭം
- പ്രവേശം
- അഷ്ടൈശ്വര്യങ്ങളിൽ ഒന്നു്, സാധാരണന്മാർക്കു മനസ്സുകൊണ്ടു പോലും ദുർഗ്രാഹ്യങ്ങളായ ചന്ദ്രാദികളെ ഒരു പ്രയാസവും കൂടാതെ കൈകൊണ്ടു പിടിപ്പാൻ കഴിയുക
- ഉൽപത്തി
- പങ്കു്
- ഭാഗ്യം
- ചേർച്ച
- ഒരു തരം നെല്ലു്
- മിക്കവാറും നവരയുടെ ഗുണങ്ങളുണ്ടു്. സംസ്കൃതം: പാരാവതകം.
- വിശേഷണം:
- പ്രാപിക്കത്തക്ക
- ലഭിപ്പാൻതക്ക
- പ്രബലന്റെ അവസ്ഥ
- ശക്തിയും മറ്റും
- പവിഴവ്യാപാരി
- ഹനുമാൻ
- ഭീമൻ
- പ്രഭുവിന്റെ അവസ്ഥ
- സമ്പത്തും ശക്തിയും മറ്റും
- പ്രഭുത്വം
- പ്രാബല്യം
- ശ്രേഷ്ഠത
- അധികാരം
- ശക്തി
- വിശേഷണം:
- പ്രഭാതത്തെ സംബന്ധിച്ച
- കാഴ്ചദ്രവ്യം, ബന്ധുക്കൾ മുതലായവർക്കു കൊടുക്കുന്ന സമ്മാനവും മറ്റും
- ദേവതാ ദർശനാർത്ഥം ചെല്ലുമ്പോൾ കൊണ്ടുചെല്ലുന്ന വഴിവാടു്
- വിശേഷണം:
- പ്രമാണത്തെ സംബന്ധിച്ച
- തലവൻ
- വിദ്വാൻ
- പ്രമാണം
- തെറ്റു, തലക്കിറുക്കം
- ആടലോടകം
- കടം
- മരണം
- കേരളത്തിൽ നായർവർഗ്ഗക്കാരുടെ കല്യാണത്തിനും മറ്റും ഒരുതരം പാട്ടു പാടുന്ന പുഷ്പക സ്ത്രീവർഗ്ഗം
- ബ്രാഹ്മച്ചി
- ബ്രാഹ്മണി
- വിശേഷണം:
- ദീർഘമുള്ള
- നെടിയ
- നീണ്ട
- വിശേഷണം:
- തുല്യമായ
- അധികമുള്ള
- ശൈശവം
- കൗമാരം
- യൗവ്വനം
- വാർദ്ധക്യം ഇവ 4-ഉം
- മിക്കവാറും
- മിക്കതും
- വളരെ
- പ്രായേണ
- മിക്കപ്പോഴും
- പ്രവേശം, ആരംഭം
- തന്നത്താനുള്ള മരണം
- വലിപ്പം
- പ്രകർഷേണ ഗമിക്കുക എന്നർത്ഥം.
- ജീവാവസ്ഥ
- മരണം
- വർദ്ധന
- മരിപ്പാനായിട്ടുള്ള ഉപവാസം
- എല്ലാം ഉപേക്ഷിച്ചു സന്യസിച്ചതിന്റെ ശേഷം ഇനി ജലപാനംപോലും ചെയ്കയില്ലെന്നുള്ള ദൃഢനിശ്ചയം – അനശനദീക്ഷ.
- വിശേഷണം:
- തുല്യമായ
- തന്റെ പേരിലുള്ള കുറ്റമോ പാപമോ തീരുന്നതിനായിട്ടു ചെയ്യുന്ന പ്രവൃത്തി
- പ്രതിവിധി
- പരിശുദ്ധം
- (പ്രായഃ എന്നതു നോക്കുക).
- പ്രായത്തിന്റെ കൂടുതൽ
- വാർദ്ധക്യം
- വിശേഷണം:
- സാധാരണമായി
- മിക്കവാറും
- ആഹാരം ഉപേക്ഷിച്ചു മരിപ്പാൻ തയാറായിരിക്കുക
- പ്രായോപവേശത്തിന്നു ശ്രീപരീക്ഷിത്തുമുതലായവരുടെകഥ ദൃഷ്ടാന്തമാകുന്നു.
- വിശേഷണം:
- പ്രാരംഭിക്കപ്പെട്ട
- തുടങ്ങപ്പെട്ട
- തുടങ്ങപ്പെട്ട പ്രവൃത്തി
- ആരംഭം
- തുടസ്സം
- തുടങ്ങുന്നു
- മുള
- കൂമ്പു്
- കുരുന്നു്
- പ്രധാന കടം
- അപേക്ഷ
- യാചന
- വ്യവഹാരം
- ഹർജി
- ദ്വാപരയുഗം
- പ്രാർത്ഥിക്കാൻതക്ക
- അപേക്ഷിക്കുന്നു, ആഗ്രഹിച്ചു ചോദിക്കുന്നു
- യാചിക്കുന്നു
- വിശേഷണം:
- അപേക്ഷിക്കപ്പെട്ടു
- യാചിക്കപ്പെട്ട
- കഴുത്തിൽഇടുന്ന ഒരുമാതിരി മാല
- കഴുത്തിൽനിന്നുനേരെ കീഴ്പെട്ടു തൂങ്ങിനില്ക്കുന്ന മാല
- പ്രകർഷേണ തൂങ്ങിനില്ക്കുന്നതു് എന്നർത്ഥം.
- ഒരു മാതിരി സ്വർണ്ണമാല
- സ്വർണ്ണംകൊണ്ടുണ്ടാക്കിയ ലലന്തിക
- തൂങ്ങിനില്ക്കുന്നതു് എന്നർത്ഥം.
- കർപ്പൂരം
- മഞ്ഞു്
- (പ്രളയം = അവസാനം). ശരൽക്കാലാവസാനത്തിൽ ഭവിച്ചതു്. പ്രളയത്തിൽ (ഹിമാദ്രിയിൽ) നിന്നു വന്നതു് എന്നുമാവാം.
- ചന്ദ്രൻ
- കർപ്പൂരം
- ഹിമവാൻ പർവതം
- ഹിമവാൻ പർവതം
- കർപ്പൂരം
- പ്രവണത
- മനസ്സിനുണ്ടാകുന്ന ചായ്വു്
- ഭാവാനുബന്ധം
- ചരിവു്
- ഒരുമാതിരി പക്ഷി
- (മാടപ്രാവു്, ചൂളപ്രാവു്). പ്രാവിന്റെ മാംസം രക്തദോഷത്തെ തീർക്കും. മലത്തെ പിടിപ്പിക്കും. സാമാന്യമായി പ്രാവു് എന്നു പറയപ്പെടുന്നതു്. കാട്ടിലും നാട്ടിലും സ്വൈരമായി സഞ്ചരിക്കുന്നതായിരിക്കണം. മാംസം കടുകെണ്ണയിൽ വറുത്തു തേനിനോടും പാലിനോടും ഭക്ഷിക്കരുതു്. സംസ്കൃതം: കപോതം.തമിഴ്: പുറാവു്. ഇംഗ്ലീഷ്: Dove, Pigeon.
- യവം
- കിളതൂമ്പാ
- വേലി
- പുതപ്പു്
- തവണ
- ഉത്തരീയവസ്ത്രം
- രണ്ടാംമുണ്ടു് ഇവയുടെ പേർ
- നല്ലവണ്ണം മറയ്ക്കുന്നതു് എന്നർത്ഥം.
- കൂറപ്പേൻ
- ബുദ്ധിസാമർത്ഥ്യം
- വർഷകാലം
- (സപ്തമി – പ്രാവൃഷി). പ്രകൃഷ്ടയായ വൃട്ടൊടുകൂടിയ കാലം. (വൃട് = വർഷണം).
- വിശേഷണം:
- മൂടപ്പെട്ട
- ചുറ്റപ്പെട്ട
- ഉടുത്തവസ്ത്രം
- മറയ്ക്കുന്നതു് എന്നർത്ഥം.
- ചുറ്റുമുള്ള വേലി
- വർഷഋതു
- ഒരു പച്ചമരുന്നു്, നായിക്കൊരുണ
- വർഷകാലത്തുണ്ടാകുന്നതു് എന്നർത്ഥം.
- വെളുത്ത തഴുതാമ
- മയിൽ
- വിശേഷണം:
- മഴക്കാലത്തുണ്ടായ
- കൊടുങ്കാറ്റു്
- വിശേഷണം:
- വർഷകാലത്തുണ്ടായ
- കടമ്പു്
- കുടകപ്പാല
- വൈഡൂര്യം
- കുടകപ്പാല
- വലിയകടമ്പു്
- പണിപ്പുര
- തിന്നുന്നവൻ
- ഭക്ഷണം
- വിശേഷണം:
- ഭക്ഷിക്കത്തക്ക
- വിശേഷണം:
- ഭക്ഷിക്കപ്പെട്ട
- ചാത്തം
- ചോദിക്കുന്നവൻ
- സഭയിങ്കൽ സഹായിക്കുന്ന ഒരുവൻ
- പ്രശ്നം പറയുന്നവൻ
- കവിതയുടെ ഒരുമാതിരി അക്ഷരച്ചേർച്ച
- കുന്തം
- പ്രകർഷേണക്ഷേപിക്കപ്പെടുന്നതു്. എന്നർത്ഥം.
- കുന്തം
- പകിട
- നുകം
- വിശേഷണം:
- ഇടയിൽ സംഭവിക്കുന്ന
- രൂപകത്തിലേ വസ്തു (കഥാശരീരം) രണ്ടായി വിഭജിച്ചതിൽ ഒന്നു്
- മറ്റൊന്നു് ‘ആധികാരികം’.
- നുകം ചുമക്കുന്ന കാള
- മാളിക
- ദേവാലയം
- രാജഗൃഹം
- പ്രാസാദം = ഉന്നതഭവനം. എവിടെയിരുന്നു പ്രസാദിക്കുന്നുവോ അതിനു പ്രാസാദം എന്നു വ്യുൽപത്തി. (രാജാക്കന്മാരുടെ മാളികയ്ക്കു ‘പ്രാസാദം’ എന്നും, ധനികന്മാരുടെ മാളികയ്ക്കു ‘ഹർമ്മ്യം’ എന്നും പറയുന്നു.)
- മാടപ്രാവു്
- കുന്തക്കാരൻ
- പ്രാസം (കുന്തം) ആയുധമായിട്ടുള്ളവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- കൗന്തികൻ.
- വിശേഷണം:
- എറിഞ്ഞ
- വിശേഷണം:
- പ്രസ്ഥത്തേ (ഇടങ്ങഴിയെ) സംബന്ധിച്ച
- ഇടങ്ങഴി വിത്തു വിതയ്ക്കുന്ന സ്ഥലം
- പകലിന്റെ ആദിയിലെ പത്തുനാഴിക
- ആദ്യത്തെ അഹസ്സ് എന്നർത്ഥം
- അതികാലത്തേ
- മഞ്ഞു്
- വിശേഷണം:
- ഇഷ്ടമുള്ള
- ചെമപ്പും കറുപ്പും നിറമായ രോമത്തോടു കൂടിയ മാൻ
- തേനീച്ച
- വേങ്ങവൃക്ഷം
- ഞാഴൽ
- നീർക്കടമ്പു്
- കുങ്കുമം
- വിഷ്ണു
- ഭാര്യയെ ഹാർദ്ദമായി സ്നേഹിക്കുന്ന ഭർത്താവു്
- ആദരം
- സ്നേഹം
നല്ലതാണെന്നു തോന്നീ
ട്ടല്ലോപാരം പ്രിയതയതിലി
ന്നോർക്കിലുണ്ടായിടുന്നു’
- വിശേഷണം:
- ഏറ്റവും ഇഷ്ടമുള്ള
- ഭാര്യ
- ഭർത്താവു്
- ഒരു വൃക്ഷം
- വിശേഷണം:
- ഏറ്റവും സ്നേഹമുള്ള
- വിശേഷണം:
- കാഴ്ചക്കു ഭംഗിയുള്ള
- തത്ത
- പഴമുൺപാല
- ഒരു ഗന്ധർവ്വ രാജാവു്
- ശിവൻ
- സന്തോഷിപ്പിക്കുന്നവൻ
- ഭർത്താവു്
- ഇഷ്ടപ്പെടുന്നു
- സ്നേഹിക്കുന്നു
- ഇഷ്ടവാക്കു്
- ബലരാമൻ
- ഇഷ്ടമായതു്
- തൃപ്തിയെ ചെയ്യുന്നതു് എന്നർത്ഥം.
- മുള്ളുചെമന്തി
- വിശേഷണം:
- ഇഷ്ടത്തെചെയ്യുന്ന
- തിന
- ഞാഴൽ
- ചെങ്കടുകു്
- കുങ്കുമം
- തിപ്പലി
- കടുരോഹിണി
- വിശേഷണം:
- നല്ലവാക്കു പറയുന്ന
- പ്രിയത്തെ വദിക്കുന്ന
- ഭംഗി പറയുന്ന
- ശകുന്തളയുടെ ഒരു തോഴി
- പിച്ചകം
- നല്ലവാക്കു പറയുന്നവൻ
- ഗന്ധർവ്വരാജാവിന്റെ പുത്രനായ ഒരു വിദ്യാധരൻ
- വിശേഷണം:
- നല്ലവാക്കുപറയുന്ന
- പഞ്ചവർണ്ണക്കിളി
- നല്ലവാക്കുപറയുന്നവൻ
- ബ്രഹ്മാവിന്റെ ഒരു പുത്രൻ
- സ്വായംഭൂവ മനുവിന്റെ മകനെന്നു കാണുന്നുണ്ടു്. ഭൂമിയുടെ ഒരു ഭാഗം മാത്രമേ ഒരേ സമയം സൂര്യശോഭകൊണ്ടു പ്രകാശിക്കുന്നുള്ളൂ എന്നും അതു പോരാ എന്നും കരുതി പ്രിയവ്രതൻ സൂര്യനു തുല്യവേഗമുള്ള തന്റെ അഗ്നിരഥത്തിൽ ആരോഹണം ചെയ്തു് ഏഴു തവണ ബ്രഹ്മാവു് തടസ്സംചെയ്തതുവരെ – ഭൂമിക്കുചുറ്റും സൂര്യനെ അനുധാവനം ചെയ്തു് ഭൂമിയുടെ ചുറ്റുമുള്ള ഏഴു സമുദ്രങ്ങളും രഥത്തിന്റെ ചക്രംകൊണ്ടുണ്ടായ കുഴികളാകുന്നു.
- കൃഷ്ണൻ
- പ്രിയമുള്ളവൾ
- ഭാര്യ
- സ്ത്രീ
- ചിറ്റേലം
- വള്ളിമുല്ല
- ഞാഴൽ
- മദ്യം
- മഴമുല്ല
- മാവുവൃക്ഷം
- വിഷ്ണു
- ഒരു വൃക്ഷം
- മുരൾ
- സന്തോഷിപ്പിക്കുന്നതു് എന്നർത്ഥം. ഇച്ഛിക്കപ്പെടുന്നതു് എന്നുമാവാം. (പാഠം – പിയാളം, പിയാളകം, പ്രിയാളകം).
- വിശേഷണം:
- സന്തോഷമുള്ള
- മുമ്പുള്ള
- സന്തോഷം
- തൃപ്തി
- തൃപ്തിവരുത്തുക എന്ന ക്രിയ.
പ്രീണനങ്ങൾവരുത്തുന്ന’
- വാൾമാൻ
- സന്തോഷിക്കുന്നു (സകര്‍മ്മകക്രിയ:പ്രീണിപ്പിക്കുന്നു.)
- വിശേഷണം:
- സന്തോഷമുള്ള
- സന്തോഷിച്ചവൻ
- പ്രീണിച്ചവൻ എന്നർത്ഥം.
- സന്തോഷം, സ്നേഹം
- കാമദേവന്റെ ഭാര്യയുടെ ഒരു പേർ
- (രതിയുടെ വിരോധിയാണു്).
- സുഖം
- വിശേഷണം:
- സന്തോഷത്തെ ഉണ്ടാക്കുന്ന
- അനിരുദ്ധന്റെ ഭാര്യ
- വിശേഷണം:
- സന്തോഷമുള്ള
- (മാൻ, മതീ, മൽ).
- വിഷ്ണു
- രണ്ടുമാസം കൂടിയ കാലം, ഋതു
- ആദിത്യൻ
- നീർത്തുള്ളി
- വിശേഷണം:
- ചുടപ്പെട്ട
- ദഹിപ്പിക്കപ്പെട്ട
- ബുദ്ധി
- പ്രകൃഷ്ടമായ ഈക്ഷണത്തോടു (ജ്ഞാനത്തോടു) കൂടിയതു് എന്നർത്ഥം.
- ആട്ടം, കൂത്തു്
- കാഴ്ച
- നൃത്തംകാണുക
- വൃക്ഷത്തിന്റെ കൊമ്പു്
- നോട്ടക്കാരൻ
- ദീർഘദർശി
- ബുദ്ധിമാന്മാർ
- കാഴ്ചക്കാർ
- നായകനും സൂത്രധാരനും മറ്റുമില്ലാത്ത ഒരങ്കത്തിലുള്ള ഒരു നാടകം
- ഉദാ:ബാലിവധം.
- ഉഴിഞ്ഞാൽ
- ഉഴിഞ്ഞാൽ ആടുക
- ഉഴിഞ്ഞാൽ
- അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതു് എന്നർത്ഥം.
- സഞ്ചാരം
- നാട്യം
- അലഞ്ഞുനടക്കുക
- ഒരുമാതിരി കെട്ടിടം
- കുതിരയുടെ ഒരുമാതിരി നട
- പര്യായപദങ്ങൾ:
- ദോള.
- വിശേഷണം:
- ഇളക്കപ്പെട്ട
- ആടിക്കപ്പെട്ട
- വിശേഷണം:
- മരിച്ച
- മരിച്ചവരുടെ ജീവൻ, ദേവത
- ജീവൻപോയ ദേഹം
- ചുടലക്കാടു്
- തപനാദി നരകങ്ങളിൽ കിടക്കുന്ന പ്രാണികൾ
- പ്രകർഷേണ നരകത്തെ പ്രാപിച്ചവർ എന്നർത്ഥം.
- മരിച്ചവൻ
- നല്ലവണ്ണം പോയവൻ എന്നർത്ഥം
- അന്തകൻ
- ശവം വെക്കുന്ന പെട്ടി
- ദേവതാപീഡ
- ശവക്കട്ടിൽ
- തുളസി
- അന്തകൻ
- ചുടലക്കാടു്
- ശവം ചൂടുക
- അന്തകൻ
- ശവത്തെ അലങ്കരിക്കുക
- പ്രേതങ്ങളെ മറയ്ക്കുന്ന സ്ഥലം
- അന്തകൻ
- ജന്മാന്തരത്തിങ്കൽ
- പരലോകത്തിൽ
- സ്നേഹം
മെല്ലാർക്കുംവന്നുകൂടി’
- സ്നേഹം കൊണ്ടുള്ള ശണ്ഠ
- അനുരാഗം
- സ്നേഹം
- സ്ത്രീയ്ക്കു പുരുഷസംബന്ധമായും പുരുഷനു സ്ത്രീസംബന്ധമായും ഉണ്ടാകുന്ന അനുരാഗത്തെയാണു് സാധാരണ പ്രേമാവു് എന്നു പറയാറുള്ളതു്.
- വിശേഷണം:
- ഏറ്റവും പ്രിയമുള്ള
- ഭാര്യ
- ഏറ്റവും പ്രിയൻ
- ഉത്സാഹിപ്പിക്കൽ
- പറഞ്ഞയക്ക
- വിടുക
- ഇന്ദ്രിയങ്ങളുടെ ഒരു പ്രവൃത്തി
- വിശേഷണം:
- അയക്കപ്പെട്ട
- ഉത്സാഹിപ്പിക്കുന്നു
- പ്രവർത്തിക്കുവാൻ പറഞ്ഞുവിടുന്നു
- ഉദ്യോഗിപ്പിക്കുന്നു
- പ്രേരിപ്പിക്കുക
- മർദ്ദിക്കുക
- ദൂതൻ
- പറഞ്ഞയച്ചവൻ
- ദൂതന്റെ ദൂതൻ
- പറഞ്ഞയക്കുക
- വിശേഷണം:
- അയക്കപ്പെട്ട
- വിശേഷണം:
- ഏറ്റവും പ്രിയമായ
- ഭാര്യ
- കാലു്
- ദാസി
- ദാസന്റെ സ്ഥിതി
- ദാസൻ
- ഭൃത്യൻ
- പ്രേരിപ്പിക്കുക
- മർദ്ദിക്കുക
- ദാസൻ
- ഭൃത്യൻ
- പറഞ്ഞയക്കപ്പെട്ടവൻ എന്നർത്ഥം.
- വിശേഷണം:
- പറയപ്പെട്ട
- യാഗത്തിന്നായിക്കൊണ്ടു ചെയ്യുന്ന പശുഹിംസ
- പ്രകൃഷ്ടമായ സേചനത്തോടുകൂടിയതു് എന്നർത്ഥം.
- തളിക്ക
- വധം
- നനയ്ക്കുന്നു
- തളിക്കയും മറ്റും ചെയ്യുന്നു
- വിശേഷണം:
- പ്രോക്ഷിക്കപ്പെട്ട, തളിയ്ക്കപ്പെട്ട
- കൊല്ലപ്പെട്ട
- യാഗാർത്ഥം കൊല്ലപ്പെട്ട പശു
- പറയപ്പെടുന്നവൻ
- ഉയർന്നസ്ഥിതിയിലിരിക്കുന്നവൻ
- വിശേഷണം:
- കത്തിക്കാളുന്ന
- ഒരു കാര്യത്തിലേക്കു സഹായംചെയ്തു് ഉത്സാഹിപ്പിക്കുന്ന സ്ഥിതി
- വിശേഷണം:
- ഉറപ്പിച്ച
- കെട്ടിയ
- വിശേഷണം:
- കീർത്തിപ്പെട്ട
- ഉറപ്പിച്ച
- കടിപ്രദേശം
- അശ്വഭൂമണം (വട്ടംതിരിച്ചൽ)
- കുതിരയുടെ മുഖം
- ഭയം
- കുതിര
- വിവാഹം
- കരുമത്സ്യം
- മീൻ
- പൂരുരുട്ടാതിയുടേയും ഉത്രട്ടാതിയുടേയും പേർ
- കരുമത്സ്യം
- പശു
- വിശേഷണം:
- വളർന്ന
- ധൈര്യമുള്ള, അഹമ്മതിയുള്ള
- വിവാഹം കഴിക്കപ്പെട്ട
- കനത്ത
- കഠിനമായ
- ശ്രേഷ്ഠമായ
- മുപ്പതു വയസ്സിന്നുമേൽ അമ്പതു വയസ്സിന്നു താഴെയുള്ള സ്ത്രീ (എന്നൊരഭിപ്രായം)
- മദ്ധ്യവയസ്സോടുകൂടിയവൾ
- ധീരത, സാമർത്ഥ്യം
- അഹമ്മതി
- യൗവനം തികഞ്ഞ കാലം (2൦-നു മേൽ 4൦ വരെയുള്ള വയസ്സു്)
- മോടി
- ധീരത
- സാമർത്ഥ്യം
- അഹമ്മതി
- തർക്കം
- ഗാംഭീര്യം
- ഉയർന്ന അവസ്ഥ
- തികവു്
- വിശേഷണം:
- പഠിപ്പുള്ള
- ബുദ്ധിയുള്ള
- കാള
- കരുമത്സ്യം
- കരുമത്സ്യം
- പശു
- ഇത്തിവൃക്ഷം. ഇളകിക്കൊണ്ടിരിക്കുന്നതു് എന്നർത്ഥം
- ഏഴുദ്വീപുകളിൽ ഒന്നു്
- കല്ലാൽ
- അരയാൽ
- പേരാൽ
- സരസ്വതീനദി
- വിശേഷണം:
- ചാടുന്ന
- അറുപതിൽ മുപ്പത്തഞ്ചാം വർഷം
- ചാട്ടം
- ഇളക്കം
- കുരങ്ങു്
- പൊങ്ങുതടി
- ഗമനശീലം എന്നർത്ഥം.
- തവള
- ചാടിനടക്കുന്നതു് എന്നർത്ഥം.
- കാക്കപ്പനച്ചി
- കഴിമുത്തങ്ങ
- പൊങ്ങിക്കിടക്കുന്നതു് എന്നർത്ഥം.
- ഒരു പുല്ലു്
- ഇത്തിമരം
- ശത്രു
- മരക്കലനാവു് എന്ന പക്ഷി
- ഗമിക്കുന്നതു് എന്നർത്ഥം.
- ഇത്തിയാൽ
- കാരന്നം
- കുരങ്ങു്
- കുറിയാടു്, ആടു്
- മീൻ
- നീർക്കാക്ക
- കൈപ്പൻ പടവലം
- കുളക്കോഴി, നീർക്കോഴി
- അറുപതിൽ നാല്പതാം വർഷം
- കുരങ്ങു്
- മാൻ
- കല്ലാൽ
- തവള
- കുരങ്ങു്
- തവള
- ഞാണിന്മേൽ കളിക്കാരൻ
- ഭ്രഷ്ടൻ
- തവള
- കുരങ്ങു്
- കുരങ്ങു്
- ചാടിയോടുന്നതു് എന്നർത്ഥം.
- തവള
- സൂര്യന്റെ സാരഥി
- ഒരു പക്ഷി
- നെന്മേനിവാക
- ചാട്ടം
- ജലത്തിനു മീതേ നീന്തുക
- വെള്ളപ്പൊക്കം
- പറക്കുക
- കുളിക്കുക
- കുതിരയുടെ ഒരുവക ഗമനം
- കഴിമുത്തങ്ങ
- ജലത്തിൽ മുക്കുന്നവർ
- നനക്കുന്നവർ
- ചണ്ഡാലൻ
- അങ്ങും ഇങ്ങും നടക്കുന്നവൻ എന്നർത്ഥം.
- ചാടുന്നവൻ
- തോണി
- പൊങ്ങുതടി
- ചാടുന്നു
- നീന്തുന്നു
- ഇളകുന്നു
- ചക്ക
- ഇത്തിക്കുരു
- അത്തിക്കായ്
- കാട്ടുചാമ്പ
- മജ്ജനം
- പ്രവാഹം
- ഉദാ:അമൃതപ്ലാവനം.
- ചക്കയുണ്ടാകുന്ന മരം
- ഇതിന്റെ പച്ചക്കായ് വിഷ്ടംഭം, സന്താപം ഇവയെ ഉണ്ടാക്കും. മലത്തെ പിടിപ്പിക്കും. പഴുത്തകായ് വാതം, പിത്തം, രക്തദോഷം, ക്ഷയം, ക്ഷതം, ചുട്ടുനീറൽ ഇവയ്ക്കു നന്നു്. ദേഹം തടിപ്പിക്കും. കൃമിയെ അധികമാക്കും. കുരു മലത്തെ പിടിപ്പിക്കും. മൂത്രത്തെ വർദ്ധിപ്പിക്കും. വരിക്ക, കൂഴ ഇങ്ങനെ പലതരമുണ്ടു്. അഗ്നിമാന്ദ്യം, ഗുല്മം, ശൂലം ഈ രോഗങ്ങൾ ഉള്ളവർ ചക്കയെ വിശേഷിച്ചും വെടിയണം. പഴുത്ത ഇലയുടെ ഞെട്ടി ശ്വാസവികാരത്തിങ്കൽ വിശേഷം. പഴുത്ത ഇലയിട്ടു വെന്തവെള്ളം ശീലിക്കുന്നതു ത്വഗ്ദോഷത്തിനു നന്നു്. ഇതിന്റെ കായ് പാലിനോടൊരുമിച്ചു ഭക്ഷിക്കരുതു്. ചക്കപ്പഴം തിന്നുണ്ടാകുന്ന അജീർണ്ണത്തിങ്കൽ ചുക്കുവെള്ളം കുടിക്കുക. ചുക്കുവെള്ളത്തിൽ ഇന്തുപ്പോ ചവർക്കാരമോ ചേർത്തു സേവിക്കുകയുമാം. സംസ്കൃതം: പനസം.തമിഴ്: പിലാമരം.ഇംഗ്ലീഷ്: Bread-fruit tree, Jack tree.
- ജലത്തിൽ മുക്കുന്നവൻ
- നനക്കുന്നവൻ
- ചമതക്കോൽ
- ഒരുവക വൃക്ഷം
- ചമത
- കഫം, വാതം, അർശസ്സു്, കൃമി മുതലായവയ്ക്കു നന്നു്. മുറിവിനെ കൂട്ടിപ്പിടിപ്പിക്കും. സംസ്കൃതം: പലാശം.തമിഴ്: പലാചു മരം, പുരച മരം.ഇംഗ്ലീഷ്: Downy branch butea.
- വയറ്റിന്നകത്തുള്ള ഒരു ഭാഗം
- ഉദരത്തിന്റെ അകത്തു് ഇടത്തു ഭാഗത്തിങ്കൽ ഇരിക്കുന്ന ഒരു മാംസപിണ്ഡം.
- ആ ഭാഗത്തു നിന്നുണ്ടാകുന്ന ഒരു ദീനം
- ചെമ്മരം
- ഒരു ദീനം
- തീ
- ഗൃഹത്തിൽ തീപിടിക്കുക
- എണ്ണം
- വിശേഷണം:
- ചാടിയ
- എറിയപ്പെട്ട
- ചാടിച്ചാടിയുള്ള
- (കുതിരയുടെ) ഓട്ടം.
- കുതിരയുടെ ഒരു ഗതിഭേദം
- മൂന്നുമാത്ര, ഹ്രസ്വം മൂന്നുകൂടിയതു്
- ചാട്ടം
- ജലപ്രവാഹം
- ചുടുക
- ദഹിപ്പിക്കുക
- വിശേഷണം:
- ചുടപ്പെട്ട
- നാട
- ചൂടുക
- ദഹിപ്പിക്കുക
- പൊള്ളുക
- ഒരമ്പലവാസിയുടെ ഭവനം
- ഒരമ്പലവാസി
- വിശേഷണം:
- ഭക്ഷിക്കപ്പെട്ട
- ഭക്ഷിക്കപ്പെട്ട അന്നാദികളുടെ പേർ
- ഭക്ഷണം
- വിശേഷണം:
- ഭംഗിയുള്ള
- സ്നേഹമുള്ള